രാത്രി ആരോഎന്റെ കാലില്‍ തോണ്ടി ! ക്ഷമിക്കണം എന്ന് ആ പെണ്‍കുട്ടികള്‍ പറഞ്ഞപ്പോള്‍ എനിക്ക് സങ്കടം തോന്നി; വെളിപ്പെടുത്തലുമായി ഷീല…

മലയാള സിനിമയിലെ നിത്യവസന്തമാണ് ഷീല. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തില്‍ തുടങ്ങി ഇപ്പോഴിതാ ഈ ഒടിടി കാലത്തും ഷീല അഭിനയം തുടരുകയാണ്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന വ്യക്തിയാണ് ഷീല മലയാള സിനിമയുടെ സഞ്ചരിക്കുന്ന ചരിത്രം കൂടിയാണ്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു ദുരനുഭവത്തെക്കുറിച്ച് മനോരമയിലെ തന്റെ ജീവിതകഥയില്‍ തുറന്നു പറയുകയാണ് ഷീല. ഒപ്പം ഇന്നത്തെ കാലത്തെ നായികമാര്‍ കൈവരിച്ച തന്റേടത്തെക്കുറിച്ചും ഷീല വാചാലയാകുന്നുണ്ട്. പണ്ടൊക്കെ എന്നെ ഏതെങ്കിലും പരിപാടിക്കു ക്ഷണിച്ചാല്‍ ഞാന്‍ എന്റെ കൂടെ വരേണ്ട സ്ത്രീകളെ വിളിച്ച് ആദ്യം ചോദിക്കും. അവര്‍ക്ക് തിരക്കാണെങ്കില്‍ ഞാന്‍ ആ പരിപാടികള്‍ക്ക് പോകുന്നില്ലെന്ന് വയ്ക്കും. ആദ്യം ഞാന്‍ അവരുടെ കോള്‍ ഷീറ്റ് വാങ്ങിക്കും എന്നിട്ടേ എന്റെ കോള്‍ ഷീറ്റ് കൊടുക്കുകയുള്ളൂവെന്നാണ് ഷീല പറയുന്നു. അന്നൊക്കെ തനിച്ചു പോകുന്നതില്‍ അപകടമുണ്ടായിരുന്നുവെന്നാണ് ഷീല പറയുന്ന കാരണം. പിന്നാലെ തനിക്കുണ്ടായൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. ഷീലയുടെ…

Read More

ദി കേരള സ്റ്റോറിയ്ക്ക് പോസിറ്റീവ് റിവ്യൂ പങ്കുവച്ച യുവാവിനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു ! പ്രായപൂര്‍ത്തിയാകാത്തയാള്‍ പിടിയില്‍

‘ദി കേരള സ്റ്റോറി’ സിനിമയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ നല്ല അഭിപ്രായം പങ്കുവച്ച യുവാവിനെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ചതായി പരാതി. വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ റിവ്യൂ പങ്കുവയ്ക്കുകയും യുവതികളോട് സിനിമ കാണണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്ത രാജസ്ഥാന്‍ സ്വദേശിയ്ക്കാണ് മര്‍ദ്ദനമേറ്റത്. വിശ്വഹിന്ദു പരിഷത്തിലെ അംഗമാണ് ഇയാള്‍. സംഭവത്തിന് പിന്നാലെ മൂന്നുപേര്‍ക്കെതിലെ മര്‍ദ്ദനമേറ്റയാള്‍ രാജസ്ഥാനിലെ മന്ദിര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ശനിയാഴ്ച രാത്രി വീട്ടിലേയ്ക്ക് മടങ്ങവേ മൂന്ന് പേര്‍ തടഞ്ഞുനിര്‍ത്തുകയും തങ്ങളുടെ സമുദായത്തെ അപമാനിച്ചുവെന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് യുവാവ് പോലീസില്‍ പറഞ്ഞത്. മര്‍ദ്ദനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവര്‍ക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത വിവാദ ഹിന്ദി സിനിമയായ ‘ദി കേരള സ്റ്റോറി’ മേയ് അഞ്ചിനാണ് തീയേറ്ററുകളിലെത്തിയത്. കേരളത്തില്‍ നിന്ന് 32,000 പെണ്‍കുട്ടികള്‍ മതം മാറി ഇസ്‌ളാം മതം സ്വീകരിച്ചുവെന്നും…

Read More

അഞ്ചു വര്‍ഷത്തിനിടെ ഗുജറാത്തില്‍ നിന്ന് കാണാതായത് 40,000ല്‍ അധികം സ്ത്രീകളെ ! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്…

അഞ്ചു വര്‍ഷത്തിനിടെ ഗുജറാത്തില്‍ 40,000ല്‍ അധികം സ്ത്രീകളെ കാണാതായെന്നു റിപ്പോര്‍ട്ട്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) ആണ് ഡേറ്റ പുറത്തുവിട്ടത്. 2016ല്‍ 7105 സ്ത്രീകളെ കാണാതായപ്പോള്‍ 2017ല്‍ 7712, 2018ല്‍ 9246, 2019ല്‍ 9268, 2020ല്‍ 8290 എന്നിങ്ങനെയാണ് കണക്ക്. ഇക്കാലയളവില്‍ ആകെ 41,621 പേരെ കാണാതായി. 2021ല്‍ സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ കണക്കില്‍ 2019-20 കാലയളവില്‍ അഹമ്മദാബാദിലും വഡോദരയിലുമായി 4722 സ്ത്രീകളെ കാണാതായതായി അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കു നിര്‍ബന്ധിത ലൈംഗികവൃത്തിക്കു കയറ്റിയയ്ക്കപ്പെടുകയാണ് ഈ കാണാതായവരില്‍ പലരുമെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗവുമായ സുധീര്‍ സിന്‍ഹ പറയുന്നു. ആളുകളെ കാണാതാവുന്ന പരാതികളോട് പോലീസിന് തണുപ്പന്‍ പ്രതികരണമാണുള്ളത്. കൊലക്കേസുകളേക്കാള്‍ ഗുരുതരമായി ഇത്തരം കേസുകള്‍ പരിഗണിക്കണമെന്നും ബ്രിട്ടിഷ് കാലത്തിലേതുപോലെയുള്ള അന്വേഷണമാണ് ആളുകളെ കാണാതാകുന്ന കേസുകളില്‍ ഇപ്പോള്‍ നടത്തുന്നതെന്നും സിന്‍ഹ പറഞ്ഞു. പെണ്‍കുട്ടികളെ കാണാതാകുന്നതില്‍…

Read More

പോലീസുകാരി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍ ! ചിലപ്പോഴൊക്കെ സീരിയല്‍ നടിയുമാകും…

പോലീസുകാരി ചമഞ്ഞ് പണം തട്ടിയ കേസില്‍ യുവതി പിടിയില്‍. വെങ്ങാനൂര്‍ സ്വദേശിനി അശ്വതി കൃഷ്ണ(29)യാണ് അറസ്റ്റിലായത്. മേനംകുളം സ്വദേശിനിയും ഇപ്പോള്‍ കോട്ടുകാല്‍ ചൊവ്വര കാവുനട തെക്കേ കോണത്ത് വീട്ടില്‍ അനുപമയുടെ പരാതിയിലാണ് അറസ്റ്റ്. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന ഇവര്‍ വിഴിഞ്ഞം സ്‌റ്റേഷനിലെ പോലീസ് ആണെന്നും ഭര്‍ത്താവ് പോലീസ് ഡ്രൈവറാണെന്നും പലരെയും വിശ്വസിപ്പിച്ചിരുന്നു. സമീപത്തെ സ്‌കൂളിലെ എസ്.പി.സി പരിശീലനത്തിനിടെ പോലീസുകാരോടൊപ്പം നിന്ന് എടുത്ത ഫോട്ടോകളും ഇതിനായി ഉപയോഗിച്ചിരുന്നു. എന്നാല്‍ കുറച്ചുപേരോട് സീരിയല്‍ നടിയാണെന്നും തിരക്കഥാകൃത്ത് ആണെന്നുമാണ് പ്രതി പറഞ്ഞിരുന്നത്. ആള്‍മാറാട്ടം നടത്തിയതിനും വഞ്ചനാക്കുറ്റത്തിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജോലി വാഗ്ദാനം നല്‍കിയും വീട് വയ്ക്കാന്‍ ലോണ്‍ ഏര്‍പ്പാടാക്കി കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ജനുവരി വരെ തവണകളായി പരാതിക്കാരിയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ഗൂഗിള്‍ പേ വഴി 1,60,000 രൂപ തട്ടിച്ചുവെന്നാണ് പരാതി. ഏഴു ലക്ഷം…

Read More

ബ്യൂട്ടിപാര്‍ലറില്‍ പോകുന്നത് ഭര്‍ത്താവ് വിലക്കി ! മനംനൊന്ത് യുവതി തൂങ്ങി മരിച്ചു

ബ്യൂട്ടിപാര്‍ലറില്‍ പോകുന്നത് ഭര്‍ത്താവ് വിലക്കിയതിതെ തുടര്‍ന്ന് ഭാര്യ തൂങ്ങി മരിച്ചു. മധ്യപ്രദേശിലാണ് സംഭവം. ഇന്‍ഡോര്‍ സ്വദേശിനിയായ റീന യാദവ് (34) ആണ് മരിച്ചത്. യുവതിയെ വീടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ഭര്‍ത്താവ് ബല്‍റാം ആണ് പോലീസില്‍ വിവരമറിയിച്ചത്. ബ്യൂട്ടി പാര്‍ലറില്‍ പോകാന്‍ താന്‍ ഭാര്യയെ വിലക്കിയിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ഭാര്യ ആത്മഹത്യ ചെയ്തതെന്നാണ് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. അതേസമയം 15 വര്‍ഷമായി വിവാഹിതരായ ഇരുവരും തമ്മില്‍ വഴക്ക് പതിവാണെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ബസില്‍ വച്ചു കയറിപ്പിടിച്ച യുവാവിനെ ശരിയാക്കി യുവതി ! ധൈര്യം കണ്ട് അമ്പരന്ന് സഹയാത്രികര്‍…

ഓടുന്ന ബസില്‍ വച്ച് തന്നെ കയറിപ്പിടിച്ച യുവാവിനെ വലിച്ചിഴച്ച് പൊലീസിന് മുന്നിലെത്തിച്ച് യുവതി. ബസില്‍ തനിക്ക് നേരെ നടന്ന അതിക്രമത്തില്‍ ആരും പ്രതികരിക്കാതെ വന്നതോടെ, യുവതി ധൈര്യം സംഭരിച്ച് ശക്തമായി പ്രതികരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊല്‍ക്കത്തയിലാണ് സംഭവം. കൊല്‍ക്കത്ത വിമാനത്താവളത്തിലെ ജീവനക്കാരിക്കാണ് ദുരനുഭവം ഉണ്ടായത്. വീട്ടിലേക്ക് ബസില്‍ പോകുമ്പോഴാണ് യുവാവ് കയറിപ്പിടിച്ചതെന്ന് പരാതിയില്‍ പറയുന്നു. സീറ്റില്‍ ഇരിക്കുമ്പോള്‍ മുന്നില്‍ നിന്ന് തനിക്ക് നേരെ കമന്റുകള്‍ പറഞ്ഞായിരുന്നു തുടക്കം. ഇതിനെതിരെ താന്‍ പ്രതിഷേധിച്ചതായി യുവതി പറയുന്നു. മറ്റു യാത്രക്കാരോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. കണ്ടക്ടറോട് പോലും സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ ആരും തന്നെ സഹായിക്കാന്‍ തയ്യാറായില്ലെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് യുവാവിന്റെ മോശം പെരുമാറ്റം വീഡിയോയില്‍ പകര്‍ത്താന്‍ തുടങ്ങി. ഇതില്‍ കുപിതനായ 30കാരന്‍ തന്നെ ആക്രമിച്ചതായും ദേഹത്ത്…

Read More

വാഴപ്പഴം കാട്ടി കബളിപ്പിക്കാന്‍ യുവതിയുടെ ശ്രമം ! കലിമൂത്ത് യുവതിയെ കുത്തിമറിച്ച് കൊമ്പന്‍; നടുക്കുന്ന വീഡിയോ…

വന്യമൃഗങ്ങളോട് ഇടപെടുന്നത് സൂക്ഷിച്ചല്ലെങ്കില്‍ അത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നത് നിശ്ചയമാണ്. പ്രത്യേകിച്ച് ആന പോലൊരു ജീവിയുമായി അടുത്തിടപഴകുമ്പോള്‍ വളരെയേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ പരിശീലനം ലഭിച്ച ആനകളാണെങ്കില്‍ പോലും അപരിചിതരോട് എങ്ങനെ പെരുമാറുമെന്ന കാര്യം പ്രവചിക്കാനാവില്ല. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വാഴപ്പഴം കാണിച്ച് കൊമ്പനാനയെ മുന്നോട്ടു നയിച്ച യുവതിക്കാണ് ആനയുടെ അപ്രതീക്ഷിത ആക്രമണം നേരിടേണ്ടി വന്നത്. ജലാശയത്തിനു സമീപമുള്ള കുറ്റിച്ചെടികള്‍ക്കിടയിലൂടെ യുവതിയുടെ കൈയിലുണ്ടായിരുന്ന പഴക്കുല ലക്ഷ്യമാക്കിയെത്തുന്ന കൊമ്പനാനയെ ദൃശ്യത്തില്‍ കാണാം. ഒരു കൈയില്‍ വാഴപ്പഴവും മറുകൈയില്‍ വാഴക്കുലയുമായി നിന്ന യുവതിയെ മുന്നോട്ടെത്തിയ ആന തുമ്പിക്കൈകൊണ്ട് തട്ടിയെറിയുകയായിരുന്നു. യുവതി പഴം നീട്ടിയിട്ടും നല്‍കാതിരുന്നതാണ് ആനയെ പ്രകോപിപ്പിച്ചതെന്നാണ് നിഗമനം. ആനയുടെ ആക്രമണത്തില്‍ യുവതിക്ക് സാരമായ പരുക്കേറ്റിട്ടുണ്ടാകുമെന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ ദൃശ്യം പങ്കുവച്ചത്.

Read More

പാര്‍ക്കിലെത്തിയ സ്ത്രീയെ വളഞ്ഞ് തെരുവുപട്ടികള്‍ ! വളര്‍ത്തുനായയെ കൈയ്യിലെടുത്ത് ഓടിയെങ്കിലും പിന്തുടര്‍ന്ന് നായ്ക്കള്‍; ഞെട്ടിക്കുന്ന വീഡിയോ…

പാര്‍ക്കിലെത്തിയ സ്ത്രീയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്ക്കള്‍. നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ത്രീ ഓടുന്ന നടുക്കുന്ന കാഴ്ചകള്‍ പുറത്തുവന്നിരിക്കുകയാണ്. നോയിഡയില്‍ ഫ്ളാറ്റ് സമുച്ചയത്തിന് താഴെ പാര്‍ക്കിലാണ് സംഭവം. സെക്ടര്‍ 78ല്‍ മഹാഗണ്‍ മോഡേണ സൊസൈറ്റിയിലാണ് സ്ത്രീയെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. പാര്‍ക്കില്‍ വളര്‍ത്തുനായയോടൊപ്പം എത്തിയതാണ് സ്ത്രീ. ആ സമയത്ത് കൂട്ടത്തോടെ എത്തിയ തെരുവുനായ്ക്കള്‍ സ്ത്രീയെ ആക്രമിക്കുകയായിരുന്നു. വളര്‍ത്തുനായയെ കൈയിലെടുത്ത് സ്ത്രീ ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തെരുവുനായ്ക്കള്‍ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സൊസൈറ്റികളില്‍ പോലും തെരുവുനായ്ക്കളുടെ ശല്യം കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്നാണ് കമന്റുകള്‍.

Read More

മഞ്ജു വാര്യരുടെ കാറിനു പിന്നാലെ ഓടി യുവതി ! ഇതുകണ്ട് കാര്‍ നിര്‍ത്തിയ മഞ്ജു ആവശ്യമറിഞ്ഞപ്പോള്‍ നമ്പരും കൊടുത്തു…

തന്റെ കാറിന് പിന്നാലെ ഓടിയ യുവതിക്കരികില്‍ കാര്‍ നിര്‍ത്തി സംസാരിച്ച് നടി മഞ്ജു വാര്യര്‍. ഏരൂരില്‍ ഉദ്ഘാടനത്തിനായി നടി എത്തിയപ്പോഴായിരുന്നു സംഭവം. യുവതി ഓടിവരുന്നത് കണ്ട് മഞ്ജു കാര്‍ നിര്‍ത്തിയെങ്കിലും റോഡ് ബ്ലോക്കായതിനാല്‍ കാര്‍ അധികനേരം നിര്‍ത്തിയിടാന്‍ കഴിയില്ലായിരുന്നു. ഉടന്‍ തന്നെ കാര്‍ മുന്നോട്ടെടുത്തെങ്കിലും വീണ്ടും യുവതി പിറകേയെത്തി. പിന്നീട് കുറച്ച് മുന്നോട്ടെടുത്ത ശേഷം കാര്‍ റോഡരികില്‍ മാറ്റി നിര്‍ത്തി മഞ്ജു യുവതിയെ അടുത്തേക്ക് വിളിച്ചു കാര്യം തിരക്കുകയായിരുന്നു. മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും എന്നതിനാല്‍ തന്റെ ഫോണ്‍ നമ്പര്‍ പെണ്‍കുട്ടിക്ക് കൊടുക്കാന്‍ ഒപ്പമുള്ളവരോട് നിര്‍ദേശിച്ച ശേഷമാണ് താരം അവിടെ നിന്നും തിരിച്ചത്. തന്റെ അമ്മ മഞ്ജുവിന്റെ ആരാധികയാണെന്നും അമ്മയുടെ പിറന്നാളിന് ഒരു ആശംസ നല്‍കാമോ എന്ന് ചോദിക്കാനുമാണ് പിന്നാലെ ഓടിയതെന്നാണ് യുവതി പറയുന്നത്. ഒരു താരം എന്നതിലുപരി ആരാധിക്കേണ്ട വ്യക്തിത്വമാണ് മഞ്ജു വാര്യര്‍ എന്നും യുവതി പറഞ്ഞു.

Read More

ലക്ഷ്മിപ്രിയയെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ 10 ലക്ഷം വാഗ്ദാനം ചെയ്തു ! വെളിപ്പെടുത്തലുമായി മര്‍ദ്ദനത്തിനിരയായ യുവാവിന്റെ പിതാവ്…

പ്രണയത്തില്‍ നിന്നൊഴിയാന്‍ യുവാവിനെതിരേ യുവതി ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി യുവാവിന്റെ പിതാവ്. ലക്ഷ്മി പ്രിയയെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ പത്ത് ലക്ഷംരൂപ വാഗ്ദാനം ചെയ്തുവെന്ന് ആക്രമണത്തിന് ഇരയായ യുവാവിന്റെ പിതാവ് പറഞ്ഞു. തന്റെ സുഹൃത്തിനെ വിളിച്ചാണ് പണം വാഗ്ദാനം ചെയ്തത്. ലക്ഷ്മിപ്രിയയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല. മകന്‍ എങ്ങനെയാണ് പെണ്‍കുട്ടിയുമായി പരിചയത്തിലായതെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ സംഘം മകന്റെ കഴുത്തിലുണ്ടായിരുന്ന മാലയും ഐഫോണും 5000 രൂപയും തട്ടിയെടുത്തു. മകനെ ഷോക്കടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്ത സംഘം ശരീരം മുഴുവന്‍ പൊള്ളിക്കുകയും ചെയ്തു. രക്ഷപ്പെട്ടെങ്കിലും അനുഭവിച്ചതിന്റെ ഞെട്ടലില്‍ നിന്നും മകന്‍ മുക്തനായിട്ടില്ല. പ്രണയത്തില്‍ നിന്നൊഴിയാന്‍ യുവാവിനെതിരെ ക്വൊട്ടേഷന്‍ നല്‍കിയ വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശി ലക്ഷ്മിപ്രിയ ആണ് പിടിയിലായത്. തിരുവനന്തപുരം വര്‍ക്കല അയിരൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി എറണാകുളത്ത് വച്ച് നഗ്‌നനാക്കി മര്‍ദ്ദിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും…

Read More