Chat Avenue Evaluation

So, you could also begin with a flirty dialog in whatever way you want. We’ve been chattering for a selection of days immediately after which met oneself everytime you have a look at the mid-day from inside the caf’. We’d these a wild time and chosen to finish up being collectively all week. Furthermore, The Platforms Cha Road With The Necessity Recording Rendency. It’s well-liked as a result of it presents 19 different chat rooms that cowl a spread of subjects, ages, and demographics. Furthermore, what’s additional, it is helpful…

Read More

Three Best Random Video Chat Web Sites & Apps

If you want to expertise tips on how to chat online at no cost, you can verify ChatHub.cam. It is an internet platform designed to provide you opportunities to fulfill plenty of individuals all over the world. You can talk with random strangers by video calling and textual content exchanging. One of the best things about this chatting website is its operate, where you’ll find a way to view 4 folks at one time and select the one you liked. On the other hand, males can’t use this function as…

Read More

വിസാ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാതിരുന്ന ശ്രീലങ്കന്‍ യുവതി അറസ്റ്റില്‍ ! പിടികൂടിയത് മൂന്നാറില്‍ നിന്നും…

വിസാ കാലാവധി കഴിഞ്ഞിട്ടും കേരളത്തില്‍ തുടര്‍ന്ന് ശ്രീലങ്കന്‍ യുവതി പിടിയില്‍. ദീപിക പെരേര വാഹല തന്‍സീര്‍ എന്ന യുവതിയെ മൂന്നാറില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2020 ജനുവരിയില്‍ തമിഴ്നാട് തിരുച്ചിലപ്പള്ളിയില്‍ എത്തിയ ദീപിക പിന്നീട് മൂന്നാറില്‍ താമസിക്കുകയായിരുന്നു. വിസാ കാലാവധി കഴിഞ്ഞതിന് ശേഷം മാസങ്ങള്‍ പിന്നിട്ട സാഹചര്യത്തിലാണ് അറസ്റ്റ്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട മൂന്നാര്‍ സ്വദേശിയായ വിവേക് ഇവരെ വിവാഹം കഴിച്ചിരുന്നു. ഒരു അടിപിടി കേസില്‍ വിവേകിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നത്. 2022 മെയ് 11നാണ് ഇവരുടെ വിസാ കാലാവധി കഴിഞ്ഞത്. എന്നാല്‍ പിന്നീട് രഹസ്യമായി മൂന്നാറില്‍ കഴിയുകയായിരുന്നു. മൂന്നാറിലും തമിഴ്‌നാട്ടിലുമായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ആവശ്യമായ പണമില്ലാത്തിനാലാണ് വിസ പുതുക്കാതിരുന്നതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ ദീപികയെ റിമാന്‍ഡ് ചെയ്തു

Read More

Chatib Evaluate 2022

But when you registered, then in the settings, there is such a operate. There are thematic chats for users with different preferences. This is a peculiar issue with most courting platforms. However, the distinction lies in the efforts made by the location to ban rip-off accounts. Chatib has a staff of moderators who lookout for scammers on the platform and permanently ban them. What should you avoid doing it in a chat room? Believing every little thing people let you know. Giving out your real name and address. Talking about…

Read More

വീണ്ടും ബാലവിവാഹം ! 17കാരിയെ വിവാഹം കഴിച്ചത് 26കാരന്‍;പുറത്തറിഞ്ഞത് പെണ്‍കുട്ടി ഗര്‍ഭിണിയായതിനു ശേഷം…

മൂന്നാറില്‍ വീണ്ടും ബാലവിവാഹം. 17 വയസ്സുള്ള പെണ്‍കുട്ടിയെ 26 വയസ്സുള്ള യുവാവാണ് വിവാഹം ചെയ്തത്. 2022 ജൂലായിലായിരുന്നു വിവാഹം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവരം പുറത്തറിഞ്ഞതോടെ സംഭവത്തില്‍ വരനും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കുമെതിരേ ദേവികുളം പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ കുടുംബം കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് പറഞ്ഞാണ് വിവാഹം നടത്തിയതെന്ന് പറയപ്പെടുന്നു. ഗര്‍ഭിണി ആയതിന് ശേഷമാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവരം പുറത്തറിയുന്നത്. ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ അധികൃതര്‍ ബാലാവകാശ പ്രവര്‍ത്തകരെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബാലാവകാശ കമ്മീഷന് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ അമ്മയ്ക്കൊപ്പം പറഞ്ഞുവിട്ടു.കേസെടുത്തതിന് പിന്നാലെ പ്രതികള്‍ ഒളിവിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അടുത്തിടെ ഇടമലക്കുടിയില്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ 47കാരന്‍ വിവാഹം കഴിച്ചിരുന്നു. ഈ കേസിലെ പ്രതിയെ പോലീസിന് ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

Read More

Chatib Evaluate 2022 Options, App & Worth

Moco Space does that by emulating a playground and making a secure and fun area for everybody. If you have by no means heard of VRChat before, it’s a digital chat platform where of us can interact with one another in VR. Anyone can use it, even those who have by no means used a chat room won’t have any points utilizing it. You can use Zobe to talk with random people with out creating an account. They are moreover a lot pickier in relation to who they speak to.…

Read More

ജോളി, ഇനി ജോളി! കൂടത്തായി കേസിൽ വഴിത്തിരിവ്; പുതിയ വിവരങ്ങൾ ഞെട്ടിക്കുന്നത്‌

കോഴിക്കോട്: കൂടത്തായി പരമ്പര കൊല കേസിൽ വഴിത്തിരിവ്. മൃതദേഹങ്ങളിൽ സ‍യനൈഡോ വിഷാംശമോ കണ്ടെത്താനായില്ല. ദേശീയ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് പുതിയ വിവരങ്ങൾ. മൃതദേഹാവശിഷ്ടങ്ങളിൽ സ‍യനൈഡിന്‍റെയോ മറ്റ് വിഷത്തിന്‍റെയോ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട്. അന്നമ്മ, ടോം, മാത്യു, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതൽ 2014 വരെയുള്ള കാലത്താണ് ഇവർ മരിച്ചത്. 2019 ലാണ് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനയ്ക്കു അയച്ചത്. നേരത്തെ റോയി തോമസിന്‍റെ മൃതദേഹത്തിൽനിന്നും സയനൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. റോയി തോമസിന്‍റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പൊന്നമറ്റം ജോളിയാമ്മ ജോസഫ് എന്ന ജോളിയാണ് കേസിലെ മുഖ്യപ്രതി. ആറു പേരെ ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. ഇതില്‍ അഞ്ചുമരണങ്ങളും സയനൈഡ് ഉള്ളില്‍ ചെന്നാണെന്നാണു കുറ്റപത്രം. പൊന്നാമറ്റത്തെ മരുമകളായ ജോളി സ്വത്ത് കൈക്കലാക്കാൻ ആറുപേരെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2002ലാണ് ആദ്യ…

Read More

വ്യവസായിയെ ലോഡ്ജിലെത്തിച്ച് ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമം ! ഒളിവിലായിരുന്ന യുവതി പിടിയില്‍…

ഹണിട്രാപ്പ് കേസില്‍ ഒളിവില്‍ പോയ ഒന്നാം പ്രതി പിടിയില്‍. തൃശൂര്‍ മോനടി വെള്ളികുളങ്ങര മണമഠത്തില്‍ സൗമ്യ ശ്യാംലാലിനെയാണ്(35) വിദേശത്തുനിന്നു മടങ്ങുംവഴി തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്. മാരാരിക്കുളത്ത് റിസോര്‍ട്ട് നടത്തുന്നയാളെ ഹണി ട്രാപ്പില്‍പ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്. കൂട്ടുപ്രതികള്‍ പിടിയിലായതിനു പിന്നാലെ ഒരു വര്‍ഷം മുന്‍പാണ് സൗമ്യ യുഎഇയിലേക്കു കടന്നത്. തുടര്‍ന്ന് ഇവര്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇവരെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവച്ച ശേഷം മണ്ണഞ്ചേരി പോലീസിനെ അറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ സൗമ്യയെ റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റ് 10 പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാരാരിക്കുളം വടക്ക് വാറാന്‍ കവലയ്ക്ക് സമീപം റിസോര്‍ട്ട് നടത്തുന്ന നാല്‍പത്തിമൂന്നുകാരനാണ് തട്ടിപ്പിന് ഇരയായത്. സാമ്പത്തിക ഞെരുക്കം നേരിട്ടിരുന്ന…

Read More

നിമിഷ പ്രിയ കൊലയ്ക്കു ശേഷം നടത്തിയത് പൊറുക്കാനാവാത്ത കുറ്റമെന്ന് തലാലിന്റെ കുടുംബം ! മലയാളി നഴ്‌സിന്റെ മോചനത്തില്‍ വീണ്ടും ആശങ്ക…

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വീണ്ടും ആശങ്കയുയരുന്നു. നിമിഷയുടെ ശിക്ഷാ നടപടികള്‍ വേഗത്തിലാക്കുന്ന നീക്കവുമായി യെമന്‍ അധികൃതര്‍ മുമ്പോട്ടു പോവുകയാണെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ ആശങ്കവേണ്ടെന്ന് ഇന്ത്യന്‍ അധികൃതര്‍ നിമിഷപ്രിയയുടെ കുടുംബത്തോടു പറഞ്ഞിരുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നിമിഷപ്രിയയുടെ ശിക്ഷ നടപടികള്‍ വേഗത്തിലാക്കാന്‍ യെമന്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ മേധാവിയാണു നിര്‍ദ്ദേശം നല്‍കിയത്. ദയാധനം നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികള്‍ ഇനിയും ഫലം കണ്ടിട്ടില്ല. കോടതിവിധി, ദയാധനം, അപേക്ഷ തുടങ്ങി വിവിധ രേഖകള്‍ സുപ്രീം കോടതിയില്‍ നല്‍കണമെന്നാണ് നിയമം. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രോസിക്യൂഷന്‍ നടപടിക്കു കാരണമായിട്ടുള്ളത്. അതേസമയം ദയാധനം സ്വീകരിക്കുന്ന കാര്യത്തില്‍ തലാലിന്റെ കുടുംബത്തിലെ രണ്ടംഗങ്ങള്‍ ഒഴികെ മറ്റുള്ളവരുടെ സമ്മതം ലഭിച്ചിട്ടുണ്ട്. ഹൂതി വിമതരായ ഇസ്ലാമിക ഗോത്രവര്‍ഗക്കാരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് കൊല്ലപ്പെട്ട…

Read More

ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു ! വിനോദ് കാംബ്ലിയ്‌ക്കെതിരേ പോലീസ് കേസ്…

ഭാര്യയെ തല്ലിയതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയ്‌ക്കെതിരേ കേസ്. മദ്യലഹരിയില്‍ ഭാര്യയുടെ തലയില്‍ അടിച്ചെന്ന പരാതിയെത്തുടര്‍ന്നാണ് മുംബൈ പോലീസ് കാംബ്ലിയ്‌ക്കെതിരേ കേസെടുത്തത്. ബാന്ദ്രയിലെ ഫ്‌ളാറ്റില്‍വച്ച് വെള്ളിയാഴ്ച വിനോദ് മര്‍ദിച്ചെന്ന് ഭാര്യ ആന്‍ഡ്രിയ ഹെവിറ്റിന്റെ പരാതിയില്‍ പറയുന്നു. ഐപിസി സെക്ഷന്‍ 324, 504 വകുപ്പുകള്‍ ചുമത്തിയാണ് കേസെന്ന് പൊലീസ് അറിയിച്ചു. പാചകത്തിനു ഉപയോഗിക്കുന്ന പാനിന്റെ ഹാന്‍ഡില്‍ വിനോദ് ആന്‍ഡ്രിയയ്ക്കു നേരെ എറിഞ്ഞെന്നും, അങ്ങനെയാണു തലയ്ക്കു പരുക്കേറ്റതെന്നും പരാതിയില്‍ പറയുന്നു. താരം ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചതായും പരാതിയിലുണ്ട്. സംഭവത്തില്‍ താരത്തെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മദ്യപിച്ചു വീട്ടിലെത്തിയ വിനോദ് കാംബ്ലി ഭാര്യയെ അസഭ്യം പറയുകയായിരുന്നു. 12 വയസ്സുകാരനായ മകന്‍ കാംബ്ലിയെ തടയാന്‍ നോക്കിയെങ്കിലും, അടുക്കളയിലേക്കു പോയ താരം കുക്കിങ് പാന്‍ ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കുകയായിരുന്നു. ബാബ ആശുപത്രിയില്‍ ചികിത്സ തേടിയ ആന്‍ഡ്രിയ,…

Read More