ആത്മസുഹൃത്തിനെ കൊന്ന്ചാക്കിലാക്കി കുഴിച്ചുമൂടിയത് ഇതിനായിരുന്നോ; കോലഞ്ചേരിയിൽ സംഭവിച്ചതിനെക്കുറിച്ച് സ്ഥാപന ഉടമയുടെ വാക്കുൾ ഇങ്ങനെ…

  കോലഞ്ചേരി: പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് കുരിശിൽ ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ചാക്കിലാക്കി പാറപ്പൊടിക്കൂനയിൽ താഴ്ത്തിയ സംഭവത്തിൽ പ്രതിയെന്ന് കരുതുന്ന ബംഗാൾ സ്വദേശിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ‌പ്രതിയെന്ന് സംശയിക്കുന്ന ബംഗാൾ മൂർഷിദാബാദ് സ്വദേശി ദീപൻകുമാർ ദാസിനായി അന്വേഷണം. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ട് എന്ന വിവരമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി ഒരു ടീമിനെ അവിടേക്ക് അയച്ചിട്ടുണ്ടെന്നും പുത്തൻകുരിശ് സിഐ മഞ്ജുനാഥ് പറഞ്ഞു. നിരത്ത് കട്ടകൾ ഉണ്ടാക്കുന്ന കമ്പനിയിലാണ് ഇന്നലെ രാവിലെ 8.45ഓടെ മൃതദേഹം കണ്ടെത്തിയത്. യൂണിറ്റിൽ ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ രാജാ ദാസാണ് കൊല്ലപ്പെട്ടത്. രണ്ടു മാസം മുമ്പാണ് രണ്ടുപേരും ഇവിടെ പണിക്ക് എത്തിയത്. ഉറങ്ങിക്കിടന്ന രാജാ ദാസിനെ മൂർച്ചയുള്ള ആയുധം വച്ച് തലയ്ക്കടിക്കുകയായിരുന്നു. വലത്‌ ചെവിക്ക്‌ പുറകിലായി ആഴത്തിലുള്ള മൂന്നോളം മുറിവുകളുണ്ട്. കൃത്യം നടത്തിയ പ്രതി മൃതദേഹം ചണച്ചാക്കിലാക്കി വലിച്ചിഴച്ച് ഏകദേശം പത്ത് മീറ്റർ…

Read More

കോട്ടയം മെഡിക്കല്‍ കോളജ് റോഡില്‍ ഇനി ഒരു അപകടം ഉണ്ടാകരുത്; നടപ്പാലം പണിയണമെന്നാവശ്യപ്പെട്ട് ചുവരെഴുത്തിലൂടെ പ്രതിഷേധിച്ച് കൃഷ്ണകുമാര്‍

ഗാന്ധിനഗര്‍: കോട്ടയം- മെഡിക്കല്‍ കോളജ് റോഡില്‍ ഇനി ഒരു അപകടം ഉണ്ടാകാതിരിക്കുവാന്‍ നടപ്പാലം പണിയണമെന്നാവശ്യപ്പെട്ട്, ചുവരെഴുത്തിലൂടെയുള്ള പ്രതിഷേധം ശ്രദ്ധ നേടുന്നു. ആര്‍പ്പുക്കര ചൂരക്കാവ് ചേരിക്കല്‍ സി. ജി. കൃഷ്ണകുമാര്‍,കോട്ടയം മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടത്തിന്റെ പിന്നില്‍ എഴുതിയിരുക്കുന്ന ചുവരെഴുത്താണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ബസ് സ്റ്റാന്റില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് നടപ്പാലം നിര്‍മ്മിക്കണമെന്നാണ് കൃഷ്ണ കുമാര്‍ ആവശ്യപ്പെടുന്നത്. മെഡിക്കല്‍ കോളജ് റോഡില്‍ കാല്‍നട യാത്രക്കാര്‍ക്കു നേരേയുണ്ടാകുന്ന വാഹന അപകടങ്ങളാണ് ഇത്തരത്തില്‍ പ്രതിഷേധിക്കുവാന്‍ കാരണമെന്ന് കൃഷ്ണ കുമാര്‍ പറയുന്നു.പെയിന്റ് തൊഴിലാളിയായിരുന്നു ഇദ്ദേഹത്തിനു ഫ്‌ളക്‌സ് വന്നതോടെ ജോലി ഇല്ലാതായി. തുടര്‍ന്ന് 2011 നവംബര്‍ 11ന് കളക്്ടറേറ്റിനു മുമ്പില്‍ ഫ്‌ളക്‌സിനെതിരെ ഒറ്റയാന്‍ സമരം നടത്തിയിരുന്നു. ഇപ്പോള്‍ സ്‌കൂട്ടറില്‍ ലോട്ടറി വില്പനയാണ്. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് ആശുപത്രി റോഡ് വഴി യാത്ര ചെയ്യവേ, ആശുപത്രിയിലേക്ക് വന്ന ഒരു വീട്ടമ്മ റോഡ്…

Read More

കരുവന്നൂര്‍ തട്ടിപ്പ് സഹകരണമേഖലയുടെ അടിവേരിളക്കുമോ ? മൂസ്‌പെറ്റ് ബാങ്കില്‍ നിന്ന് നിക്ഷേപം കൂട്ടത്തോടെ പിന്‍വലിക്കുന്നു; കൂടുതല്‍ ബാങ്കുകളില്‍ തട്ടിപ്പെന്ന് സൂചന…

കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് സഹകരണ മേഖലയെ തച്ചുതകര്‍ക്കുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കരുവന്നൂര്‍ ബാങ്കിലെ വായ്പ തട്ടിപ്പിന് ഉപയോഗിച്ച രേഖകള്‍ പ്രതികള്‍ സൂക്ഷിച്ചത് പ്രത്യേക ലോക്കറിലെന്ന് ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഭൂ ഉടമ വായ്പ എടുക്കാന്‍ സമര്‍പ്പിക്കുന്ന ആധാരം ഉടമ അറിയാതെ പല തവണ പണയപ്പെടുത്തി വായ്പ തട്ടിപ്പ് നടത്തുന്ന രീതിയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കണ്ടത്. 300 കോടിയിലേറെ രൂപ ഇപ്രകാരം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. അതിനിടെ, സി.പി.എം ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള മൂസ്പെറ്റ് ബാങ്കില്‍ നിക്ഷേപകര്‍ പണം കൂട്ടത്തോടെ പിന്‍വലിക്കുകയാണ്. ബാങ്കില്‍ വായ്പ ക്രമക്കേട് നടന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണിത്. ഇന്നലെ മാത്രം 100 പേര്‍ നിക്ഷേപം പിന്‍വലിച്ചു. ഇന്ന് രാവിലെ മുതല്‍ ബാങ്കിനു മുന്‍പില്‍ നിക്ഷേപകരുടെ നീണ്ട ക്യൂവാണ്. പണം മടക്കി നല്‍കുന്നതിന് ടോക്കണ്‍ നല്‍കുകയാണ് നിക്ഷേപകര്‍ക്ക്.…

Read More

എട്ടുവര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ എനിക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല ! ഇനി മനസ്സിലാക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല;തുറന്നു പറഞ്ഞ് ദേവിക…

നടനും എംഎല്‍എയുമായ മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത മലയാളികളെയാകെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ച് ദേവിക രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദേവികയുടെ വെളിപ്പെടുത്തല്‍. തങ്ങളുടെ രണ്ടുപേരുടെയും ആശയങ്ങള്‍ ഒരുമിച്ച് യോജിച്ചു പോകില്ലെന്ന് തോന്നിയതിനാലാണ് വേര്‍പിരിയുന്നതെന്നും രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച് പോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നത്. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും. ദേവിക പറയുന്നു. മുകേഷിനോട് തനിക്ക് ഒരു വ്യക്തിവൈരാഗ്യവുമില്ല. തിരഞ്ഞെടുപ്പ് വരെ കാത്തു. അത് കഴിഞ്ഞ ഉടനെ അഭിഭാഷകനെ കണ്ടു. മുകേഷിന്റെ കുടുംബത്തോട് എനിക്ക് പ്രശ്നമില്ല. മുകേഷിനോടും പ്രശ്നമില്ല. കഴിഞ്ഞ ദിവസവും എന്നെ വിളിച്ചിരുന്നു. പുറത്തു കേള്‍ക്കുന്ന ഗോസിപ്പുകള്‍ ശരിയല്ല. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ അതിന്റെ വരുംവരായ്കകള്‍ അദ്ദേഹം…

Read More

യൂത്തിന്‍റെ പിള്ളേര് കൊള്ളാം… സമരത്തിനിടയിൽ എത്തിയ ആംബുലൻസ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കടത്തി വിടുന്നു

കരുവന്നൂർ: സഹകരണ ബാങ്കിലേക്കു നടന്ന പ്രതിഷേധ സമരത്തിനിടയിൽ വേറിട്ട കാഴ്ച. യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷവും ജലപീരങ്കി പ്രയോഗവും നടക്കുന്നതിനിടയിലാണ് അത്യാസന്ന നിലയിലായ രോഗിയേയും കൊണ്ട് ആംബുലൻസ് വന്നത്. ബാരിക്കേഡുകൾ ഉറപ്പിച്ച് കയർ കെട്ടിയതുമൂലം വാഹനങ്ങൾക്കു കടന്നുപോകാനാകാത്ത അവസ്ഥയിലായിരുന്നു. റോഡിൽ തടസമുണ്ടായിരുന്നതിനാൽ അല്പസമയം ആംബുലൻസ് വഴിയിൽ കുടുങ്ങി. ഉടൻതന്നെ യൂത്ത് കോണ്‍ഗ്രസ് അൽപസമയം സമരം നിർത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും പോലീസും ചേർന്ന് ബാരിക്കേഡുകൾ എടുത്തുമാറ്റി ആംബുലൻസ് കടത്തിവിട്ടു.

Read More

പ്രധാനമന്ത്രിയുടെ ഓഫീസിലും പെഗാസസിന്‍റെ ചാരക്കണ്ണ് ! പ്രധാനമന്ത്രിയുടെ വിദേശ യാത്രകളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ ഫോണ്‍ ചോർത്തിയത് 2017 ൽ

ന്യൂഡൽഹി: പെഗാസസിന്‍റെ ചാരക്കണ്ണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലും പതിഞ്ഞിരുന്നതായി വെളിപ്പെടുത്തൽ. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനെയും നീതി ആയോഗിലെ മറ്റൊരു ഉദ്യോഗസ്ഥനെയും പെഗാസസ് ഉപയോഗിച്ചു നിരീക്ഷിച്ചിരുന്നുവത്രേ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രകളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ ഫോണ്‍ 2017ലാണ് ചോർത്തിയത്. വിവരങ്ങൾ ചോർന്നു എന്നു പറയുന്ന ഫോണ്‍ നന്പറുകൾ ഉൾപ്പെട്ട പട്ടിക യഥാർഥമാണെന്നോ അതിൽ തന്‍റെ നന്പറും ഉൾപ്പെട്ടിട്ടുണ്ടെന്നോ അറിയില്ലെന്നായിരുന്നു ഈ ഉദ്യോഗസ്ഥന്‍റെ പ്രതികരണം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ ഓഫീസിലെ മുൻ ചീഫ് കണ്‍സൾട്ടന്‍റ് ആയിരുന്ന വി.കെ. ജയിന്‍റെ ഫോണും ചോർത്തിയിരുന്നു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന രാജേശ്വർ സിംഗിന്‍റെ രണ്ട് ഫോണ്‍ നന്പറുകളിൽ നിന്നുള്ള കോളുകൾ ചോർത്തി. അദ്ദേഹത്തിന്‍റെ കുടുംബത്തിലെ മൂന്ന് സ്ത്രീകളുടെയും ഫോണ്‍ നന്പർ വിവരങ്ങൾ ചോർന്നവരുടെ പുതിയ പട്ടികയിലുണ്ട്. ഇതിൽ ഒരാൾ അദ്ദേഹത്തിന്‍റെ സഹോദരിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥയും ഡൽഹി…

Read More

സ്റ്റോക്ക് തീർന്നു; വാക്സിനേഷൻ മുടങ്ങും! സംസ്ഥാനത്തു 18 വയസിനു മുകളിലുള്ള 1.48 കോടി പേർക്ക് ഇതുവരെയും ആദ്യ ഡോസ് വാക്സിൻ ലഭിച്ചിട്ടില്ല

തിരുവനന്തപുരം: കോവിഡ് വാക്സിൻ സ്റ്റോക്ക് പൂർണമായും തീർന്ന സാഹചര്യത്തിൽ സർക്കാർ മേഖലയിൽ വാക്സിൻ വിതരണം ഇന്നു മുതൽ മുടങ്ങും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്നലെത്തന്നെ വാക്സിനേഷൻ മുടങ്ങിയിരുന്നു. എന്നാൽ, സ്വകാര്യ മേഖലയിൽ വാക്സിനേഷൻ ഉണ്ടാകും. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കേന്ദ്രത്തിൽനിന്നു വാക്സിൻ ലഭിക്കുമെന്നാണു പ്രതീക്ഷ. സംസ്ഥാനത്തു 18 വയസിനു മുകളിലുള്ള 1.48 കോടി പേർക്ക് ഇതുവരെയും ആദ്യ ഡോസ് വാക്സിൻ ലഭിച്ചിട്ടില്ല. 45നു മുകളിലുള്ളവരിൽ കാൽക്കോടിയിലേറെപ്പേർക്കും ആദ്യ ഡോഡ് കിട്ടിയിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 1,66,03,860 ഡോസ് വാക്സിനാണ് കേന്ദ്രത്തിൽനിന്നു ലഭിച്ചത്.

Read More

കമല്‍ മലയാളത്തിലെ ‘ഹാര്‍വി വെയ്ന്‍സ്റ്റീന്‍’ ? കമലിനെതിരായ പീഡനാരോപണത്തില്‍ പുതിയ തെളിവുമായി യുവനടി ; കമല്‍ സ്വന്തം കൈപ്പടയില്‍ യുവതിയ്‌ക്കെഴുതിയ കത്ത് പുറത്ത്…

ചലച്ചിത്ര അക്കാദമി ചെയര്‍മാനും സിനിമാ സംവിധായകനുമായ കമല്‍ തന്റെ സിനിമകളില്‍ നായികാപദവി വാഗ്ദാനം ചെയ്ത് യുവതികളെ പീഡിപ്പിച്ചതായുള്ള പരാതികള്‍ മുമ്പേ തന്നെ പുറത്തു വന്നിരുന്നു. എന്നാല്‍ തന്റെ സിനിമകളില്‍ അവസരം കിട്ടാത്തതിന്റെ നിരാശയില്‍ തനിക്കെതിരേ അപവാദ പ്രചരണം നടത്തുന്നതാണിതെന്നു പറഞ്ഞായിരുന്നു കമല്‍ ഇതുവരെ ഇത്തരം ആരോപണങ്ങളെ പ്രതിരോധിച്ചിരുന്നത്. 2020 ഏപ്രിലിലാണ് ഒരു യുവതി കമലിനെതിരേ ആദ്യമായി ലൈംഗികാരോപണം ഉന്നയിക്കുന്നത്. കമലിന്റേതായി പുറത്തിറങ്ങിയ ‘പ്രണയ മീനുകളുടെ കടല്‍’ എന്ന സിനിമയില്‍ നായിക വേഷം വാഗ്ദാനം ചെയ്ത് കമല്‍ പീഡിപ്പിച്ചെന്നു കാണിച്ചായിരുന്നു യുവതി വക്കീല്‍ നോട്ടീസയച്ചത്. ഈ വേഷം അവസാനം മറ്റൊരു നടിയ്ക്ക് കൊടുത്തതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. വക്കീല്‍ നോട്ടീസില്‍ കമലുമായുള്ള ബന്ധത്തെക്കുറിച്ച് യുവതി തുറന്നെഴുതിയിരുന്നു. എന്നാല്‍ റോളുകള്‍ ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന നിരാശയില്‍ കെട്ടിച്ചമയ്ക്കപ്പെട്ട കഥയാണിതെന്നു പറഞ്ഞ് കമല്‍ അന്ന് തടിതപ്പുകയായിരുന്നു. പിന്നീട് അതേക്കുറിച്ച് വാര്‍ത്തകളൊന്നും കേട്ടിരുന്നില്ല. എന്നാല്‍…

Read More

വഴിതെറ്റിയ മോഹങ്ങൾ..!  തെറ്റായബന്ധം തടസപ്പെടുമെന്ന പ്രകോപനം;  തന്നെ ഒഴിവാക്കി ഹരികൃഷ്ണ  സുഹൃത്തിനെ വിവാഹം കഴിച്ചു പോകും; കുറ്റം സമ്മതിച്ച് രതീഷ് പറഞ്ഞതിങ്ങനെ…

ചേര്‍ത്തല: ചേര്‍ത്തലയില്‍ സഹോദരി ഭര്‍ത്താവ് നഴ്സിനെ കൊലപ്പെടുത്തിയതു തെറ്റായബന്ധം തടസപ്പെടുമെന്ന പ്രകോപനത്തിൽ. സഹോദരിയുടെ വീട്ടില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടുങ്കല്‍ വീട്ടില്‍ രതീഷ് (ഉണ്ണി-40) കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. രതിഷിന്‍റെ ഭാര്യയായ നീതുവിന്‍റെ സഹോദരി കടക്കരപ്പള്ളി പ‍ഞ്ചായത്ത് പത്താം വാര്‍ഡ് തളിശേരിത്തറ വീട്ടില്‍ ഹരികൃഷ്ണയെ (26) ആണ് ശനിയാഴ്ച രാത്രിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എല്ലാവർക്കും പേടിഹരികൃഷ്ണയെ നിരന്തരം പീഡിപ്പിച്ചിരുന്ന രതീഷ്, ഹരികൃഷ്ണയ്ക്കു മറ്റൊരു ബന്ധം ഉണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്നു സംഭവം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഹരികൃഷ്ണയുടെ കൂടെ ജോലി ചെയ്യുന്ന സുഹൃത്തിനെ വിവാഹം കഴിച്ചു പോകുമെന്നുള്ള പ്രതിയുടെ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താത്കാലിക നഴ്‌സായി ജോലിചെയ്യുന്ന ഹരികൃഷ്ണ അവിവാഹിതയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ…

Read More

അമ്മച്ചി വീടുവയ്ക്കാൻ സഹായം ചെയ്തു തരട്ടെ; ആദ്യ ചിലവുകൾക്കായി 6000 രൂപ തന്നാൽ മതി; എല്ലാം വിശ്വസിച്ചപ്പോൾ വയോധികയ്ക്ക് നഷ്ടപ്പെട്ടത് ഒന്നര പവന്‍റെ മാല

കാട്ടാക്കട : വീട് നിർമാണത്തിന് സഹായ വാഗ്ദാനം നൽകാമെന്ന് വയോധികയെ വിശ്വസിപ്പിച്ചു സ്വർണമാലയുമായി കടന്ന കേസിലെ പ്രതിയുടെ പേരിൽ സംസ്ഥാനത്തൊട്ടാകെ കേസുകൾ. കാഞ്ഞിരംകുളം കനാൽ കോട്ടേജിൽ ഷിബു.എസ്.നായർ (43) ആണ് കാട്ടാക്കട പോലീസിന്‍റെ പിടിയിലായത്. സംസ്ഥാനത്തും ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലുമായി ഇരുപതോളം കേസുകളിലെ പ്രതിയാണ് ഷിബു. ഇതിൽ പോലീസുകാരെ ആക്രമിച്ചതും ഉൾപ്പെടുന്നു.പന്നിയോട് കല്ലാമം സ്വദേശിയായ വയോധികയുടെ ഒന്നേകാൽ പവൻ മാലയാണ് ഇയാൾ തന്ത്രപൂർവ്വം കൈക്കലാക്കി കടന്നത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ പതിനഞ്ചാം തീയതി ആയിരുന്നു സംഭവം. ഇടവകയിലെ പള്ളി വികാരി കൊറോണ ബാധിച്ചു ചികിത്സയിലാണെന്നും പകരം താൻ വിവരം അറിയിക്കാൻ എത്തിയതാണെന്നും ധരിപ്പിച്ചാണ് വൃദ്ധയുടെ അടുത്തെത്തിയത്. വാർധക്യ സഹജമായ അസുഖമുള്ള വൃദ്ധ ഒറ്റക്കാണ് താമസിക്കുന്നത്. ഇത് മനസിലാക്കിയാണ് പ്രതി ഇവരുടെ അടുത്തെത്തിയത്. വീട് നിർമാണത്തിന് സഹായം അനുവദിക്കാൻ…

Read More