മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടമ്മയെ മര്‍ദ്ദിച്ച വ്യാപാരിയെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് വീട്ടമ്മയെ മര്‍ദ്ദിച്ച വ്യാപാരിയെ വിഷം ഉള്ളില്‍ ചെന്ന് അവശനായ നിലയില്‍ കണ്ടെത്തി. കറുകച്ചാല്‍ ബസ് സറ്റാന്‍ഡിനുളളില്‍ ഗിഫ്റ്റ് ഹൗസ് നടത്തുന്ന എം.പി ജോയി (65) യെയാണ് എന്‍എസ്എസ് പടിയിലെ റബര്‍ തോട്ടത്തില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ കറുകച്ചാല്‍ പോലീസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4:30 ഓടെ എന്‍എസ്എസ് പടിയിലെ റബര്‍ തോട്ടത്തില്‍ ഒരാളെ അബോധാവസ്ഥയില്‍ കണ്ട വിവരം നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴാണ് ജോയിയാണെന്നു തിരിച്ചറിഞ്ഞത്. സംഭവത്തെത്തുടര്‍ന്നുണ്ടായ മാനസിക വിഷമത്തില്‍ ജോയി വിഷം കഴിച്ചതാകാമെന്നാണു പോലീസ് കരുതുന്നത്. ഇന്നലെ രാവിലെ 9:30 നോടെ ജോയിയുടെ കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങിയ നെടുംകുന്നം സ്വദേശി വീട്ടമ്മയെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ബസ് സ്റ്റാന്‍ഡില്‍ വെച്ച് മുഖത്ത് അടിച്ചിരുന്നു. സംഭവം കണ്ട് ഓടിയെത്തിയവരോടു വീട്ടമ്മ തന്റെ മൊബൈല്‍ ഫോണ്‍…

Read More

ഭാര്യ ‘എടാ, പോടാ’ എന്നു വിളിച്ചു ! മനംനൊന്ത് പുഴയില്‍ ചാടാനൊരുങ്ങി ഭര്‍ത്താവ്

തൊടുപുഴ: ഭാര്യ ‘എടാ, പോടാ’ എന്നുവിളിച്ച് അവഹേളിക്കുന്നതിനെച്ചൊല്ലി പ്രണയിച്ചു വിവാഹം കഴിച്ച ദമ്പതികള്‍ തമ്മില്‍ കലഹം. തൊടുപുഴയാറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസെത്തി പിന്തിരിപ്പിച്ചു. എന്നാല്‍ താന്‍ അമിതമായി വേദന സംഹാരി ഗുളിക കഴിച്ചിട്ടുണ്ടെന്നു യുവാവു വെളിപ്പെടുത്തിയതോടെ പോലീസിന്റെ നേതൃത്വത്തില്‍ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു. തൊടുപുഴ നഗരത്തില്‍ ഇന്നലെ രാത്രി ഒന്‍പതോടെയായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. മൂന്നു മാസം മാത്രം ആയതേയുള്ളു പ്രണയിച്ച് വിവാഹം കഴിച്ച വയനാട് സ്വദേശിയായ ആഷികും (28) വണ്ണപ്പുറം സ്വദേശിനിയായ മഞ്ജുഷയും (26) ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്. പലപ്പോഴും വഴക്കിടാറുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. ഇന്നലെയും കലഹിച്ചതിനു ശേഷമാണ് ഇരുവരും തൊടുപുഴയിലെത്തിയത്. ഇതിനിടെയാണ് യുവാവ് തൊടുപുഴ പാലത്തില്‍നിന്നു പുഴയില്‍ ചാടാന്‍ ശ്രമിച്ചത്.

Read More

ഇന്‍സ്റ്റഗ്രാമില്‍ റീലിട്ട ശേഷം മൂന്നു നില കെട്ടിടത്തില്‍ നിന്നു ചാടി കോളജ് വിദ്യാര്‍ഥിനി ! സംഭവം വയനാട്ടില്‍…

വയനാട്ടില്‍ കോളജ് വിദ്യാര്‍ത്ഥിനി മൂന്നു നിലകെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വയനാട് മുട്ടില്‍ ഡബ്ല്യഎംഒ കോളേജ് വിദ്യാര്‍ത്ഥിനിയും കല്‍പ്പറ്റ സ്വദേശിനിയുമായ ഇരുപതുകാരിയാണ് മൂന്നുനില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുട്ടിയുടെ നട്ടെല്ലിന് പൊട്ടല്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. ആത്മഹത്യ സൂചന നല്‍കുന്ന റീല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടശേഷമാണ് പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്നും ചാടിയത്. ആത്മഹത്യാ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറയുന്നു.

Read More

ലഹരിവിരുദ്ധ ദിനത്തില്‍ മദ്യപിച്ച് സ്‌കൂളിലെത്തിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു ! പിന്നാലെ പ്രധാന അധ്യാപകന്‍ വിഷം കഴിച്ച് മെഡിക്കല്‍ കോളജില്‍…

ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. വാഗമണ്‍ കോട്ടമല എല്‍പി സ്‌കൂളിലെ അധ്യാപകന്‍ ടി ജി വിനോദിനെ (39) ആണ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയാണ് വിനോദ്. ഇതിനു പിന്നാലെ അന്വേഷണവും സമ്മര്‍ദ്ദങ്ങളും താങ്ങാനാകാതെ സ്‌കൂള്‍ പ്രഥമാധ്യാപകന്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഏലപ്പാറ സ്വദേശി പി രാമകൃഷ്ണന്‍ (54) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നവംബര്‍ 14 ന് സര്‍ക്കാര്‍ നടത്തിയ ലഹരിവിരുദ്ധ പ്രചാരണ പരിപാടിക്കിടെയാണ് അധ്യാപകന്‍ മദ്യപിച്ചെത്തിയത്. ഇത് വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും ശ്രദ്ധയില്‍പ്പെട്ടു. ചോദ്യംചെയ്ത പിടിഎ പ്രസിഡന്റുമായി വാക്കേറ്റമുണ്ടാകുകയുംചെയ്തു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിയുകയും ചെയ്തു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പോലീസിന്റെ എഫ്‌ഐആറും നല്‍കിയിട്ടും അധ്യാപകനെതിരേ അധികാരികള്‍ നടപടി…

Read More

42 കാരനായ കാമുകനുമായി പിണങ്ങുമ്പോഴൊക്കെ 14 കാരി കൈ ഞരമ്പ് മുറിക്കും ! പാലായിലെ എട്ടാം ക്ലാസുകാരി ജീവനൊടുക്കാന്‍ ശ്രമിച്ചത് 18തവണ…

വെറും 14 വയസുള്ള പെണ്‍കുട്ടി ഇതിനോടകം ആത്മഹത്യയ്ക്ക് ശ്രമിച്ചത് 18 തവണ. പാലായിലാണ് സംഭവം. പാലാ ജനറല്‍ ആശുപത്രിയിലെ വിമുക്തി മിഷന്‍ ഡിഅഡിക്ഷന്‍ സെന്ററിലെ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കറും മുന്‍ കോളേജു അദ്ധ്യപികയുമായ ആശാ മരിയ പോളിന്റെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്. പാലാ നഗരസഭയും വിമുക്തിമിഷനും ചേര്‍ന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രബോധന സെമിനാറിലാണ് അവര്‍ 14കാരിയുടേതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ വിവരിച്ചത്. പാലായ്ക്കടുത്തുളള ഒരു സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാഥിനി. കുട്ടിയുടെ കാമുകനാകട്ടെ 42 വയസും. കാമുകനുമായി ഒന്നും രണ്ടും പറഞ്ഞ് തെറ്റിയാല്‍ അപ്പോഴെ ആത്മഹത്യാ പ്രവണത കാണിക്കുകയാണ് പെണ്‍കുട്ടി. 18 തവണയാണ് കൈ ഞരമ്പ് മുറിച്ചത്. മൂന്ന് തവണ വാഹനങ്ങള്‍ക്ക് മുന്നില്‍ ചാടി. ജീവന്‍ രക്ഷപെട്ടത് ആയുസിന്റെ ബലംകൊണ്ട് മാത്രമാണെന്നും ആശാ മരിയ പറയുന്നു. ഇതു കൂടാതെ മറ്റു ചില സംഭവങ്ങള്‍ കൂടി ഇവര്‍ വെളിപ്പെടുത്തി. സ്‌കൂളിലെ സോഷ്യല്‍ ദിനത്തില്‍…

Read More

കടുവയ്ക്ക് ടിക്കറ്റ് കിട്ടിയില്ല ! തീയറ്ററിനു മുമ്പില്‍ ആത്മഹത്യാ ശ്രമവുമായി യുവാവും യുവതിയും…

കടുവ സിനിമക്ക് ടിക്കറ്റ് കിട്ടാതെ നിരാശരായി തീയറ്ററിനു മുമ്പില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച് ഏറ്റുമാനൂര്‍ സ്വദേശികളായി യുവതിയും യുവാവും. ഫസ്റ്റ് ഷോയ്ക്കായി തിയേറ്ററിലെത്തിയ യുവതിയും യുവാവും യുവാവുമാണു തിയേറ്ററിനു മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോട് കൂടിയായിരുന്നു സംഭവങ്ങള്‍. ഫസ്റ്റ് ഷോയ്ക്കായാണ് ഏറ്റുമാനൂര്‍ സ്വദേശികളായ യുവതിയും യുവാവും തിയറ്ററില്‍ എത്തിയത്. ഇരുവരും മദ്യ ലഹരിയിലായിരുന്നു. തീയറ്ററില്‍ എത്തിയ ഇരുവരും സെക്യൂരിറ്റി ജീവനക്കാരനോട് ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാല്‍, ടിക്കറ്റ് ഇല്ലന്നും ചിത്രം ഹൗസ് ഫുള്‍ ആണ് എന്നും തീയറ്റര്‍ ജീവനക്കാരന്‍ പറഞ്ഞു. ഇതോടെ ക്ഷുഭിതരായ യുവതിയും യുവാവും ജീവനക്കാരോടു തട്ടിക്കയറി. തുടര്‍ന്ന്, ഇരുവരും ചേര്‍ന്ന് തീയറ്ററിന് മുന്നില്‍ ചെന്നിരിക്കുകയും ബ്ലേഡ് ഉപയോഗിച്ചു കൈ ഞരമ്പ് മുറിക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവം പറഞ്ഞു തിയേറ്റര്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് സംഘം സ്ഥലത്ത്…

Read More

പിതാവിന്‌ഫോണ്‍കോള്‍ ! പിന്നാലെ ഹോട്ടലിന്റെ ആറാം നിലയില്‍ നിന്ന് ചാടി മോഡല്‍;നില ഗുരുതരം…

ഹോട്ടലിന്റെ ആറാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ യുവതിയുടെ ശ്രമം. രാജസ്ഥാനിലെ ജോധ്പുര്‍ സ്വദേശി ഗണേശ് ഉപാധ്യായയുടെ മകളും മോഡലുമായ ഗുന്‍ഗുന്‍ ഉപാധ്യായയാണ് ഹോട്ടല്‍ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രി ജോധ്പുരിലെ ഹോട്ടല്‍ ലോര്‍ഡ്‌സ് ഇന്നില്‍വെച്ചാണ് ഗുന്‍ഗുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശനിയാഴ്ച ഉദയ്പുരില്‍നിന്ന് ജോധ്പുരില്‍ മടങ്ങിയെത്തിയ യുവതി ഹോട്ടലിലെത്തുകയായിരുന്നു. തുടര്‍ന്നാണ് ഹോട്ടലിന്റെ ആറാംനിലയിലെ ടെറസില്‍നിന്ന് താഴേക്ക് ചാടിയത്. ആത്മഹത്യാശ്രമത്തിന് മുമ്പ് യുവതി പിതാവിനെ ഫോണില്‍വിളിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. താന്‍ ജീവനൊടുക്കാന്‍ പോവുകയാണെന്നാണ് പിതാവിനെ ഫോണില്‍ വിളിച്ചുപറഞ്ഞത്. തന്നെ കാണുമ്പോള്‍ തന്റെ മുഖത്തേക്ക് നോക്കണമെന്നും പറഞ്ഞു. ഇതിനുപിന്നാലെ യുവതി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു.മകളുടെ ഫോണ്‍ വന്നതിന് പിന്നാലെ പിതാവ് വിവരം പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി…

Read More

കോടതിക്കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച് പോക്‌സോ കേസ് പ്രതി; മധ്യവയസ്‌കനായ ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതികള്‍…

പോക്‌സോക്കേസില്‍ പിടിയിലായ പ്രതി കോടതിയുടെ മൂന്നാം നിലയില്‍ നിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എടവണ്ണ കിഴക്കേചാത്തല്ലൂര്‍ സ്വദേശി ആലിക്കുട്ടി (56) എന്നയാളാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ചാത്തല്ലൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസിലെ പ്രതിയെ മഞ്ചേരി പോക്‌സോ പ്രത്യേക കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നതായിരുന്നു. കോഴിക്കോട് ജില്ലയിലെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന പ്രതിയെ എടവണ്ണയിലെ കേസില്‍ ഹാജരാക്കാനാണ് കൊണ്ടുവന്നത്. ഒരു പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം നേരിടുകയായിരുന്ന പ്രതിക്കെതിരെ കഴിഞ്ഞ ദിവസം മറ്റു രണ്ടുപേര്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്.

Read More

വള വാങ്ങി നല്‍കിയില്ല ! ഫീനോയില്‍ കുടിച്ച് മകളുടെ ആത്മഹത്യാ ശ്രമം; ഇതു കണ്ട് വിഷമം മൂത്ത അമ്മ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി…

അമ്മ വള വാങ്ങി നല്‍കാഞ്ഞതിന്റെ മനപ്രയാസത്തില്‍ വീട്ടുകാരുടെ കണ്‍മുമ്പില്‍ വച്ച് ഫീനോയില്‍ കുടിച്ച് മകള്‍. ഇതു കണ്ട് ഹൃദയം തകര്‍ന്ന അമ്മ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി. മുംബൈയിലെ ഓഷിവര മേഖലയിലെ ലോഖന്ദ്വാല മാര്‍ക്കറ്റിന് സമീപം ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. ഒരു പെട്ടി വളയ്ക്ക് വേണ്ടിയാണ് പ്രിയയും അമ്മ സാഷി കോമള്‍ സാഗറും തമ്മില്‍ വഴക്കിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് വീട്ടുകാരുടെ മുമ്പില്‍ വെച്ച് പെണ്‍കുട്ടി ഫിനോയില്‍ കുടിക്കുകയായിരുന്നു. തുടര്‍ന്ന് പ്രിയയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ബന്ധുക്കള്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് സാഷിയെ കാണാതായ കാര്യം അറിയുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ നിലയില്‍ സാഷിയെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

Read More

സ്‌കൂളിലെ ശുചിമുറിയില്‍ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു…

കൊല്‍ക്കത്ത: കൈയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ സ്‌കൂളിലെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തിയ വിദ്യാര്‍ഥിനി മരിച്ചു. വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ പ്രസിദ്ധമായ ഒരു സ്‌കൂളിലാണ് സംഭവം ഉണ്ടായത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. മൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉച്ചക്ക് 1.40നാണ് കുട്ടി ശുചിമുറിയില്‍ പോകുന്നത്. 20 മിനിറ്റ് കഴിഞ്ഞാണ് കുട്ടിയെ കാണാനില്ലെന്ന് മനസിലാകുന്നതും സ്‌കൂള്‍ അധികൃതര്‍ തിരക്കി ഇറങ്ങുന്നതും. തുടര്‍ന്നാണ് കൈയ്യിലെ ഞരമ്പുകള്‍ മുറിച്ച നിലയില്‍ രക്തമൊലിച്ച് നിര്‍വികാരയായി വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ നിന്നും കണ്ടെത്തുന്നത്. ഈ സമയം കഴുത്തില്‍ പ്ലാസ്റ്റിക് സഞ്ചി കൊണ്ട് മൂടിയ നിലയിലായിരുന്നു. ശബ്ദം പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ കുട്ടി പ്ലാസ്റ്റിക് സഞ്ചി ഉപയോഗിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Read More