അടിച്ചു വീഴ്ത്തി  ബൈക്കിൽ കയറ്റി കൊണ്ടു പോകാൻ ശ്രമം;  ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞപ്പോൾ  സമീപത്തെ വീട്ടിൽ ഓടിയക്കയറി; ആലപ്പുഴയിൽ അർധരാത്രി നഴ്സിന് നേരിടേണ്ടിവന്നതുകണ്ടോ

  കായംകുളം : വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ മർദിച്ചു തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഹരിപ്പാട് തൃക്കുന്നപ്പുഴ പാനൂരിനു സമീപം ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ നഴ്സ് സുബിനയ്ക്ക് നേരെയായിരുന്നു അതിക്രമം. കഴുത്തിന് പരിക്കേറ്റ ആരോഗ്യ പ്രവർത്തകയെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ രണ്ടംഗ സംഘം തലയ്ക്കു പിന്നിൽ അടിച്ചു വീഴ്ത്തുകയും തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയുമായിരുന്നു.പ്രാണരക്ഷാർത്ഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയാണ് ആരോഗ്യ പ്രവർത്തക രക്ഷപ്പെട്ടത്. തൃക്കുന്നപ്പുഴ പാനൂരാണ് സുബിന താമസിക്കുന്നത്. തോട്ടപ്പള്ളിയിൽ നിന്നും തൃക്കുന്നപ്പുഴ പാനൂർ റോഡിലേക്ക് കയറുമ്പോൾ ബൈക്കിൽ പിന്നാലെ എത്തിയ സംഘം ആക്രമിക്കുകയും തട്ടികൊണ്ട് പോകാൻ ശ്രമിക്കുകയുമായിരുന്നു. അടിച്ചു വീഴ്ത്തിയശേഷം കഴുത്തിന് കുത്തിപ്പിടിച്ച് ബൈക്കിൽ കയറ്റി കൊണ്ടുപോകാനാണ് സംഘം ശ്രമിച്ചത്. ഇതിനിടയിൽ ബൈക്ക്…

Read More

ഇത് താപ്‌സിക്കു മാത്രം സാധിക്കുന്നത് ! കമന്റിന് തക്കതായ മറുപടി നല്‍കി താപ്‌സി പന്നു…

കഠിനാധ്വാനം കൊണ്ട് ബോളിവുഡിലെ മുന്‍നിര നായികമാരുടെ നിരയില്‍ ഇടംപിടിച്ച നടിയാണ് താപ്‌സി പന്നു. തെന്നിന്ത്യന്‍ സിനിമയിലൂടെ അഭിനയത്തിന് അരങ്ങേറ്റം കുറിച്ച താപ്‌സി അവിടെ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച ശേഷമാണ് ബോളിവുഡിലേക്ക് ചേക്കേറുന്നത്. മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുള്ള താപ്സി തന്റെ രണ്ടാം വരവില്‍ ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു. അഭിനയവും സിനിമയും പോലെ തന്നെ താപ്സിയുടെ നിലപാടുകളും കയ്യടി നേടുന്നവയാണ്. സമൂഹത്തിലേയും സിനിമാമേഖലയിലേയും പല വിഷയങ്ങളിലുമുള്ള തന്റെ നിലപാട് അറിയിച്ചു കൊണ്ട് താപ്സി രംഗത്ത് എത്താറുണ്ട്. അതുകൊണ്ട് തന്നെ താരത്തിന് ഒരുപാട് ആരാധകരും അതുപോലെ വിമര്‍ശകരുമുണ്ട്. ഇപ്പോഴിതാ താപ്സി പന്നുവിന്റെ പുതിയ ചിത്രത്തിന് ലഭിച്ചൊരു കമന്റും അതിന് താപ്സി നല്‍കിയ മറുപടിയുമാണ് വൈറലാകുന്നത്. രശ്മി റോക്കറ്റ് ആണ് താപ്സിയുടെ പുതിയ സിനിമ. അകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന സിനിമ ഒക്ടോബര്‍ 15 ന് സീ 5ലൂടെ റിലീസ് ചെയ്യും.…

Read More

‘കോട്ടയത്ത് എന്തെങ്കിലും നടക്കും’…യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികൾ തിരക്കിട്ട ചർച്ചകളിൽ

 കോട്ടയം: കോട്ടയം നഗരസഭാ ചെയർപേഴ്സണിനെതിരേ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിനെ പ്രതിരോധിക്കാൻ തുറുപ്പു ചീട്ടുമായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. ചെയർപേഴ്സണ്‍ സ്ഥാനത്തേക്കു പ്രതിപക്ഷത്തുനിന്നു വരുവാൻ സാധ്യതയുള്ള സ്ഥാനാർഥിക്കെതിരെയാണ് കോണ്‍ഗ്രസിന്‍റെ പടനീക്കം. 24നാണ് അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നത്.എൽഡിഎഫിന്‍റെ ചെയർപേഴ്സണ്‍ സ്ഥാനാർഥിയായി പരിഗണിക്കുവാൻ സാധ്യതയുള്ള കൗണ്‍സിലർക്കെതിരെ തെരെഞ്ഞെടുപ്പു സമയത്ത് കോണ്‍ഗ്രസ് പരാതി നൽകിയിരുന്നു. മറ്റൊരു സർക്കാർ ഏജൻസിയിൽനിന്നും ഓണറേറിയം കൈപ്പറ്റുന്നുവെന്നുകാണിച്ചാണ് അന്നു പരാതി നൽകിയത്. പരാതിക്കു ശേഷം ഇവർ ആ സ്ഥാനം രാജിവച്ചതിനാൽ പിന്നീട് നടപടികളൊന്നുമുണ്ടായില്ല. ഇപ്പോൾ തെരഞ്ഞെടുപ്പു കാലത്തെ പരാതി ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ പ്രതിരോധിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. 52 അംഗങ്ങളുള്ള നഗരസഭയിൽ യുഡിഎഫിനും എൽഡിഎഫിനും 22 വീതവും ബിജെപിക്കു എട്ട് അംഗങ്ങളുമാണുള്ളത്.27 അംഗങ്ങളുടെ പിന്തുണയുണ്ടങ്കിൽ മാത്രമേ അവിശ്വാസ പ്രമേയം പാസാകുകയുള്ളൂ. അവിശ്വാസ ചർച്ചയിൽ നിർണായകമാകുന്ന ബിജെപിയുടെ നിലപാട് ഇന്നുണ്ടായേക്കും. ഇന്നു പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം…

Read More

രവി ശാസ്ത്രി-അമൃത സിംഗ് പ്രണയം ആരാധകര്‍ക്ക് ഇന്നും മറക്കാനാവാത്ത കഥ ! വിവാഹ നിശ്ചയം വരെയെത്തിയ ആ പ്രണയത്തിന് പിന്നീട് സംഭവിച്ചത്…

ഇന്ത്യന്‍ ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഈ രണ്ടു മേഖലയിലുള്ള താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ ഇന്നും തുടരുന്നു. ഷര്‍മിള ടാഗോറും ടൈഗര്‍ പട്ടൗഡിയും മുതല്‍ വിരാടും അനുഷ്‌കയും വരെ നീണ്ടു കിടക്കുകയാണ് ആ പട്ടിക. ഇത്തരത്തില്‍ എണ്‍പതുകളിലെ ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായിരുന്നു രവി ശാസ്ത്രിയും അമൃത സിംഗും. ആ സമയത്ത് ബോളിവുഡില്‍ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളായിരുന്നു അമൃത സിംഗ്. രവി ശാസ്ത്രിയാകട്ടെ ഇന്ത്യന്‍ ടീമിലെ സുന്ദരനായ സൂപ്പര്‍ താരവും. ഇരുവരും തമ്മിലുള്ള പ്രണയം വിവാഹ നിശ്ചയത്തിലേക്ക് വരെ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ പിന്നീട് ഈ പ്രണയ ബന്ധം അവസാനിക്കുകയായിരുന്നു. തുടര്‍ന്ന് നടന്‍ സെയ്ഫ് അലി ഖാനെ അമൃത വിവാഹം കഴിച്ചു. രവി ശാസ്ത്രിയും വിവാഹിതനായി. എങ്കിലും ആരാധകരില്‍ പലരും ഇപ്പോഴും ആ പഴയ പ്രണയ കഥ ഓര്‍ക്കുന്നുണ്ട്.…

Read More

വീട്ടുമുറ്റത്ത് നിന്ന യുവതിയെ പിന്നിൽ നിന്നെത്തി വട്ടംപിടിച്ചു;ബഹളം വച്ചപ്പോൾ ഓടി രക്ഷപ്പെട്ടു; പാറയ്ക്കിടയിൽ ഒളിച്ച പാറമടതൊഴിലായിയെ പിടികൂടി നാട്ടുകാർ

മുണ്ടക്കയം: വീട്ടിൽ കയറി മധ്യവയസ്കയെ കടന്നു പിടിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയ റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ വെള്ളാളൂർ തടത്തിൽ അരികത്ത് വീട്ടിൽ എസ്. ഉണ്ണി (41) ആണ് ഇന്നലെ പോലീസ് പിടിയിലായത്. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.വൈകുന്നേരം അഞ്ചിന് കൂട്ടിക്കൽ ഇളംകാട് കരയിൽ വല്ല്യന്ത ഭാഗത്തുള്ള വീടിന്‍റെ മുന്നിൽ നിന്നിരുന്ന വീട്ടമ്മയെ സമീപത്തുണ്ടായിരുന്ന ക്രഷർ യൂണിറ്റിലെ തൊഴിലാളിയായ ഉണ്ണി പുറകിൽനിന്നും വട്ടം കയറി പിടിക്കുകയായിരുന്നു. വീട്ടമ്മ നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.മുണ്ടക്കയം പോലിസ് ഇൻസ്പെക്ടർ എ. ഷൈൻകുമാറിന്‍റെ നേതൃത്വത്തിൽ സിപിഒമാരായ ജോഷി എം തോമസ്, രഞ്ജിത് എസ് നായർ എന്നിവരുൾപ്പെട്ട സംഘം സ്ഥലത്തെത്തി പ്രതിക്കായി തെരച്ചിൽ നടത്തി. പാറയുടെ ഇടയിൽ കയറി ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്.

Read More

കറുകച്ചാലുകാരുടെ ഉറക്കം കെടുത്തിയ പരമ്പര മോഷ്ടാവിനെ വലയിലാക്കി പോലീസ്;കുട്ടികള്ളനെ കണ്ട് നാട്ടുകാർ ഞെട്ടിയ കാരണം ഇങ്ങനെ…

  കറുകച്ചാൽ: ഒടുവിൽ കറുകച്ചാലിന്‍റെ ഉറക്കം കെടുത്തിയ പരന്പര മോഷ്ടാവ് പോലീസിന്‍റെ പിടിയിൽ. കോഴിക്കോട് പിലാശേരി കൈയ്യെത്തിയാലുങ്കൽ അജയ് (19)ആണ് കഴിഞ്ഞ ദിവസം പോലീസിന്‍റെ പിടിയിലായത്. മൂന്നാഴ്ചയോളമായി പ്രദേശത്ത് നിരവധി മോഷണമാണ് ഇയാൾ നടത്തിയത്. ഏതാനും ദിവസം മുന്പ് കറുകച്ചാലിലെ ഒരു ഹോട്ടലിൽ ഇയാൾ ജോലിക്കു കയറിയിരുന്നു. ജോലി കഴിഞ്ഞശേഷം രാത്രികാലങ്ങളിലാണ് മോഷണത്തിനായി ഇറങ്ങിയിരുന്നത്. നെടുംകുന്നം പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെ മേൽക്കൂര തകർത്ത് 128 രൂപയും പത്തനാട് സ്റ്റേഷനറിക്കട കുത്തിപ്പൊളിച്ച് 4000രൂപയും നെടുംകുന്നത്തെ മില്ലിൽനിന്നും 1000രൂപയും മല്ലപ്പള്ളി റോഡിലെ ഷാപ്പിൽനിന്നും 5000രൂപയും മോഷ്ടിച്ചിരുന്നു. കാനത്ത് സ്റ്റേഷനറിക്കടയിൽ മോഷണം നടത്തിയതും ഇയാളാണെന്നു പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ബാലുശേരി, കുന്നമംഗലം എന്നിവിടങ്ങളിൽ ബൈക്ക് മോഷണവും നടത്തി. മാണികുളത്ത് മോഷണം നടന്ന മില്ല്, കഴിഞ്ഞ ദിവസം മോഷണം നടന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്തെ കടകൾ എന്നിവിടങ്ങളിൽനിന്നും ശേഖരിച്ച ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്.…

Read More

സഹകരിച്ചാല്‍ പണം തരാം ! 59കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കിളിമാനൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍;വൈദ്യപരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ നഴ്‌സുമാരോടും ലൈംഗികച്ചുവയോടെ സംസാരിച്ചു…

59കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കോട്ടയം മുണ്ടക്കയം ഇളങ്കാട് നിന്നാണ് മധ്യവയസ്‌കയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം പുറത്തു വരുന്നത്. സംഭവത്തില്‍ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ഉണ്ണി(39)യെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെയായിരുന്നു സംഭവം നടന്നത്. ഇതേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ… സമീപത്തെ ക്രഷര്‍ യൂണിറ്റില്‍ ജോലി ചെയ്യാനാണ് തിരുവനന്തപുരം സ്വദേശിയായ ഉണ്ണി മുണ്ടക്കയത്ത് എത്തിയത്. ഇവിടെ ജോലി ചെയ്തു മടങ്ങുന്നതിനിടെയാണ് ഇന്നലെ വീട്ടില്‍ അതിക്രമിച്ച് കയറി മധ്യവയസ്‌കയെ പീഡിപ്പിക്കാന്‍ ശ്രമം ഉണ്ടായത്. തുടര്‍ന്ന് പോലീസ് എത്തി തെരച്ചില്‍ നടത്തി ഇയാളെ പിടികൂടുകയായിരുന്നു. നാട്ടുകാര്‍ വിളിച്ച് അറിയിച്ചതിനെത്തുടര്‍ന്നാണ് മുണ്ടക്കയം പോലീസ് സംഭവസ്ഥലത്ത് എത്തുന്നത്. തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയായ ഉണ്ണിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ സംഘം ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ താഴ്ഭാഗത്ത് പാറക്കെട്ടിലെ പൊത്തില്‍ ഒളിച്ചിരുന്ന പ്രതിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് പോലീസിന്റെ സഹായത്തോടെ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.…

Read More

ലോട്ടറി എടുക്കാതെ കോടീശ്വരനായ  ഷിജാറിന് ഇനി വീടിന് പുറത്തിറങ്ങാം; ചാത്തന്നൂരിൽ കുടുംബം അനുഭവിച്ചത് കടുത്ത മനോവിഷമം

കായംകുളം:ഓണം ബമ്പർ നെറുക്കെടുപ്പിൽ അഭ്യൂഹങ്ങൾക്കിടയിൽ യഥാർത്ഥ ഭാഗ്യശാലിയെ കണ്ടെത്തിയപ്പോൾ ഏറ്റവും കൂടുതൽ ആശ്വാസമായത് കായംകുളം പുല്ലുകുളങ്ങര സ്വദേശി ഷിജാറിനാണ്. നറുക്കെടുപ്പ് കഴിഞ്ഞ് ഭാഗ്യശാലിയെ അന്വേഷിക്കുന്നതിനിടയിൽ സമൂഹ മാധ്യമങ്ങളിലൂടെ പുല്ലുകുളങ്ങര കണ്ടല്ലൂർ തെക്ക് കളീക്കൽ പുത്തൻവീട്ടിൽഷിജാറിനാണ് ലോട്ടറി അടിച്ചതെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ഷിജാറിനാണ് ലോട്ടറി അടിച്ചതെന്ന് ചിത്രം സഹിതം പ്രചരിക്കുകയായിരുന്നു. ഇതോടെ നാട്ടുകാരൻ കോടീശ്വരൻ ആയതിൻറ്റെ സന്തോഷത്തിൽ ഷിജാറിൻറ്റെ ഫോണിലേക്ക് നിരവധിപേർ ബന്ധപ്പെടാൻ തുടങ്ങി .ഇതിനിടയിൽ ചിലർ ലോട്ടറി തുക കിട്ടിയാൽ വായ്പ തരണമെന്ന് വരെ ആവശ്യപ്പെട്ടു. കൂട്ടുകാരൻ തമാശക്ക് സോഷ്യൽമീഡിയയിൽ പങ്ക് വെച്ച ഫോട്ടോയും വാർത്തയുമാണ് ഷിജാറിനെ വെട്ടിലാക്കിയത് . കൂട്ടുകാരനെ കൊണ്ടുവിടാൻ നെടുമ്പാശേരി എയർപോർട്ടിൽ പോകും വഴിയാണ് ടിക്കറ്റ് എടുത്തതെന്ന് വരെ പ്രചാരണം ഉണ്ടായി.ചില മാധ്യമ പ്രവർത്തകരും ഷിജാറിനെ ബന്ധപ്പെട്ടു.ലോട്ടറി ടിക്കറ്റ് എടുക്കാത്ത ഷിജാറിന് ഓണം ബമ്പർ അടിച്ചെന്ന വാർത്ത പരന്നത്. നാട്ടിൽ ഏറെ ചർച്ചാവിഷയം…

Read More

വീണ്ടും വില്ലനായിസോഷ്യല്‍ മീഡിയ; ലോട്ടറിക്കളി കൈവിട്ടു; മോര്‍ഫ് ചെയ്തവര്‍ കുടുങ്ങും; പ്രവാസി സെയ്തലവിക്കും ആരോപണ വിധേ‍യനും പറയുന്നതിങ്ങനെ…

സ്വന്തം ലേഖകന്‍ കോഴിക്കോട്: ഇങ്ങനെയൊക്കെ ചെയ്യാമോ… നമ്മള് നാളെയും കാണേണ്ടേ….മലയാളികളുടെ മനസില്‍ ഒരേസമയം ചിന്തയും ചിരിയും ഉണര്‍ത്തിയ ഡയലോഗാണ് ഇന്നലെ കേരള തിരുവോണ ബംപര്‍ ടിക്കറ്റുമായി ബന്ധപ്പെട്ടു കോലാഹലങ്ങള്‍ കേള്‍ക്കുമ്പോള്‍ തോന്നുക. ചില്ലറയല്ല കോടികളുടെ കളിയാണ് നിമിഷനേരം കൊണ്ടുണ്ടായത്. ആന്‍ി ക്‌ളൈമാക്‌സില്‍ പ്രവാസി സെയ്തലവി ശശിയായെങ്കിലും അതു തുറന്നുവിട്ട വിവാദ ഭൂതം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. സോഷ്യ മീഡിയ എത്രത്തോളം ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ഇന്നലത്തെ സംഭവം. ഇതേ രീതിയില്‍ സമ്മാനമടിച്ച നമ്പര്‍ ലോട്ടറി ടിക്കറ്റില്‍ തിരുത്തി ഫോര്‍ ഫേഡ് ചെയ്യുന്ന തിരക്കിലായിരുന്നു പലരും. ‌സമ്മാനര്‍ഹന്‍ രംഗത്തെത്താന്‍ അല്‍പം വൈകിയതോടെ സോഷ്യ മീഡിയ വഴി വ്യാപകമായി പലരും സമ്മാനര്‍ഹര്‍ സുഹൃത്തുക്കളാണെന്നും താന്‍ തന്നെയാണെന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തി. ഒടുവില്‍ അര്‍ഹനെ കണ്ടെത്തും വരെ ഈ രീതി തുടര്‍ന്നു. ഒരു രസത്തിനുവേണ്ടി ചെയ്ത ഈ കളി ശരിക്കും പറഞ്ഞാല്‍…

Read More

മകന്റെ ഓണ്‍ലൈന്‍ പഠന ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പങ്കുവെച്ച അച്ഛന്‍ കുടുങ്ങി ! അയച്ച ഗ്രൂപ്പ് മാറിപ്പോയെന്ന് യുവാവിന്റെ കുറ്റസമ്മതം…

ആറാംക്ലാസില്‍ പഠിക്കുന്ന മകന്റെ ഓണ്‍ലൈന്‍ പഠന ആവശ്യത്തിനുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പങ്കുവെച്ച പിതാവ് അറസ്റ്റില്‍. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ആവഡി സ്വദേശിയായ 39 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഓണ്‍ലൈന്‍ പഠനത്തിനായി സ്‌കൂള്‍ അധികൃതരാണ് വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം ആറാംക്ലാസുകാരന്റെ പിതാവിന്റെ നമ്പറില്‍നിന്ന് തുടരെ തുടരെ അശ്ലീലവീഡിയോകള്‍ ഗ്രൂപ്പിലേക്ക് പങ്കുവെക്കപ്പെടുകയായിരുന്നു. ഇതോടെ മറ്റുരക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരെ സമീപിച്ചു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ആവഡി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, അശ്ലീല വീഡിയോകള്‍ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പ്രതിയുടെ മൊഴി. ആ സമയത്ത് താന്‍ മദ്യലഹരിയിലായിരുന്നുവെന്നും സുഹൃത്തുക്കളുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് വീഡിയോ അയക്കാന്‍ ഉദ്ദേശിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു.

Read More