ജോഗിംഗ് വിത്ത് ‘അണ്ണാന്‍സ്’ ! യുവാവിനൊപ്പം ജോഗിംഗ് നടത്തുന്ന അണ്ണാന്മാര്‍; വീഡിയോ വൈറല്‍…

യുവാവിനൊപ്പം ജോഗിംഗ് നടത്തുന്ന ഒരുകൂട്ടം അണ്ണാന്മാര്‍ സോഷ്യല്‍മീഡിയയുടെ മനംകവരുകയാണ്. നായകളും പൂച്ചകളും മറ്റും ജോഗിങ്ങിനിടയില്‍ ആളുകളെ പിന്തുടരുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അണ്ണാന്മാര്‍ ജോഗിംഗ് നടത്തുന്നയാളെ പിന്തുടരുന്ന കാഴ്ച ലോകം കണ്ടത്. പാര്‍ക്കിലൂടെ ജോഗിംഗ് നടത്തിയ യുവാവിന്റെ പിന്നാലെയാണ് അണ്ണാന്‍മാരെത്തിയത്. അലിസണ്‍ ക്യാമറോണ്‍ ആണ് ട്വിറ്ററിലൂടെ മനോഹരമായ ഈ ദൃശ്യം പങ്കുവച്ചത്. യുവാവിന്റെ പിന്നാലെ അണ്ണാന്‍മാര്‍ എത്തുന്നതിന്റെ പിന്നിലെ രഹസ്യവും ഇവര്‍ വ്യക്തമാക്കി. പോക്കറ്റില്‍ കരുതിയിരിക്കുന്ന നട്‌സ് ജോഗിങ്ങിനിടയില്‍ യുവാവ് അണ്ണാന്മാര്‍ക്ക് നല്‍കുന്നുണ്ട്. ഭക്ഷണം കിട്ടാനാണ് അണ്ണാന്‍മാര്‍ കൂട്ടത്തോടെ യുവാവിന് പിന്നാലെ പായുന്നത്. യുവാവും അണ്ണാന്‍മാരും പാര്‍ക്കിലെ പതിവു കാഴ്ചയാകാമെന്നും ഇവര്‍ വിശദീകരിച്ചു. ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.

Read More

പൊന്നമ്മചേച്ചിയുടെ മുന്നിൽവെച്ച്  മമ്മൂക്ക  തന്നോട് ചെയ്തത്; കുട്ടനാടന്‍ ബ്ലോഗ് സിനിമയുടെ പിന്നാമ്പുറ കഥകൾ തുറന്ന് പറഞ്ഞ് അനുസിതാര

അനു സിത്താര എപ്പോഴും പറയാറുള്ള പേരാണ് മമ്മൂട്ടിയുടേത്. താരരാജാവിനോട് വലിയ ആരാധന കൊണ്ട് നടക്കുന്നയാളാണ് അനു. അദ്ദേഹത്തിനൊപ്പം പല സിനിമകളിലും താരസുന്ദരി അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ മോഹന്‍ലാലിന്‍റെ ട്വല്‍ത്ത് മാന്‍ എന്ന സിനിമയിലും പ്രധാനപ്പെട്ട ഒരു കഥാപാത്രം അനു സിത്താര അവതരിപ്പിച്ചു. സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലൂടെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. കൂടെ അഭിനയിച്ച താരങ്ങളെ ക്കുറിച്ചും അവര്‍ക്കൊപ്പം ഉണ്ടായ, എന്നാല്‍ അധികമാര്‍ക്കും അറിയാത്ത ഒരു സംഭവത്തെ കുറിച്ചുമെല്ലാം അനു സിത്താര വെളിപ്പെടുത്തി. മമ്മൂക്കയെക്കുറിച്ച് പറയുകയാണെങ്കില്‍ ചെന്നൈയില്‍ വച്ച് പേരന്‍പ് എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് ആദ്യമായി മമ്മൂക്കയെ കണ്ടതെന്ന് അനു പറയുന്നു. കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയുടെ പിന്നാമ്പുറ കഥയാണ് അനു വെളിപ്പെടുത്തിയത്. ചിത്രത്തില്‍ മമ്മൂക്കയുടെ കൂടെ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ആ സീനിലുള്ള എല്ലാവരെയും വിളിച്ച് നമുക്ക് പ്രാക്ടീസ് ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞു. എനിക്കത്…

Read More

ബിഹാറിൽ ജാതി സെൻസസ്; രണ്ടും കല്പിച്ച് നിതീഷ്; സെൻസസ് ബിജെപിയെ വെട്ടിലാക്കുന്നത് ആ ഒറ്റകാരണം കൊണ്ട്

നിയാസ് മുസ്തഫകയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ. ഇതാണ് ബിഹാറിൽ ബിജെപിയുടെ അവസ്ഥ.സംസ്ഥാനത്ത് ജാതി സെൻസസ് നടത്താനുള്ള നീക്കവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ മുന്നോട്ട് പോകുന്പോൾ ശരിക്കും വെട്ടിലായത് ബിജെപി ആണ്. കാരണം ജാതി സെൻസസ് എന്നത് ബിജെപിക്ക് അത്ര ദഹിക്കുന്ന ഒന്നല്ല.നിതീഷ് കുമാറിന്‍റ ജെഡിയുവുമായി ബിജെപി അധികാരം പങ്കിടുന്പോൾ തന്നെ നിതീഷ് കുമാറിനെ ഈ ഉദ്യമത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ഒന്നും ചെയ്യാൻ ബിജെപിക്ക് കഴിയുന്നുമില്ല. ഇതിന്‍റെ പ്രധാന കാരണം പ്രതിപക്ഷമായ ആർജെഡി ജാതി സെൻസസിനെ അനുകൂലിക്കുന്നു എന്നതു തന്നെ.സംസ്ഥാനത്ത് ജാതി സെൻസസ് നടപ്പിലാക്കുമെന്നും ഇതിനായി സർവകക്ഷിയോഗം ഉടൻ വിളിച്ചുചേർക്കുമെന്നും ഇതിനുശേഷം സെൻസസ് നടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് നിതീഷ് കുമാർ പറയുന്നത്. ഇതോടെ സർവകക്ഷിയോഗത്തിൽ സെൻസസിനെതിരേ എന്തു നിലപാട് സ്വീകരിക്കണമെന്ന കാര്യത്തിൽ ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വം ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പിണക്കത്തിലേക്ക്നിലവിലെ സാഹചര്യത്തിൽ ബിജെപി സെൻസസിനെ എതിർത്താൽ അത്…

Read More

ഹൃദയഭേദകം; സ്കൂളിന് നേരെ യുവാവിന്‍റെ വെടിവയ്പ്: കുട്ടികൾ അടക്കം 22പേർ കൊല്ലപ്പെട്ടു; മുത്തശ്ശിയെ വെടിവെച്ച് കൊന്നശേഷമായിരുന്നു ആക്രമണം

ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്സാസിലുള്ള സ്കൂളിൽ 18കാരൻ നടത്തിയ വെടിവയ്പ്പിൽ മരണം 22 ആയി.19 വിദ്യാർഥികളും രണ്ട് ടീച്ച ർമാരുമുൾപ്പെടെ 22 പേരാണ് കൊല്ലപ്പെട്ടതെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉവാൾഡെയിലെ റോബ് എലിമെന്‍ററി സ്കൂളിൽ ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. 18കാരൻ കൈത്തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്. രണ്ട് വിദ്യാർഥികൾ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി ടെക്സാസ് ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു.അമേരിക്കൻ പൗരനായ സാൽവദോർ റെമോസ് എന്നയാളാണ് വെടിവയ്പ്പ് നടത്തിയത്. ഇയാളെ പോലീസ് വെടിവച്ചു കൊന്നു. സ്വന്തം മുത്തശ്ശിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഇയാൾ സ്കൂളിൽ വെടിവയ്പ്പ് നടത്താനെത്തിയത്. രാജ്യത്തെ നടുക്കിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കൻ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ വൈറ്റ് ഹൗസ് നിർദ്ദേശം നൽകി. പ്രസിഡന്‍റ് ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്തു. അമേരിക്കയിലെ തോക്ക് ലോബിക്കെതിരേ ജോ ബൈ ഡൻ…

Read More

ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? രാത്രിയിൽ ഓട്ടോയിൽ സഞ്ചരിച്ച നടി അർച്ചനാ കവിക്ക് പോലീസിൽനിന്ന് മോശം പെരുമാറ്റം; അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി പോലീസ്

കൊച്ചി: പോലീസിൽനിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന നടി അർച്ചനാ കവിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മീഷണർ ഇന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറും. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. മോശം പെരുമാറ്റം സംഭവിച്ചിട്ടില്ലെന്നും വാഹന പരിശോധനയുടെ ഭാഗമായുള്ള കാര്യങ്ങൾ മാത്രമാണ് നടന്നതെന്നുമാണ് ഉദ്യോഗസ്ഥരുടെ മൊഴി. സംഭവദിവസം നടി സഞ്ചരിച്ചിരുന്ന ഓട്ടോ ഡ്രൈവറുടെ മൊഴി പോലീസ് രേഖപ്പെടുത്തും. നടി പരാതി നൽകിയില്ലെങ്കിലും പോലീസ് സ്വമേധയാ അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം കുടുംബത്തിനും സുഹൃത്തിനുമൊപ്പം രാത്രിയിൽ ഓട്ടോയിൽ ഫോർട്ടുകൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ പോലീസിൽനിന്ന് മോശം അനുഭവമുണ്ടായതായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് നടി വ്യക്തമാക്കിയത്. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന തലക്കെട്ടോടെ കേരള പോലീസ്, ഫോർട്ടുകൊച്ചി എന്നീ ഹാഷ് ടാഗുകൾക്കൊപ്പമാണ് നടി കുറിപ്പ് പങ്കുവച്ചത്. ജെസ്നയും ഞാനും…

Read More

അഞ്ചുമാസം മുമ്പുണ്ടായ സംഭവം അവർ മറന്നില്ല;പരീക്ഷ കഴിഞ്ഞിറങ്ങിയ എസ്എഫ്ഐ നേതാക്കൾക്ക് നേരെ ആക്രമണം; പഴയകാര്യം പറഞ്ഞായിരുന്നു മർദനമെന്ന് വിദ്യാർഥികൾ

പയ്യന്നൂര്‍: പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്എഫ്ഐ നേതാക്കളെ നാലംഗ സംഘം തടഞ്ഞു വച്ച് മർദിച്ചു. പയ്യന്നൂര്‍ നാഷണല്‍ കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ ഏരിയ കമ്മിറ്റിയംഗവുമായ തെക്കേ മമ്പലത്തെ കെ.അശ്വിന്‍ (20),മുന്‍ യൂണിറ്റ് പ്രസിഡന്‍റ് കവ്വായിയിലെ സി.ജിബിന്‍(20)എന്നിവരെയാണ് ആക്രമിച്ചത്. പരിക്കേറ്റ ഇരുവരും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം നാലേകാലോടെയാണ് പരിയാരം കാരക്കുണ്ടിൽ വച്ചായിരുന്നു അക്രമം. കാരക്കുണ്ട് എംഎം നോളഡ്ജ് കോളജിൽ പരീക്ഷ എഴുതി മടങ്ങി വരുന്പോൾ മരക്കഷ്ണങ്ങളും കല്ലുകളുമായെത്തിയ നാലുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്നവര്‍ പറയുന്നു. അഞ്ചുമാസം മുമ്പ് ഉണ്ടായതും പറഞ്ഞ് ഒത്തു തീർപ്പിലായതുമായ വിഷയം ഉന്നയിച്ചായിരുന്നു കണ്ടാലറിയാവുന്ന രണ്ടു പേരുൾപ്പെടുന്ന നാലംഗ സംഘം മർദിച്ചതെന്ന് ഇരുവരും പറഞ്ഞു. ഇവരുടെ സഹപാഠികളായ വിഷ്ണു, നോയൽ എന്നിവർക്കും മർദനമേറ്റിരുന്നു ഇവർ പെരിങ്ങോം പിഎച്ച്സിയിൽ ചികിത്സ തേടി. അക്രമത്തിലൂടെ എസ്എഫ്ഐയെ ഇല്ലാതാക്കാനുള്ള നീക്കത്തെ വിദ്യാർഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്ന്…

Read More

മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ദുരുപയോഗം ചെയ്തു ! യുപിയില്‍ 15കാരന് ശിക്ഷയായി വിധിച്ചത് ഗോശാല വൃത്തിയാക്കല്‍…

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം മോര്‍ഫ് ചെയ്ത് സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിച്ച 15 വയസ്സുകാരന് കൗതുകകരമായ ശിക്ഷ വിധിച്ച് ജുവനൈല്‍ജസ്റ്റിസ് ബോര്‍ഡ്. 15 ദിവസം ഗോശാലയില്‍ ജോലിചെയ്യാനും 15 ദിവസം പൊതുസ്ഥലം വൃത്തിയാക്കാനുമാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ശിക്ഷയായി ഉത്തരവിട്ടിരിക്കുന്നത്. ഇതുകൂടാതെ 10,000 രൂപ പിഴയടക്കാനും ബോര്‍ഡ് ഉത്തരവിട്ടു. മൊറാദാബാദിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് 15 വയസ്സുകാരനെതിരെ നടപടിയെടുത്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രകോപനപരമായ സന്ദേശത്തോടുകൂടി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രസിഡന്റ് അഞ്ജല്‍ അദാന, അംഗങ്ങളായ പ്രമീള ഗുപ്ത, അരവിന്ദ് കുമാര്‍ ഗുപ്ത എന്നിവരാണ് കേസ് പരിഗണിച്ച് ശിക്ഷ വിധിച്ചത്. കുട്ടിയുടെ പ്രായവും ആദ്യ കേസാണെന്ന പരിഗണനയും വെച്ചാണ് ചെറിയ ശിക്ഷ നല്‍കിയതെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അറിയിച്ചു. കുട്ടിക്കെതിരെ ഐപിസി സെക്ഷന്‍ 505 ഐടി ആക്ട് സെക്ഷന്‍…

Read More

നടി അര്‍ച്ചന കവിയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയിട്ടില്ല ! ആരോപണം നിഷേധിച്ച് പോലീസ് ഉദ്യോഗസ്ഥന്‍…

പോലീസുകാരന്‍ അപമര്യാദയായി പെരുമാറിയെന്ന നടി അര്‍ച്ചന കവിയുടെ ആരോപണം നിഷേധിച്ച് ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍. അര്‍ച്ചനയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയിട്ടില്ലെന്നു പോലീസുകാരന്‍ പറഞ്ഞു. പട്രോളിങ്ങിന്റെ ഭാഗമായി വിവരം ശേഖരിച്ചതാണെന്നുമാണ് ഇയാളുടെ ന്യായീകരണം. അതേസമയം, പൊലീസുകാരനെതിരേ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. പോലീസുകാരന്റെ ചോദ്യം പരുഷമായിരുന്നുവെന്നും ചോദ്യങ്ങള്‍ ചോദിച്ച രീതി ശരിയല്ലെന്നും അര്‍ച്ചന കവി പറഞ്ഞു. ഓട്ടോയില്‍ സ്ത്രീകള്‍ മാത്രമായി രാത്രി യാത്ര നടത്തുന്നതിനിടെ കൊച്ചിയില്‍ പോലീസുകാരില്‍നിന്ന് ദുരനുഭവം ഉണ്ടായെന്ന് നടി സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സുഹൃത്തിനും കുടുംബത്തിനും ഒപ്പം വീട്ടിലേക്കു മടങ്ങുമ്പോള്‍ തടഞ്ഞുനിര്‍ത്തിയ പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും വീട്ടിലേക്കു പോവുകയാണെന്നു പറഞ്ഞപ്പോള്‍, എന്തിനാണു വീട്ടിലേക്കു പോകുന്നത് എന്നായിരുന്നു പോലീസുകാര്‍ ചോദിച്ചതെന്നും കേരള പോലീസ്, ഫോര്‍ട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളില്‍ പങ്കുവച്ച പോസ്റ്റില്‍ അര്‍ച്ചന പറയുന്നു.

Read More

ബംഗളൂരുവിൽ  നിന്ന് എം ഡിഎംഎയുമായെത്തിയ  ദമ്പതികൾ പുലർച്ചെ കായംകുളത്ത് പിടിയിൽ

കായംകുളം: മാരക മയക്കുമരുന്നായ എം ഡി എം എ യുമായി ദമ്പതികൾ പിടിയിൽ.ബംഗളൂരുവിൽ നിന്നു ബസിൽ കായംകുളത്ത്‌ ഇറങ്ങിയ മുതുകുളം സ്വദേശികളായ ദമ്പതികളാണ് കായംകുളം പോലീസിന്‍റെ പിടിയിലായത്. ഇന്നു പുലർച്ചെ അഞ്ചു മണിയോടെ ദേശീയ പാതയിൽ കെഎസ്ആർ ടി സി ബസ് സ്റ്റാന്‍റിന്‌ തെക്ക് വശത്തുനിന്നുമാണ് 70 ഗ്രാം മയക്കുമരുന്ന് പിടിച്ചത്. മുതുകുളം സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവരാണ് പിടിയിൽ ആയത്. എസ് പിയുടെ സ്പെഷൽ സ്കോടായ ഡാൻസാഫിന്‍റെ നേതൃത്വത്തിലാണ് എം ഡി എം എ പിടികൂടിയത്.

Read More

ലൈംഗികബന്ധത്തിലേര്‍പ്പെട്ടത് ഉഭയസമ്മതപ്രകാരം ! നടി സഹകരിച്ചത് അവസരം ലഭിക്കാന്‍; തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് വിജയ്ബാബു…

യുവനടിയെ ബലാല്‍സംഗത്തിനിരയാക്കിയെന്ന കേസില്‍ കോടതിയില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കി നടനും നിര്‍മാതാവുമായ വിജയ് ബാബു. പരാതിക്കാരിയായ നടി അയച്ച ചിത്രങ്ങളും സന്ദേശങ്ങളുമാണ് നടന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2018 മുതല്‍ പരാതിക്കാരിയെ അറിയാമെന്നും ഉഭയസമ്മത പ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും വിജയ് ബാബു കോടതിയെ അറിയിച്ചു. സിനിമയില്‍ അവസരത്തിന് വേണ്ടി നടി നിരന്തരം തന്നെ ബന്ധപ്പെട്ടിരുന്നു. പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. പീഡനം നടന്നുവെന്ന് പറയുന്ന തീയതിക്ക് ശേഷവും തന്റെ ഭാര്യയുമായി നടി സംസാരിച്ചതിന്റെ സിസി ടിവി ദൃശ്യങ്ങളുണ്ട്. ഏപ്രില്‍ 14ന് നടി മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റില്‍ വരികയും അവിടെ വെച്ച് പുതിയ ചിത്രത്തിലെ നായികയോട് ദേഷ്യപ്പെടുകയും ചെയ്തതായും കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമയില്‍ അവസരങ്ങള്‍ തേടിയാണ് യുവനടി താനുമായി ബന്ധം സ്ഥാപിച്ചതെന്നും. എന്നാല്‍ ഇപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണെന്നും വിജയ് ബാബുവിന്റെ ഹര്‍ജിയില്‍ പറയുന്നു.…

Read More