പ്രമേഹരോഗികള്‍ക്ക് പ്രത്യാശ പകരുന്ന വാര്‍ത്ത ! പുതിയ ചികിത്സാ രീതിയ്ക്ക് ഉപകരിക്കുന്ന പുതിയ മരുന്ന് കണ്ടെത്തി ഐഐടി ഗവേഷകര്‍…

കടുത്ത പ്രമേഹമുള്ളവരെ സംബന്ധിച്ച് പ്രധാനമായ കാര്യമാണ് ഇന്‍സുലിന്‍ ചികിത്സ. എന്നാല്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ പലര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ പ്രമേഹ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന ഒരു മരുന്നിന്റെ തന്മാത്ര കണ്ടെത്തിയിരിക്കുകയാണ് ഐഐടി മാണ്ഡിയിലെ ഗവേഷകര്‍ എന്ന വാര്‍ത്ത പ്രത്യാശ പകരുകയാണ്. പികെ2 എന്ന് വിളിക്കപ്പെടുന്ന തന്മാത്രയ്ക്ക് പാന്‍ക്രിയാസ് വഴി ഇന്‍സുലിന്‍ പ്രകാശനം ചെയ്യാന്‍ കഴിയുമെന്നും പ്രമേഹത്തിന് വായിലൂടെ നല്‍കുന്ന മരുന്നായി ഇത് ഉപയോഗിക്കാമെന്നും ഐഐടി മാണ്ഡി ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു. ഗവേഷണത്തിന്റെ കണ്ടെത്തലുകള്‍ ജേണല്‍ ഓഫ് ബയോളജിക്കല്‍ കെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനോടുള്ള പ്രതികരണമായി പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങള്‍ മതിയായ ഇന്‍സുലിന്‍ റിലീസ് ചെയ്യാത്തതുമായി ബന്ധപ്പെട്ടാണ് പ്രമേഹം ഉണ്ടാകുന്നത്. ഇന്‍സുലിന്‍ പ്രകാശനത്തില്‍ പല സങ്കീര്‍ണ്ണമായ ജൈവ രാസ പ്രക്രിയകള്‍ ഉള്‍ക്കൊള്ളുന്നു. അത്തരം ഒരു പ്രക്രിയയില്‍ കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന ജിഎല്‍പിവണ്‍ആര്‍ എന്ന പ്രോട്ടീന്‍ ഘടനകള്‍ ഉള്‍പ്പെടുന്നു.…

Read More

രാത്രിയില്‍ സ്ത്രീകള്‍ ജോലി ചെയ്താല്‍ എന്താണ് കുഴപ്പം ! തന്റെ രാത്രികാല അനുഭവങ്ങള്‍ പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ഗേള്‍…

പെണ്‍കുട്ടികള്‍ രാത്രിയായാല്‍ അടങ്ങി ഒതുങ്ങി വീട്ടിലിരിക്കണമെന്നുള്ള പിന്തിരിപ്പന്‍ ചിന്താഗതിയുള്ളവര്‍ ഏറെയുള്ള സമൂഹമാണ് നമ്മുടേത്. എന്നിരുന്നാലും നിരവധി പെണ്‍കുട്ടികളാണ് ഇപ്പോള്‍ സധൈര്യം രാത്രിയില്‍ പുരുഷന്മാരെപ്പോലെ തന്നെ ജോലി ചെയ്യാനിറങ്ങുന്നത്. ഇതിനു ദൃഷ്ടാന്തമാണ് സ്വിഗ്ഗി ഡെലിവറി ഗേള്‍ ആയ ബാംഗ്ലൂരുകാരി നില ചന്ദന. ഏതു പാതിരാത്രി ആയാലും ആത്മധൈര്യം കൈവിടാതെ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് പറയുകയാണ് ഈ യുവതി. ‘അയ്യേ നിനക്ക് നാണം ഇല്ലെ ഈ ഡെലിവറി ജോലി ചെയ്യാന്‍, അതും പാതിരാത്രി, നിന്നെ കുറിച്ച് മറ്റുള്ളവര്‍ എന്താ വിചാരിക്കുക. നീ ഒരു വൃത്തികെട്ട പെണ്ണ് ആണ് എന്ന് കരുതും. ഇത്ര പഠിച്ചിട്ട് നിനക്ക് നാണം ആകുന്നില്ലേ, ഈ ഡെലിവറി ഗേള്‍ ആയി ജോലി ചെയ്യാന്‍’. ഇക്കാര്യം പറഞ്ഞപ്പോള്‍ ഒരാള്‍ തന്നോടു ചോദിച്ചതിങ്ങനെയെന്ന് നില വെളിപ്പെടുത്തുന്നു. ഇത്തരക്കാരുടെ വിമര്‍ശനങ്ങള്‍ക്കെല്ലാം ഫേസ്ബുക്കിലൂടെ മറുപടി നല്‍കുകയാണ് നില ചന്ദന. നില ചന്ദനയുടെ കുറിപ്പ്…

Read More

പൊട്ടിയ കുപ്പി ഉപയോഗിച്ച് ജോണി ഡെപ്പ് ലൈംഗികാതിക്രമം നടത്തി ! കോടതിയില്‍ പൊട്ടിക്കരഞ്ഞ് ആംബര്‍ ഹേഡ്…

ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും അംബര്‍ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസ് പുതിയ തലത്തിലേക്ക്. 50 മില്യണ്‍ ഡോളറാണ് ജോണി ഡെപ് ആംബര്‍ ഹേഡില്‍ നിന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അംബര്‍ ഹേഡിന്റെ വിചാരണയാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. പൊട്ടിയ കുപ്പി ഉപയോഗിച്ച് ഡെപ് ലൈംഗിക അതിക്രമം നടത്തിയെന്നും മര്‍ദ്ദിച്ചുവെന്നും ഹേഡ് ആരോപിക്കുന്നു. കോടതിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഹേഡ് മൊഴി നല്‍കിയത്. ഡെപ് എന്നെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു. അവിഹിത ബന്ധം ആരോപിച്ചും മര്‍ദ്ദിച്ചിട്ടുണ്ട്. തന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയിട്ടുണ്ട്. മുഖത്തും അടിവയറിലും ചവിട്ടിയിട്ടുണ്ട് ഹേഡ് ആരോപിച്ചു. ഡെപ്പിന്റെ വിചാരണയില്‍ അദ്ദേഹം അദ്ദേഹം ഒരിക്കല്‍ പോലും താന്‍ ഹേഡിനെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്ന് പറഞ്ഞു. ഭാര്യയെ തല്ലുന്നവനായി മാധ്യമങ്ങള്‍ ചിത്രീകരിച്ചു. എനിക്ക് വേണ്ടി സംസാരിക്കാന്‍ ഞാന്‍ മാത്രമേയുള്ളൂ. എന്റെ കുടുംബത്തിന് വേണ്ടിയാണ് ഞാനിവിടെ നില്‍ക്കുന്നത്. ഹേഡിനെയെന്നല്ല, ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ ഒരു സ്ത്രീയെ തല്ലിയിട്ടില്ലെന്നും ഡെപ്പ്…

Read More

സംസ്കാരചടങ്ങിനിടെ ശവപ്പെട്ടിക്കുള്ളിൽ നിന്ന് മുട്ടുകേട്ടു! പരിഭ്രാന്തരായി ബന്ധുക്കൾ‌, ഒടുവിൽ…

അപകടത്തെ തുടർന്നു മരിച്ചെന്നു കരുതി ആശുപത്രി അധികൃതർ വിട്ടു നൽകിയ യുവതിയുടെ മൃതദേഹം ശവപ്പെട്ടിക്കുള്ളിൽ ജീവനോടെ എഴുന്നേറ്റത് ബന്ധുക്കളെ പരിഭ്രാന്തരാക്കി. ചൊവ്വാഴ്ച പെറുവിലെ ലംബായക്യുവിലാണ് നടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കഴിഞ്ഞയാഴ്ച പെറുവിലെ ചിക്ളായൊ പിക്സി റോഡിലുണ്ടായ കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റോസാ ഇസബേൽ എന്ന യുവതിയാണ് ചൊവ്വാഴ്ചയോടെ മരിച്ചതായി അധികൃതർ പറഞ്ഞത്. എന്നാൽ സെമിത്തേരിയിലേക്ക് കൊണ്ടുപോയ റോസാ ശവപ്പെട്ടിക്കുള്ളിൽനിന്നു കൊട്ടിയപ്പോൾ ബന്ധുക്കൾ പരിഭ്രാന്തരായി. തുടർന്നു ശവപ്പെട്ടിയുടെ അടപ്പു തുറന്ന ബന്ധുക്കൾക്ക് തങ്ങളെ ജീവനോടെ തുറിച്ചു നോക്കുന്ന റോസാ ഇസബേലിനെയാണ് കാണാനായത്. സെമിത്തേരി ജീവനക്കാരൻ അറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് റോസായെ വീണ്ടും ആശുപത്രിയിലാക്കിയെങ്കിലും മണിക്കൂറുകൾക്കു ശേഷം റോസാ വീണ്ടും മരണത്തിന് കീഴടങ്ങി. അപകടത്തെ തുടർന്നു കോമയിലായ റോസാ ഇസബേൽ മരണപ്പെട്ടതായി ആശുപത്രി അധികൃതർ തെറ്റിധരിച്ചതാകാമെന്ന് റോസയുടെ ബന്ധുക്കൾ പറയുന്നു. അപകടത്തിൽ റോസയുടെ സഹോദരി ഭർത്താവ് മരിച്ചിരുന്നു. അനന്തരവരായ…

Read More

അമ്മയിലെ വനിതാ അംഗങ്ങള്‍ പാവകള്‍ അല്ല; സംഘടന മലയാള സിനിമയിലെ താരങ്ങളുടേത്;  മണിയൻപിള്ളയെ തള്ളി ബാബുരാജ്

മാലാ പാര്‍വതിയുടെ രാജിയെ സ്വാഗതം ചെയ്യുന്നു. അമ്മയിലെ വനിതാ അംഗങ്ങള്‍ പാവകള്‍ അല്ല. വനിതാ അംഗങ്ങള്‍ക്ക് പ്രതികരണ ശേഷി ഉണ്ടെന്ന് രാജിയിലൂടെ സമൂഹത്തിന് മനസിലാക്കി കൊടുക്കാന്‍ കഴിഞ്ഞു. സ്ത്രീകള്‍ക്ക് വേറെ സംഘടന ഉണ്ടല്ലോ അവിടെ പോയി പരാതി പറയട്ടെ എന്ന് മണിയന്‍ പിള്ള രാജു പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നില്ല. വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ ആണെങ്കില്‍ അത് തെറ്റായിപ്പോയി. അമ്മയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഉളളത് അംഗങ്ങളായ സ്ത്രീകളുടെ പരാതി കേള്‍ക്കാനാണ്. അതുകൊണ്ട് തന്നെ വൈസ് പ്രസിഡന്‍റായ ആള്‍ അത്തരത്തില്‍ പ്രതികരിച്ചത് ഒട്ടും ശരിയായില്ല. അംഗങ്ങളായ സ്ത്രീകളുടെ പരാതികള്‍ അമ്മ ചര്‍ച്ച ചെയ്തില്ലെങ്കില്‍ മറ്റാരാണ് ചര്‍ച്ച ചെയ്യുക. അമ്മ എന്ന സംഘടന മലയാള സിനിമയിലെ താരങ്ങളുടേതാണ്. ഏത് ജെന്‍ഡര്‍ എന്നുളളത് വിഷയമല്ല. അംഗങ്ങളുടെ പ്രശ്നം സംഘടനയുടെ പ്രശ്നമാണ്. സ്ത്രീകളായ അംഗങ്ങളുടെ പരാതികള്‍ പ്രാധാന്യത്തോടെ കേള്‍ക്കുകയും പരിഹാരം…

Read More

അന്ന് വിവാഹനിശ്ചയം കഴിഞ്ഞ് അമ്മായിയപ്പന്‍ കഴിക്കാന്‍ പറഞ്ഞ സാധനം കണ്ട് ഞാന്‍ ഞെട്ടി ! ആസിഫ് അലി പറയുന്നത് ഇങ്ങനെ…

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികളുടെ മനസ്സില്‍ ഇടംപിടിക്കാനും നടനു കഴിഞ്ഞു. ആസിഫ് അലിയെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഭാര്യ സമയുടെയും മക്കളുടെയും കൂടെ സന്തുഷ്ടനായി കഴിയുകയാണ് താരം. നായകനായും വില്ലനായും കൈനിറയെ സിനിമകളുമായി തിരക്കിലാണെങ്കിലും കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താന്‍ ആസിഫ് ശ്രദ്ധിക്കാറുണ്ട്. അതേ സമയം വീട്ടിലുണ്ടെങ്കില്‍ കുളിപ്പിക്കുന്നത് മുതല്‍ എല്ലാ കാര്യത്തിനും പിള്ളേര്‍ക്ക് ഡാഡ് മതിയെന്നാണ് ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലൂടെ ആസിഫിന്റെ ഭാര്യ സമ പറയുന്നത്. ഭാര്യയെക്കുറിച്ച് ആസിഫ് പറയുന്നതിങ്ങനെ…രണ്ട് ആണ്‍കുട്ടികളുടെ ഇടയിലേക്കല്ല, രണ്ട് തെമ്മാടികളുടെ ഇടയിലേക്കാണ് സമ വന്നതെന്ന് വാപ്പ പറയാറുള്ളത്. ഞാനും അനിയനും പുറത്ത് പോയാല്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നത് വളരെ കുറവാണ്. ഇപ്പോള്‍ എന്നെ കൃത്യമായി ലൊക്കേറ്റ് ചെയ്യുന്നത് സമയാണ്. അവളറിയാതെ ഞാന്‍ എവിടെയും പോകില്ല. എന്നോട് ചോദിക്കാന്‍…

Read More

‘ഒരു അച്ഛനാകില്ല’ എന്ന ഉത്തമ ബോധ്യം ഉള്ളതു കൊണ്ടാണ് ഇടവേളബാബുവിനെ അമ്മയുടെ ജനറല്‍ സെക്രട്ടറിയാക്കിയത് ! തുറന്നടിച്ച് ഷമ്മി തിലകന്‍…

നടനും നിര്‍മ്മാതാവുമായ വിജയ് ബാബു മലയാളത്തിലെ യുവ നടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവം പുറത്തു വന്നതോടെ മലയാള സിനിമയില്‍ വന്‍പൊട്ടിത്തെറികളാണ് ഉടലെടുത്തിരിക്കുന്നത്. വിജയ് ബാബുവിന് എതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയിലും പ്രശ്നങ്ങള്‍ നടക്കുകയാണ്. നടിമാരായ മാലാ പാര്‍വ്വതി, ശ്വേതാമേനോന്‍, കുക്കു പരമേശ്വരന്‍ തുടങ്ങിയവര്‍ അമ്മ പ്രശ്നപരിഹാര സമിയില്‍ നിന്നും രാജി വെച്ചിരുന്നു. ഇപ്പോഴിതാ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുബിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു അച്ഛനാകില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ് ഇടവേള ബാബുബിനെ അമ്മയുടെ ജനറല്‍ സെക്രട്ടറിയാക്കിയത് എന്നാണ് ഷമ്മി തിലകന്‍ പറയുന്നത്. ഷമ്മി തിലകന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ഒരു ആരാധകന്റെ സംശയത്തിന് മറുപടിയായാണ് താരം ഇത്തരത്തില്‍ പ്രതികരിച്ചത്. ചേട്ടാ വളരെ നാളുകള്‍ കൊണ്ട് മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു സംശയമാണ്…

Read More

അൽപം താമസിച്ചിരുന്നെങ്കിൽ..!  പ്രസവ വേദനയുമായി എത്തിയ അമ്മക്കുറങ്ങിന്  സിസേറിയൻ; കുട്ടികളെ പുറത്തെടുത്തത് മരിച്ച നിലയിൽ;   അപകനില തരണം ചെയ്ത് കുരങ്ങ്

മണ്ണുത്തി: വെറ്ററിനറി കോളജിൽ മാർമോസെറ്റ് വിഭാഗത്തിൽപ്പെട്ട കുരങ്ങിനെ അടിയന്തരമായി സിസേറിയനു വിധേയമാക്കി. മൃഗങ്ങളെ വളർത്താൻ ലൈസൻസുള്ള കുന്നംകുളം സ്വദേശിയുടെ മൂന്നു വയസുള്ള കുരങ്ങിനായിരുന്നു സിസേറിയൻ. പ്രസവസംബന്ധമായ ബുദ്ധിമുട്ടുകളോടെ എത്തിച്ച കുരങ്ങിനെ അൾട്രാ സൗണ്ട് പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ മൂന്ന് കുഞ്ഞുങ്ങളും ജിവനില്ലാത്തനിലയിലായിരുന്നു. സാധാരണ പ്രസവിപ്പിക്കാൻ വേണ്ട മരുന്നുകൾ നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് അമ്മയുടെ ജീവൻ അപകടത്തിലാവുന്ന അവസ്ഥ വന്നതോടെ അനസ്തേഷ്യ നൽകി കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. അമ്മക്കുരങ്ങ് അപകടനില തരണം ചെയ്തതായി ഡോക്ടർ പറഞ്ഞു. ഒപ്പറേഷന് അനിമൽ റിപ്രോഡക്ഷൻ വിഭാഗം മേധാവി ഡോ. സി. ജയകുമാർ, ഡോ. ഹിരണ്‍ എം.ഹർഷൻ, ഡോ. മാഗ്നസ് പോൾ എന്നിവരാണ് നേതൃത്വം നല്കിയത്.

Read More

ഒരു മാങ്ങയ്ക്ക് വില ‘2000 രൂപ’ വരെ ! നാലു കിലോ തൂക്കം; നൂര്‍ജഹാന്‍ എന്ന വിശിഷ്ട മാമ്പഴത്തെക്കുറിച്ചറിയാം…

ഒരു മാങ്ങയുടെ വില ആയിരം രൂപ..! ഇതു കേട്ട് ഞെട്ടേണ്ട, രാജ്യത്ത് മധ്യപ്രദേശില്‍ മാത്രം കണ്ടുവരുന്ന നൂര്‍ജഹാന്‍ മാങ്ങയ്ക്കാണ് ഈ വില. അഫ്ഗാനിസ്ഥാനാണ് നൂര്‍ജഹാന്‍ മാങ്ങയുടെ ജന്മസ്ഥലം. ഇന്ത്യയില്‍ മധ്യപ്രദേശിലെ ആദിവാസി മേഖലയായ അലിരാജ്പൂര്‍ ജില്ലയിലെ കത്തിവാഡയില്‍ മാത്രമാണ് ചുരുങ്ങിയ നിലയില്‍ നൂര്‍ജഹാന്‍ കൃഷി ചെയ്യുന്നത്. ഈ വര്‍ഷം മൂന്ന് മാവുകളില്‍ നിന്നായി 250 മാങ്ങയാണ് വിളവെടുപ്പിന് പാകമായി നില്‍ക്കുന്നത്. ഒരു മാങ്ങയ്ക്ക് പരമാവധി നാലുകിലോ വരെ തൂക്കം വരും. ലോകത്ത് ഏറ്റവും കൂടുതല്‍ വിലയുള്ള മാങ്ങവിഭാഗങ്ങളില്‍ ഒന്നായ നൂര്‍ജഹാന് ഒരെണ്ണത്തിന് ആയിരം മുതല്‍ രണ്ടായിരം രൂപ വരെയാണ് വില. ജൂണ്‍ രണ്ടാം വാരം വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കര്‍ഷകര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞവര്‍ഷം ഒരു മാങ്ങയ്ക്ക് 3.80 കിലോ വരെ തൂക്കം ലഭിച്ചിരുന്നു. കാലാവസ്ഥയില്‍ ഉണ്ടായ മാറ്റം കൃഷിയെ ബാധിച്ചതായി കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം 500 രൂപയ്ക്കും 1500…

Read More

ഒരു ഇന്ത്യന്‍ സ്ത്രീയ്ക്ക് ഒരിക്കലും ഭര്‍ത്താവിനെ പങ്കുവെക്കാനാകില്ല ! നിര്‍ണായ നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി…

ഒരു ഇന്ത്യന്‍ സ്ത്രീയ്ക്കും സ്വന്തം ഭര്‍ത്താവിനെ പങ്ക് വയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. രണ്ടാം ഭാര്യ ജീവനൊടുക്കിയ കേസില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വാരാണസി സ്വദേശി സുശീല്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളവെ ജസ്റ്റിസ് രാഹുല്‍ ചതുര്‍വേദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ”ഒരു ഇന്ത്യന്‍ സ്ത്രീയ്ക്കും ഭര്‍ത്താവിനെ പങ്ക് വയ്ക്കാന്‍ കഴിയില്ല. ഭര്‍ത്താവിന്റെ കാര്യത്തില്‍ അവര്‍ ഒരുപാട് പൊസസ്സീവ് ആണ്. തന്റെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി ബന്ധത്തിലാവുന്നതും മറ്റൊരു വിവാഹം കഴിക്കുന്നതുമൊക്കെ അവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ഇത്തരം സാഹചര്യങ്ങളില്‍ അവരെന്താണ് ചെയ്യുകയെന്ന് പറയാനാവില്ല”. ജസ്റ്റിസ് നിരീക്ഷിച്ചു. 2018 സെപ്റ്റംബറിലാണ് സുശീലിനെതിരെ പരാതിയുമായി രണ്ടാം ഭാര്യ പോലീസിനെ സമീപിച്ചത്. വിവാഹിതനാണെന്ന കാര്യം മറച്ചു വെച്ച് ഇയാള്‍ തന്നെ കല്യാണം കഴിയ്ക്കുകയായിരുന്നുവെന്നും ഇപ്പോള്‍ മൂന്നാമതും വിവാഹം കഴിക്കാന്‍ പോവുകയാണെന്നുമായിരുന്നു യുവതിയുടെ പരാതി. സുശീലിന്റെ മാതാപിതാക്കള്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും പരാതിയിലുണ്ടായിരുന്നു.പരാതി നല്‍കിയതിന്…

Read More