മൂന്നാമത്തെ ഭര്‍ത്താവിനൊപ്പം മദ്യപിച്ച് കറങ്ങി നടന്നിട്ടുണ്ട് ! തന്റെ ജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് ചാര്‍മിള…

ധനം എന്ന സിനിമയിലൂടെ മലയാളത്തിലെത്തി പിന്നീട് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ചാര്‍മ്മിള. തൊണ്ണുറുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിക്ക് നിരവധി ആരാധകരും ഉണ്ടായിരുന്നു. കേളി, ധനം, കാബൂളിവാല തുടങ്ങിയ ഒരുപിടി ചിത്രങ്ങള്‍ നടിയുടേതായി പുറത്തിറങ്ങി. സിനിമയില്‍ മിന്നും നായിക ആയിരുന്നെങ്കിലും ചാര്‍മിളയുടെ സ്വകാര്യജീവിതം അത്രകണ്ട് വിജയമായില്ല. സിനിമയില്‍ നായികയായി നിറഞ്ഞഅ നില്‍ക്കുമ്പോഴാണ് ചാര്‍മിള വിവാഹിതയായത്. പ്രമുഖ നടനുമായിട്ടുണ്ടായ ബന്ധം വേര്‍പ്പെടുത്തി. മൂന്ന് തവണ വിവാഹിതയായെങ്കിലും ആ ബന്ധങ്ങളൊന്നും നല്ല രീതിയിലായില്ല. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് നടിയിപ്പോള്‍. എന്നാല്‍ കാമുകന്മാരുടെ കൂടെ ജീവിച്ചത് പറഞ്ഞ് ചിലര്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പറയാറുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ചാര്‍മിള. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ തുറന്നു പറച്ചില്‍. ചാര്‍മിള അങ്ങനയാണോന്ന് ഞാന്‍ വര്‍ക്ക് ചെയ്ത സിനിമയുടെ പിന്നണിയിലുള്ളവരോട് ചോദിക്കണം. പണ്ട് കാലത്ത്…

Read More

ഭാര്യ താലി ഊരിമാറ്റുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരത ! വിവാഹമോചനം നല്‍കുന്ന വേളയില്‍ മദ്രാസ് ഹൈക്കോടതി പറഞ്ഞതിങ്ങനെ…

ഭാര്യ താലി ഊരിമാറ്റുന്നത് ഭര്‍ത്താവിനോട് ചെയ്യുന്ന കടുത്ത ക്രൂരതയാണെന്ന് വിധിച്ച മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവിന്റെ മനസ്സിനെ വേദനിപ്പിക്കുന്ന വിധത്തിലുള്ളതാണ് ഭാര്യയുടെ ഈ നടപടിയെന്ന് ചൂണ്ടിക്കാട്ടി കോടതി ഭര്‍ത്താവിന് വിവാഹമോചനം അനുവദിക്കുകയാണുണ്ടായത്. ജസ്റ്റിസുമാരായ വി.എം. വേലുമണി, എസ്. സൗന്ദര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഈറോഡിലെ ഒരു മെഡിക്കല്‍ കോളേജില്‍ പ്രൊഫസറായി ജോലിചെയ്യുന്ന സി. ശിവകുമാര്‍ എന്ന ആളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവാഹമോചന ആവശ്യം നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയില്‍ വിവാഹമോചനം അനുവദിച്ചുകൊണ്ടാണ് കോടതി നിരീക്ഷണം നടത്തിയത്. ഭര്‍ത്താവുമായി അകന്ന് കഴിയുന്നതിനിടെ താന്‍ കഴുത്തില്‍നിന്ന് താലി നീക്കിയിരുന്നതായി ഭാര്യ കോടതിയില്‍ സമ്മതിച്ചു. എന്നാല്‍, അത്യാവശ്യഘട്ടത്തില്‍ താലിയോടൊപ്പം ധരിച്ചിരുന്ന മാല മാത്രമാണ് അഴിച്ചുമാറ്റിയതെന്നും താലി ധരിച്ചിരുന്നെന്നും അവര്‍ വ്യക്തമാക്കി. ഹിന്ദു വിവാഹ നിയമപ്രകാരം ഭാര്യ താലി ധരിക്കുന്നത് നിര്‍ബന്ധമല്ലെന്നും…

Read More

കാമുകന്‍ ഒപ്പമുണ്ടായിരുന്നതിനാല്‍ ‘അധോവായു’നിയന്ത്രിച്ചു ! ആശുപത്രിയിലായ ദുരനുഭവം പങ്കുവെച്ച് ഇന്‍ഫ്‌ളുവന്‍സര്‍…

അധോവായു വിറ്റ് കാശാക്കുന്ന മോഡലിന്റെ വാര്‍ത്തകള്‍ ഒരിടയ്ക്ക് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ അധോവായുവുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ബ്രസീലിയന്‍ ഇന്‍ഫ്‌ലുവന്‍സറായ യുവതിയാണ് അധോവായു നിയന്ത്രിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായത്. വിക്ടോറിയ ഡീ ഫെലിസ് മോറസ് എന്ന 21 കാരിക്കാണ് ഈ ദുരവസ്ഥ. വിക്ടോറിയ തന്നെയാണ് തനിക്കുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. പോര്‍ച്ചുഗലില്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഗുരുതരമായ വയറുവേദന അനുഭവപ്പെടുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടക്കാന്‍ കഴിയാതെ വീല്‍ചെയറിലാണ് പരിശോധനയ്ക്കും മറ്റും ആശുപത്രിയിലേക്കു പോയതെന്നും വിക്ടോറിയ അറിയിച്ചു. കാമുകന്റെ സാന്നിധ്യത്തില്‍ ലജ്ജ കാരണം അധോവായു നിയന്ത്രിച്ചിരുന്നതായും ഇതാണ് ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിലേക്ക് നയിച്ചതെന്നും യുവതി വ്യക്തമാക്കി. ‘എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോള്‍ എനിക്ക് അസഹനീയമായ വയറുവേദന അനുഭവപ്പെട്ടു. അധോവായു വളരെ ഗുരുതരമായ പ്രശ്‌നം തന്നെയാണ്. രാവിലെ 5.30ന് ആശുപത്രിയില്‍ എത്തി. ‘…

Read More

അമേരിക്കയിലെ പെണ്ണുങ്ങളെ കണ്ടിക്കാ! മടിച്ചി എന്ന് വിളിച്ച ഭർത്താവിനെ പാഠം പഠിപ്പിക്കാൻ ഒരു പണിയും ചെയ്യാതെ ഭാര്യ, വീടിന്റെ അവസ്ഥ

കുട്ടികൾ വീട് വൃത്തികേടാക്കിയാലോ, അല്ലെങ്കിൽ വീട്ടിലെ മറ്റാരെങ്കിലും അത് ചെയ്താലോ ഒക്കെ പഴി കേൾക്കുന്നത് ചിലപ്പോഴെല്ലാം വീട്ടിലെ സ്ത്രീകളായിരിക്കും. ഇന്ന് അതിൽ ഏറെക്കുറെ മാറ്റം വന്നിട്ടുണ്ടെങ്കിലും, ആ പഴയ ചിന്താഗതി വച്ച് പുലർത്തുന്ന ആളുകൾ സമൂഹത്തിൽ ഇന്നുമുണ്ട്, അതിനി ഇന്ത്യയിലായാലും, അങ്ങ് അമേരിക്കയിലായാലും. വീട് വൃത്തിയാക്കേണ്ടത് ഭാര്യയുടെയും, ഭർത്താവിന്റെയും തുല്യ ഉത്തരവാദിത്വമാണ്, മക്കളുണ്ടെങ്കിൽ അവരുടെയും. എന്നാൽ, പലപ്പോഴും അത് ഭാര്യയുടെ കടമയായി മാത്രം കണക്കാക്കപ്പെടുന്നു. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റ് അതിനൊരു ഉദാഹരമാണ്. വീട് വൃത്തിയാക്കി വയ്ക്കുന്നില്ലെന്ന് ഭർത്താവ് ആരോപിച്ചതിനെത്തുടർന്ന് ഒരു ഭാര്യ സമരത്തിനിറങ്ങി. അവൾ അതിന്റെ വീഡിയോകൾ ടിക് ടോക്കിൽ അപ്‌ലോഡ് ചെയ്തു. ഒടുവിൽ അയാൾക്ക് തന്നെ തിരിച്ചടിയാവുന്ന അവസ്ഥയിലായി കാര്യങ്ങൾ. മിസ്സിസ് മെസ്സി എന്ന പേരിൽ അറിയപ്പെടുന്ന അവൾ താമസിക്കുന്നത് യുഎസിലാണെങ്കിലും, സ്വദേശം യുക്രൈനാണ്. താൻ വീട് വൃത്തികേടാക്കാറില്ലെന്നും, ഭാര്യയാണ്…

Read More

ബഷീര്‍ സുഹാനയെ ഇത്രമാത്രം കെയര്‍ ചെയ്തിരുന്നോ ? ബഷീര്‍ ബഷിയെ വിമര്‍ശിച്ച് ആരാധകര്‍…

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ബഷീര്‍ ബഷി. ബിഗ്‌ബോസ് റിയാലിറ്റിഷോയിലൂടെയാണ് ബഷീര്‍ നിരവധി ആരാധകരെ നേടിയെടുത്തത്. കൂടാതെ രണ്ടു ഭാര്യമാര്‍ ഉണ്ടെന്നതും ബഷീറിനെ വ്യത്യസ്ഥനാക്കുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീര്‍ ബിഗ് ബോസില്‍ നിന്നത്. ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്. ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകള്‍ ആണുള്ളത്. തനിക്ക് രണ്ട് ഭാര്യമാരാണുള്ളത് എന്നത് ആദ്യമായി ബഷീര്‍ ബഷി…

Read More

എട്ടാംക്ലാസുകാരികളെ രണ്ടു ദിവസമായി കാണാനില്ല ! വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോള്‍ സ്‌കൂളിലേക്ക് പോയിട്ടുണ്ടെന്ന് മറുപടി; സംഭവിച്ചത് ഇങ്ങനെ…

കോഴിക്കൊട്ടെ ഒരു സ്‌കൂളില്‍ രണ്ട് ദിവസമായി എട്ടാംക്ലാസിലെ രണ്ട് പെണ്‍കുട്ടികള്‍ ആബ്സന്റ് ആയതിനു പിന്നിലെ കാര്യം ഒടുവില്‍ അന്വേഷിച്ചു കണ്ടെത്തി അധ്യാപകരും രക്ഷിതാക്കളും. അധ്യാപകര്‍ രക്ഷിതാക്കളെ ബന്ധപ്പെട്ടപ്പോള്‍ രണ്ട് പേരും ഈ രണ്ട് ദിവസവും സ്‌കൂളിലേക്ക് പോയിട്ടുണ്ടെന്നായിരുന്നു മറുപടി. കുട്ടികള്‍ പിന്നെ എങ്ങോട്ട് പോകുന്നെന്നായി ആശങ്ക. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൊട്ടടുത്ത ദിവസം തന്നെ കുട്ടികളെ പൊക്കി. പക്ഷെ, കോഴിക്കോട്ടെ തന്നെ മറ്റൊരു സ്‌കൂളിലെ ക്ലാസ് മുറിയില്‍നിന്നാണെന്ന് മാത്രം. ക്ലാസ് കട്ട് ചെയ്ത് ബീച്ചിലും പാര്‍ക്കിലും സിനിമയ്ക്കുമൊക്കെ പോകുന്ന കുട്ടികളെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ ഈ എട്ടാം ക്ലാസുകാരികള്‍ പോയത് മറ്റൊരു സ്‌കൂളിലെ ക്ലാസിലേക്കാണ്. അതിന് പിന്നില്‍ ഒരു കാര്യമുണ്ട്…രണ്ടു പേരില്‍ ഒരാള്‍ നേരത്തെ പഠിച്ചിരുന്നത് ഇവര്‍ രണ്ടുദിവസമായി പോയിക്കൊണ്ടിരിക്കുന്ന ഇതേ സ്‌കൂളിലാണ്. വീടുമാറിയപ്പോള്‍ കുട്ടിക്ക് സ്‌കൂളും മാറേണ്ടി വരികയായിരുന്നു. സ്‌കൂള്‍ മാറാന്‍ താത്പര്യം ഇല്ലെന്ന് പലതവണ…

Read More

മിടുക്കി ആണ് നൂറിന്‍ ! സിനിമയുമായി ഒരു ബന്ധവുമില്ലാത്ത നിര്‍മാതാവ് വെറുതെ പുലമ്പുന്നു; നൂറിനെ പിന്തുണച്ച് യുവസംവിധായകന്‍

നടി നൂറിനെതിരായി സാന്‍റാക്രൂസ് നിര്‍മാതാവ് ഉന്നയിച്ച ആരോപണം വാസ്തവ വിരുദ്ധമാണെന്ന് യുവസംവിധായകന്‍ പ്രവീൺ രാജ്. ഒരു കാര്യം ചെയ്യുമ്പോള്‍ അത്ര ആത്മാര്‍ഥതയോടെ കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് നൂറിനെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നു. റോമ,നൂറിന്‍ ഷെരീഫ്, അക്ഷയ് രാധകൃഷ്ണന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന വെള്ളേപ്പം എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് പ്രവീണ്‍. കുറിപ്പിന്‍റെ പൂർണ്ണരൂപം പത്തു രൂപയുടെ കൂലിക്ക് രണ്ടു രൂപയുടെ പോലും ജോലി ചെയ്യാത്ത നടി. നൂറിന്‍ ഷെരിഫ് എന്ന എന്‍റെ നായികയെ കുറിച്ചാണ് രാവിലെ മുതല്‍ ഇത്തരത്തില്‍ പ്രചരിക്കുന്നത്. സത്യത്തില്‍ ആ പ്രചരണത്തിന്‍റെ ഉദ്ദേശം എന്താണ് എന്ന് ആ വാര്‍ത്ത പ്രസിദ്ധീകരിച്ച പേജുകള്‍ക്കടിയില്‍ പലരും കമന്‍റ് ആയി ഇടുന്നും ഉണ്ട്. സിനിമ നന്നായാല്‍ ആളുകള്‍ വരും എന്ന് ആണ് ഇത്രയും കാലമായിട്ടും എന്‍റെ ഇളയ അനുഭവം. നമ്മുടെ കുറ്റങ്ങളും കുറവുകളും മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും അവ…

Read More

ചുവപ്പില്‍ അതീവസുന്ദരിയായി പ്രിയാ വാര്യര്‍! വിവിധ തരത്തിലുള്ള ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍

ചുവപ്പ് നിറമുള്ള വസ്ത്രത്തില്‍ അതീവസുന്ദരിയായുള്ള നടി പ്രിയാ വാര്യറുടെ ഫോട്ടോ ഷൂട്ടിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള വൈഡ് നെക്ക് ടോപും പിങ്ക് നിറമുള്ള പൊള്‍ക്കാ ഡോട്ട് പാന്‍റുമാണ് വേഷം. കഴിഞ്ഞു. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഭരത് റാവെയിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഹെന്ന അക്തറാണ് സൈലിംഗ് ഒരുക്കിയിരിക്കുന്നത്. സൃഷ്ടി ഷെട്ടിയുെട മേക്കപ്പില്‍ സുന്ദരിയായിരിക്കുന്ന പ്രിയ വാര്യര്‍ ഒരു അഡാര്‍ ലവ് എന്ന മലയാള ചിത്രത്തിലൂടെ പ്രശസ്തയായത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, മലയാള സിനിമ ‘ഇഷ്‌ക്’ ന്‍റെ തെലുങ്ക് റീമേക്ക് എന്നിവയാണ് നടിയുടെ വരാനിരിക്കുന്ന പുതിയ പ്രോജക്ടുകള്‍.

Read More

ലൈവ് റിപ്പോര്‍ട്ടിംഗിനിടെ മുമ്പില്‍ നിന്ന പയ്യന്റെ കരണത്തടിച്ച് മാധ്യമപ്രവര്‍ത്തക ! വീഡിയോ ചര്‍ച്ചയാകുന്നു…

പാക്കിസ്ഥാനില്‍ ലൈവ് റിപ്പോര്‍ട്ടിംഗിനിടെ മുമ്പില്‍ നിന്ന പയ്യന്റെ കരണത്തടിച്ച് മാധ്യമപ്രവര്‍ത്തക. ആള്‍ക്കൂട്ടത്തിനു നടുവില്‍ നിന്നുകൊണ്ട് ഈദ് ദിനത്തിലെ ആഘോഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തക മയ്‌ര ഹാഷ്മി യുവാവിനെ തല്ലിയത്. അഞ്ച് സെക്കന്റ് മാത്രമുള്ള ഇതിന്റെ വീഡിയോ ഞൊടിയിടയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ഇടയില്‍നിന്ന് ഹാഷ്മി കാര്യങ്ങള്‍ വിവരിക്കുന്നതിനിടയ്ക്ക് വെളുത്ത ഷര്‍ട്ട് ധരിച്ച യുവാവ് കാമറയ്ക്ക് മുന്നിലെത്തി മറ്റൊരാളെ കൈ കാണിച്ച് വിളിച്ച് എന്തോ പറയുന്നതു വീഡിയോയില്‍ കാണാം. ഇതിനുപിന്നാലെയാണ് ഹാഷ്മി ഇയാളടെ കരണത്തടിച്ചത്. എന്തിനാണ് തല്ലിയതെന്ന് വീഡിയോയില്‍ വ്യക്തമല്ലാത്തതിനാല്‍ സമൂഹമാധ്യമങ്ങളില്‍ ഹാഷ്മിയെ വിമര്‍ശിച്ചും പിന്തുണച്ചും ആളുകളെത്തി. മോശമായി പെരുമാറിയതില്‍ നിയന്ത്രണം വിട്ട് അടിച്ചതാകുമെന്ന് ചിലര്‍ പറയുമ്പോള്‍ യുവതിയുടെ നടപടി ശരിയായില്ലെന്ന് മറ്റുചിലര്‍ വാദിച്ചു. ചര്‍ച്ച കൈവിട്ടുപോയതോടെ മാധ്യമപ്രവര്‍ത്തക തന്നെ വിശദീകരണവുമായി രംഗത്തെത്തി. ലൈവ് ബ്രോഡ്കാസ്റ്റിനിടയില്‍ ഒരു കുടുംബത്തെ യുവാവ് മോശമായി പറഞ്ഞെന്നും അത്തരം പ്രവണതയെ…

Read More

മലയുടെ മുകളില്‍ ഹിറ്റ്‌ലറിന്റെ അമൂല്യ നിധി മറഞ്ഞിരിക്കുന്ന തടാകം ! എത്തിയാല്‍ പിന്നെ ഒരു മടക്കമുണ്ടാവില്ല…

നിധിവേട്ടയെക്കുറിച്ചുള്ള കഥകള്‍ എന്നും ആവേശം ജനിപ്പിക്കുന്നതാണ്. ലോകത്ത് അധികാരം കൈയ്യാളിയിരുന്ന പല ആളുകളും തങ്ങളുടെ സമ്പാദ്യം പലയിടങ്ങളിലും ഒളിപ്പിച്ചിരുന്നു. ഇത്തരത്തിലൊന്നാണ് ഹിറ്റ്‌ലറിന്റെ നിധി.രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റലറിന്റെ നാസിപ്പട ഓസ്ട്രിയയിലെ ടോപ്ലിറ്റ്‌സ് തടാകത്തില്‍ ഒളിപ്പിച്ച നിധിയുടെയും അതിനു പിന്നിലെ കഥകളെയും കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത്. കഥ തുടങ്ങുന്നത് രണ്ടാം ലോകമഹായുദ്ധക്കാലത്താണ്. യുദ്ധത്തില്‍ ജര്‍മ്മനി പരാജയം രുചിച്ചു തുടങ്ങുന്ന സമയം. ഒരു തരത്തിലും നില്‍ക്കക്കള്ളിയില്ലാതെ നില്‍ക്കുന്ന ജര്‍മ്മന്‍ സേനയെ യുഎസ് സൈന്യം പിന്തുടര്‍ന്ന അക്രമിക്കുകയാണ്. എന്നാല്‍ തോറ്റു പിന്മാറുവാന്‍ തയ്യാറല്ലാതിരുന്ന ജര്‍മ്മനിയിലെ ഒരു കൂട്ടം പോരാളികള്‍ മറ്റൊരു വഴി കണ്ടെത്തി. ഓസ്ട്രിയയിലെ ഡെഡ് മൗണ്ടന്‍സ് എന്നറിയപ്പെടുന്ന പര്‍വത വനമേഖലയിലേക്കു ചെന്ന് പിന്നീട് ഗറില്ലാ യുദ്ധം നയിക്കാം എന്നായിരുന്നു അവര്‍ തിരഞ്ഞെടുത്ത വഴി. ഇതേ സമയം ഇതേ സമയം ഇതിനു കുറച്ച നാള്‍ മുന്‍പ് ഹിറ്റ്‌ലര്‍ തങ്ങള്‍ യൂറോപ്പില്‍ നിന്നും…

Read More