എന്തു മനുഷ്യനാണ് ഇതെന്ന് എനിക്ക് പിടികിട്ടുന്നില്ല ! നന്ദി പറയാന്‍ അടുത്തേക്കു ചെന്നപ്പോഴേക്കും എന്നെ മൈന്‍ഡ് ചെയ്യാതെ അദ്ദേഹം പോയി; തുറന്നു പറച്ചിലുമായി സുധീര്‍ സുകുമാരന്‍…

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് സുധീര്‍ സുകുമാരന്‍. സിഐഡി മൂസ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയ സുധീര്‍ സിനിമയിലെത്തിയതിനുശേഷം ഇടയ്ക്ക് പല വിവാദങ്ങളിലും അകപ്പെട്ടിരുന്നു. ഏറെനാളായി കാന്‍സര്‍ ബാധിതനായിരുന്ന താരം അടുത്തിടെയാണ് രോഗമുക്തനായത്. ഇപ്പോഴിതാ വീണ്ടും സിനിമയിലേക്ക് തിരികെയെത്താനുള്ള ശ്രമത്തിലാണ് സുധീര്‍. എന്നാല്‍ ഇപ്പോള്‍ സുധീറിന്റെ ഒരു വെളിപ്പെടുത്തലാണ് ചര്‍ച്ചയാകുന്നത്. ദുരന്ത കാലത്ത് തന്നെ സഹായിച്ച പ്രമുഖനടനെ കുറിച്ചായിരുന്നു ആ വാക്കുകള്‍. സുധീറിന്റെ വാക്കുകള്‍ ഇങ്ങനെ… അമ്മ സംഘടനയില്‍ നിന്ന് ഇന്‍ഷുറന്‍സ് അടക്കമുള്ള ഹെല്‍പ്പ് ലഭിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് എടുത്തു പറയേണ്ട കാര്യം മറ്റൊന്നാണ്. ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒരുപാട് പേര്‍ വന്ന് കാണുന്നുണ്ട്. എനിക്ക് എന്തു സഹായവും ചെയ്തു കൊടുക്കണം, എന്തു കാര്യത്തിനും കൂടെയുണ്ടാകണം, സാമ്പത്തികമൊന്നും അവനോട് ചോദിക്കരുത്, എന്തു ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിക്കണം എന്നു ആശുപത്രി അധികൃതരോട് പറഞ്ഞ…

Read More

ഒരു പണിയുമില്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു ! വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയുമായി ഗോപി സുന്ദറും അമൃതയും…

ഗായിക അമൃതസുരേഷും താനും തമ്മിലുള്ള ബന്ധത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ടമറുപടിയുമായി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ രംഗത്ത്. അമൃതയ്‌ക്കൊപ്പമുള്ള ചിത്രത്തോടൊപ്പം പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമായത്. മറ്റുള്ളരുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയുന്നവരെക്കുറിച്ചാണ് ഗോപി സുന്ദറുടെ പരാമര്‍ശം. ‘ഒരു പണിയുമില്ലാതെ മറ്റുള്ളവരുടെ വ്യക്തിജീവിതത്തെ കുറിച്ച് അഭിപ്രായം പറയുകയും വിലയിരുത്തുകയും ചെയ്യുന്നവര്‍ക്ക് ഞങ്ങള്‍ ഈ പുട്ടും മുട്ട കറിയും സമര്‍പ്പിക്കുന്നു’ എന്ന കുറിപ്പും നല്‍കിയാണ് ഗോപി സുന്ദര്‍ അമൃതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. സംഗീത സംവിധായകന്‍ ഗോപി സുന്ദറും അമൃത സുരേഷും പ്രണയത്തിലാണെന്നുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവാണ്. കഴിഞ്ഞ കുറച്ച ദിവസങ്ങളിലായി തുടര്‍ച്ചയായി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് താരങ്ങള്‍ ഈ സംശയത്തിന്റെ ബലം കൂട്ടുന്നുമുണ്ട്. എന്നാല്‍ ഇവര്‍ ഔദ്യോഗികമായി വിവാഹിതരായോ എന്നുള്ള കാര്യങ്ങള്‍ വ്യക്തമല്ല. നിരവധിപേര്‍ ഇവരുടെ ബന്ധം അനുകൂലിക്കുമ്പോള്‍ പലരും വിമര്‍ശനവുമായി എത്തുന്നുമുണ്ട്. ഇത്തരത്തില്‍ ചൊറിയന്‍ കമന്റ് ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ്…

Read More

ജീവിതത്തിലെ മനോഹര നിമിഷം പകര്‍ത്താനാളില്ല ! വിവാഹത്തില്‍ നിന്നു പിന്മാറി വധു…

ഇപ്പോഴത്തെ വിവാഹച്ചടങ്ങുകള്‍ ഫോട്ടാഗ്രാഫര്‍മാര്‍ക്കു വേണ്ടിയുള്ളതാണെന്ന് പറയാറുണ്ട്. കാരണം അവരുടെ സൗകര്യം നോക്കിയാണ് വിവാഹച്ചടങ്ങുകള്‍ നടത്താറുള്ളത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ വിവാഹച്ചടങ്ങളുകള്‍ പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍ ഇല്ലെങ്കില്‍ എന്തായിരിക്കും അവസ്ഥ. വിവാഹ ചടങ്ങുകള്‍ പകര്‍ത്താന്‍ വരന്‍ ഫോട്ടോഗ്രാഫറെ ഏര്‍പ്പാടാക്കാത്തതില്‍ പ്രതിഷേധിച്ച് വധു വിവാഹത്തില്‍ നിന്നു പിന്മാറിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ദെഹാത് ജില്ലയിലാണ് സംഭവം. വിവാഹ മണ്ഡപത്തില്‍ എത്തി ചടങ്ങുകള്‍ നടക്കുന്നതിന് തൊട്ടുമുന്‍പാണ് ഫോട്ടോഗ്രാഫര്‍ ഇല്ലെന്ന് വധു മനസ്സിലാക്കിയത്. ജീവിതത്തിലെ മനോഹരമായ നിമിഷങ്ങള്‍ പകര്‍ത്താന്‍ ആരും ഇല്ലെന്ന് പറഞ്ഞപ്പോള്‍ വധു വിവാഹ വേദി വിട്ടിറങ്ങി. സ്വന്തം വിവാഹം ശരിയായി നടത്താനറിയാത്ത വരന്‍, തന്നെ എങ്ങനെ ജീവിതകാലം മുഴുവന്‍ നന്നായി നോക്കുമെന്നാണ് വധുവിന്റെ ചോദ്യം. യുവതിയെ അനുനയിപ്പിക്കാന്‍ ഇവരുടെ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മംഗള്‍പൂരിലാണ് വധുവിന്റെ വീട്. അടുത്ത ഗ്രാമമായ ഭോഗ്നിപൂര്‍ സ്വദേശിയാണ് വരന്‍. അനുനയ നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ…

Read More

സ്വന്തം ഭാര്യയുടെ അണ്ഡം മറ്റൊരു പുരുഷന്റെ ബീജവുമായി സംയോജിപ്പിക്കാന്‍ ഒരു ഭര്‍ത്താവും തയ്യാറാവില്ല ! സംഭവിച്ചത് തുറന്നു പറഞ്ഞ് സുധീര്‍…

ചുരുങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയ വില്ലന്‍വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സുധീര്‍. കാന്‍സര്‍ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്ന താരം രോഗം ഭേദമായതോടെ സിനിമയിലേക്കു തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. എന്നാല്‍ സുധീറിനെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്രശംസിക്കുന്നത് മറ്റൊരു കാര്യത്തിനാണ് കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് സുധീറിന്റെ ഭാര്യ പ്രിയ അണ്ഡം ദാനം ചെയ്തിരുന്നു. നന്മ നിറഞ്ഞ ആ പ്രവൃത്തിക്ക് സുധീറിനെയും പ്രിയയെയും വാനോളം പുകഴ്ത്തുകയാണ് ആരാധകര്‍. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവേയാണ് സുധീറും പ്രിയയും ആ വെളിപ്പെടുത്തല്‍ നടത്തിയത്. ഏറെക്കാലമായി കുട്ടികളില്ലാതിരുന്ന സുഹൃത്തും ഭാര്യയും സുധീറിന്റെ വീട് സന്ദര്‍ശിക്കുന്നതിനിടെ തങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകില്ലെന്നും കുട്ടികള്‍ ഉണ്ടാകാന്‍ ശേഷിയുള്ള ആരെങ്കിലും ഒരു കുഞ്ഞിനെ നല്‍കാന്‍ തയാറായെങ്കില്‍ നന്നായിരുന്നു എന്നും പറഞ്ഞു. ഇതുകേട്ട സുധീര്‍, എന്നാല്‍ ഇവര്‍ക്കൊരു കുഞ്ഞിനെ നമുക്ക് കൊടുത്താലോ എന്നു ഭാര്യയോടു ചോദിച്ചു. ഇതുകേട്ടുകൊണ്ടിരുന്ന സുഹൃത്തിന്റെ ഭാര്യ പൊട്ടിക്കരയുകയായിരുന്നു. ആരും…

Read More

സാലറിയൊക്കെത്തരാം പക്ഷെ കൂടെ യാത്ര ചെയ്യുകയും എല്ലാത്തിനും സഹകരിക്കുകയും വേണം ! സിനിമാരംഗത്തു നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി മഞ്ജുവാണി

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലൂടെ ശ്രദ്ധേയയായ താരമാണ് മഞ്ജുവാണി ഭാഗ്യരത്‌നം. അഭിഭാഷകയായ മഞ്ജുവാണി അഭിനയത്തോടൊപ്പം നൃത്ത രംഗത്തും സജീവമാണ്. ഇപ്പോഴിതാ തനിക്ക് സിനിമ മേഖലയില്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇവര്‍. 2013ല്‍ ഉണ്ടായ സംഭവമാണ് മഞ്ജു റാണി ഫേസ്ബുക്കിലൂടെ പങ്കവെച്ചിരിക്കുന്നത്. മഞ്ജു റാണിയുടെ വാക്കുകള്‍ ഇങ്ങനെ… 013ല്‍ ആണെന്നാണോര്‍മ്മ!എഫ് ബി യില്‍ ഞാന്‍ ഷെയര്‍ ചെയ്ത സൗണ്ട്ക്ലൗഡിലെ പാട്ട് എന്നെ കൊണ്ടെത്തിച്ചത് ഒരു സിംഹത്തിന്റെ മടയില്‍. വിവാഹിതനും പിതാവുമൊക്കെയാണെന്ന പൊതുബോധത്തിലാണ് പോകാനൊരുങ്ങുന്നത്. ലൊക്കേഷന്‍ പറഞ്ഞു തരാന്‍ സിംഹം എന്നെ ഫോണില്‍ വിളിക്കുന്നു. ഒടുവില്‍ ആ ഡയലോഗും – ‘ഫ്‌ലാറ്റില്‍ എന്റൊപ്പം എന്റെ ഗേള്‍ഫ്രണ്ട് ഉണ്ടാവും, കുഴപ്പമൊന്നും ഇല്ലല്ലോ ല്ലേ?’ അന്നേരം മനസ്സ് വിളിച്ചു പറഞ്ഞത് വാട്ട് ദ് ഫക്ക് എന്നാണ്. ഭാര്യയും കുട്ടിയുമുള്ളവന് ഗേള്‍ഫ്രണ്ട് ഉണ്ടോ ഇല്ലയോ എന്നത്…

Read More

നയന്‍താരയുടെയുംവിഘ്‌നേശ് ശിവന്‍റെയും വിവാഹ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു; സേവ് ദ ഡേറ്റ് കാര്‍ഡ് ഏറ്റെടുത്ത് ആരാധകർ

ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ തെന്നിന്ത്യൻ താരം നയന്‍താരയുടെയും സംവിധായകന്‍ വിഘ്‌നേശ് ശിവന്‍റെയും വിവാഹ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇപ്പോഴിതാ ഇരുവരുടെയും സേവ് ദ ഡേറ്റ് കാര്‍ഡാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മോഷന്‍ പോസ്റ്റര്‍ ആയി ആണ് വിവാഹ ക്ഷണക്കത്ത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജൂണ്‍ ഒമ്പതിനാണ് ഇരുവരുടെയും വിവാഹം . എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം താരങ്ങളില്‍ നിന്നും ഉണ്ടായിട്ടില്ല. പിങ്ക് വില്ല സൗത്ത് ആണ് വിവാഹ ക്ഷണക്കത്തിന്‍റെ പോസ്റ്റര്‍ ട്വിറ്ററില്‍ പങ്കുവച്ചത്. പോസ്റ്ററില്‍ നയന്‍ ആന്‍ഡ് വിക്കി എന്നാണ് എഴുതിയിരിക്കുന്നത്. ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. അജിത്ത്-വിഘ്‌നേഷ് ചിത്രത്തിന്‍റെ ഷൂട്ടിംഗിന് മുന്പു വിവാഹം നടത്താനാണ് ആലോചിക്കുന്നതാണെന്നാണ് വിവരം. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം ഇവരുടെ വിവാഹ നിശ്ചയവും നടന്നിരുന്നു.

Read More

ഇന്ന് ലോക പുകയിലവിരുദ്ധ ദിനം; അപ്പൂപ്പനും കൊച്ചുമകനും കോട്ടയം സ്വദേശിയുടെ ‘ബീഡിമുട്ടായി’

കോട്ടയം: സമൂഹത്തിനുള്ള സന്ദേശം ഓർമപ്പെടുത്തി ഹ്രസ്വചിത്രം ബീഡിമുട്ടായിയിലൂടെ ശ്രദ്ധ നേടി കോട്ടയം സ്വദേശി ശ്രീജേഷ് ശ്രീധരൻ. ഇന്നു ലോക പുകയില വിരുദ്ധ ദിനം ആചരിക്കുന്പോൾ പുകവലിയുടെ ദൂഷ്യവശം രണ്ട് കഥാപാത്രങ്ങളിലൂടെ വൈകാരികമായി പ്രേക്ഷകരുമായി പറയുകയാണ് ചിത്രത്തിലൂടെ. സാഹിത്യകാരനും ഗാനരചയിതാവുമായ ശ്രീധരൻ നട്ടാശേരിയുടെ മകനും കോട്ടയം പേരൂർ സ്വദേശിയുമായ ചലച്ചിത്ര പ്രവർത്തകൻ ശ്രീജേഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അപ്പൂപ്പന്‍റെയും കൊച്ചുമകന്‍റെയും ആത്മബന്ധത്തിലൂടെ സാമൂഹികബോധമുളവാക്കുന്ന സന്ദേശം പകരുകയാണ് യൂട്യൂബിൽ റിലീസായ ബീഡിമുട്ടായി എന്ന ചിത്രത്തിലൂടെ. ബീഡി വലിക്കുന്ന അപ്പൂപ്പനും കടയിൽനിന്ന് അപ്പൂപ്പനുള്ള ബീഡിയും ബാക്കി പൈസയ്ക്കു മിഠായിയും വാങ്ങുന്ന കൊച്ചുമകനുമാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. ഇരുവരും തമ്മിലുള്ള കളിയും ചിരിയും ബീഡി വലിച്ചുവിടുന്ന പുകയിൽ കൊച്ചുമകനായി അപ്പൂപ്പൻ തീർക്കുന്ന രസക്കാഴ്ചകളുമായി കഥ പറയുന്ന ചിത്രം ക്ലൈമാക്സോടെ വൈകാരികമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്നു. കൊച്ചുമകന്‍റെ കണ്ണിലൂടെ വലിയ ലോകത്തിന്‍റെ കഥയാണ് ചിത്രം പ്രേക്ഷകരോട്…

Read More

സീക്രട്ട് ലൈഫ് ! വളരെ അടുത്ത ആളുകൾക്ക് എന്നെപ്പറ്റി എല്ലാം അറിയാമായിരിക്കും, പക്ഷേ… മനസുതുറന്ന്‌ ലിയോണ ലിഷോയ്

എല്ലാവർക്കും ഒരു സീക്രട്ട് ലൈഫ്മറ്റൊരാളിനോടു തുറന്നുപറയാൻ താത്പര്യമില്ലാത്ത കാര്യങ്ങൾ മിക്കവർക്കും ഉണ്ടാകും. അടുത്ത സുഹൃത്തിനോടോ പങ്കാളിയോടോപോലും പറയാൻ കഴിയുന്ന കാര്യങ്ങളിൽ ഒരു ലിമിറ്റ് ഉണ്ടാകും അത് കഴിഞ്ഞുള്ളത് അവരുടെ സ്വകാര്യതയാണ് അത് ചിലപ്പോൾ ആരോടും പറഞ്ഞെന്നിരിക്കില്ല. എന്‍റെകാര്യം നോക്കുകയാണെങ്കിൽ വളരെ അടുത്ത ആളുകൾക്ക് എന്നെപ്പറ്റി എല്ലാം അറിയാമായിരിക്കും പക്ഷേ അവർ എവിടെവരെ അറിയണം എന്നുള്ളത് ഞാൻ തീരുമാനിക്കും. അങ്ങനെ നോക്കുമ്പോൾ അവർക്ക് അറിയാത്ത കാര്യങ്ങൾ സീക്രട്ട് ആയി അവർക്ക് തോന്നാം. എല്ലാ കാര്യത്തിലും നിഗൂഢത പുലർത്തുന്നവരെയാണ് നമ്മൾ പേടിക്കേണ്ടത്. ജീവിതം മുഴുവൻ നിഗൂഢതപേറി നടക്കാൻ എനിക്ക് കഴിയില്ല. അങ്ങനെ ഉള്ളവർ ഉണ്ടാകും. -ലിയോണ ലിഷോയ്

Read More

തെറ്റിന് ശിക്ഷ കിട്ടും! അതെന്‍റെ ലൈഫ് അല്ല, ഇതെന്‍റെ വൈഫാണ്; അവര്‍ അങ്ങനെ പോവുകയാണെങ്കില്‍ അങ്ങനെ പോകട്ടെ; ബാല പറയുന്നു..

ഒരു ചെറിയ കാര്യം പറയാനുണ്ട്. അവനവന്‍ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്താല്‍ നല്ലത് നടക്കും. ചീത്ത ചെയ്താല്‍ ചീത്തയേ കിട്ടുള്ളൂ. ഇന്ന് രാവിലെ കുറച്ചുപേര്‍ വിളിക്കുന്നു. അതെന്‍റെ ലൈഫ് അല്ല. ഇതെന്‍റെ വൈഫാണ്. ഞാന്‍ നന്നായി ഇപ്പോള്‍ ജീവിക്കുന്നു. അവര്‍ അങ്ങനെ പോവുകയാണെങ്കില്‍ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാന്‍ പ്രാര്‍ഥിക്കാം. -ബാല

Read More

സുന്ദരിയായ ആ സ്‌പെയിന്‍ സ്വദേശിനി! എന്നേക്കാള്‍ മൂന്നു വയസിന് മൂത്തവള്‍; ആ ബന്ധം വീട്ടില്‍ സമ്മതിക്കില്ലെന്ന് അറിയാമായിരുന്നു; വിജയ് യേശുദാസ് പറയുന്നു..

സുഹൃത്തിന്‍റെ വീട്ടില്‍ പോയപ്പോഴാണ് സുന്ദരിയായ ആ സ്‌പെയിന്‍ സ്വദേശിനിയെ കണ്ടുമുട്ടുന്നത്. എന്നേക്കാള്‍ മൂന്നു വയസിന് മൂത്തതായിരുന്നു അവള്‍. അന്ന് അവള്‍ക്ക് ഒരു ബോയ്ഫ്രണ്ടൊക്കെ ഉണ്ട്. ഒരു പെണ്‍കുട്ടിയോട് സംസാരിക്കാന്‍ തന്നെ ആ പ്രായത്തില്‍ എനിക്ക് വലിയ ചമ്മലായിരുന്നു. പിന്നീട് ഞാന്‍ കോളജില്‍ പഠിക്കുമ്പോഴാണ് അവളെ വീണ്ടും കാണുന്നത്. അന്ന് കുറേക്കൂടി സംസാരിക്കാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നു. എന്‍റെ ലുക്കും പൊക്കവുമൊക്കെ മാറിയിരുന്നു. അന്ന് അവളുടെ ഒപ്പം ബോയ് ഫ്രണ്ട് ഇല്ലായിരുന്നു. ആ ദിവസം ഞങ്ങള്‍ തമ്മില്‍ കുറേ സംസാരിച്ചു. ഒന്നിച്ച് ഡാന്‍സൊക്കെ ചെയ്ത് വലിയ സുഹൃത്തുക്കളായി. കുറച്ച് റൊമാന്‍സൊക്കെ ഉണ്ടായിരുന്നു. പക്ഷെ, ഞാന്‍ തന്നെയാണ് ആ ബന്ധം അവസാനിപ്പിച്ചത്. വയസിന് മൂത്ത ഒരു പെണ്‍കുട്ടിയുമായുള്ള ബന്ധം വീട്ടില്‍ സമ്മതിക്കില്ലെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് കൂടുതല്‍ അടുക്കും മുമ്പ് തന്നെ ഞങ്ങള്‍ ബ്രേക്കപ്പായി. -വിജയ് യേശുദാസ്

Read More