വെൽഡൺ ആലിയ…. ആലിയ ഭട്ടിനെ പ്രശംസിച്ച് ഷാരൂഖ് ഖാന്‍

ഭട്ട് കുടുംബത്തില്‍ പിറന്ന് കപൂര്‍ കുടുംബത്തിലെ മരുമകളായി മാറിയ ബോളിവുഡിന്‍റെ താരറാണിയാണ് ആലിയ ഭട്ട്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകഹൃദയം കീഴടക്കിയ താരം, പിന്നീടിങ്ങോട്ട് ചെയ്ത കഥാപാത്രങ്ങളെല്ലാം ബോളിവുഡിലെ തന്‍റെ സ്ഥാനം ഉറപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ മികച്ച അഭിനയത്തിലൂടെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് ആലിയ പുരസ്കാരങ്ങളും അംഗീകാരങ്ങളുമൊക്കെ സ്വന്തമാക്കി. കരിയറിലും വ്യക്തിജീവിതത്തിലും തിളങ്ങി നില്‍ക്കുന്ന ആലിയയ്ക്ക് തെന്നിന്ത്യയിലും ഒരുപാട് ആരാധകരുണ്ട്. ആലിയ ഭട്ടിന്‍റെ വരാനിരിക്കുന്ന സ്പൈ ത്രില്ലർ ചിത്രമാണ് ആൽഫ. ആലിയയും ബോബി ഡിയോളും കേന്ദ്രകഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിന്‍റെ ടീസര്‍ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തീ പാറുന്ന ആക്‌ഷന്‍ സീക്വന്‍സുകളും സംഘട്ടനരംഗങ്ങളുമൊക്കെ ചെയ്യുന്ന ആലിയയുടെ കഥാപാത്രത്തിന് നിറഞ്ഞ കൈയടിയും പ്രശംസയും കിട്ടുന്നുണ്ട്. ഇപ്പോഴിതാ ‘ആല്‍ഫ’ ടീസര്‍ കണ്ട ശേഷം ആലിയയെ നിറഞ്ഞ മനസോടെ പ്രശംസിക്കുകയാണ് ബോളിവുഡിന്‍റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍. ഒരു അഭിനേത്രി…

Read More

തീ പാറും ആക്‌ഷൻ രംഗങ്ങളുമായി പവർ സ്റ്റാറിന്‍റെ OG 2

പവർ സ്റ്റാറും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് “They Call Him OG’ (ഒ.ജി). സാഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് സംവിധാനം ചെയ്ത ഈ ആക്‌ഷൻ-ഗ്യാങ്സ്റ്റർ ചിത്രം, മുംബൈ മാഫിയയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. വെറുമൊരു ബ്ലോക്ക്ബസ്റ്റർ എന്നതിലുപരി, പ്രേക്ഷകരെ ആകർഷിച്ച ഒരു വലിയ കാൻവാസിൽ, സ്റ്റൈലിഷ് ഗ്യാങ്സ്റ്റർ ഡ്രാമയായി പവർ സ്റ്റാറിനെ പുനഃസ്ഥാപിച്ച ചിത്രം. അതുകൊണ്ടുതന്നെ ചിത്രത്തിന്‍റെ തുടർഭാഗത്തെ ചുറ്റിപ്പറ്റിയുള്ള ആവേശം ഇപ്പോൾ പുതിയ ഉയരങ്ങളിലെത്തിയിരിക്കുന്നു. പവൻ കല്യാൺ ക്രിയേറ്റീവ് വർക്ക്സിന്‍റെ ഏറ്റവും പുതിയ പ്രസ്താവനയെത്തുടർന്ന് OG 2, അദ്ദേഹം വിദേശത്ത് നിന്ന് മടങ്ങിയെത്തിയാൽ തന്നെ തുടങ്ങുമെന്ന് പ്രൊഡക്‌ഷൻ ഹൗസ് അറിയിച്ചു. ചിത്രത്തിന് ലഭിച്ച ശ്രദ്ധേയമായ സ്വീകാര്യതയും നിലനിൽക്കുന്ന ജനപ്രീതിയും OG2 അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി ഉറപ്പിക്കുമെന്ന് സംവിധായകൻ പറയുന്നു. തമൻ സൃഷ്ടിച്ച സംഗീതവും അതുപോലെ…

Read More

മണ്‍സൂണ്‍ ആസ്വദിക്കാം; ജൈവവൈവിധ്യങ്ങളറിയാം,പാക്കേജുകളുമായി വനം വികസന കോര്‍പറേഷന്‍

കോട്ടയം: മണ്‍സൂണ്‍ വെറും മഴക്കാലം മാത്രമല്ല, യാത്രകള്‍ ചെയ്യാനും കാഴ്ചകള്‍ കാണാനുമുള്ള സമയം കൂടിയാണ്. ഈ മണ്‍സൂണ്‍ കാലത്ത് അപൂര്‍വ ജൈവവൈവിധ്യ ആവാസവ്യവസ്ഥകളെ അടുത്തറിയാനും ആസ്വദിക്കാനും പദ്ധതികളൊരുക്കി കേരള വനം വികസന കോര്‍പറേഷന്‍ ലിമിറ്റഡ്. നിലവില്‍ കോര്‍പറേഷന്‍റെ കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ മണ്‍സൂണ്‍ ആസ്വദിക്കാനുള്ള പാക്കേജുകളാണ് അവതരിപ്പിക്കുന്നത്. വയനാട്ടിലെ കമ്പമല, പാലക്കാട്ടെ നെല്ലിയാമ്പതി, ഇടുക്കിയിലെ മീശപ്പുലിമല, പത്തനംതിട്ടയിലെ ഗവി, തിരുവനന്തപുരത്തെ അരിപ്പ, കല്ലാര്‍ എന്നിവിടങ്ങളിലാണ് കോര്‍പറേഷന്‍റെ ഡെസ്റ്റിനേഷനുകള്‍. മണ്‍സൂണ്‍മഴയെ തടഞ്ഞുനിര്‍ത്തി ഭൂപ്രകൃതിയും ജൈവവൈവിധ്യവും നിലനിര്‍ത്തുന്ന പച്ചപ്പുല്ലണിഞ്ഞ മലനിരകളും ചോലക്കാടുകളും തനതു ഭാവത്തില്‍ ആസ്വദിക്കാനും പശ്ചിമ ഘട്ടത്തില്‍ മാത്രം കാണുന്ന അപൂര്‍വയിനം ജീവജാലങ്ങളെ കാണാനും സൗകര്യമൊരുക്കുന്ന പാക്കേജുകളാണ് തയാറാക്കുന്നത്. കമ്പമലയില്‍ വയനാടിന്‍റെ ഏകാന്തതയിലേക്കും ഗോത്രസംസ്കാരത്തിലേക്കും ഒരു മടക്കയാത്ര നടത്താവുന്ന രീതിയിലാണ് പാക്കേജ്. മീശപ്പുലിമലയില്‍ റോഡോവാലിയിലേക്ക് സാഹസികയാത്രയാണ് ഒരുക്കിയിരിക്കുന്നത്. ട്രക്കിംഗ് അനുവദനീയമായ ഏറ്റവും ഉയര്‍ന്ന മലനിരയാണ് മീശപ്പുലിമല. ഗവിയില്‍…

Read More

ലോകത്ത് ഏറ്റവും കൂടുതൽ തൊഴിൽരഹിതരുള്ള രാജ്യം, 34.2 ശതമാനമാണ് ഇവിടെ തൊഴിലില്ലായ്മ നിരക്ക്; ചർച്ചകളിൽ ഇടംപിടിക്കുന്നു

ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ രാജ്യങ്ങളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് തൊഴിലില്ലായ്മ. പല രാജ്യങ്ങളും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും ചില രാജ്യങ്ങൾ തുടർച്ചയായി ഉയർന്ന തോതിലുള്ള തൊഴിലില്ലായ്മ നേരിടുന്നു. ലോകത്തിൽ തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള രാജ്യം ഏതാണെന്ന് അറിയാമോ? അടുത്തിടെ നടത്തിയ ഒരു പഠനം അനുസരിച്ച് എസ്വാറ്റിനി എന്ന രാജ്യമാണ് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നേരിടുന്നത്. തെക്കേ ആഫ്രിക്കയിലെ ഒരു ചെറിയ രാജ്യമാണ് എസ്വാറ്റിനി. ഏകദേശം 34.2 ശതമാനമാണ് ഇവിടത്തെ തൊഴിലില്ലായ്മ നിരക്ക്. തൊട്ടുപിന്നിൽ ദക്ഷിണാഫ്രിക്കയാണ്. അവിടെ 32 ശതമാനത്തിന് മുകളിലാണ്. അന്തരാഷ്ട്ര തൊഴിൽ സംഘടനകളിൽ നിന്നും തൊഴിൽ വിപണികളിലും നിന്നുമുള്ള ഡാറ്റകളിലാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. ജിബൂട്ടിയാണ് തൊഴിലില്ലായ്മ രൂക്ഷമായി നേരിടുന്ന മറ്റൊരു രാജ്യം. അവിടെ തൊഴിലാളികളിൽ വലിയൊരു പങ്കും സ്ഥിര ജോലികൾ കണ്ടെത്താൻ പാടുപെടുന്നവരാണ്. ഇത് രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയെയും ബാധിക്കുന്നു. മറ്റ്…

Read More

സമ്മിശ്രകൃഷി വിജയരഹസ്യമാക്കി ബൈജു ഫാംസ്

ഏറ്റുമാനൂർ: പ്രതികൂല സാഹചര്യങ്ങളിലും സമ്മിശ്ര കൃഷിരീതിയിലൂടെ സുസ്‌ഥിര വരുമാനം ഉറപ്പാക്കുകയാണ് അതിരമ്പുഴ ശ്രീകണ്ഠമംഗലം ബൈജു ഫാംസ് ഉടമ ബൈജു മാതിരമ്പുഴ. എട്ടേക്കറോളം വരുന്ന ഫാമിൽ പശു, ആട്, കോഴി, തെങ്ങ്, മാവ്, വാഴ എന്നിങ്ങനെ വൈവിധ്യമാർന്ന കൃഷിരീതികളിലൂടെയാണ് ബൈജു ഫാം ശ്രദ്ധേയമാകുന്നത്.12 വർഷം മുമ്പ് ആരംഭിച്ച ഫാമിൽ ഇപ്പോൾ 40 പശുക്കളുണ്ട്. ഹൈബ്രീഡ് പശുക്കളും ജേഴ്‌സി പശുക്കളുമാണുള്ളത്. നിലവിൽ ഇവയിൽ 25 എണ്ണം കറവയുള്ളവയാണ്. അഞ്ചു പശുക്കളുമായാണ് തുടക്കം. കിടാങ്ങളെ വിൽക്കാറില്ല. ഈ അഞ്ചു പശുക്കളിൽ നിന്നാണ് ഇത്രയും പശുക്കൾ ആയിരിക്കുന്നത്. ഇപ്പോൾ 400 ലിറ്ററോളം പാലാണ് ദിവസേന ഉത്പാദിപ്പിക്കുന്നത്. ഗുണമേന്മയുള്ള പാലിന് ആവശ്യക്കാർ ഏറെയാണ്. 150ലേറെ വീടുകളിൽ ഫാമിൽനിന്ന് നേരിട്ട് പാൽ എത്തിക്കുന്നു. ഇവിടെ നിന്ന് പാലെടുത്ത് വില്പന നടത്തുന്നവരുമുണ്ട്. ഇങ്ങനെ കൊടുത്ത ശേഷം മിച്ചം വരുന്ന പാൽ ശ്രീകണ്ഠമംഗലം ക്ഷീര കർഷക സൊസൈറ്റിയിൽ നൽകുന്നു.…

Read More

എച്ച്1 എൻ1, പകർച്ചപ്പനി : കൈകൊടുക്കലും ആലിംഗനവും ഒഴിവാക്കാം

എച്ച്1 എന്‍1 ഇന്‍ഫ്ളൂവന്‍സ, വൈറല്‍ പനി എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആവശ്യമായ ചികിത്സ തേടണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണംവിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കുന്നതിന് മുമ്പും ചുമച്ചതിനോ തുമ്മിയതിനോ ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കന്‍ഡ് കൈകള്‍ കഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ പേപ്പര്‍ അല്ലെങ്കില്‍ കൈമുട്ടിന്‍റെ ഉള്‍ഭാഗം ഉപയോഗിച്ച് മൂക്കും വായും മൂടണം. ഉപയോഗിച്ച ടിഷ്യൂ ഉടന്‍ മാലിന്യപ്പെട്ടിയില്‍ നിക്ഷേപിച്ച് കൈകള്‍ കഴുകണം. പനിയുള്ളവരിൽ നിന്ന് അകലം പാലിക്കണം. കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവ സ്പര്‍ശിക്കരുത്. വെള്ളക്കുപ്പി, ഭക്ഷണപാത്രം, ഗ്ലാസ്, ടവല്‍, ഇതേ പോലുള്ള വസ്തുക്കള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. ചുമയോ പനിയോ ഉള്ള സഹപാഠികളില്‍ നിന്ന് അകലം പാലിക്കണം. ചുമ, ജലദോഷം, പനി…

Read More

സ്ത്രീ യാത്രക്കാര്‍ ശ്രദ്ധിക്കാന്‍; പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയുടെ ടിക്കറ്റ് എടുക്കാത്തവർക്ക് പിഴ

കോട്ടയം; പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രയ്ക്ക് തുടക്കമായി. ബസില്‍ കയറിയാല്‍ പണം നല്‌കേണ്ടെങ്കിലും സീറോ ടിക്കറ്റ് എടുക്കണം. ടിക്കറ്റില്ലാതെയുള്ള യാത്ര കുറ്റകരമാണ്. 500 രൂപ പിഴ ലഭിക്കാം. സ്ത്രീകള്‍ക്കൊപ്പം അഞ്ചിനും- 11നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് ഹാഫ് ടിക്കറ്റ് എടുക്കണം. അതിനു മുകളില്‍ പ്രായമുണ്ടെങ്കില്‍ ഫുള്‍ ടിക്കറ്റും എടുക്കണം. ടിക്കറ്റ് ചാര്‍ജ് നല്‌കേണ്ടന്നതൊഴിച്ചാല്‍ സ്റ്റോപ്പ്, സംവരണ സീറ്റുകള്‍ തുടങ്ങിയ മറ്റു നിയമങ്ങളെല്ലാം സ്ത്രീകള്‍ക്കു പഴയതുപോലെ തന്നെയാണ്.   ജില്ലയിൽ ഏറ്റവും കൂടുതല്‍ ഓര്‍ഡിനറി ബസുകള്‍ സര്‍വീസ് നടത്തുന്നതു വൈക്കത്താണ്. കുറവ് ബസുകള്‍ പാലാ, എരുമേലി ഡിപ്പോകളിലാണ്. വൈക്കം-34, കോട്ടയം-22, പൊന്‍കുന്നം, ചങ്ങനാശേരി-21, ഈരാറ്റുപേട്ട-18, പാലാ, എരുമേലി-13 എന്നിങ്ങനെയാണു വിവിധ ഡിപ്പോകളിലെ ബസുകളുടെ എണ്ണം.

Read More

യുഎസ് – ഇറാൻ കരാർ വെള്ളിയാഴ്ച ജനീവയിൽ: ഡോണൾഡ് ട്രംപ് പങ്കെടുത്തേക്കും

വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിൽ മൂന്നു മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിന് അവസാനമാകുന്നു. യുഎസ്-ഇറാൻ സമാധാന കരാർ ഉടൻ പ്രാബല്യത്തിൽ വരും. ലെബനനിൽ ഉൾപ്പെടെ വെടിനിർത്തൽ യാഥാർഥ്യമാകും. 14 നിർദേശങ്ങളടങ്ങിയ കരാർ വെള്ളിയാഴ്ച ജനീവയിൽ ഒപ്പുവയ്ക്കും. കരാർ ഒപ്പുവയ്ക്കൽ ചടങ്ങിൽ യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് പങ്കെടുക്കും. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നയതന്ത്ര മുന്നേറ്റമായാണു കരാറിനെ വിലയിരുത്തന്നത്. ഇറാന്‍റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ചർച്ചകൾ നടത്താൻ ഇരുരാജ്യങ്ങൾക്കും കൂടുതൽ സമയം നൽകുമെന്നാണ് കരാറിലുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോക ഊർജ വിപണിയിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ, തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുക എന്നതാണ് കരാറിന്‍റെ പ്രധാന ലക്ഷ്യം. എന്നാൽ യുദ്ധത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ തീർക്കാനും സുരക്ഷ ഉറപ്പാക്കാനും…

Read More

ബഫർ സോണിന്‍റെ ഉത്തരവാദിത്വം എല്‍ഡിഎഫ് സര്‍ക്കാരിനെന്ന് ഡീൻ കുര്യാക്കോസ്

തൊടുപുഴ: എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ ബഫര്‍ സോണ്‍ ശിപാര്‍ശകളാണ് ഇപ്പോള്‍ കരട് വിജ്ഞാപനമായി മാറിയിരിക്കുന്നതെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. കഴിഞ്ഞ ജൂണ്‍ രണ്ടിന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ പുറത്തുവന്ന കരടുവിജ്ഞാപനത്തില്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക്, കുറിഞ്ഞിമല വന്യജീവി സങ്കേതം, പാമ്പാടുംചോല ദേശീയോദ്യാനം, ആനമുടി ചോല ദേശീയോദ്യാനം, ചിന്നാര്‍ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെല്ലാം ബഫര്‍ സോണ്‍ യാഥാര്‍ഥ്യമാകുകയാണ്. നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ മറ്റു തിരുത്തലുകള്‍ ഉണ്ടായില്ലെങ്കില്‍ അന്തിമ വിജ്ഞാപനത്തിലൂടെ കരടു വിജ്ഞാപനത്തിലെ ബഫര്‍ സോണ്‍ പ്രഖ്യാപനം യാഥാര്‍ഥ്യമാകും. 2016ല്‍ കേരളത്തിലെ എല്ലാ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ബഫര്‍ സോണ്‍ നിശ്ചയിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത് നിശ്ചിത സമയപരിധി കഴിഞ്ഞ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിയാത്തതിനാല്‍ റദ്ദാക്കപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും കരടു വിജ്ഞാപനത്തിനായി ശിപാര്‍ശകള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു. 2018ലെ പ്രളയത്തിന്‍റെയും പ്രകൃതിക്ഷോഭത്തിന്‍റെയും പേരില്‍ ഒരു കിലോമീറ്റര്‍…

Read More

ആദ്യ ജോലിയിൽ തന്നെ വിരമിക്കൽ കാലം പ്ലാൻ ചെയ്ത് 22കാരൻ; സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി റെഡ്ഡിറ്റ് പോസ്റ്റ്

മുപ്പതുകളിലോ നാൽപ്പതുകളിലോ എത്തുമ്പോൾ മാത്രം ആലോചിക്കുന്ന റിട്ടയർമെന്‍റ് പ്ലാനിംഗ്, തന്‍റെ കരിയറിന്‍റെ ആദ്യ ദിവസം മുതൽ തന്നെ തുടങ്ങി സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ് ഒരു 22കാരൻ. മുംബൈ സ്വദേശിയായ യുവാവാണ് തന്‍റെ ശമ്പളവിവരങ്ങൾ പങ്കുവെച്ചുകൊണ്ട്, ഭാവി സുരക്ഷിതമാക്കാൻ പ്രതിമാസം 20,000 രൂപ മാറ്റിവെച്ചാൽ മതിയോ എന്ന ചോദ്യവുമായി റെഡ്ഡിറ്റിൽ കുറിപ്പ് പങ്കുവെച്ചത്. മുംബൈയിൽ ഒരു ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിൽ പുതിയ ജോലിയിൽ പ്രവേശിക്കാൻ ഇരിക്കുകയാണ് ഈ യുവാവ്. ഈ പ്രധാന ചെലവുകളെല്ലാം കഴിഞ്ഞാൽ ബാക്കി വരുന്ന 20,000 രൂപ സമ്പാദ്യത്തിലേക്കും നിക്ഷേപങ്ങളിലേക്കും മാറ്റിവെക്കാനാണ് യുവാവിന്‍റെ പ്ലാൻ. നിലവിൽ തനിക്ക് യാതൊരുവിധ കടബാധ്യതകളുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് തുടക്കത്തിൽ തന്നെ 20,000 രൂപ സമ്പാദിക്കാൻ കഴിയുന്നത് നല്ലൊരു കാര്യമാണെന്ന് അറിയാമെങ്കിലും, മുംബൈയിലെ ഉയർന്ന ജീവിതച്ചെലവും പണപ്പെരുപ്പവും കണക്കിലെടുക്കുമ്പോൾ ഈ തുക തികയുമോ എന്ന ആശങ്ക യുവാവ്…

Read More