സുഹൃത്തിന്റെ 14 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ! ഗര്‍ഭഛിദ്ര ഗുളിക മകനെക്കൊണ്ട് വാങ്ങി നല്‍കി ഭാര്യ

സുഹൃത്തിന്റെ 14കാരിയായ മകളെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരേ ഡല്‍ഹി പോലീസ് കേസെടുത്തു. ഡല്‍ഹി സര്‍ക്കാരിന്റെ വനിതാ ശിശുവികസന വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെയാണ് പോക്‌സോ വകുപ്പ് ചുമത്തി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. പീഡനത്തിനു കൂട്ടുനിന്ന ഇയാളുടെ ഭാര്യയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇപ്പോള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. 2020ല്‍ പിതാവ് മരിച്ചതിനു പിന്നാലെയാണ് കുട്ടിയെ ഉദ്യോഗസ്ഥന്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നത്. 2020നും 2021നും ഇടയില്‍ നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. കുട്ടി ഗര്‍ഭിണിയായപ്പോള്‍ ഈ വിവരം ഭാര്യയെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക മകനെ കൊണ്ടു വാങ്ങിപ്പിക്കുകയും പെണ്‍കുട്ടിക്ക് നല്‍കുകയുമായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. കുട്ടിയുടെ മൊഴി മജിസ്ട്രേട്ടിനു മുന്നില്‍ രേഖപ്പെടുത്തും. സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനെതിരെയുള്ള ആരോപണത്തില്‍ കുടൂതല്‍ അന്വേഷണം നടത്തിവരികയാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

Read More

14കാരിയുടെ ജീവനെടുത്തത് ലഹരിമരുന്ന് ഉപയോഗത്തെത്തുടര്‍ന്നുള്ള സെറിബ്രല്‍ ഹെമറേജ് ! ലൈംഗിക പീഡനത്തിനിരയായതായും വിവരം…

തിരുവനന്തപുരത്ത് 14 കാരിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ലഹരിമാഫിയയിലേക്ക്. അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ ഹെമറേജ് ആണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സിവില്‍ പോലീസ് ഓഫീസറുടെ ഏക മകളായ 14കാരിയെ ഒരാഴ്ച മുമ്പാണ് പാളയം പോലീസ് ക്വാര്‍ട്ടേഴ്‌സിലെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണം സംഭവിക്കുകയയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത മ്യൂസിയം പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പെണ്‍കുട്ടി ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. പിന്നാലെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും അമിത ലഹരി ഉപയോഗത്തെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ ഹെമറേജ് അഥവാ തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിരുന്നതായും പ്രകൃതിവിരുദ്ധ പീഡനം നടന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടെന്നാണ് വിവരം. പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയ മുറിയില്‍ അടക്കം അന്വേഷണസംഘം വിശദമായ പരിശോധന നടത്തി. ഇവിടെനിന്നും…

Read More

42 കാരനായ കാമുകനുമായി പിണങ്ങുമ്പോഴൊക്കെ 14 കാരി കൈ ഞരമ്പ് മുറിക്കും ! പാലായിലെ എട്ടാം ക്ലാസുകാരി ജീവനൊടുക്കാന്‍ ശ്രമിച്ചത് 18തവണ…

വെറും 14 വയസുള്ള പെണ്‍കുട്ടി ഇതിനോടകം ആത്മഹത്യയ്ക്ക് ശ്രമിച്ചത് 18 തവണ. പാലായിലാണ് സംഭവം. പാലാ ജനറല്‍ ആശുപത്രിയിലെ വിമുക്തി മിഷന്‍ ഡിഅഡിക്ഷന്‍ സെന്ററിലെ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറും മുന്‍ കോളേജു അദ്ധ്യപികയുമായ ആശാ മരിയ പോളിന്റെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. പാലാ നഗരസഭയും വിമുക്തിമിഷനും ചേര്‍ന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രബോധന സെമിനാറിലാണ് അവര്‍ 14കാരിയുടേതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ വിവരിച്ചത്. പാലായ്ക്കടുത്തുളള ഒരു സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാഥിനി. കുട്ടിയുടെ കാമുകനാകട്ടെ 42 വയസും. കാമുകനുമായി ഒന്നും രണ്ടും പറഞ്ഞ് തെറ്റിയാല്‍ അപ്പോഴെ ആത്മഹത്യാ പ്രവണത കാണിക്കുകയാണ് പെണ്‍കുട്ടി. 18 തവണയാണ് കൈ ഞരമ്പ് മുറിച്ചത്. മൂന്ന് തവണ വാഹനങ്ങള്‍ക്ക് മുന്നില്‍ ചാടി. ജീവന്‍ രക്ഷപെട്ടത് ആയുസിന്റെ ബലംകൊണ്ട് മാത്രമാണെന്നും ആശാ മരിയ പറയുന്നു. ഇതു കൂടാതെ മറ്റു ചില സംഭവങ്ങള്‍ കൂടി ഇവര്‍ വെളിപ്പെടുത്തി. സ്‌കൂളിലെ സോഷ്യല്‍ ദിനത്തില്‍…

Read More

സമൂഹമാധ്യമം വഴി പരിചയപ്പെട്ട 14കാരിയെ പീഡനത്തിനിരയാക്കി ! ആഭരണങ്ങളുമായി മുങ്ങിയ 18കാരന്‍ പിടിയില്‍…

സമൂഹമാധ്യമം വഴി പരിചയപ്പെട്ട പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ആഭരണവുമായി മുങ്ങിയ പ്രതിയെ പോലീസ് പിടികൂടി. തൃശ്ശൂര്‍ മായന്നൂര്‍ സ്വദേശി അറയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് യാസീന്‍ എന്ന 18കാരനാണ് തിരുവാമ്പാടി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ കോഴിക്കോട് പോക്സോ കോടതി റിമാന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ കെ. സുമിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ എം അനീസ്, എ രാംജിത്ത്, കെ ഷിനോജ് എന്നിവരുമുണ്ടായിരുന്നു.

Read More

വീട്ടു ജോലിയ്ക്കായി കൊണ്ടുവന്ന 14കാരിയെ ഏഴു വര്‍ഷം ലൈംഗികമായി പീഡിപ്പിച്ചു ! ഇടപ്പള്ളി സ്വദേശി പിടിയില്‍;വനിതാക്ഷേമ സമിതി അധ്യക്ഷയായ ഭാര്യ ഒളിവില്‍…

വീട്ടുജോലിയ്ക്കായി കൊണ്ടുവന്ന 14 വയസുകാരിയെ ഏഴു വര്‍ഷം തുടര്‍ച്ചയായി ലൈംഗികചൂഷണത്തിനിരയാക്കിയ കേസില്‍ ഇടപ്പള്ളി സ്വദേശി അറസ്റ്റില്‍. ചങ്ങമ്പുഴ പാര്‍ക്കിനു സമീപം ചങ്ങമ്പുഴ റോഡ് പാവോത്തിത്തറയില്‍ പോളിനെയാണ് പോക്‌സോ കേസ് ചുമത്തി അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് ഇയാളുടെ ഭാര്യയെ പ്രതിചേര്‍ത്തെങ്കിലും ഇവര്‍ ഒളിവിലാണ്. കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടി 14 വയസു മുതല്‍ പീഡനത്തിന് ഇരയാവുകയാണ്. വീട്ടുജോലിക്ക് എന്നു പറഞ്ഞ് കൊണ്ടുവന്ന കുട്ടിയെ പ്രതി പതിവായി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. കൂടാതെ ഇയാളുടെ ഭാര്യയുടെ വകമര്‍ദ്ദനവും ഉണ്ടായിരുന്നു. ഭക്ഷണവിതരണ ബിസിനസുള്ള പ്രതി രാത്രി പോലും പെണ്‍കുട്ടിയെയാണ് അകലെയുള്ള വീടുകളിലും ഭക്ഷണമെത്തിക്കാന്‍ നിയോഗിച്ചിരുന്നത്. രാത്രിയായാല്‍ ക്രൂരമായ ലൈംഗിക പീഡനത്തിനും കുട്ടിയെ ഇരയാക്കുകയും ചെയ്യുമായിരുന്നു. പീഡനം സഹിക്കവയ്യാതെയാണ് പെണ്‍കുട്ടി അയല്‍വീട്ടുകാരോട് ഉള്‍പ്പടെ സംഭവം പറയുകയായിരുന്നു. ഇതേതുടര്‍ന്നാണ് പോലീസില്‍ വിവരമറിയിക്കുന്നത്. അറസ്റ്റിലായ പോളിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോളിന്റെ ഭാര്യ ഇടപ്പള്ളി വനിതാക്ഷേമ…

Read More

14കാരിയെ മകന്‍ പീഡനത്തിനിരയാക്കി ! പിന്നാലെ അമ്മയും മകനും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തി; കോവളത്തെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍…

ഒരു വര്‍ഷം മുമ്പ് കോവളത്ത് 14 വയസ്സുകാരിയെ കൊലപ്പെടുത്താനുണ്ടായ സാഹചര്യം തെളിവെടുപ്പിനിടെ തുറന്നു പറഞ്ഞ് പ്രതികള്‍. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇത് പുറത്തു പറയാതിരിക്കാനാണ് പെണ്‍കുട്ടിയെ കൊന്നതെന്നും പ്രതികള്‍ പോലീസിനോടു സമ്മതിച്ചു. തല ഭിത്തിയിലിടിപ്പിച്ച് വീഴ്ത്തിയ ശേഷം ചുറ്റികകൊണ്ട് അടിക്കുകയായിരുന്നെന്നും പ്രതികളായ റഫീഖാ ബീവിയും മകന്‍ ഷെഫീഖും തെളിവെടുപ്പിനിടെ തുറന്ന് പറഞ്ഞു. 2021 ജനുവരി 14ന് സംഭവിച്ചശേഷം 2022 ജനുവരിയില്‍ മാത്രം തെളിഞ്ഞതാണ് കോവളം ആഴാംകുളത്തെ പതിനാലുകാരിയുടെ കൊലപാതകം. യഥാര്‍ഥ പ്രതികള്‍ പിടിയിലാകും വരെ കുട്ടിയുടെ രക്ഷിതാക്കളെ പ്രതിയെന്നു സംശയിച്ച് പൊലീസ് പീഡിപ്പിച്ചതും പുറത്തുവന്നതോടെ കേസ് ചര്‍ച്ചയായി. കേസിന്റെ തെളിവെടുപ്പിലാണു പ്രതികളായ റഫീഖാ ബീവിയും മകന്‍ ഷെഫീഖും കൊല നടത്തിയ രീതി ഏറ്റുപറഞ്ഞത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടിനു സമീപത്താണ് റഫീഖാ ബീവിയും കുടുംബവും വാടകയ്ക്കു താമസിച്ചിരുന്നത്. ഷഫീഖ് കുട്ടിയുമായി അടുപ്പത്തിലാവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഇക്കാര്യം പുറത്തുപറയുമെന്നു…

Read More

മലപ്പുറത്ത് 14കാരിയെ ഗര്‍ഭിണിയാക്കിയ 19കാരന്‍ പോണ്‍വീഡിയോകള്‍ക്ക് അടിമ ! പ്രതിയുടെ മൊബൈല്‍ ഫോണില്‍ പോലീസ് കണ്ടത് നീലച്ചിത്രങ്ങളുടെ ഒരു ലോകം…

പൊന്നാനിയില്‍ പത്താംക്ലാസില്‍ വിദ്യാര്‍ഥിനിയായ 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിനി് അറസ്റ്റിലായ 19കാരന്‍ പോണ്‍ വീഡിയോകള്‍ക്ക് അടിമയെന്ന് വിവരം. സെപ്റ്റംബറില്‍ ആണ് പീഡനം നടന്നത്. എന്നാല്‍ സംഭവത്തെത്തുടര്‍ന്ന് ഭയപ്പെട്ട പെണ്‍കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. ദിവസങ്ങള്‍ക്ക് മുമ്പ് അസ്വസ്ഥതകള്‍ പ്രകടനമായതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ കുട്ടി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. ആശുപത്രിയിലെത്തി പരിശോധന നടത്തിയതോടെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. പൊന്നാനി സ്വദേശി പരീകുട്ടിക്കാനകത്ത് മുഹമ്മദ് അഷ്ഫാഖ് (19) ആണ് കേസില്‍ അറസ്റ്റിലായത്. ഇതേത്തുടര്‍ന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാര്‍ അറിഞ്ഞത്. ബന്ധുക്കള്‍ പൊന്നാനി പൊലീസില്‍ പരാതി നല്‍കുകയും അഷ്ഫാഖിനെ പൊന്നാനി സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊന്നാനിയില്‍ പച്ചക്കറി കട നടത്തുന്ന ആളാണ് പ്രതി. പെണ്‍കുട്ടി ഈ കടക്ക് മുന്നിലൂടെ നടന്നു പോകുന്നത് പ്രതി ശ്രദ്ധിക്കാറുണ്ടായിരുന്നു. സെപ്റ്റംബറില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി അതിക്രമിച്ച് കയറിയ…

Read More

വീട്ടില്‍ അതിക്രമിച്ച് കയറി 14കാരിയെ കൊല്ലാന്‍ അയല്‍വാസിയായ യുവാവിന്റെ ശ്രമം; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍;പ്രതി ഒളിവില്‍…

14കാരിയെ കൊലപ്പെടുത്താന്‍ അയല്‍വാസിയായ യുവാവിന്റെ ശ്രമം. മണ്ണാര്‍ക്കാടാണ് സംഭവം. പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകി കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി കൊലപ്പെടുത്താനാണ് യുവാവ് ശ്രമിച്ചത്. ഇക്കാര്യം പൊലീസില്‍ ലഭിച്ച പരാതിയില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അയല്‍വാസിയായ യുവാവാണ് ആക്രമിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. തിരുവിഴാംകുന്നില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആ സമയത്ത് വീട്ടില്‍ പെണ്‍കുട്ടിയും മുത്തശ്ശിയും അനിയനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ട് മുത്തശ്ശി ഓടിയെത്തിയപ്പോള്‍ യുവാവ് പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകി കഴുത്തില്‍ തോര്‍ത്തിട്ട് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുത്തശ്ശിയെ വയറ്റില്‍ ചവിട്ടി വീഴ്ത്തിയ ശേഷം യുവാവ് കടന്നു കളയുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍…

Read More

കാസര്‍ഗോട്ട് 14കാരി പീഡനത്തിനിരയായി ! കടക്കാരനുള്‍പ്പെടെ പ്രദേശവാസികളായ മൂന്നു പേര്‍ അറസ്റ്റില്‍…

കാസര്‍കോട് ഉളിയത്തടുക്കയില്‍ പതിനാലുകാരി ലൈംഗിക പീഡനത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ഒരാഴ്ച മുന്‍പാണ് പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായത്. ചൈല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈനില്‍ നമ്പറിലേക്ക് ഒരു പൊതുപ്രവര്‍ത്തകന്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കുട്ടി സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന കടക്കാരനുള്‍പ്പടെയാണ് അറസ്റ്റിലായത്. ഇവര്‍ കുട്ടിയെ മറ്റിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായിപീഡിപ്പിച്ചതായും പൊലീസ് പറയുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ സംരക്ഷണത്തിലാണ് പെണ്‍കുട്ടിയുള്ളത്. എന്നാല്‍ അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഇത് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു.

Read More

14കാരിയ്ക്ക് വിവാഹാലോചനയുമായി എത്തിയപ്പോള്‍ സഹോദരന്‍ പറപ്പിച്ചു ! പെണ്‍കുട്ടിയുടെ സഹോദരനെതിരേ വ്യാജ പീഡനപരാതി; വിവാഹ ദല്ലാളായ യുവതിയുടെ കുതന്ത്രങ്ങള്‍ ഇങ്ങനെ…

സ്വന്തം സഹോദരനും നാലു സുഹൃത്തുക്കളും ചേര്‍ന്ന് 14കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വ്യാജ പരാതി നല്‍കിയ വിവാഹ ദല്ലാളിനെതിരേ പോലീസ് കേസെടുത്തു. വിവാഹ ദല്ലാളായ ശ്രീകല എന്ന യുവതി വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതാണ് പരാതി എന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. വെണ്‍മണി സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നായിരുന്നു കഞ്ഞിക്കുഴി സ്റ്റേഷനില്‍ ലഭിച്ച പരാതി. സ്വന്തം സഹോദരനു വിവാഹമാലോചിച്ച് കുട്ടിയുടെ വീട്ടില്‍ ശ്രീകല സ്ഥിരമായി എത്തിയിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്നു ശ്രീകലയുടെ മകള്‍. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ വീട്ടില്‍ വരുന്നതില്‍ നിന്ന് ശ്രീകലയെ വിലക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് വ്യാജമൊഴി നല്‍കാന്‍ പെണ്‍കുട്ടിയെ ശ്രീകല പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈഎസ്പി ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള 16 അംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിച്ച് പരാതി വ്യാജമെന്ന് കണ്ടെത്തിയത്. ഏപ്രില്‍ 20 ന് തൃശൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക…

Read More