ലൈംഗികപീഡനത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ചില്‍ഡ്രന്‍സ് ഹോമില്‍ ജീവനൊടുക്കി !

ലൈംഗികപീഡനത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം ഊന്നുകല്‍ ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ പെണ്‍കുട്ടിയാണ് മരിച്ചത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ഭയ വഴി പുനരധിവസിപ്പിച്ച ആദിവാസി പെണ്‍കുട്ടിയാണ് ഇന്നലെ രാത്രി 10 മണിയോടുകൂടി താമസസ്ഥലത്തെ ശുചി മുറിയില്‍ ഷാളുപയോഗിച്ച് തൂങ്ങി മരിച്ചത്. ഉടനെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. പോക്‌സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടി രണ്ട് മാസം മുമ്പാണ് ഇവിടെ താമസമാക്കിയത്. ഊന്നുകല്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Read More

ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ചു ! പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ മൂന്നു പേര്‍ പിടിയില്‍…

കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പെരുമാതുറ സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരാണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പാലോട് എത്തിച്ചാണ് കുട്ടിയെ പീഡിപ്പിക്കുന്നത്. പ്രതികളായ ജസീറും നൗഫലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കുണ്ടറ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടതോടെ കുണ്ടറയിലെത്തിയ പെണ്‍കുട്ടിയെ, പ്രതികള്‍ കാറില്‍ പാലോടുള്ള വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ ജസീര്‍ കഠിനംകുളം പോലീസ് സ്റ്റേഷനില്‍ കൊലപാതകം പിടിച്ചുപറി അടക്കമുള്ള കേസുകളില്‍ പ്രതിയാണ്. പാലോടുള്ള വീട് പ്രതികള്‍ മുമ്പും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

Read More

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ അശ്ലീല ഫോട്ടോ പോണ്‍സൈറ്റുകളില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സഹപാഠി തട്ടിയത് 15 ലക്ഷം ! പരാതി നല്‍കി വിദ്യാര്‍ഥിനിയുടെ അമ്മ…

വിദ്യാര്‍ഥിനിയുടെ അശ്ലീല ഫോട്ടോ പോണ്‍ സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടിയതായി പരാതി. പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും മാതാപിതാക്കളും ചേര്‍ന്ന് സഹപാഠിയായ പെണ്‍കുട്ടിയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തി പണം തട്ടിയതായാണ് പരാതി. പരാതിക്കാരിയുടെ മകളും പണം തട്ടിയെടുക്കാന്‍ കൂട്ടുനിന്ന പെണ്‍കുട്ടിയും ഞീഴൂരിലെ ഒരു സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികളും കൂട്ടുകാരികളുമാണ്. കൂട്ടുകാരിയുടെ അശ്ലീല ഫോട്ടോകള്‍ ചിലരുടെ കൈവശമുണ്ടെന്നും ഇത് മോശം സൈറ്റുകളില്‍ ഇടാതിരിക്കാന്‍ അവര്‍ക്ക് പണം നല്‍കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരിയെ പലതവണ ഫോണില്‍ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നു പരാതിയില്‍ പറയുന്നു. ഭയന്നുപോയ കുടുംബം പ്രശ്നങ്ങള്‍ ഒഴിവാക്കാനായി പണം നല്‍കി. പലതവണയായി 15 ലക്ഷത്തോളം രൂപ ഇവര്‍ തട്ടിച്ചെടുത്തതായി പരാതിയില്‍ പറയുന്നു. മാഞ്ഞൂര്‍ പഞ്ചായത്തിലെ അപ്പന്‍ കവലയ്ക്കു സമീപം താമസിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കും മാതാപിതാക്കള്‍ക്കും എതിരെയാണ് സഹപാഠിയുടെ മാതാവ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം…

Read More

പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍ ക്ലാസിലെത്തിയത് അടിച്ചു പൂസായി ! സംഭവം കൈവിട്ടു പോയതോടെ മദ്യം വാങ്ങി നല്‍കിയ ഓട്ടോഡ്രൈവര്‍ മുങ്ങി; മൂന്നാറിലെ സ്‌കൂളില്‍ സംഭവിച്ചത്…

മൂക്കറ്റം കുടിച്ച് ബോധമില്ലാതെ ക്ലാസിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ കണ്ട് അധ്യാപകര്‍ ഞെട്ടി. മൂന്നാറിലെ ഒരു സ്‌കൂളിലാണ് സംഭവം. തുടര്‍ന്ന് കുട്ടികളെ ചോദ്യം ചെയ്തപ്പോള്‍ സ്‌കൂളിന്റെ ഇടവേള സമയത്ത് ഓട്ടോ ഡ്രൈവര്‍ മദ്യം വാങ്ങി നല്‍കുകയായിരുന്നുവെന്ന് തെളിയുകയായിരുന്നു. എന്നാല്‍ സംഗതി പ്രശ്‌നമായെന്ന് മനസ്സിലായതോടെ ഓട്ടോ ഡ്രൈവര്‍ മുങ്ങി. സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ മൂന്നാര്‍ ന്യൂ കോളനി സ്വദേശി സെല്‍വ(26)ത്തിനെതിരേ പോലീസ് കേസെടുത്ത ശേഷം കുട്ടികളെ അച്ഛനമ്മമാര്‍ക്കൊപ്പം വിട്ടു. ഓട്ടോഡ്രൈവര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. ദേവികുളം പോലീസാണ് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് നാല് വിദ്യാര്‍ത്ഥിനികളെയാണ് മൂക്കറ്റം മദ്യപിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍ വിവരം പോലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വിദ്യാര്‍ത്ഥിനികളോട് സംസാരിച്ചപ്പോഴാണ്, ഓട്ടോഡ്രൈവറാണ് തങ്ങള്‍ക്ക് മദ്യം എത്തിച്ച് നല്‍കിയതെന്ന് വെളിപ്പെടുത്തിയത്. മദ്യം…

Read More

തങ്ങള്‍ പറഞ്ഞതു പോലെ വസ്ത്രങ്ങളും ഷൂസും ധരിക്കാഞ്ഞതിന് പ്ലസ്‌വണ്‍കാരനെ പ്ലസ്ടുക്കാര്‍ ചവിട്ടിക്കൂട്ടി !മുളകുപൊടി മുഖത്തെറിഞ്ഞ് ഇരുമ്പുവടികൊണ്ട് തല്ലിയത് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സഹപാഠികളുടെ മുമ്പിലിട്ട്; കാഞ്ഞങ്ങാട് നടന്ന സംഭവങ്ങള്‍ ഇങ്ങനെ…

കാസര്‍ഗോഡ്:സീനിയേഴ്‌സ് പറഞ്ഞതു പോലെ വസ്ത്രങ്ങളും ഷൂസും ധരിച്ചില്ല എന്നാരോപിച്ച് കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്ററിയിലെ പ്ലസ്‌വണ്‍കാരനെ പ്ലസ്ടുക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് ഇതേ സ്‌ക്കൂളിലെ പത്തോളം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചവശനാക്കിയത്. കയ്യില്‍ കരുതിയ മുളക് പൊടി, ഇരുമ്പ് വടി, കോമ്പസ്, ക്ലാസ്സിലുണ്ടായിരുന്ന കസേര മേശ എന്നിവ ഉപയോഗിച്ചായിരുന്നു അക്രമം. കഴിഞ്ഞ 21 ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷമായിരുന്നു വിദ്യാര്‍ത്ഥികളുടെ അക്രമം. ഉച്ചഭക്ഷണം കഴിഞ്ഞ് പുറത്ത് നില്‍ക്കുകയായിരുന്ന പ്ലസ്‌വണ്‍ വിദ്യാര്‍ഥിയോട് തങ്ങള്‍ പറഞ്ഞ രീതിയില്‍ വസ്ത്രം ധരിച്ച് എത്താതിരുന്നതെന്താണ് എന്ന് ചോദിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി വാഗ്വാദത്തിലേര്‍പ്പെടുകയായിരുന്നു. ഇതിന് മറുപടി പറയാതെ വേഗം തന്നെ ക്ലാസ്സ് മുറിയിലേക്ക് ഓടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പിന്‍തുടര്‍ന്നെത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തല്ലി ചതയ്ക്കുകയായിരുന്നു. ക്ലാസ്സിലുണ്ടായിരുന്ന പെണ്‍കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം.…

Read More

ഞാനൊരു കൊലപാതകി ആകാന്‍ കാരണം മാതാപിതാക്കള്‍; ആദ്യം ചിന്തിച്ചത് വിഷം നല്‍കി കൊലപ്പെടുത്താന്‍ ;ഞെട്ടിക്കുന്ന തുറന്നു പറച്ചിലുമായി അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ഥി

ഗുഡ്ഗാവ്: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥി പ്രദ്യുമ്‌നനെ കൊല്ലാനുള്ള തീരുമാനം ആലോചിച്ചെടുത്തതെന്ന് അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലിന് ഇനിയും വിധേയമാകേണ്ടതില്ലെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ സിബിഐ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ഈ മാസം 22 വരെ ഒബ്സര്‍വേഷന്‍ ഹോമിലേയ്ക്ക് മാറ്റി. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകളും വീട്ടിലെ സമാധാനമില്ലായ്മയുമാണ് പഠനത്തിലുള്ള തന്റെ താത്പര്യം കുറച്ചതെന്നും, ഇത്തരത്തില്‍ പഠനത്തില്‍ പിന്നോട്ടായതാണ് ഇത്തരമൊരു കൊലപാതകത്തിലേയ്ക്ക് തന്നെ നയിച്ചതെന്നും വിദ്യാര്‍ത്ഥി അന്വേഷണസംഘത്തോട് പറഞ്ഞു. വിഷം നല്‍കി കൊലപ്പെടുത്താനായിരുന്നു ആദ്യം ഉദ്ദേശിച്ചതെന്ന് ചോദ്യം ചെയ്യലിനിടെ പ്ലസ്വണ്‍ വിദ്യാര്‍ത്ഥി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. പിന്നീടാണ് കത്തി ഉപയോഗിക്കാന്‍ തീരുമാനിച്ചത്. കൃത്യം നടക്കുന്ന അന്ന് രാവിലെ സ്‌കൂളില്‍ എത്തിയപ്പോഴും ഇതൊക്കെ വേണോ എന്ന് ചിന്തിച്ചിരുന്നു. സംഭവത്തിന് തൊട്ടു മുന്‍പ് സ്‌കൂള്‍ വരാന്തയില്‍ പ്രദ്യുമ്നനെ കണ്ട് സംസാരിച്ചപ്പോഴും താന്‍ ആശയക്കുഴപ്പത്തിലായിരുന്നുവെന്നും വിദ്യാര്‍ത്ഥി മൊഴി…

Read More

മകന്‍ ഫോണിലേക്ക് എത്തിയ അശ്ലീല ചിത്രം കണ്ട് മാതാവ് ഞെട്ടി; അധ്യാപകനോട് പരാതിപ്പെട്ടതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു

പയ്യന്നൂര്‍: മകന്റെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ചിത്രമയച്ച വിവരമറിഞ്ഞ മാതാവ് അധ്യാപകനോടു പരാതിപ്പെട്ടതിന്റെ വിരോധത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കു മര്‍ദനം. രാമന്തളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കുന്നരു കാരന്താട്ടെ തടവിള തെക്കേതില്‍ വില്‍സന്റെ മകന്‍ ബിജിനാണു (15) മര്‍ദനമേറ്റത്. വിദ്യാര്‍ഥിയെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുദിവസം മുമ്പാണു മര്‍ദനത്തിനിടയാക്കിയ സംഭവം നടന്നത്. ഇതേ സ്‌കൂളിലെ ചില വിദ്യാര്‍ഥികള്‍ ബിജിന്റെ മൊബൈല്‍ ഫോണിലേക്ക് അശ്ലീല ചിത്രമയച്ചിരുന്നു. ഈ വിവരമറിഞ്ഞ വിദ്യാര്‍ഥിയുടെ മാതാവ് സ്‌കൂളിലെ അധ്യാപകനോടു പരാതിപ്പെട്ടിരുന്നു. ഇതിന്റെ വിരോധത്തില്‍ വ്യാഴാഴ്ച വൈകുന്നേരം ക്ലാസ്മുറിയില്‍വച്ചു ചില വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്നു ബിജിനെ മര്‍ദിച്ചിരുന്നു. ഇതിനു ശേഷമാണു വൈകുന്നേരം നാലോടെ ഏഴിമല പള്ളിയ്ക്കു സമീപം വീണ്ടും ബിജിനെ ഒരുസംഘം മര്‍ദിച്ചത്. ഹൃദയസംബന്ധമായ രോഗത്തിനു പരിയാരം ഹൃദയാലയയില്‍ ചികിത്സയിലായിരുന്ന ബിജിനോട് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയും നിര്‍ദേശിച്ചിരുന്നു. നിലവില്‍…

Read More