ഇങ്ങനെയൊന്ന് സ്വപ്നങ്ങളിൽ മാത്രം! കിട്ടിയ പത്ത് മുട്ടയിലും ഇരട്ട മഞ്ഞക്കരു; അപൂർവകാഴ്ചയിൽ അമ്പരന്ന് വീട്ടമ്മ

  പതിവുപോലെ തന്നെയാണ് ത്രിഷ് മർഫി എന്ന 76 കാരി ബുൾസൈ ഉണ്ടാക്കാനായി മുട്ടകൾ എടുത്തത്. എന്നാൽ ആദ്യത്തെ മുട്ട പൊട്ടിച്ചപ്പോൾ ഉള്ളിൽ ഒന്നിനുപകരം രണ്ട് മഞ്ഞക്കരു. പക്ഷെ ആ കൗതുകം അവിടം കൊണ്ടവസാനിച്ചില്ല. വാങ്ങിയ 10 മുട്ടകൾ പൊട്ടിച്ചപ്പോഴും ഇരട്ട മഞ്ഞക്കരു തന്നെ യാണ് കാണാൻ കഴിഞ്ഞത്. ബ്രിട്ടനിലെ ആൽഡി സൂപ്പർ മാർക്കറ്റിൽ നിന്ന് താൻ മിക്കപ്പോഴും മുട്ട വാങ്ങാറുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്ന് ത്രിഷ് മർഫി പറയുന്നു. എന്നാൽ ഒരു മുട്ടയിൽ രണ്ട് മഞ്ഞക്കരു എന്ന പ്രതിഭാസം ആയിരത്തിൽ ഒന്നിലൊക്കെ സംഭവിക്കാറുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Read More

ആളുകള്‍ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ ! സ്വയം മതിപ്പുളവാക്കി ജീവിക്കുക എന്ന് നടി ദീപ തോമസ്…

കരിക്ക് എന്ന വെബ് സീരീസിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദീപ തോമസ്. തുടര്‍ന്ന് ഹോം എന്ന ഹിറ്റ് സിനിമയില്‍ നായികയായതോടെ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. കരിക്ക് ടീമിന്റെ റോക്ക് പേപ്പര്‍ സിസര്‍ എന്ന വെബ് സീരീസിലൂടെയാണ് ദീപയുടെ കരിയര്‍ തുടങ്ങുന്നത്. അതോടൊപ്പം ഇന്‍സ്റ്റഗ്രാമിലും സജീവമായതോടെ ദീപയുടെ ആരാധകരുടെ എണ്ണം കുതിച്ചുയര്‍ന്നു. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു ദീപയുടെ സിനിമാ അരങ്ങേറ്റം. ഈ ചിത്രത്തില്‍ ജൂനിയര്‍ ഡോക്ടറായി ആയിരുന്നു താരം എത്തിയത്. പിന്നീട് ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് എന്ന ചിത്രത്തില്‍ ക്വയര്‍ പാട്ടുകാരിയായിയായും ദീപ എത്തി. മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രത്തില്‍ സൂപ്പര്‍താരം ആകാഷ് മേനോന്റെ കാമുകിയായി എത്തിയും ദീപ തോമസ് ശ്രദ്ധിക്കപ്പെട്ടു. ഇത്രയും സിനിമകള്‍ ചെയ്‌തെങ്കിലും ദീപയ് ക്ക് ശ്രദ്ധ നേടിക്കൊടുത്തത് ഹോം എന്ന ചിത്രത്തിലെ വേഷമാണ്. ആന്റണി ഒലിവര്‍…

Read More

അച്ഛന്റെ കൊലപാതകത്തിന് പ്രതികാരം ! റോഡില്‍ കാര്‍ തടഞ്ഞു നിര്‍ത്തി സഹോദരങ്ങള്‍ക്ക് നേരെ തുരുതുരാ നിറയൊഴിച്ചു; ഞെട്ടിക്കുന്ന വീഡിയോ…

സിനിമസ്‌റ്റൈലിലുള്ള കൊലപാതകങ്ങള്‍ വടക്കേഇന്ത്യയില്‍ പലയിടത്തും അരങ്ങേറാറുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. തിരക്കുള്ള റോഡില്‍ കാര്‍ തടഞ്ഞു നിര്‍ത്തി സഹോദരങ്ങളെ ഒരാള്‍ വെടിവെക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സുഭാഷ് നഗറില്‍ ശനി വൈകുന്നേരമായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കുറഞ്ഞത് 10 തവണയെങ്കിലും വെടിയുതിര്‍ത്തിട്ടുണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഡല്‍ഹിയിലെ കേശോപുര്‍ മണ്ഡിയുടെ മുന്‍ ചെയര്‍മാനായ അജയ് ചൗധരി, സഹോദരന്‍ ജസ്സ ചൗധരി എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ചികിത്സയില്‍ തുടരുന്ന ഇരുവരുടെയും നില ഗുരുതരമാണ്. അക്രമികളില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. തിഹാര്‍ സ്വദേശികളായ സഹോദരങ്ങള്‍ ഇരുവരും ബന്ധുവിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലേക്കു പോകവെയാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് പറയുന്നു. തിരക്കേറിയ സുഭാഷ് നഗര്‍…

Read More

ഉയരം കൂടുന്തോറും ഭക്ഷണത്തിന് രുചിയും കൂടും: ജിറാഫുകളുടെ പ്രൗഢമായ ഭക്ഷണം കഴിക്കലും നടത്തവും സമൂഹമാധ്യമങ്ങൾ വൈറലാകുന്നു

  വിശന്നാൽ ആർക്കാണെങ്കിലും ഭക്ഷണം നൽകണം.അതൊരു നൻമയാണ്. വലിപ്പ ചെറുപ്പം നോക്കാതെ മനുഷ്യനെന്നോ മൃഗങ്ങളെന്നോ വ്യത്യാസമില്ലാതെ അതു നൽകാൻ കഴിയണം. എങ്കിൽ ഭക്ഷണം കൊടുക്കേണ്ടിവരുന്നത് ജിറാഫുകൾക്കാണെങ്കിലോ? ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന അഞ്ചുസെക്കന്‍റ് ദൈർഘ്യം മാത്രമുള്ള ഈ വീഡിയോ ഇതിനോടകം രണ്ടര ലക്ഷത്തിലധികം പേരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധി കമന്‍റുകളാണ് വന്നിരിക്കുന്നത്. അതിലൊരാൾ കുറിച്ചത് ഇങ്ങനെ: “ആറുവർഷങ്ങൾക്ക് മുൻപാണ് ഞാൻ ഈ സ്ഥലത്ത് പോയത്. അവിടെയെത്തുന്ന അതിഥികൾക്ക് ജിറാഫുകൾക്ക് തീറ്റ നൽകാനായി അവസരം നൽകിയിരുന്നു. രാവിലെയും വൈകിട്ടും ജിറാഫിന് ഭക്ഷണം നൽകാനുള്ള സമയം അനുവദിച്ചിരുന്നു’. ഒരുപാട് ബുദ്ധിമുട്ടുകളുള്ള ഈ ലോകത്തിൽ ഇവരുടെ ഭാവങ്ങളും പ്രകടനങ്ങളും ഒത്തിരി സമാധാനം നൽകുന്നുവെന്ന് മറ്റൊരാൾ പറയുന്നു, ഏതായാലും ജിറാഫുകളുടെ പ്രൗഢമായ നടത്തവും ഭക്ഷണം കഴിക്കലും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴഞ്ഞു. https://twitter.com/buitengebieden/status/1520814155598643202?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1520814155598643202%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.deepika.com%2Fbackup%2Fviral%2FViralNews.aspx%3FWoman-Gives-Food-To-Giraffes-From-Her-Hotels-BalconyCID%3D4ID%3D8465  

Read More

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് ചര്‍ച്ചയായാല്‍ എന്താണ് പ്രശ്‌നം; ഒരു പ്രശ്‌നം ഉണ്ടാവുമ്പോള്‍ പരിഹാരം കാണാൻ അതിനെക്കുറിച്ചെല്ലാം മനസിലാക്കേണ്ടതുണ്ടെന്ന് പത്മപ്രിയ

എന്താണ് പ്രശ്‌നംഒരു നയം ഉണ്ടാക്കുമ്പോള്‍ എല്ലാ തലവും പരിഗണിക്കണം. ഇതാദ്യമായിട്ടൊന്നും അല്ലല്ലോ സര്‍ക്കാര്‍ നയം ഉണ്ടാക്കുന്നത്. ഹേമ കമ്മീഷന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഒരു ബില്ല് ഉണ്ടാക്കാന്‍ പോകുന്നതെങ്കില്‍ വ്യക്തമല്ലാത്ത കുറേ കാര്യമുണ്ട്. അക്കാര്യത്തിലൊക്കെ വ്യക്തത വേണം. ഈ യോഗത്തിനും മുമ്പ് മൂന്ന് പ്രാവശ്യം ഞങ്ങള്‍ ചോദിച്ചതാണ് യോഗത്തിന്‍റെ അജണ്ട എന്താണെന്നുള്ളതും ഞങ്ങള്‍ക്ക് തരുമോയെന്നും. എന്നാല്‍ അതുണ്ടായില്ല. അതുകൊണ്ട് തന്നെ എന്തിനേക്കുറിച്ചാണ് യോഗം എന്നതിനെക്കുറിച്ച് എല്ലാവര്‍ക്കും കണ്‍ഫ്യൂഷനുണ്ടായിരുന്നു. എന്തിനാണ് ഇങ്ങനെ സമയം കളയുന്നത്. അഞ്ച് വര്‍ഷത്തോളമായില്ലേ കമ്മിറ്റിയെ നിയമിച്ചിട്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് ചര്‍ച്ചയായാല്‍ എന്താണ് പ്രശ്‌നം. അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നോക്കിയാല്‍ അതൊരു സോഫ്റ്റ് റിപ്പോര്‍ട്ടല്ല. വളരെ ശക്തമായ വിഷയങ്ങളില്‍ അവര്‍ കണ്ടെത്തലുകള്‍ നടത്തുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. ഒരു പ്രശ്‌നം ഉണ്ടാവുമ്പോള്‍ അതിന് പരിഹാരം കണ്ടെത്തണമെന്നാണെങ്കില്‍ ആ പ്രശ്‌നത്തെക്കുറിച്ച് മുഴുവനായി മനസിലാവേണ്ടതുണ്ട്. -പത്മപ്രിയ

Read More

സ്വന്തം നാടിനെക്കുറിച്ചും സ്ത്രീകളെക്കുറിച്ചുമുള്ള മംമ്തയുടെ പ്രസ്താവന ശരിയോ തെറ്റോ? സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുന്നതിങ്ങനെ…

എല്ലാ മലയാളികള്‍ക്കും പ്രിയപ്പെട്ട താരമാണ് മംമ്ത മോഹന്‍ദാസ്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുളള നടി മംമ്തയുടെ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സ്ത്രീകള്‍ക്ക് ‘സ്വയം ഇരയാകല്‍’ വലിയ താല്പര്യമുള്ള നാടാണ് നമ്മുടേത് എന്നാണ് മംമ്ത പറഞ്ഞത്. സ്ത്രീകള്‍ എത്രനാള്‍ അക്രമത്തിന്‍റെയും പീഡനത്തിന്‍റെയും ഇരയാണെന്ന് പറഞ്ഞ് കൊണ്ട് നടക്കുമെന്നും മംമ്ത ചോദിക്കുന്നു. ഒരഭിമുഖത്തിലാണ് മംമ്ത മോഹന്‍ദാസിന്‍റെ പ്രതികരണം. സ്ത്രീയുടെ വസ്ത്രം അവരെന്താണ് എന്നതിനെ നിര്‍ണയിക്കുന്നതാണ് എന്നും മംമ്ത അഭിപ്രായപ്പെട്ടു. ഇതാണിപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്. മംമ്തയുടെ വാക്കുകള്‍ ഇങ്ങനെ… സ്ത്രീകള്‍ക്ക് ഒരു ഗ്രേസ് ഉണ്ട്. അത് മറന്നുപോകരുത്. അത് വിട്ടാല്‍ സ്ത്രീകള്‍ പിന്നെ സ്ത്രീകള്‍ അല്ലാതായിപ്പോകും. ആ ഗ്രേസും മൃദുലതയുമെല്ലാം സ്ത്രീകള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഒരു വേദി കിട്ടിക്കഴിഞ്ഞാല്‍ എന്തും വിളിച്ച് പറയാമെന്നത് സ്ത്രീ എന്നുളള സൗന്ദര്യത്തെ നശിപ്പിക്കുന്നതാണ്. ഒരു സ്ത്രീ എന്ന നിലയില്‍ നിങ്ങളെന്താണ് എന്ന് നിശ്ചയിക്കുന്നതില്‍ ധരിക്കുന്ന വേഷത്തിനും പങ്കുണ്ട്. ഒരു…

Read More

അംഗത്വ ഫീസ് തിരിച്ചു തരേണ്ട, അമ്മയില്‍നിന്ന് ഒഴിവാക്കി തരണം; ഹരീഷ് പേരടി കത്തിൽ കുറിച്ചതിങ്ങനെ…

കൊച്ചി: താര സംഘടനയായ അമ്മയില്‍നിന്ന് രാജി സന്നദ്ധ അറിയിച്ച് നടന്‍ ഹരീഷ് പേരടി കത്ത് അയച്ചു. നടന്‍ വിജയ്ബാബു പുതുമുഖ നടിയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മ സ്വീകരിച്ച സ്ത്രീ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് ഹരീഷ് രാജിക്കൊരുങ്ങുന്നത്. രാജിക്കത്ത് വ്യക്തിപരമായി അയച്ചെങ്കിലും അമ്മയുടെ സെക്രട്ടറിയും പ്രസിഡന്‍റും തന്നെ വിളിച്ചില്ല. എന്നാല്‍ നടന്‍ സുരേഷ് ഗോപിയുടെ ഫോണ്‍ കോള്‍ തന്നെ തേടിയെത്തിയെന്നും ഹരീഷ് പേരടി പറയുന്നു. സ്ത്രീ വിരുദ്ധ നിലപാട് തുടരുന്ന അമ്മയിലെ തന്‍റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്നും അടച്ച ഒരു ലക്ഷം രൂപ തിരിച്ചു തരേണ്ടെന്നും ഹരീഷ് പേരടിയുടെ കത്തില്‍ പറയുന്നു. അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ശ്വേത മേനോന്‍, കുക്കു പരമേശ്വരന്‍, മാലാ പാര്‍വ്വതി എന്നിവര്‍ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍നിന്ന് രാജിവച്ചിരുന്നു.

Read More

പരീക്ഷണം വിജയം; കൃഷിയുടെ രസതന്ത്രമറിഞ്ഞ് മണ്ണിൽ പൊന്നുവിളയിച്ച ജെയ്സന്‍റെ സൂര്യകാന്തിപ്പാടം വിസ്മയമാകുന്നു

ഉടുന്പന്നൂർ: മലയാളികൾക്ക് ഒട്ടും പരിചിതമല്ലാത്ത കാർഷിക വിളകളുമായി ഗ്രാമീണ കർഷകൻ. ഉടുന്പന്നൂർ ആലയ്ക്കൽ ജെയ്സണ്‍ വർഗീസിന്‍റെ ഒരേക്കർ കൃഷിയിടം വിവിധ വിളകളുടെ പരീക്ഷണശാലയാണ്. സൂര്യകാന്തി, വിവിധയിനം ചോളം, ഉഴുന്ന്, ചാമ, എള്ള് എന്നിവയെല്ലാമാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. കൃഷിയുടെ രസതന്ത്രമറിഞ്ഞ് മണ്ണിൽ പൊന്നുവിളയിച്ച ഈ കർഷകന്‍റെ കൃഷിയിടം കാണാനും കാർഷിക വിളകൾ തൊട്ടറിയാനും അന്യജില്ലകളിൽനിന്നുപോലും നിരവധിപ്പേരാണ് എത്തുന്നത്. ഇരിപ്പൂകൃഷി കഴിഞ്ഞുള്ള ഇടവേളയിലാണ് പാടത്ത് സൂര്യകാന്തി കൃഷിയും മറ്റു വിളകളും പരീക്ഷിക്കാൻ ഇദ്ദേഹം തീരുമാനിച്ചത്. തമിഴ്നാട്ടിലെ ചിന്നമന്നൂരിലെത്തി സൂര്യകാന്തിയുടെ വിത്ത് ശേഖരിച്ചു. കിലോയ്ക്ക് 1500 രൂപയായിരുന്നു വില. 14 സെന്‍റ്് സ്ഥലത്താണ് സൂര്യകാന്തി വിത്ത് വിതച്ചത്. വിതയ്ക്കുശേഷം ട്രാക്ടർ ഉപയോഗിച്ച് പാടം ഉഴുതു. യാതൊരു വളപ്രയോഗവുമില്ലാതെ മുളച്ചുവളർന്നു നിൽക്കുന്ന സൂര്യകാന്തിപ്പാടം കണ്ടാൽ ആരും നോക്കിനിന്നുപോകും. വിത്ത് വിതച്ച് 45ാം ദിവസം പൂവിട്ട് സൂര്യകാന്തി ഇപ്പോൾ വിളവെടുപ്പിനു പാകമായി. സസ്യ…

Read More

ബിരിയാണിയ്‌ക്കൊപ്പം ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ ആഭരണവും നൈസായി അകത്താക്കി യുവാവ് ! ഒടുവില്‍ കള്ളിപൊളിഞ്ഞപ്പോള്‍ സംഭവിച്ചത്…

ചെന്നൈയില്‍ ഈദ് വിരുന്നിനെത്തിയ അതിഥി മോഷ്ടിച്ച ആഭരണങ്ങള്‍ വിഴുങ്ങിയതോടെ പെട്ടത് വീട്ടുകാര്‍. ഒടുവില്‍ ഡോക്ടര്‍മാര്‍ വയറിളക്കത്തിനുള്ള മരുന്ന് കഴിപ്പിച്ചാണ് ആഭരണങ്ങള്‍ തിരിച്ചെടുത്തത്. ജ്വല്ലറി സ്റ്റോറിലെ ജീവനക്കാരിയായ യുവതിയുടെ ഈദ് സല്‍ക്കാരത്തിന് സുഹൃത്തിനെ ക്ഷണിച്ചപ്പോള്‍ ഒപ്പമെത്തിയതായിരുന്നു സുഹൃത്തിന്റെ കാമുകനായ പ്രതി. ഇവിടെ നിന്നും 1.45 ലക്ഷം വിലമതിപ്പുള്ള ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് പിടിക്കപ്പെടാതിരിക്കാന്‍ ബിരിയാണി കഴിക്കവെ ഇയാള്‍ ഇതിനൊപ്പം ആഭരണങ്ങളും വിഴുങ്ങി. വിരുന്ന് കഴിഞ്ഞ് അതിഥികള്‍ പോയതോടെയാണ് ഡയമണ്ട് നെക്ലേസ്, സ്വര്‍ണാഭരണങ്ങള്‍ എന്നിവ കാണാനില്ലെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. അതിഥികളെ വിളിച്ച് ഇവര്‍ പരിശോധന നടത്തി. ഇതിനിടെയാണ് വിരുന്നിനെത്തിയ സുഹൃത്തിനൊപ്പം വന്ന കാമുകനില്‍ ഇവര്‍ സംശയം പ്രകടിപ്പിച്ചത്. ഉടനെ തന്നെ വിരുഗമ്പക്കം പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. പോലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. വയറില്‍ ആഭരണങ്ങളുണ്ടെന്ന് മനസ്സിലായതോടെ ഡോക്ടര്‍മാര്‍ മുഖേന ഇയാള്‍ക്ക് വയറിളക്കാനുള്ള മരുന്ന് നല്‍കി. പിറ്റേ…

Read More

അരിസ്റ്റോ സുരേഷ് വിവാഹിതനാകുന്നു ! പ്രണയിക്കുന്ന പെണ്‍കുട്ടി അല്‍പ്പം തിരക്കിലാണെന്ന് സുരേഷ്…

ചുരുങ്ങി കാലംകൊണ്ട് മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് അരിസ്റ്റോ സുരേഷ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന നിവിന്‍ പോളിയുടെ സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ സുരേഷ് പിന്നീട് കേരളത്തിലാകമാനം പ്രശസ്തനാകുകയായിരുന്നു. മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന് മലയാളികള്‍ ഏറ്റുപാടിയ ഈ ഗാനത്തിന് പിന്നിലും നടന്‍ അരിസ്റ്റോ സുരേഷ് ആയിരുന്നു. ആദ്യ സിനിമയില്‍ ചെറിയ റോളായിരുന്നെങ്കിലും അത് ശ്രദ്ധേയമായി. പിന്നീട് ബിഗ് ബോസിലേക്ക് കൂടി എത്തിയതോടെയാണ് സുരേഷിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. ഇനിയും വിവാഹം കഴിക്കാത്തതിന്റെ കാരണം സുരേഷ് ബിഗ് ബോസിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അന്ന് മുതലിങ്ങോട്ട് നടന്റെ വിവാഹക്കാര്യങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഒടുവില്‍ ആനീസ് കിച്ചന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കുവേ വിവാഹത്തെ കുറിച്ച് സുരേഷ് വെളിപ്പെടുത്തി. വിവാഹത്തെ കുറിച്ചുള്ള ആനിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നടന്‍.സുരേഷേട്ടന്‍ ഇനിയും വിവാഹം…

Read More