ഇന്ത്യയിലെത്തിയത് കാമുകനൊപ്പം അര്‍മാദിക്കാന്‍ ! പണം അടിച്ചു പൊളിച്ച് തീര്‍ത്തപ്പോള്‍ ‘തരികിട പരിപാടി’; അമേരിക്കന്‍ യുവതി പിടിയില്‍…

കാമുകനൊപ്പം കറങ്ങാന്‍ ഇന്ത്യയിലെത്തിയ യുവതി ഒടുവില്‍ കൈയ്യിലെ പണം തീര്‍ന്നപ്പോള്‍ കളിച്ചത് തട്ടിക്കൊണ്ടുപോകല്‍ നാടകം. തന്നെ ആരോ റാഞ്ചിയെന്നും ഉടന്‍ പണം അയച്ച് മോചിപ്പിക്കണമെന്നും അമേരിക്കക്കാരിയായ യുവതി വീട്ടില്‍ വിളിച്ചറിയിക്കുകയായിരുന്നു. നൈജീരിയന്‍ സ്വദേശിയായ കാമുകന്റെ സഹായത്തോടെയായിരുന്നു പദ്ധതി ആസൂത്രണം ചെയ്തത്. ക്ലോ മാഗ്ലിന്‍ എന്ന യുവതിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ മെയ് മൂന്നിനാണ് ഡല്‍ഹിയിലെത്തിയത്. അമേരിക്കന്‍ ബിരുദധാരിയായ ഇവര്‍ വാഷിങ്ടണ്‍ ഡിസിയിലാണ് താമസമെന്നും പിതാവ് മുന്‍ സൈനികോദ്യോഗസ്ഥനാണെന്നും പോലീസ് പറഞ്ഞു. ജൂലായ് ഏഴിനാണ് താന്‍ സുരക്ഷിതയല്ലെന്നും തന്നെ ഒരാള്‍ മര്‍ദ്ദിച്ചിക്കുകയും ചെയ്താതായി യുവതി പോലീസിനെ വിളിച്ചറിയിച്ചത്. എന്നാല്‍ താന്‍ എവിടെയാണെന്ന് പറയാന്‍ യുവതി തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു. ജൂലായ് പത്തിന് യുവതി യുഎസിലുള്ള അമ്മയെ വീഡിയോ കോള്‍ വിളിച്ച് തന്നെ തട്ടിക്കൊണ്ടുപോയ കാര്യം അറിയിക്കുകയായിരുന്നു. മകളുടെ ജീവന്‍ അപകടത്തിലാണെന്ന് മനസിലാക്കിയ യുവതിയുടെ അമ്മ ഇന്ത്യന്‍ എംബസിയെ…

Read More

ബീജദാനത്തിനായി പറക്കാനൊരുങ്ങി ആദം ! ബീജം കാത്തിരിക്കുന്നത് ഒരു ഡസനോളം സ്ത്രീകള്‍…

രക്തദാനം പോലെതന്നെ മഹത്തായ ഒരു കാര്യമായാണ് ബീജദാനവും കണക്കാക്കുന്നത്. ഇത്തരത്തില്‍ ബീജം ദാനം ചെയ്യാനായി ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്നും ബ്രിസ്‌ബെയിനിലേക്ക് പറക്കാനൊരുങ്ങുകയായിരുന്നു 37കാരനായ ആദം ഹൂപ്പര്‍. 10 ദിവസത്തെ ടൂറിനായി എത്തുന്ന ആദത്തെ കാത്തിരിക്കുന്നത് ഒരു ഡസനോളം സ്ത്രീകളാണ്. കുട്ടികളില്ലാത്ത സ്ത്രീകള്‍ക്കും സ്വവര്‍ഗ ദമ്പതികള്‍ക്കും ബീജം ദാനം ചെയ്യുക എന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നയാളാണ് ആദം. ആദത്തിന്റെ വരവില്‍ ഒരു കുഞ്ഞെന്ന സ്വപ്നം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. ബീജദാനത്തിന് പണം വാങ്ങുന്നത് ഓസ്‌ട്രേലിയയില്‍ നിയമവിരുദ്ധമാണ്. എന്നാല്‍ ആദത്തിന്റെ യാത്ര, താമസം, ഭക്ഷണം, മറ്റ് ചെലവുകള്‍ എന്നിവയെല്ലാം ബീജം കാത്തിരിക്കുന്നവര്‍ വഹിക്കണം. ആവശ്യക്കാര്‍ക്ക് ഒരു കപ്പിലാക്കി ആദം ബീജം നല്‍കും. ബീജദാതാവിന്റെ വിവരങ്ങള്‍ 18 വര്‍ഷം വരെ സംരക്ഷിക്കപ്പെടുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. അതായതു കുഞ്ഞുങ്ങള്‍ അവരുടെ അച്ഛന്‍ ആരാണെന്ന് 18 വയസ്സ് കഴിഞ്ഞേ അറിയൂ. എന്നാല്‍ ഇക്കാര്യത്തില്‍ ആദത്തിന് നിര്‍ബന്ധങ്ങളില്ല.…

Read More

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ അശ്ലീല ഫോട്ടോ പോണ്‍സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സഹപാഠി തട്ടിയത് 15 ലക്ഷം ! പരാതി നല്‍കി വിദ്യാര്‍ഥിനിയുടെ അമ്മ…

വിദ്യാര്‍ഥിനിയുടെ അശ്ലീല ഫോട്ടോ പോണ്‍ സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടിയതായി പരാതി. പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും മാതാപിതാക്കളും ചേര്‍ന്ന് സഹപാഠിയായ പെണ്‍കുട്ടിയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തി പണം തട്ടിയതായാണ് പരാതി. പരാതിക്കാരിയുടെ മകളും പണം തട്ടിയെടുക്കാന്‍ കൂട്ടുനിന്ന പെണ്‍കുട്ടിയും ഞീഴൂരിലെ ഒരു സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികളും കൂട്ടുകാരികളുമാണ്. കൂട്ടുകാരിയുടെ അശ്ലീല ഫോട്ടോകള്‍ ചിലരുടെ കൈവശമുണ്ടെന്നും ഇത് മോശം സൈറ്റുകളില്‍ ഇടാതിരിക്കാന്‍ അവര്‍ക്ക് പണം നല്‍കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരിയെ പലതവണ ഫോണില്‍ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നു പരാതിയില്‍ പറയുന്നു. ഭയന്നുപോയ കുടുംബം പ്രശ്നങ്ങള്‍ ഒഴിവാക്കാനായി പണം നല്‍കി. പലതവണയായി 15 ലക്ഷത്തോളം രൂപ ഇവര്‍ തട്ടിച്ചെടുത്തതായി പരാതിയില്‍ പറയുന്നു. മാഞ്ഞൂര്‍ പഞ്ചായത്തിലെ അപ്പന്‍ കവലയ്ക്കു സമീപം താമസിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കും മാതാപിതാക്കള്‍ക്കും എതിരെയാണ് സഹപാഠിയുടെ മാതാവ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം…

Read More

സ്വന്തം ശരീരത്തെ വെറുത്തു ! വലുതാകുന്നതിനനുസരിച്ച് അത് കൂടിവന്നു ! തുറന്നു പറച്ചിലുമായി കാര്‍ത്തിക മുരളീധരന്‍…

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സിഐഎ എന്ന സിനിമയിലെ നായികയായി മലയാളത്തില്‍ എത്തിയ നടിയാണ് കാര്‍ത്തിക മുരളീധരന്‍. പിന്നീട് ഏതാനും ചിത്രങ്ങളില്‍ കൂടി താരം വേഷമിട്ടു. പശസ്ത ഛായാഗ്രഹകന്‍ സി കെ മുരളീധരന്റെ മകളാണ് കാര്‍ത്തിക മുരളീധരന്‍. ബാംഗ്ലൂര്‍ സൃഷ്ടി സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍ ബിരുദം ചെയ്തു കൊണ്ടിരിക്കുന്നതിനിടയാണ് താരത്തിന് മലയാളസിനിമയില്‍ അരങ്ങേറാനുള്ള അവസരം ലഭിച്ചത്. പൊതുവേ ശരീരഭാരം കൂടുതല്‍ ആയിരുന്ന കാര്‍ത്തിക ഇടയ്ക്ക് ശരീര ഭാരം കുറച്ച് ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. പലപ്പോഴും താന്‍ ബോഡി ഷെയിമിംഗിന് ഇരയായിട്ടുണ്ടെന്ന് മുന്‍പ് താരം തന്നെ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. ഒരു ഡോക്യുമെന്ററി ഫോട്ടോ താരം അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ചുവപ്പു ലുക്കിലുള്ള താരത്തിന്റെ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിന് പിന്നാലെ വെയിറ്റ്‌ലോസ്…

Read More

ഞാന്‍ അമ്മയോട് പറയും ! ടീഷര്‍ട്ടിന്റെ വിലയെച്ചൊല്ലി മെട്രോയില്‍വച്ച് കൂട്ടുകാരനെ പൊതിരെ തല്ലി പെണ്‍കുട്ടി;വീഡിയോ വൈറല്‍…

ഡല്‍ഹി മെട്രോയില്‍ പെണ്‍കുട്ടി ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടിയെ തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ വിഡിയോയില്‍ ആണ്‍കുട്ടിയെ പെണ്‍കുട്ടി നിര്‍ത്താതെ അടിക്കുന്നത് കാണാം. ടീഷര്‍ട്ടിന്റെ വിലയെക്കുറിച്ചുള്ള തര്‍ക്കമാണ് ട്രെയിനില്‍ വച്ച് നാട്ടുകാര്‍ നോക്കിനില്‍ക്കെ ഇരുവരും തല്ലി തീര്‍ത്തത്. ഞാന്‍ അമ്മയോട് പറയുമെന്നും നിന്നെപ്പോലെ ഒരു ചെറുക്കനെ ആര്‍ക്കും കിട്ടരുതെന്നുമെല്ലാം പെണ്‍കുട്ടി പറയുന്നത് കേള്‍ക്കാം. താന്‍ സാറയില്‍ നിന്ന് 1000 രൂപയ്ക്ക് ഒരു ടീ ഷര്‍ട്ട് വാങ്ങി എന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ അതിനെ ആണ്‍കുട്ടി കളിയാക്കിയതാണ് വഴക്കിന്റെ തുടക്കം. 150 രൂപയില്‍ കൂടുതല്‍ എന്തായാലും ഈ ടീ ഷര്‍ട്ടിന് വില വരില്ല എന്നായിരുന്നു ആണ്‍കുട്ടിയുടെ വാദം. ഇത് പെണ്‍കുട്ടിയെ ചൊടിപ്പിച്ചു. ഇതൊരു പൊതു സ്ഥലമാണെന്ന് ആണ്‍കുട്ടി ഇടയ്ക്ക് ഓര്‍മ്മിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ അവള്‍ അതൊന്നും കാര്യമാക്കുന്നില്ല. അവസാനം ആണ്‍കുട്ടി അവളെ തിരിച്ചു തല്ലുന്നതും വിഡിയോയിലുണ്ട്. നരവധിപ്പേരാണ്…

Read More

കീമോയെത്തുടര്‍ന്ന് മുടി മുഴുവന്‍ നഷ്ടപ്പെട്ടിരിക്കുകയാണ് ! അര്‍ബുദത്തെക്കുറിച്ചും പുതിയ സിനിമയെക്കുറിച്ചും വെളിപ്പെടുത്തി മഹിമ ചൗധരി…

ഒരു കാലത്ത് ഇന്ത്യന്‍ യുവതയുടെ ആവേശമായിരുന്നു മഹിമ ചൗധരി. ഇപ്പോള്‍ നടി നടത്തിയിരിക്കുന്ന ഒരു വെളിപ്പെടുത്തല്‍ ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. താന്‍ അര്‍ബുദരോഗത്തെ നേരിട്ടതിനെക്കുറിച്ചും കടന്നു വന്ന വഴികളെക്കുറിച്ചുമുള്ള താരത്തിന്റെ തുറന്നുപറച്ചിലായിരുന്നു അത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു മഹിമയുടെ തുറന്നുപറച്ചില്‍. ഷാരൂഖ് ഖാന്റെ നായികയായി ‘പര്‍ദേസ്’ എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച മഹിമ ചൗധരിയെ ഇരുകൈയും നീട്ടി പ്രേക്ഷകര്‍ സ്വീകരിക്കുകയായിരുന്നു. പര്‍ദേശിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ മൂളുന്നു. പിന്നീട് പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന ഒരുപാട് കരുത്തുന്ന കഥാപാത്രങ്ങളുമായി മഹിമ ആരാധകരുടെ മുന്നിലെത്തി. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ബോളിവുഡ് താരമായ അനുപം ഖേര്‍ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് മഹിമയുടെ രോഗത്തെക്കുറിച്ച് പ്രേക്ഷകര്‍ ആദ്യമായറിയുന്നത്. അര്‍ബുദരോഗത്തെ മനശക്തി കൊണ്ടും, ആത്മവിശ്വാസം കൊണ്ടും കൃത്യമായ ചികിത്സ കൊണ്ടും നേരിട്ട് വിജയിച്ചവരില്‍ ഒരാളായാണ് മഹിമയിപ്പോള്‍ ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. മഹിമ സ്തനാര്‍ബുദം…

Read More

വെറും രണ്ടു മിനിറ്റിനുള്ളില്‍ ഒരു കുപ്പി മദ്യം കുടിച്ചു ! മത്സരത്തിനിടെ യുവാവിന് ദാരുണാന്ത്യം…

വെറും രണ്ടു മിനിറ്റില്‍ ഒരു കുപ്പി മദ്യം അകത്താക്കിയ യുവാവിന് ദാരുണാന്ത്യം.യേഗര്‍ മൈസ്റ്ററിന്റെ ഒരു കുപ്പി മദ്യം മുഴുവന്‍ ഒറ്റയ്ക്ക് കുടിച്ച യുവാവാണ് മരിച്ചത്. രണ്ട് മിനിറ്റില്‍ ദക്ഷിണാഫ്രിക്കയിലെ ലിംപോപോയില്‍ നടന്ന മദ്യപാന മത്സരത്തിലാണ് സംഭവം.35 ശതമാനം സ്പിരിറ്റാണ് യുവാവിന്റെയുള്ളില്‍ എത്തിയത്. കുപ്പിയിലെ മുഴുവന്‍ മദ്യവും കുടിച്ച് കഴിഞ്ഞ ഉടന്‍ തന്നെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാഷംബെയിലെ ഒരു മദ്യവില്‍പന ശാലയിലായിരുന്നു മദ്യപാന മത്സരം നടന്നത്. ഒരു കുപ്പി യേഗര്‍ മൈസ്റ്റര്‍ ഏറ്റവും വേഗത്തില്‍ കുടിക്കുകയെന്നതായിരുന്നു മത്സരം. 200 റാന്‍ഡ് (ഏകദേശം 937 രൂപ) ആയിരുന്നു സമ്മാന തുക പ്രഖ്യാപിച്ചിരുന്നത്. ഒരു മണിക്കൂറില്‍ ഒരാളുടെ ശരീരത്തിന് വെറും ഒരു യൂണിറ്റ് (10 മില്ലി ലിറ്റര്‍) മദ്യം മാത്രമാണ് പ്രൊസസ് ചെയ്യാനാകുന്നത്. ചിലരില്‍ ഇത് കുറവായിരിക്കുമെന്നും ആല്‍ക്കഹോള്‍ എജ്യുക്കേഷന്‍ ചാരിറ്റി…

Read More

ഭാര്യയായാല്‍ മാസം 25 ലക്ഷം രൂപ ശമ്പളം നല്‍കാം ! നടിയ്ക്കു മുമ്പില്‍ വ്യവസായി വച്ച ഓഫര്‍ ഇങ്ങനെ…

തന്റെ ഭാര്യയായാല്‍ പ്രതിമാസം 25 ലക്ഷം രൂപ ശമ്പളമായി നല്‍കാമെന്ന് പ്രമുഖ വ്യവസായി പറഞ്ഞതായി ബോളിവുഡ് താരം നീതു ചന്ദ്ര. ഇപ്പോള്‍ തനിക്ക് ജോലിയില്ലെന്നും എങ്ങനെയാണ് മുന്നോട്ടു പോകണ്ടതെന്ന് അറിയില്ലെന്നും താരം വെളിപ്പെടുത്തി. ഒരു പ്രമുഖമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നീതുവിന്റെ പ്രതികരണം. നീതുവിന്റെ വാക്കുകള്‍ ഇങ്ങനെ…ദേശീയ പുരസ്‌കാര ജേതാക്കളായ 13 താരങ്ങള്‍ക്കൊപ്പം വലിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യയായി ഇരുന്നാല്‍ പ്രതിമാസം 25 ലക്ഷം രൂപ വേതനമായി നല്‍കാമെന്ന് ഒരു വലിയ വ്യവസായി വാഗ്ദാനം ചെയ്തു. എനിക്ക് ഇപ്പോള്‍ തൊഴിലും പണവും ഇല്ല. ഭാവി ജീവിതത്തെ കുറിച്ച് ആശങ്കയുണ്ട്. ഒരുപാട് ജോലികള്‍ ചെയ്ത ശേഷം ഇപ്പോള്‍ സ്വയം വേണ്ട എന്നു തോന്നുന്നുണ്ട്. നീതു പറയുന്നു. വിജയിച്ച താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേതെന്നും നീതു വ്യക്തമാക്കി. ‘പ്രശസ്തനായ ഒരു കാസ്റ്റിങ് ഡയറക്ടര്‍ നീതു ശരിയാവില്ലെന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്.…

Read More

അവിവാഹിതയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി ! ഇതിനു കാരണമായി കോടതി പറയുന്നത്…

അവിവാഹിതയുടെ 23 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി നല്‍കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. അങ്ങനെയൊരു അനുമതി നല്‍കിയാല്‍ അത് കുട്ടിയെ കൊലപ്പെടുത്തുന്നതിനു തുല്യമെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഗര്‍ഭധാരണത്തിലെ 36 ആഴ്ചയില്‍ 23ഉം പിന്നിട്ടിരിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഇനി അലസിപ്പിക്കുന്നത് കുഞ്ഞിനെ കൊലപ്പെടുത്തുന്നതിനു തുല്യമാണ്. അത് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. അവിവാഹിതരുടെ ഗര്‍ഭഛിദ്രത്തില്‍ വിവേചനപരമായ നിലപാടാണ് നിയമത്തിനെന്ന് ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അവിവാഹിതയാണ് എന്നതുകൊണ്ടുതന്നെ ഹര്‍ജിക്കാരി വലിയ മാനസിക ആഘാതത്തിലാണ്. അവര്‍ കുഞ്ഞിനെ വളര്‍ത്താന്‍ സജ്ജയല്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. കുഞ്ഞിനെ വളര്‍ത്തണമെന്നു നിര്‍ബന്ധിക്കുന്നില്ലെന്ന് കോടതി പ്രതികരിച്ചു. ഏതെങ്കിലും നല്ല ആശുപത്രിയിലേക്കു പോവുക. നിങ്ങളുടെ ഒരു വിവരവും പുറത്തുപോവില്ല. കുഞ്ഞിനെ പ്രസവിക്കുക. അതിനെ ദത്തു നല്‍കുക. ബാക്കിയെല്ലാം സര്‍ക്കാര്‍ നോക്കിക്കോളും. പ്രസവ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ നിലപാട്…

Read More

ആര്‍ത്തലച്ചൊഴുകുന്ന ഗംഗ ! പാപ്പാനെ പുറത്തിരുത്തി മറുകരയിലേക്ക് നീന്തി ആനയുടെ സാഹസം; വീഡിയോ തരംഗമാവുന്നു…

കനത്ത മഴയില്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ് ബിഹാറിലെ പല പ്രദേശങ്ങളും. ഇതിനിടയില്‍ ആര്‍ത്തലച്ചൊഴുകുന്ന ഗംഗാ നദിയിലൂടെ നീന്തി മറുകരയിലേക്കെത്തുന്ന ആനയുടെയും പാപ്പാന്റെയും ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത്. വൈശാലി ജില്ലയിലെ രാഘോപൂരില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. കനത്ത മഴയില്‍ നദിയില്‍ കുത്തനെ ജലനിരപ്പുയര്‍ന്നതോടെയാണ് ആനയും പാപ്പാനും നദിയില്‍ അകപ്പെട്ടത്. കനത്ത മഴയില്‍ കലങ്ങി മറിഞ്ഞ ഗംഗാ നദിയിലൂടെ പാപ്പാനെ പുറത്തിരുത്തി നദി നീന്തി കടക്കുന്ന ആനയെ ദൃശ്യത്തില്‍ കാണാം. ഏകദേശം മൂന്ന് കിലോമീറ്ററോളം ദൂരം ആനയും പാപ്പാനും ഇങ്ങനെ സഞ്ചരിച്ചു ചിലപ്പോഴൊക്കെ ആന പൂര്‍ണമായും വെള്ളത്തില്‍ മുങ്ങുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ ഇരുവരും സുരക്ഷിതരായി കരയിയെത്തി. ആനയുമായി പാപ്പാന്‍ ഇവിടെയെത്തിയത് ചൊവ്വാഴ്ചയായിരുന്നു. രസ്തംപുര്‍ ഘട്ടില്‍ നിന്നും പാറ്റ്‌ന കേതുകി ഘട്ടിലേക്കാണ് ഇവര്‍ക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍ മഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി ഗംഗയില്‍ വെള്ളം ഉയരുകയായിരുന്നു. ബോട്ട് വിളിച്ച് ആനയെ മറുകരയിലെത്തിക്കാനുള്ള…

Read More