What Is a Cryptocurrency Bull Trap & How to Avoid it?

Content Emotions Behind the Pattern What is shorting a stock example? What does a bull trap mean in the crypto market? Breakout Points, Resistance Levels, and Other Technical Indicators The downward trend then reverses back upward, “trapping” the unsuspecting bear into a losing position. What causes a bear trap is not just the downward price movement but a drop in price below a key support level. The bearish investor or trader expects a break downward through a resistance level to be followed by further downward movement. Thus, they are “trapped”…

Read More

അന്നു മത്സരം… ഇന്നു കരുതൽ…! തുറന്നുപറഞ്ഞ് പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര, കത്രീന കെയ്ഫ്, ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഫര്‍ഹാന്‍ അക്തര്‍ ഒരുക്കുന്ന ചിത്രമാണ് ജീ ലെ സാറാ. ബോളിവുഡിലെ മുന്‍നിര നായികമാര്‍ ഒന്നിച്ച് ഒരു സ്‌ക്രീനില്‍ എത്തുന്ന ആവേശത്തിലാണ് ബോളിവുഡ് ആരാധകർ. എന്നാൽ മുൻകാലങ്ങളിൽ ഇങ്ങനെ ആയിരുന്നില്ല കെട്ടോ. ഒരു ചിത്രത്തിൽ രണ്ടു നായികമാർ വന്നാൽ തന്‍റെ കഥാപാത്രത്തിനു പ്രാധാന്യം കുറഞ്ഞുപോയി എന്നു പറഞ്ഞു പരസ്പരം കലഹിക്കുകയും ഒടുവിൽ ആരെങ്കിലുമൊരാൾ പിന്മാറുന്നതും പതിവായിരുന്നു. എന്നാലിന്നു കഥ മാറിയിരിക്കുന്നു. ജീ ലെ സാറാ എന്ന ചിത്രത്തെക്കുറിച്ചും കാസ്റ്റിംഗിനെ കുറിച്ചതും തുറന്നു പറയുകയാണ് പ്രിയ ചോപ്ര ജോനാസ്. 2000 കാലഘട്ടങ്ങളില്‍ നിന്ന് ഇന്നത്തെ സിനിമാ ലോകം ഏറെ മാറിയെന്നും അന്ന് നായികമാര്‍ തമ്മില്‍ മത്സരമാണ് എങ്കില്‍ ഇന്ന് പരസ്പരം താങ്ങായും പിന്തുണ നല്‍കിയും നില്‍ക്കുന്നവരാണ് പുതിയ നായികമാർ എന്നാണു പ്രിയങ്ക പറയുന്നത്. ഒരേ സിനിമയില്‍ മൂന്നു…

Read More

കൊല്ലത്ത് വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു ! ചെറുമകന്‍ പിടിയില്‍…

കൊല്ലത്ത് വയോധികയെ ആക്രമിച്ച സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ചെറുമകന്‍ അറസ്റ്റില്‍. 23 കാരനായ അനിമോന്‍ ആണ് അറസ്റ്റിലായത്. കല്ലുവാതുക്കല്‍ സ്വദേശി 86 കാരിയായ ത്രേസ്യാമ്മ മേരിയുടെ മാലയാണ് അനിമോന്‍ കവര്‍ന്നത്. ത്രേസ്യാമ്മയുമായി പിടിവലിയുണ്ടാകുകയും അവരെ ഉപദ്രവിക്കുകയും ചെയ്താണ് ഇയാള്‍ മാല കവര്‍ന്നത്.മെയ് 27ന് ഉച്ചയോടെയാണ് സംഭവം. രണ്ട് പവന്റെ സ്വര്‍ണ്ണമാലയാണ് ത്രേസ്യാമ്മയില്‍ നിന്ന് അനിമോന്‍ തട്ടിപ്പറിച്ചെടുത്തത്. ആക്രമണത്തില്‍ പരിക്കേറ്റ വയോധികയെ കൊട്ടാരക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജോസഫ് ലിയോണ്‍, എസ്‌ഐ കെ എസ് ദീപു, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

രക്തദാനം നടക്കുന്നില്ല: ബ്ലഡ് ബാങ്കുകൾ കാലിയായിത്തുടങ്ങി; രക്തത്തിനുവേണ്ടി നെട്ടോട്ടം

പാലാ: ബ്ലഡ് ബാങ്കിൽ രക്തം സ്റ്റോക്ക് ഇല്ല, രക്തദാതാക്കളെ തെരഞ്ഞുള്ള നെട്ടോട്ടം തുടരുന്നു. ബ്ലഡ് ബാങ്കുകൾ മിക്കവയും കാലിയായി തുടങ്ങി. ആവശ്യത്തിനു രക്തം നൽകാൻ കഴിയാതെ പ്രയാസപ്പെടുന്നുവെന്നു പാലാ ബ്ലഡ് ഫോറം ഭാരവാഹികൾ വ്യക്തമാക്കുന്നു. എല്ലാ ആശുപത്രികളിലെയും സ്ഥിതി ഇതു തന്നെയാണ്. കോവിഡ് വ്യാപനത്തിനു ശേഷം രക്തദാനത്തിന് ആളുകൾ പൊതുവേ തയാറാകുന്നില്ല എന്നതാണ് പ്രശ്നം.അപകട കേസുകളിലെയും ബൈപ്പാസ് സർജറിപോലെ കൂടുതൽ രക്തം ആവശ്യമായി വരുന്ന സർജറികൾക്കു വിധേയരാകേണ്ട കേസുകളിലെയും രോഗികളുടെ ബന്ധുക്കൾ രക്തത്തിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയാണുള്ളത്. രക്തം ആവശ്യമുള്ള രോഗിക്ക് എത്രയും പെട്ടെന്നു രക്തം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പത്തു വർഷങ്ങൾക്കു മുന്പ് ജനമൈത്രി പോലീസിന്‍റെ നേതൃത്വത്തിൽ ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ സന്നദ്ധ രക്തദാന സമിതി, കേരളാ സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോൾ സൊസൈറ്റി, കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ചതാണ് പാലാ…

Read More

ഞങ്ങളുടെ ചിത്രം അവാര്‍ഡിന് മത്സരിച്ചിരുന്ന വിവരം സത്യത്തില്‍ ഞാന്‍ അറിഞ്ഞിരുന്നില്ല! എന്‍റെ ചാച്ചന് ഒരു പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; ദുര്‍ഗ കൃഷ്ണ പറയുന്നു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. പുരസ്‌കാരം കിട്ടിയ സിനിമകളും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും നൂറു ശതമാനം അര്‍ഹതയുള്ളവര്‍ തന്നെയാണ്. ഉടല്‍ എന്ന ഞങ്ങളുടെ ചിത്രം അവാര്‍ഡിന് മത്സരിച്ചിരുന്ന വിവരം സത്യത്തില്‍ ഞാന്‍ അറിഞ്ഞിരുന്നില്ല. അതിനാല്‍ പ്രതീക്ഷകളുടെ അമിതഭാരം ഉണ്ടായിരുന്നില്ല. പക്ഷെ എന്‍റെ ചാച്ചന് (ഇന്ദ്രന്‍സ് ചേട്ടന്) ഒരു പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് കിട്ടാത്തതില്‍ സ്വാഭാവികമായും നിരാശയുണ്ട്. അതിന്‍റെ കാര്യകാരണങ്ങളിലേക്ക് കടക്കുന്നില്ല, എനിക്ക് അറിയില്ല. മറ്റു ചിത്രങ്ങളെ പോലെ ഹോം ഒരു നല്ല ചിത്രമായിരുന്നു. ഞങ്ങളുടെ ഉടലും. രണ്ടിലും ഇന്ദ്രന്‍സ് ചേട്ടന്‍റെ അസാമാന്യ പ്രകടനവും ആയിരുന്നു. ഈ ചിത്രങ്ങളുടെ വിജയം തന്നെയാണ് ശരിക്കുമുള്ള പുരസ്‌കാരം. -ദുര്‍ഗ കൃഷ്ണ

Read More

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടു തവണ തുറന്നു ! നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷന്‍…

നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടുതവണ തുറക്കപ്പെട്ടെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. മാത്രമല്ല ഇക്കാര്യം സ്ഥിരീകരിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലടക്കം തുടര്‍നടപടികളുണ്ടാകും. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം, അതിജീവിതയ്‌ക്കൊപ്പമാണെന്ന വാദം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു. അവര്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ല. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യത്തിലും സര്‍ക്കാരിന് അനുകൂല നിലപാടാണെന്നും അതിജീവിത നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ മറുപടി നല്‍കി.

Read More

സംസ്ഥാന യോഗ ഒളിന്പ്യാഡിൽ സ്വർണ മെഡൽ; രേവതിയുടെ വിജയത്തിനു സ്വർണത്തിളക്കം

എരുമേലി: രേവതിയുടെ വിജയത്തിനു സ്വർണത്തിളക്കം. നാടിനും കൂലിപ്പണിക്കാരായ മാതാപിതാക്കൾക്കും അഭിമാനം നിറച്ച് യോഗയിൽ രണ്ടാമതും സ്വർണ മെഡൽനേടി മിന്നുന്ന വിജയമാണ് രേവതി നേടിയിരിക്കുന്നത്. എരുമേലി വെണ്‍കുറിഞ്ഞി എസ്എൻഡിപി ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ് മണിപ്പുഴ ചെന്പകപ്പാറ കൊച്ചുതുണ്ടിയിൽ രാജേഷ്-രാജി ദന്പതികളുടെ മകളാണു രേവതി. 2019-ൽ ദില്ലിയിൽ നടന്ന ദേശീയ യോഗ ഒളിന്പ്യാഡിൽ രേവതിക്കു ദേശീയ തലത്തിൽ ആദ്യ സ്വർണ മെഡൽ ലഭിച്ചു. ഇക്കഴിഞ്ഞ 30നു തിരുവനന്തപുരത്ത് നടന്ന സംസ്ഥാന യോഗ ഒളിന്പ്യാഡിലാണ് രേവതി വീണ്ടും ഒന്നാം സ്ഥാനം നേടിയത്. കേരളത്തിലെ 14 ജില്ലകളിൽ നിന്നു 16 അംഗ ടീമുകളായാണ് മത്സരാർഥികൾ ഇക്കഴിഞ്ഞ 30ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന യോഗ ഒളിന്പ്യാഡിൽ പങ്കെടുത്തത്. ഇവരിൽ രേവതി ഉൾപ്പടെയുള്ള വിജയികൾക്ക് ഇനി 22നു ഡൽഹിയിൽ നടക്കുന്ന ദേശീയ യോഗ ഒളിന്പ്യാഡിൽ പങ്കെടുക്കാം. യോഗയിലുള്ള കഠിനപരിശ്രമമാണ് സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ…

Read More

  സുരക്ഷയാണ് പ്രധാനം..! സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽ പി സ്കൂളിൽ ഒന്നാം  ക്ലാസിലേക്ക് പ്രവേശനം നേടിയ ഒറ്റ പ്രസവത്തിലെ കുട്ടികളായ ഫെലീഷ ഷിബു , ഫിയോന ഷിബു , ഫെനിക്സ് ഷിബു എന്നിവർ മാസ്ക് ശരിയായി ധരിക്കാൻ പരസ്പരം സഹായിക്കുന്നു. – അനിൽ ഭാസ്കർ ………………………………………………………………………………………………………………………………………………………………………………………………………………   അക്ഷരമുറ്റത്തെ ആഘോഷം… കളിചിരികൾക്കു വിരാമമിട്ട് കുരുന്നുകൾ അറിവിന്‍റെ പുതിയ ചക്രവാളങ്ങൾ തേടി സ്കൂളുകളിലെത്തി. പുതിയ അധ്യായന വർഷം പഠനോത്സവമാക്കി മാറ്റുകയാണ് വിദ്യാർഥികളും അധ്യാപകരും ഒത്തുചേർന്ന്. ഭരണങ്ങാനം സെന്‍റ് ലിറ്റിൽ ത്രേസ്യാസ് എൽപി സ്കൂളിലെ പ്രവേശനോത്സവത്തിൽ നിന്ന്. – അനൂപ് ടോം

Read More

അച്ഛന്‍ ഉദ്ദേശിച്ചത് ലീനയെന്നായിരുന്നുവെങ്കിലും അമ്മ അത് ലെനയെന്നാക്കി! സിനിമയില്‍ നിന്ന് ലഭിച്ചത് കുറെ വാഗ്ദാനങ്ങളും വണ്ടിച്ചെക്കുകളും; മനസുതുറന്ന് ലെന 

അച്ഛന്‍ മോഹന്‍ കുമാര്‍ നോര്‍ത്ത് ഈസ്റ്റില്‍ എസ്ബിഐയിലെ ഉദ്യോഗസ്ഥനായിരുന്നു. ഞാന്‍ ജനിച്ചപ്പോള്‍ കുഞ്ഞിന് ലീന എന്ന് പേരിടണമെന്നു കാണിച്ച് അച്ഛന്‍ അമ്മ ടീനയ്ക്ക് കത്തെഴുതി. കത്തില്‍ lena എന്നാണ് എഴുതിയിരുന്നത്. അച്ഛന്‍ ഉദ്ദേശിച്ചത് ലീനയെന്നായിരുന്നുവെങ്കിലും അമ്മ അത് ലെനയെന്നാക്കിയെന്ന് താരം പറയുന്നു. ഷില്ലോംഗിലെ കോണ്‍വെന്‍റ് സ്‌കൂളിലായിരുന്നു ഏറെ നാള്‍ ഞാന്‍ പഠിച്ചത്. തൃശൂര്‍ വിദ്യാനികേതനില്‍ പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത് സ്‌കൂളിലെ തിയേറ്റര്‍ ഗ്രൂപ്പില്‍ അംഗമായിരുന്നു. ജയരാജ് സാറിന്‍റെ സ്‌നേഹത്തിലേക്ക് ക്ഷണം ലഭിച്ചത് അപ്പോഴാണ്. പിന്നീട് നിരവധി വേഷങ്ങള്‍ തേടിയെത്തുകയുണ്ടായി. കരുണം, ഇന്ദ്രിയം, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, വര്‍ണക്കാഴ്ചകള്‍, ഒരു ചെറുപുഞ്ചിരി, രണ്ടാം ഭാവം അങ്ങനെയങ്ങനെ സിനിമയില്‍ നിന്ന് ലഭിച്ചത് കുറെ വാഗ്ദാനങ്ങളും വണ്ടിച്ചെക്കുകളുമാണ്. സിനിമ വിജയിച്ചാല്‍ പണം തരാമെന്ന് ചിലര്‍ പറയും. അന്ന് ഞാന്‍ അഭിനയം ഒരു കരിയറായി എടുത്തിരുന്നില്ലാത്തിനാല്‍ അതൊക്കെ നിസംഗതയോടെയേ കണ്ടൂള്ളൂ. കാലിക്കറ്റ്…

Read More

മൂസേവാലയുടെ കൊലപാതകം അറസ്റ്റിലായത് മയക്കുമരുന്ന് വ്യാപാരി; മൂസേവാലയുടെ ആരാധകൻ ജീവനൊടുക്കാൻ ശ്രമിച്ചു

ന്യൂഡൽഹി: പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മയക്കുമരുന്ന് വ്യാപാരിയായ മൻപ്രീത് സിംഗ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിൽനിന്നാണ് മൻപ്രീത് ഉൾപ്പെടെ ആറ് പേരെ പഞ്ചാബ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഉത്തരാഖണ്ഡിൽ ഹേംകുണ്ഡ് സാഹിബി തീർഥാടകർക്കിടയിൽ ഒളിച്ചു കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഉത്തരാഖണ്ഡ്-പഞ്ചാബ് പോലീസിന്‍റെ സംയുക്തസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു.മൻപ്രീത് മറ്റ് കേസുകളിലും പ്രതിയാണ്. ആയുധം കൈയിൽവയ്ക്കൽ, കൊലപാതകശ്രമം, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങൾക്ക് ഇയാൾ മുമ്പ് അറസ്റ്റിലായിട്ടുണ്ട്. സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത ലോറൻസ് ബിഷ്ണോയി സംഘത്തിൽപ്പെട്ടയാളാണ് മൻപ്രീത്. മൂസേവാലയുടെ കൊ ലപാതകത്തിന്‍റെ ഉത്തരവാദിത്തം കാനഡയിൽ നിന്നുള്ള അധോലോക സംഘം ഗോൾഡി ബ്രാർ ഏറ്റെടുത്തിട്ടുണ്ട്. സംഘാംഗം സമൂഹമാധ്യമം വഴിയാണ് ഇ ക്കാര്യമറിയിച്ചത്.…

Read More