തിരുവനന്തപുരം: പ്രസംഗത്തിനിടയിൽ ഭരണഘടന വിരുദ്ധ പരാമർശം നടത്തിയെന്ന വിവാദത്തെ തുടർന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി സൂചന. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചുവെന്ന കേസ് അവസാനിപ്പിക്കാൻ പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയ സാഹചര്യത്തിലാണ് സജി ചെറിയാന്റെ മടങ്ങിവരവ് വീണ്ടും ചർച്ചയാകുന്നത്. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ സിപിഎം സജി ചെറിയാനെ തിരിച്ചുകൊണ്ടുവരുന്ന കാര്യം ചർച്ച ചെയ്തേക്കുമെന്നാണ് വിവരം. സജി ചെറിയാന്റെ രാജി ധാർമിക ഉത്തരവാദിത്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും നിയമപരമായ പ്രശ്നത്തിലല്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. അന്ന് പാർട്ടിയുടെ തീരുമാനം അങ്ങനെയായിരുന്നുവെന്നും പുതിയ സാഹചര്യത്തിൽ പാർട്ടി വിഷയം പരിശോധിക്കുമെന്നും ഇതുവരെ വിഷയം പാർട്ടി പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മല്ലപ്പള്ളിയില്‍ നടന്ന സിപിഎം സമ്മേളനത്തില്‍ സജി ചെറിയാന് നടത്തിയ…
Read MoreDay: December 9, 2022
Chatropolis & 12+ Sex Chat Sites Like Chatropolis Com
Just just like the homepage, the chat rooms want updating, and badly. I was chatting on this sort of structure when Britney Spears launched her first video. Inside the chat room, I don’t know what number of are actually in here, however no one is chatting in the primary. Several had been posting porn gifs and pics, but precise dialog, not a lot. Indeed, you’ll never really feel bored or drained as a outcome of each second, erotic activity is going on. Also, the web site provides options as a…
Read Moreസെൽഫി എടുക്കുന്നതിനിടെ യുവതി പാറക്കുളത്തിൽ വീണു, പിന്നാലെ ചാടി പ്രതിശ്രുത വരനും; പുതുജീവിതത്തിലേക്ക് കൈപിടിച്ച്കയറ്റി പ്രദേശവാസികൾ
ചാത്തന്നൂർ: ഫോട്ടോ ഷൂട്ടിനിടെ 150 അടിയോളം താഴ്ചയുള്ള പാറക്കുളത്തിൽ വീണ പ്രതിശ്രുത വധുവരന്മാർ പുനർജന്മം കിട്ടിയതിന്റെ ആശ്വാസത്തിൽ. പരിക്കേറ്റ് കൊല്ലത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ വിവാഹം മാറ്റിവച്ചതായി ബന്ധുക്കൾ അറിയിച്ചു. പരവൂർ ,കല്ലുവാതുക്കൽ സ്വദേശികളായ പ്രതിശ്രുത വധൂവരന്മാരാണ് പാറക്കുളത്തിൽ വീണത്.ഇന്നായിരുന്നു വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. ഇവർ ഇന്നലെ പല ക്ഷേത്രങ്ങളിലും ദർശനത്തിന് പോയിരുന്നു. ക്ഷേത്ര ദർശനത്തിന് ശേഷം വേള മാനൂർ കാട്ടു പുറത്തെ പാറക്വാറിയിലുമെത്തി. പാറക്വാറിയിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെയാണ് പിന്നോട്ട് നടന്ന യുവതി കുളത്തിൽ വീണത്. യുവതിയെ രക്ഷിക്കാനായി യുവാവും കുളത്തിലേയ്ക്ക് ചാടി. ഇവരുടെ നിലവിളി കേട്ട് അടുത്ത റബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തി കൊണ്ടിരുന്ന യുവാവ് ഓടിയെത്തി. കുളത്തിൽ വീണവരെക്കുറിച്ച് നാട്ടുകാരെ അറിയിച്ചു. പാറപൊട്ടിച്ചെടുത്ത കുളത്തിന് 150 അടിയോളം താഴ്ചയുണ്ട്. കുളത്തിൽ അമ്പതടിയോളം വെള്ളവുമുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടയിൽ യുവാവ് യുവതിയെ രക്ഷിച്ച് പാറയുടെ…
Read Moreനയതന്ത്ര സ്വര്‍ണക്കടത്ത് കേസിൽ നിര്‍ണായക വഴിത്തിരിവ്: സ്വര്‍ണം എത്തിയത് മലപ്പുറത്തെ ജ്വല്ലറികളിൽ; ഇഡിയുടെ വിളിപ്പെടുത്തൽ ഇങ്ങനെ
കോഴിക്കോട്: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറും യുഎഇ കോണ്‍സുലേറ്റ് മുൻ ഉദ്യോഗസ്ഥ സ്വപ്ന സുരേഷും ആരോപണവിധേയരായ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്. കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്നു കണ്ടെത്തിയ സ്വര്‍ണം നയതന്ത്ര സ്വര്‍ണ കടത്തകേസുമായി ബന്ധപ്പെട്ടതെന്ന് ഇഡി പറയുന്നു. അബൂബക്കർ പഴേടത്ത് എന്നയാളുടെ നാലു ജ്വല്ലറികളിലും വീട്ടിലുമായാണ് ഇഡി റെയ്ഡ് നടത്തിയത്. അഞ്ച് കിലോ സ്വർണമാണ് അബുബക്കറിന് പങ്കാളിത്തമുള്ള ഫൈൻ ഗോൾഡ്, അറ്റ് ലസ് ഗോൾഡ് തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. രഹസ്യ അറയിൽ നിന്ന് സ്വർണത്തിന് പുറമേ 3.79 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. വാർത്താ കുറിപ്പിൽ സ്വർണക്കടത്തിലെ എം,ശിവശങ്കറിന്റെ പങ്ക് ഇഡി ആവര്‍ത്തിച്ച് പറയുന്നു.
Read Moreതാനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ കുളിമുറി ദൃശ്യങ്ങള്‍ വൈറലാക്കുമെന്ന് യുവാവിന്റെ ഭീഷണി ! ഇയാളുടെ ഫോണില്‍ നിരവധി വീഡിയോകള്‍
പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വീഡിയോ അശ്ലീല വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ബംഗളൂരു ബൊമ്മനഹള്ളി സ്വദേശിയായ നിരഞ്ജനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുളിമുറിയില്‍ ഒളികാമറ വെച്ചാണ് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതെന്നാണ് പോലീസ് പറയുന്നത്. പകര്‍ത്തിയ ദൃശ്യങ്ങള്‍ അജ്ഞാതനമ്പറില്‍ നിന്ന് പെണ്‍കുട്ടിക്ക് അയച്ചുകൊടുത്തു. താനുമായി സെക്സില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വീഡിയോ അശ്ലീല വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നാലുവര്‍ഷമായി ബൊമ്മനഹള്ളിയിലെ പിജി സ്ഥാപനത്തിലാണ് പ്രതി താമസിച്ചിരുന്നതെന്നും പെണ്‍കുട്ടി താമസിച്ചിരുന്ന സ്ഥാപനത്തിന്റെ ഉടമയുമായി പ്രതി സൗഹൃദത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതി മയക്കുമരുന്നിന് അടിമയാണെന്നും വിദേശ നമ്പറില്‍ നിന്നാണ് വിളിക്കുന്നതെന്ന് തോന്നിക്കുന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. ഇയാളുടെ ഫോണില്‍ നിന്ന് യുവതികളുടെ…
Read Moreഒരു ദാക്ഷിണ്യവുമില്ല, ലഹരിമാഫിയയെ അടിച്ചമര്‍ത്തും; കേരളത്തിൽ ലഹരി ഉപയോഗം കൂടുതലെന്ന അഭിപ്രായമില്ലെന്ന് മന്ത്രി എം.ബി. രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയയെ അടിച്ചമര്‍ത്തുമെന്നും ഇതിനുള്ള കര്‍ശന നടപടികള്‍ തുടങ്ങിയെന്നും മന്ത്രി എം.ബി.രാജേഷ്. ലഹരിമാഫിയക്കെതിരേ ഒരു ദാക്ഷിണ്യവുമില്ലാത്ത നടപടികളുണ്ടാവുമെന്നും നിയമസഭയില്‍ അടിയന്തരപ്രമേയത്തിനുള്ള നോട്ടീസിനു മറുപടിയായി മന്ത്രി പറഞ്ഞു. 263 സ്കൂളുകളുടെ പരിസരത്ത് ലഹരി വില്‍പ്പന നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.മാത്യു കുഴല്‍നാടനാണ് ലഹരി ഉപയോഗത്തില്‍ സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ലഹരിയുടെ ഉപയോഗവും അതുമൂലമുള്ള അതിക്രമങ്ങളും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ ആവശ്യം. കേരളത്തിലാണ് ലഹരി ഉപയോഗം കൂടുതലെന്ന് അഭിപ്രായമില്ല. കേരളത്തില്‍ ലഹരി ഉപയോഗം കൂടുതലാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നു. ഇന്ത്യയില്‍ ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കേരളമില്ലെന്നും മന്ത്രി പറഞ്ഞു.
Read Moreപീഡനക്കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലും; മുപ്പത് സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യം; കുറ്റസമ്മതത്തിൽ പുറത്തേക്ക് വരുന്നത് ഞെട്ടിക്കുന്ന വിവവരങ്ങൾ…
കാട്ടാക്കട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവ് ജിനേഷ് ജയൻ പോലീസ് കോൺസ്റ്റബിൾ പിഎസ്സി റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ടിരുന്നു. വധശ്രമക്കേസിൽ പ്രതിയായതിനാലാണ് ജിനേഷിന് പോലീസിൽ നിയമനം ലഭിക്കാതിരുന്നെന്ന് പോലീസ് പറയുന്നു. ജിനേഷിന് ലഹരി ഇടപാടുകളും ഉണ്ടായിരുന്നതായി ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയെന്ന് പോലീസ്. കഴിഞ്ഞ ദിവസം ജിനേഷിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ മുപ്പതോളം സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ, ഇതിൽ ആരും പരാതി നൽകിയിട്ടില്ല. പോലീസ് പിടിച്ചെടുത്ത ഫോൺ ഫോറെൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. തേസമയം കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി ജിനേഷ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. നിലവിൽ ലഹരി ഇടപാട് അന്വേഷണത്തിന്റെ പരിധിയിലില്ല. ലഹരി ഇടപാടുകളിലെ ഏജന്റായി ജിനേഷ് പ്രവർത്തിച്ചിട്ടുണ്ടോയെന്ന കാര്യം പിന്നീട് പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജിനേഷ് ഉൾപ്പെടെ എട്ട് പ്രതികൾ…
Read Moreഎന്തൊരു കരുതലാണ് ഈ കുരുന്നിന് ! കൊടുംതണുപ്പില്‍ ആട്ടിന്‍കുട്ടിയ്ക്ക് ചൂടു പകരുന്ന കൊച്ചുകുട്ടിയുടെ ദൃശ്യങ്ങള്‍ വൈറല്‍…
വളര്‍ത്തു മൃഗങ്ങളോട് വൈകാരികമായ അടുപ്പം പുലര്‍ത്തുന്നവര്‍ ഏറെയാണ്. മുതിര്‍ന്നവരെ അപേക്ഷിച്ച് വീട്ടിലെ കുട്ടികള്‍ക്കാവും ഇവയോട് കൂടുതല്‍ സ്നേഹം. സ്വന്തം സഹോദരങ്ങളെപ്പോലെയാണ് ഒട്ടുമിക്ക കുട്ടികളും വളര്‍ത്തുമൃഗങ്ങളെ കാണുന്നത്. അത്തരത്തില്‍ ഒരു ബാലനും ആട്ടിന്‍ കുട്ടിയും തമ്മിലുള്ള മനോഹരമായൊരു വിഡിയോയാണിപ്പോള്‍ വൈറലാകുന്നത്. തണുത്തുറഞ്ഞ കാലാവസ്ഥയില്‍ തന്റെ ആട്ടിന്‍ ആശ്വസിപ്പിക്കുന്ന ഒരു കൊച്ചുകുട്ടിയാണ് ഈ വൈറല്‍ വിഡിയോയില്‍. കൊടും തണുപ്പില്‍ തീ കായുകയാണ് ഈ ബാലനും ആട്ടില്‍ കുട്ടിയും. കുട്ടിയുടെ മടിയിലാണ് ആട്ടിന്‍ കുട്ടിയുടെ കിടപ്പ്. ബാലന് തന്റെ കുഞ്ഞ് കൈകള്‍ കൊണ്ട് കനലില്‍ നിന്ന് ചൂട് പകര്‍ന്ന് തന്റെ കൂട്ടുകാരന്റെ തണുപ്പക്കറ്റുകയാണ്. ആട്ടിന്‍ കുട്ടിയാകട്ടെ ആ ചൂട് ആസ്വദിച്ചങ്ങനെ കിടക്കുകയാണ്. വളര്‍ത്തുമൃഗത്തോടുള്ള ബാലന്റെ കരുതലിന് ഇഷ്ടവുമായെത്തിയത് നിരവധിപ്പേരാണ്. എവിടെ നിന്നുള്ള വിഡിയോയാണിതെന്ന് വ്യക്തമല്ല. എന്തായാലും ഈ കുരുന്നിന് അഭിനന്ദനങ്ങളറിയിച്ചുള്ള കമന്റുകളാണ് മുഴുവന്‍.
Read Moreപതിമൂന്നുകാരിയെ ലഹരി കാരിയറാക്കിയ സംഭവം; പോലീസിനെതിരേ കേസെടുക്കാൻ മനുഷ്യാവകാശ കമ്മീഷന്; പെണ്‍കുട്ടിക്ക് കൗണ്‍സലിംഗ്
കോഴിക്കോട്: എട്ടാം ക്ലാസുകാരിയെ ലഹരിമരുന്നു നൽകി കാരിയറാക്കിയ സംഭവത്തിൽ പ്രതിയായ യുവാവിനെ പോലീസ് വിട്ടയച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. കേസ് 27 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. പോലീസിനെതിരായ വികാരം ശക്തിപ്പെടുന്നതിനിടെ ലഹരി മാഫിയയുടെ ഇരയായ പെൺകുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കാന്‍ തീരുമാനിച്ചു. കുട്ടിയെ ലഹരി കടത്തിന് ഉപയോഗിച്ചത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ കിട്ടാൻ കൂടിയാണ് കൗൺസിലിംഗ് നടത്തുന്നത്. ഇതോടൊപ്പം ശാസ്ത്രീയ അന്വേഷണത്തിന്റെ ഭാഗമായി സിസിടി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചുവരികയാണ്. ലഹരി കൈമാറ്റം നടന്നതായി കുട്ടി പറയുന്ന തലശേരിയിലെ സ്വകാര്യ മാളിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും…
Read Moreഅതീവജാഗ്രത..! മാൻഡോസ് ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക്; ചെന്നൈയിൽ കനത്ത മഴ; തീരപ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു
ചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. മാൻഡോസ് എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് മണിക്കൂറിൽ 85 കിലോമീറ്റർ വേഗത്തിൽ ഇന്ന് വടക്കൻ തമിഴ്നാട് തീരംതൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശ്രീഹരിക്കോട്ടയ്ക്കും പുതുച്ചേരിക്കുമിടയിൽ കര തൊടുമെന്നാണു മുന്നറിയിപ്പ്. ചെന്നൈയ്ക്കു സമീപം മഹാബലിപുരത്താകും കര തൊടുന്നതിന്റെ തുടക്കം. ചുഴലിക്കാറ്റ് ചെന്നൈയിൽനിന്ന് 400 കിലോമീറ്റർ അകലെയാണു നിലവിൽ സ്ഥിതിചെയ്യുന്നത്.ചെന്നൈ നഗരത്തിൽ ഇടവിട്ടുള്ള കനത്ത മഴ തുടരുകയാണ്. താഴ്ന്നപ്രദേശങ്ങൾ വെള്ളക്കെട്ടിന്നടിയിലാണ്. ടുത്ത രണ്ടു ദിവസത്തേക്കു കൂടി തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രയുടെ തീരമേഖലയിലും ശക്തിയായി മഴ പെയ്യും. ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂർ, കടലൂര്‍, റാണിപ്പേട്ട് എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. 5000 പുനരധിവാസക്യാന്പുകൾ തുറന്നതായി സർക്കാർ അറിയിച്ചു. ചെന്നൈയിലും പുതുച്ചേരിയിലും ദേശീയ ദുരന്തനിവാരണ സേനയുടെ യൂണിറ്റുകളെ വിന്യസിച്ചു.
Read More