നങ്ങേലി തുടക്കക്കാരിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച കഥാപാത്രം; സിനിമ കണ്ടുകഴിഞ്ഞ് എല്ലാവരും പറഞ്ഞ കാര്യം തുറന്ന് പറഞ്ഞ് കയാദു ലോഹർ

ഏതൊരു താരവും കൊതിക്കുന്ന കഥാപാത്രമാണ് പത്തൊന്പതാം നൂറ്റാണ്ടിലെ നങ്ങേലിയെന്നും എന്നെപ്പോലൊരു തുടക്കക്കാരിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല കഥാപാത്രമാണിതെന്നും കന്നഡ താരം കയാദു ലോഹർ. ഒരഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. നങ്ങേലി എന്ന സ്ത്രീ യഥാർഥത്തിൽ ജീവിച്ചിരുന്നോ എന്ന കാര്യത്തിൽ ചരിത്രകാരന്മാർക്ക് അഭിപ്രായൈ‌ക്യമില്ലെങ്കിലും വിനയന്‍റെ പത്തൊൻപതാം നൂറ്റാണ്ടിലെ നങ്ങേലി പ്രേക്ഷകർക്ക് ഉജ്വലമായ ഒരനുഭവമാണെന്നാണ് വിലയിരുത്തൽ. ഒരു കന്നഡ സിനിമ മാത്രം ചെയ്തു പരിചയമുള്ള കയാദു അതിശക്തയായ നങ്ങേലിയായി മാറുന്ന കാഴ്ചയാണ് സിനിമയിൽ കണ്ടത്. കയാദുവിന്‍റെ വാക്കുകൾ ഇങ്ങനെ… നങ്ങേലിയെക്കുറിച്ചുള്ള സംവിധായകൻ വിനയന്‍റെ സങ്കൽപത്തെ പൂർണതയിലെത്തിക്കാൻ മാത്രമാണ് ഞാൻ ശ്രമിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ സെറ്റ് എനിക്കൊരു പരിശീലനക്കളരിയായിരുന്നു. മലയാളികളുടെ സ്നേഹം കണ്ടു മനസ് നിറഞ്ഞു. കൂടുതൽ സിനിമകൾ മലയാളത്തിൽ ചെയ്യാൻ ആഗ്രഹമുണ്ട്. ആദ്യത്തെ മലയാളം സിനിമയിൽ ആരും കൊതിക്കുന്ന കഥാപാത്രമാണിത്. ഞാൻ കേരളത്തിൽ വന്നശേഷമുള്ള ആദ്യത്തെ അഞ്ചു പത്തു…

Read More

കോഴ വാങ്ങി പാർട്ടിയെ ഒറ്റുകൊടുത്തവൻ… കെസി വേണുഗോപാലിന്‍റെ അളിയൻ എം.പി ഉണ്ണികൃഷ്ണനെതിരേ  പഴയങ്ങാടിയിൽ വ്യാപക പോസ്റ്റർ

പഴയങ്ങാടി: പഴയങ്ങാടി അർബൻ ബാങ്കിൽ 30 ലക്ഷം കോഴ വാങ്ങി സിപിഎം പ്രവർത്തകന് നിയമനം നൽകിയ എംപി ഉണ്ണികൃഷ്ണനെ വീണ്ടും കെപിസിസി മെമ്പറായി തെരഞ്ഞെടുത്തുവെന്നാരോപിച്ച് പഴയങ്ങാടിയിൽ വ്യപകമായി പോസ്റ്റർ. പിന്നിൽ യൂത്ത് കോൺഗ്രസെന്ന് സൂചന. കെപിസിസി നിർവാഹക സമിതിയിൽ കല്യാശേരി നിയോജക മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപെട്ട ഏക അംഗമായ എം.പി. ഉണ്ണിക്കൃഷ്ണന് എതിരെ വെങ്ങര, പഴയങ്ങാടി എന്നീ പ്രദേശങ്ങളിലാണ് വ്യാപക പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. മാടായി മണ്ഡലം കോൺഗ്രസ് കമ്മറ്റി എം.പി. ഉണ്ണിക്കൃഷ്ണന് അഭിവാദ്യം അർപ്പിച്ച് കൊണ്ട് സ്ഥാപിച്ച ഫ്ലെക്സ് ബോർഡിന് താഴെയാണ് പ്രതിഷേധ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഫ്ലക്സും നശിപ്പിച്ചിട്ടുണ്ട്. ലക്ഷങ്ങൾ കോഴ വാങ്ങി പാർട്ടിയെ നശിപ്പിച്ചവൻ കെപിസിസി ലിസ്റ്റിൽ ലക്ഷങ്ങൾ കോഴ വാങ്ങി പാർട്ടിയെ ഒറ്റികൊടുത്തവൻ കെപിസിസി ലിസ്റ്റിൽ എന്നിങ്ങനെയാണ് പോസ്റ്ററുകൾ. പഴയങ്ങാടി അർബൻ ബാങ്കിൽ 30 ലക്ഷം കോഴ വാങ്ങി സിപിഎം പ്രവർത്തകന് നിയമനം നൽകിയെന്ന്…

Read More

ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ച് പൗരുഷം ഉള്ളയാള്‍ ലാലേട്ടന്‍ ! ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകള്‍ വൈറല്‍…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. നിവിന്‍ പോളിയുടെ നായിക ആയി ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തില്‍ കൂടിയാണ് നടി മലയാള സിനിമയിലേക്ക് അരങ്ങേറിയത്. പിന്നീട് ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ടോവീനോ തോമസ് ചിത്രത്തിലെ നായികയായി ഐശ്വര്യ മലയാളികളെ ഞെട്ടിച്ചു. താരത്തിന്റെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും യുവാക്കള്‍ക്ക് ഇടയിലും സിനിമാ പ്രേമികള്‍ക്ക് ഇടയിലും ഒരുപോലെ തരംഗമാവുകയും ചെയ്ത ചിത്രം കൂടിയാണ് മായാനദി. വളരെ പെട്ടെന്ന് തന്നെ മായാനദിയിലെ അപര്‍ണ എന്ന കഥാപാത്രം സിനിമ ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഒരുപക്ഷേ താരത്തിന്റെ കരിയറിലെ തന്നെ ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയാത്ത അല്ലെങ്കില്‍ കരിയറില്‍ വഴിത്തിരിവായി എന്ന് പറയാന്‍ കഴിയുന്ന ഒരു കഥാപാത്രം തന്നെയാണ് മായാനദിയിലേത്. അതേസമയം എംബിബിഎസ് പഠനകാലത്ത് അഭിനയ മോഹം തലയ്ക്ക് പിടിച്ച് മോഡലായും പിന്നീട് അവിടെ…

Read More

 ലീഗ് ആരെ തള്ളും?ആരെ കൊള്ളും‍? കുഴപ്പത്തിലാക്കുന്ന പ്രസംഗങ്ങൾ; പരസ്യ പ്രതികരണങ്ങളില്‍ കുടുങ്ങി നേതാക്കള്‍

സ്വന്തം ലേഖകന്‍ കോഴിക്കോട് : കെ.എം. ഷാജിയുടെ വിവാദ പരാമർശങ്ങൾ ചർച്ചചെയ്യാൻ ഇന്ന് ലീഗ് ഉന്നതാധികാരസമിതി യോഗം. പിഎംഎ സലാം, പി.കെ. ഫിറോസ് തുടങ്ങിയവരുടെ പരാമർശങ്ങളും ചർച്ചാവിഷയമാകും. നേതൃത്വത്തിൽ ഒരു വിഭാഗത്തിനെതിരേ പരസ്യ വിമർശനം നടത്തുന്നുവെന്ന വിവാദത്തിൽ ഷാജി ഇന്ന് വിശദീകരണം നല്‍കുമെന്നാണ് അറിയുന്നത്. പാണക്കാടെത്തുന്ന ഷാജിയുമായി സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച്ച നടത്തും. ഷാജിയോട് വിശദീകരണം തേടുമെന്ന് പാർട്ടി അധ്യക്ഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. വിമർശനം ആവർത്തിക്കുന്പോൾഒരു വിഭാഗം നേതാക്കൾക്കെതിരെ നിരന്തരമായി പരസ്യ വിമർശനം നടത്തുന്നുവെന്നാണ് ഷാജിക്കെതിരെ മറുഭാഗത്തിന്‍റെ വാദം. മലപ്പുറത്തെ പ്രവർത്തക സമിതി യോഗത്തിലും ഷാജിക്ക് വിമർശനമുണ്ടായി. ഇതിന് പിന്നാലെ മസ്ക്കത്തിലെ കെഎംസിസി പരിപാടിയിൽ സമാന പരാമർശം ഷാജി ആവർത്തിച്ചതോടെയാണ് വിശദീകരണം തേടുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചത്. ലീഗില്‍ കെ.എം. ഷാജിക്കെതിരേ നീക്കം കടുപ്പിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി പക്ഷം നീങ്ങുകയാണ്. അതേസമയം ഡോ.എം.കെ.മുനീര്‍ എംഎല്‍എയുള്‍പ്പെടെയുള്ളവരുടെ പിന്തുണ കെ.എം.ഷാജിക്കുണ്ട്.…

Read More

പ്രായം എഴുപത് പിന്നിട്ടു;  ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഭക്തരുടെ പ്രിയങ്കരിയായ  പിടിയാന കുസുമത്തിന് ആരോഗ്യപരിശോധന

ചെറുവള്ളി: മുപ്പതുവർഷത്തിലേറെയായി ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഭക്തർക്ക് പ്രിയങ്കരിയായ പിടിയാന കുസുമത്തിന് ദേവസ്വം ബോർഡിന്‍റെ തീരുമാനപ്രകാരം ആരോഗ്യപരിശോധന നടത്തി. 70 വയസിലേറെയായ കുസുമത്തിന് ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാലാണ് ഇന്നലെ പരിശോധന നടത്തിയത്.മണ്ണുത്തി വെറ്ററിനറി കോളജിലെ എച്ച്ഒഡി ഡോ. ശ്യാം കെ. വേണുഗോപാൽ, അസിസ്റ്റന്‍റ് പ്രഫസർ ടി. ജിജിൻ, ദേവസ്വം ബോർഡിന്‍റെ വെറ്ററിനറി സർജനും ഗവൺമെന്‍റ് സീനിയർ വെറ്ററിനറി സർജനുമായ ഡോ. ബിനു ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ദേവസ്വം ഡോക്ടറായ ബിനു ഗോപിനാഥിന്‍റെ ശിപാർശ പ്രകാരമാണ് പരിശോധന നടത്തിയത്.അടുത്തിടെയായി കുസുമത്തിന് നടക്കുന്നതിന് പ്രയാസം അനുഭവപ്പെട്ടിരുന്നു. ദേവസ്വം ബോർഡിന്‍റെ ദേവീക്ഷേത്രങ്ങളിൽ എഴുന്നള്ളത്തുകളിൽ പങ്കെടുത്തിരുന്ന കുസുമത്തിന്‍റെ ദൈനംദിന ചര്യയ്ക്ക് ഇനി നിയന്ത്രണം വേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. അധികദൂരം യാത്ര അനുവദിക്കേണ്ട. ആഹാരത്തിൽ പുല്ല്, ധാന്യം എന്നിങ്ങനെ പെട്ടെന്ന് ദഹിക്കാവുന്നവ ഉൾപ്പെടുത്തും. 1992-ൽ വനംവകുപ്പിൽ നിന്ന് ഭക്തർ വാങ്ങി നടയ്ക്കിരുത്തിയതാണ് കുസുമത്തിനെ. 40 വയസോളമുണ്ടായിരുന്നപ്പോഴാണ്…

Read More

ഹിജാബ് കീറിയെറിഞ്ഞ് കത്തിച്ച് പ്രതിഷേധം ! തെരുവുകളില്‍ ഇരമ്പിയാര്‍ത്ത് വനിതകള്‍; മഹ്‌സയുടെ മരണത്തില്‍ ഇറാന്‍ കത്തുന്നു; വീഡിയോ കാണാം…

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനില്‍ പോലീസ് അറസ്റ്റുചെയ്ത യുവതി മരിച്ചതില്‍ പ്രതിഷേധം രാജ്യത്താകമാനം വ്യാപിക്കുന്നു. ഇറാന്റെ പലഭാഗങ്ങളിലും സ്ത്രീകള്‍ തെരുവിലിറങ്ങി ഹിജാബ് വലിച്ചുകീറുകയും കത്തിക്കുകയും ചെയ്തു. ‘ഏകാധിപതിക്ക് മരണം’ എന്ന മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകള്‍ തെരുവിലിറങ്ങിയത്. ചിലര്‍ മുടിമുറിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇസ്ലാമിക് ഭരണം നിലനില്‍ക്കുന്ന ഇറാനില്‍ സ്ത്രീകള്‍ തല മറയ്ക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. പടിഞ്ഞാറന്‍ പ്രവിശ്യയായ കുര്‍ദിസ്ഥാനില്‍നിന്ന് തലസ്ഥാനമായ ടെഹ്‌റാനിലേക്ക് കുടുംബത്തോടൊപ്പം വരികയായിരുന്ന 22കാരിയായ മഹ്സ അമീനി എന്ന യുവതിയെയാണ് തല ശരിയായി മറച്ചില്ലെന്നപേരില്‍ ചൊവ്വാഴ്ച ഇറാനിയന്‍ മത പോലീസ് അറസ്റ്റുചെയ്തത്. പോലീസ് വാനിനുള്ളില്‍ ഇവരെ മര്‍ദിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍, പോലീസ് ഇതു നിഷേധിച്ചു. അറസ്റ്റുചെയ്ത് മണിക്കൂറുകള്‍കഴിഞ്ഞ് മഹ്സയെ കസ്രയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതമുണ്ടായതിനാല്‍ ആശുപത്രിയിലാക്കി എന്ന പോലീസിന്റെ വാദം ബന്ധുക്കള്‍ തള്ളിക്കളഞ്ഞു. വെള്ളിയാഴ്ച യുവതി മരിച്ചതോടെ രാജ്യമെങ്ങും പ്രതിഷേധം…

Read More

  കടിയുടെ ആദ്യപാഠം… വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സും വാക്‌സിനേഷനും നിര്‍ബന്ധമാക്കി തെരുവുനായ നിയന്ത്രണത്തിന് അധികാരികള്‍ തുടക്കമിടുമ്പോഴും നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും നായകളുടെ വിളയാട്ടം തുടരുകയാണ്.  കോട്ടയം മാര്‍ക്കറ്റ് റോഡില്‍ വിഹരിക്കുന്ന നായയും നായ്ക്കുട്ടിയും. -ദീപിക

Read More

കുഴികളെ പഴി പറഞ്ഞു മടുത്തു… കുണ്ടും കുഴിയും ചാടിയുള്ള യാത്ര അതികഠിനം; ഗ്രാമീണപാതകളിലെ ചില കാഴ്ചകൾ ഇങ്ങനെ…

കോട്ടയം: വഴിയിലെ കുഴികളെ പഴി പറഞ്ഞു മടുത്തിരിക്കുന്നു. ഏറ്റവും ഒടുവിലായി വഴിയിലെ കുഴി ഒരു ജീവൻകൂടി എടുത്തു. അതിരന്പുഴയിൽ കുഴിയിൽ ബൈക്ക് ചാടിയുണ്ടായ അപകടത്തിൽപ്പെട്ട് 45കാരനായ ഗൃഹനാഥനാണ് ജീവൻ നഷ്ടപ്പെട്ടത്. അപകടങ്ങൾ പതിവാകുന്പോഴും നിരത്തുകളിലെ കുഴികളുടെ കാര്യത്തിൽ അധികാരവർഗത്തിനു കണ്ടമട്ടില്ല. സംസ്ഥാന പാതകൾ മുഖം മിനുക്കി നിൽക്കുന്പോൾ ഗ്രാമീണ റോഡുകളുടെ സ്ഥിതിയാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. കഞ്ഞിക്കുഴിയിലെ ദുരിതംകോട്ടയത്തു ഗതാഗതക്കുരുക്കിന്‍റെ ഒരു പ്രധാന കാരണം കഞ്ഞിക്കുഴിയിലെ കുഴികളാണ്. പ്ലാന്‍റേഷൻ, മാവിൻ ചുവട്, ട്രാഫിക് ജംഗ്ഷൻ എന്നിവിടങ്ങളിൽ നിരവധി കുഴികളുണ്ട്. അസംപ്ഷൻ സ്ക്വയറിൽ രൂപപ്പെട്ട വലിയ കുഴി നാട്ടുകാർ ചേർന്ന് അടച്ചതു ദിവസങ്ങൾക്കു മുന്പ്. ഇവിടെ വീണ്ടും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കോട്ടയം റെയിൽവേ സ്റ്റേഷൻ റോഡു പലേടത്തും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇരുചക്രയാത്ര സാഹസികംഇരുചക്ര വാഹനയാത്രികരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. കുഴികൾക്കെതിരേ രാഷ്‌ട്രീയ പാർട്ടികളും രംഗത്തുണ്ട്. കോട്ടയം കഞ്ഞിക്കുഴിയിലെ റോഡിലെ കുഴികളിൽ പൂക്കളമിട്ടാണ്…

Read More

പാമ്പാടിയെ വിറപ്പിച്ച് തെരുവുനായയുടെ വിളയാട്ടം; വീട്ടമ്മയെ കടിച്ചു കുടഞ്ഞപ്പോൾ ഉണ്ടായത് 34 മുറിവുകൾ; ഉറങ്ങിക്കിടന്ന വിദ്യാർഥിക്ക് നേരേയും ആക്രമണം

പാമ്പാടി: ഏഴാം മൈലിൽ കഴിഞ്ഞ ദിവസം നിരവധി പേരെ കടിച്ച തെരുവുനായയ്ക്കു പേവിഷബാധ സ്ഥിരീകരിച്ചു. ഏഴു പേർക്കാണ് നായയുടെ കടിയേറ്റത്. ആക്രമണം നടത്തിയതിനു പിന്നാലെ നായയെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു.പോസ്റ്റുമോര്‍ട്ടത്തിലാണ് നായയ്ക്കു പേ വിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റവർ എല്ലാം തന്നെ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ട്. നായ മൃഗങ്ങളെ കടിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമായിട്ടില്ല. ശനിയാഴ്ച വൈകുന്നേരമാണ് വീട്ടിൽ കിടന്നുറങ്ങിയ സ്‌കൂൾ വിദ്യാർഥിക്ക് അടക്കം ഏഴു പേർക്കു നായയുടെ കടിയേറ്റത്. വയറിലും നെഞ്ചിലും ഉൾപ്പെടെ 34 മുറിവുകളാണ് മിനിട്ടുകൾ മാത്രം നീണ്ട നായ ആക്രമണത്തിൽ നിഷ എന്ന വീട്ടമ്മയ്ക്ക് ഏറ്റത്. വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് നിഷയുടെ അയൽവാസിയായ ഏഴാം ക്ലാസുകാരൻ ഫെബിനു പട്ടിയുടെ കടിയേറ്റത്. ബഹളം കേട്ടെത്തിയ മറ്റ് അഞ്ചു പേർക്കും കടികിട്ടി. പ്രകോപനമില്ലാതെ നായ ആക്രമണം നടത്തിയതു പേവിഷബാധ മൂലമാണെന്നു സംശയം ഉയർന്നിരുന്നു. തെരുവുനായ പാഞ്ഞുവരുന്നതു കണ്ടു വീട്ടിനുള്ളിലേക്ക് ഓടിക്കയറിയ വീട്ടമ്മയെ…

Read More

നിത്യാ മേനോനെ വിട്ട് നിഖില വിമലിന് പിന്നാലെ കൂടി ആറാട്ട് വര്‍ക്കി ! തനിക്ക് നിഖിലയെ ഇഷ്ടമാണെന്നും അവരുടെ അമ്മയോട് ഇക്കാര്യം സംസാരിച്ചുവെന്നും വര്‍ക്കി…

നിത്യാമേനോനുമായുള്ള പ്രണയത്തകര്‍ച്ചയ്ക്കു ശേഷം നടി നിഖില വിമലിനു പിന്നാലെ കൂടി സന്തോഷ് വര്‍ക്കി. നിഖില വിമലിനെ വിവാഹം കഴിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ തനിക്ക് വിവാഹത്തിന് താല്‍പര്യമില്ല എന്ന് നിഖില പറഞ്ഞു എന്നുമാണ് സന്തോഷ് വര്‍ക്കി തന്റെ പുതിയ വീഡിയോയില്‍ പറയുന്നത്. വീഡിയോയില്‍ പറയുന്നത് ഇങ്ങനെ…ഞാന്‍ ഒരു ട്രോള്‍ വീഡിയോ കണ്ടു .എന്നെയും നിഖില വിമലിനെയും വെച്ചിട്ട് ഒരു വീഡിയോ .നിഖില വിമല്‍ കണ്ണൂരുകാരിയാണ് .കമ്യൂണിസ്റ്റുകാരിയാണ് .ഞാനും കമ്യൂണിസ്റ്റുകാരനാണ് . എനിക്ക് നിഖില വിമലിനെ ഇഷ്ടമാണ് .ഒരിക്കല്‍ ഞാന്‍ അവരുടെ അമ്മയോട് ചോദിച്ചതാണ് .മകള്‍ക്ക് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ താല്പര്യം ഇല്ല എന്നാണ് പറഞ്ഞത്. പണ്ടെപ്പോഴോ ഒരു ബ്രേക്ക് അപ്പ് നടന്നതാണ് അതുകൊണ്ട് ഇപ്പോഴേ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ല എന്നാണ് അവര്‍ പറഞ്ഞത്. നല്ല ബോള്‍ഡായ ലേഡി ആണ്. നല്ല…

Read More