ബംഗ്ലാദേശ് റെയിൽവേയ്ക്ക് 200 ബ്രോഡ്‌ഗേജ് കോച്ചുകൾ നൽകാൻ ഇന്ത്യ

പരവൂർ: അയൽരാജ്യമായ ബംഗ്ലാദേശിലെ റെയിൽവേ ശൃംഖല കൂടുതൽ ശക്തമാക്കുന്നതിനായി 200 ബ്രോഡ്‌ഗേജ് എൽഎച്ച്ബി കോച്ചുകൾ നൽകാൻ ഇന്ത്യൻ റെയിൽവേ.915 കോടി രൂപയുടെ ബൃഹത്തായ കരാറിന്‍റെ ഭാഗമായാണ് ഈ നടപടി. യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കിന്‍റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ 2027 ഡിസംബറോടെ മുഴുവൻ കോച്ചുകളുടെയും വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വസാനത്തോടെയോ വരും മാസത്തിന്‍റെ തുടക്കത്തിലോ ബംഗ്ലാദേശിലേക്ക് കയറ്റി അയയ്ക്കും. ഇന്ത്യൻ റെയിൽവേയുടെ പ്രമുഖ കയറ്റുമതി വിഭാഗമായ റൈറ്റ്സ് ലിമിറ്റഡിന്‍റെ മേൽനോട്ടത്തിൽ കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയാണ് ഈ ആധുനിക കോച്ചുകൾ നിർമിക്കുന്നത്.മുൻപ് ബംഗ്ലാദേശിൽ നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരതകളെത്തുടർന്ന് കയറ്റുമതി നിർത്തിവച്ചിരുന്നുവെങ്കിലും, നിലവിലെ പുതിയ സാഹചര്യത്തിൽ കയറ്റുമതി പുനരാരംഭിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ 20 കോച്ചുകളടങ്ങിയ ട്രെയിൻ സെറ്റാണ് അയയ്ക്കുക. പഴക്കമേറിയ കോച്ചുകൾ മാറ്റി പുതിയവ വിന്യസിക്കുന്നതോടെ ധാക്കയെയും വടക്കൻ ജില്ലകളെയും ബന്ധിപ്പിക്കുന്ന പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ…

Read More

പകർച്ചപ്പനി പ്രതിരോധം: ശനിയാഴ്ചകൾ കെഎസ്ആർടിസിയിൽ ഡ്രൈ ഡേ ആചരിക്കും

ചാത്തന്നൂർ: കൊതുകുനിവാരണം ലക്ഷ്യമാക്കി ശനിയാഴ്ചകൾ ഡ്രൈ ഡേ ആയി ആചരിക്കാൻ കെഎസ്ആർടിസി. ഡങ്കിപ്പനി, ചിക്കൻ ഗുനിയ, മലേറിയ തുടങ്ങിയ കൊതുകു പരത്തുന്ന രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഡ്രൈ ഡേ ആചരണം. പകർച്ച പനി പ്രതിരോധത്തിന്‍റെയും കൊതുകുനിവാരണത്തിന്‍റെയും ഭാഗമായാണ് ഇത്. ഡ്രൈ ഡേ ദിവസം ജീവനക്കാർ, ഡിപ്പോ, വർക്ക് ഷോപ്പ് എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും കൊതുകു വളരാനിടയുള്ള സാഹചര്യങ്ങൾ കണ്ടെത്തി ഒഴിവാക്കണം. പഴയ ടയറുകൾ, മറ്റ് സ്പെയർ പാർട്സുകൾ എന്നിവയിൽ മഴ വെള്ളം കെട്ടി കിടക്കാതെ സൂക്ഷിക്കണം. പ്ലാസ്റ്റിക് കപ്പുകൾ, ചിരട്ടകൾ, കുപ്പികൾ എന്നിവ നീക്കം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യണം. വെള്ളം കെട്ടിക്കിടക്കുന്ന കുഴികൾ മൂടണം. ഡ്രെയിനേജിലെ തടസങ്ങൾ നീക്കി ജലം ഒഴുക്ക് സുഗമമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകു നാശിനികളോ ബ്ലീച്ചിംഗ് പൗഡറോ തളിക്കണം. ഡിപ്പോയിലും വർക്ക് ഷോപ്പുകളിലും ശുചീകരണം നടത്തുകയും ശുചിത്വം പാലിക്കുകയും വേണം തുടങ്ങിയ…

Read More

നിതിന്‍രാജിന്‍റെ മരണം; പ്രതിക്കു ജാമ്യം ലഭിച്ചതിൽ ആഭ്യന്തര മന്ത്രി ഡിജിപിയോടു റിപ്പോർട്ട് തേടി

തിരുവനന്തപുരം: നിതിന്‍രാജ് ആത്മഹത്യക്കേസ് പ്രതി ഡോ. റാമിന് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയ സാഹചര്യത്തില്‍ പോലീസിന്‍റെ വീഴ്ചയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. അന്വേഷണത്തിന് പുതിയ സംഘം നേതൃത്വം നല്‍കണമെന്നും ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി. നിതിന്‍രാജിന്‍റെ കുടുംബവും നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് തന്നെ നേരില്‍ കണ്ട് അറിയിച്ചുവെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. ക്രൈംബ്രാഞ്ച് ഐജി. അജിതാബീഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇനിമുതല്‍ കേസ് അന്വേഷിക്കുന്നത്. ഡോ. റാമിന് ജാമ്യം ലഭിക്കുന്നതിന് കാരണം പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണെന്നും പോലീസിന്‍റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായെന്നും കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.

Read More

പിഎസ്‌സി പരീക്ഷ അടിമുടി അഴിമതി? പിഎസ്‌സി നടത്തിയ പല പരീക്ഷകളിലും ക്രമക്കേട് നടന്നുവെന്ന പരാതികൾ എസ്ഐടിക്കു മുന്നിൽ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാക്രമക്കേടില്‍ കൂടുതല്‍ പരാതികള്‍. പിഎസ്‌സി നടത്തിയ പല പരീക്ഷകളിലും ക്രമക്കേടുകള്‍ നടന്നുവെന്ന പരാതികളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മറ്റ് പരീക്ഷകളുടെ വിവരങ്ങളും ഫയലുകളും നല്‍കാന്‍ പിഎസ്‌സി ചെയര്‍മാന് ക്രൈംബ്രാഞ്ച് സംഘം ഇന്ന് കത്ത് നല്‍കും. പിന്നാക്ക വികസന കോര്‍പറേഷന്‍ പ്രോജക്ട് അസിസ്റ്റന്‍റ് നിയമന പരീക്ഷയ്‌ക്കെതിരെയാണ് പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. ഈ പരീക്ഷയുടെ വിവരങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നത്. നേരത്തെ ആസൂത്രണ ബോര്‍ഡില്‍ ചീഫ് ഇന്‍ഡസ്ട്രി ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ തസ്തികയിലേക്ക് നടന്ന പരീക്ഷയില്‍ ക്രമക്കേട് നടന്നെന്നാരോപിച്ചാണ് വ്യാപക പരാതികള്‍ ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.‌ ഈ പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പിഎസ്‌സിക്കെതിരേ ഗുരുതരമായ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വരുന്നത്.ഒന്‍പത് ലക്ഷത്തില്‍പരം രൂപ വാര്‍ഷിക ശമ്പളം ലഭിക്കുന്ന തസ്തികയിലേക്കാണ് ആസൂത്രണ ബോര്‍ഡിലെ നിയമനം നടന്നത്. ഒന്നാം റാങ്ക് നേടിയ…

Read More

എന്താണ് പിസിഒഡി..?

നിങ്ങൾക്ക് ആർത്തവം ക്രമം തെറ്റിയാണോ നടക്കുന്നത് ‍? ശരീരത്തിൽ, പ്രധാനമായും മുഖത്ത് രോമവളർച്ച ഉണ്ടോ? മുഖക്കുരുവും മുടികൊഴിച്ചിലും നിങ്ങളെ അലട്ടുന്നുണ്ടോ?… കഴുത്തിന് ചുറ്റും കറുത്ത പാടുകൾ ഉണ്ടോ?എങ്കിൽ നിങ്ങൾക്ക് പിസിഒഡി (Polycystic Ovarian Disease)ഉണ്ടാകാം. ഇന്ത്യയിൽ ഏകദേശം 15 മുതൽ 22 ശതമാനം സ്ത്രീകളെയും ബാധിക്കുന്ന പ്രശ്നമാണ് പിസിഒഡി. ഇത് ജീവിതശൈലീരോഗങ്ങളിലേക്കും വന്ധ്യതയിലേക്കും നയിക്കാൻ കാരണമാകുന്നു. പിസിഒഡി എങ്ങനെ കണ്ടെത്താം…പിസിഒഡി കണ്ടെത്താൻ സഹായിക്കുന്ന നിരവധി മാർഗങ്ങളിൽ ഒന്നാണ് മാസമുറ നിരീക്ഷിക്കുക എന്നുള്ളത്. 35 ദിവസത്തിനുള്ളിൽ ആർത്തവം വന്നില്ലെങ്കിൽ അല്ലെങ്കിൽ വർഷത്തിൽ എട്ട് പ്രാവശ്യമെങ്കിലും ആർത്തവം വന്നില്ലെങ്കിൽ പിസിഒഡി സാധ്യത പറയാം. കൂടാതെ ശരീരത്തിലുള്ള പുരുഷ ഹോർമോണിന്‍റെ അളവും മാനദണ്ഡമായി എടുക്കാനാവും. ഇൻസുലിനും പിസിഒഡിയും…പ്രമേഹവുമായി ബന്ധപ്പെട്ട ഒരു ഹോർമോൺ ആണ് ഇൻസുലിൻ. എന്നാൽ ഈ ഇൻസുലിന് പിസിഒഡിയുമായി വലിയ ബന്ധമുണ്ട്. ഇൻസുലിന്‍റെ അതിപ്രസരം മൂലം മറ്റ് ഹോർമോണുകളിൽ ഉണ്ടാവുന്ന…

Read More

ആപ്പിലെ വിവരങ്ങളും പാക്കറ്റിലെ വിവരങ്ങളും തമ്മിൽ വ്യത്യാസം; സേപ്റ്റോയ്‌ക്കെതിരെ ആരോപണവുമായി യുവതി,പിന്നാലെ കമ്പനിയുടെ ക്ഷാമപണവും

ക്വിക്ക് കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ സേപ്റ്റോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. ആപ്പിൽ നൽകിയിരിക്കുന്ന ചേരുവകളും ഡെലിവറി ലഭിച്ച ഉത്പന്നത്തിന്‍റെ പാക്കറ്റിലുള്ള വിവരങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് ഡൽഹി സ്വദേശിനിയായ സൃഷ്ടി ഗോസവി എന്ന യുവതി ആരോപിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് യുവതി സംഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്. ‘വിൻഗ്രീൻസ് ഫാംസിന്‍റെ പെരി ഗാർലിക് ഡിപ്പ്’ എന്ന ഉത്പ്പന്നമാണ് ഇവർ ഓർഡർ ചെയ്തത്. ആപ്പിൽ പരിശോധിച്ചപ്പോൾ പ്രിസർവേറ്റീവുകളോ മറ്റ് രാസവസ്തുക്കളോ ഇല്ലാത്ത ചേരുവകൾ മാത്രമാണ് കാണിച്ചിരുന്നത്. വീട്ടിലെ കുട്ടികൾക്കും കഴിക്കാമല്ലോ എന്ന് കരുതിയാണ് ഉത്പ്പന്നം വാങ്ങിയതെന്ന് യുവതി പറയുന്നു. എന്നാൽ ഉത്പ്പന്നം വീട്ടിലെത്തിയപ്പോൾ പാക്കറ്റിലെ ചേരുവകൾ പരിശോധിച്ച യുവതി ഞെട്ടി. ആപ്പിൽ കാണിക്കാതിരുന്ന പ്രിസർവേറ്റീവ് ഉത്പ്പന്നത്തിന്‍റെ പാക്കറ്റിലെ ലിസ്റ്റിൽ വ്യക്തമായി കൊടുത്തിട്ടുണ്ടായിരുന്നു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ മനഃപൂർവ്വം പ്രിസർവേറ്റീവിന്‍റെ പേര് ആപ്പിലെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതാണെന്നും ഇതൊരു തട്ടിപ്പാണെന്നും യുവതി ആരോപിച്ചു. വരാനിരിക്കുന്ന…

Read More

അവിശ്വാസം പാസായി; പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയാ ബിനു പുറത്തേക്ക്; അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: പാലാ നഗരസഭയില്‍ യുഡിഎഫ് പിന്തുണയോടെ ഭരിക്കുന്ന സ്വതന്ത്ര മുന്നണിയിലെ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയത്തെ 17 കൗണ്‍സിലര്‍മാര്‍ അനുകൂലിച്ചു. ആറു അംഗങ്ങളുള്ള കോണ്‍ഗ്രസും മൂന്ന് അംഗങ്ങളുള്ള സ്വതന്ത്ര മുന്നണിയും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍നിന്നും വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് നേതൃത്വം കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, കെഡിപി കൗണ്‍സിലര്‍മാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. കോണ്‍ഗ്രസിന്‍റെ കൗണ്‍സിലര്‍മാരായ ലിസിക്കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പില്‍, രജിത പ്രകാശ് എന്നിവരാണ് വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് വൈസ് ചെയര്‍പേഴ്‌സനായ മായാ രാഹുലും അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ റിയ ചീരാംകുഴി, സെബാസ്റ്റ്യന്‍ പനക്കല്‍ എന്നിവരും കേരള കോണ്‍ഗ്രസ്, കെഡിപി പാര്‍ട്ടികളിലെ നാലു…

Read More

‘ക്യുദെംഗ’ ഡെങ്കിപ്പനി പ്രതിരോധ വാക്സിന് ഡ്രഗ്സ് കൺട്രോളർ ജനറലിന്‍റെ അംഗീകാരം

ന്യൂഡൽഹി: രാജ്യത്ത് ഡെങ്കിപ്പനിക്കെതിരേയുള്ള ആദ്യ വാക്സിന് അംഗീകാരം നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. ജാപ്പനീസ് മരുന്നുനിർമാതാക്കളായ താക്കെദ ബയോ ഫാർമസ്യൂട്ടിക്കൽസിന്‍റെ ‘ക്യുദെംഗ’ എന്ന വാക്സിനാണ് അനുമതി ലഭിച്ചത്. നാലു വയസ് മുതൽ 60 വയസ് വരെയുള്ളവർക്ക് ഈ വാക്സിൻ സ്വീകരിക്കാം. നേരത്തേ ഡെങ്കിപ്പനി വന്നിട്ടുള്ളവർക്കും വരാത്തവർക്കും മുൻകൂർ രക്തപരിശോധനകളൊന്നും കൂടാതെതന്നെ വാക്സിൻ നൽകാമെന്നത് ഇതിന്‍റെ പ്രത്യേകതയാണ്. മൂന്നു മാസത്തെ ഇടവേളയിൽ രണ്ടു ഡോസുകളായാണ് വാക്സിൻ നൽകുന്നത്. ഡെങ്കിക്കു കാരണമാകുന്ന നാലുതരം വൈറസ് വകഭേദങ്ങൾക്കെതിരേയും ഇതു പ്രതിരോധം നൽകും. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഈ വാക്സിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഡെങ്കിമൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത 84 ശതമാനത്തോളം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Read More

ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ രാജ്യത്ത് 1,90,000 കോടിയുടെ പണരഹിത ചികിത്സ ലഭ്യമാക്കി

പരവൂർ: കേന്ദ്ര സർക്കാരിന്‍റെ മുൻനിര ആരോഗ്യ പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യയോജന രാജ്യത്തുടനീളം വൻ വിജയമെന്ന് റിപ്പോർട്ട്. ഇതുവരെ 1,90,000 കോടിയിലധികം രൂപയുടെ പണരഹിത ചികിത്സയാണ് പദ്ധതിയിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കിയെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേ മന്ത്രാലയം വ്യക്തമാക്കി. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ, പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന എന്നിവയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച അവലോകന യോഗത്തിലാണ് വകുപ്പ് ഉദ്യോഗസ്ഥർ കണക്കുകൾ പുറത്തുവിട്ടത്. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ ഉറപ്പ് പദ്ധതിയായി ആയുഷ്മാൻ ഭാരത് മാറിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. രാജ്യത്തെ ആരോഗ്യമേഖലയെ ഡിജിറ്റൽവൽക്കരിക്കുന്നതിൽ വലിയ മുന്നേറ്റമാണ് ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ വഴി സാധ്യമായിട്ടുള്ളത്. ഇതുവരെ രാജ്യത്ത് 94 കോടിയിലധികം വരും തലമുറ ആരോഗ്യ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ നൂറ് കോടിയിലധികം വ്യക്തിഗത ആരോഗ്യ രേഖകൾ ഡിജിറ്റൽ…

Read More

തലനാരിഴയ്ക്ക് രക്ഷപ്പെടൽ! മഴയത്ത് മലയോര റോഡിൽ ബൈക്കിന്‍റെ നിയന്ത്രണം വിട്ട് വൻ അപകടം; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

മഴക്കാലത്തെ ഇരുചക്രവാഹന യാത്രകൾ എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പശ്ചിമ ബംഗാളിലെ പ്രശസ്തമായ കുർസിയോങ് വ്യൂ പോയിന്‍റിന് സമീപം നടന്ന ഞെട്ടിക്കുന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മഴയത്ത് ഈറനണിഞ്ഞ റോഡിലൂടെ ഉയർന്ന വേഗതയിൽ വന്ന ബൈക്ക് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലെ പാറക്കല്ലിലും അതിരടയാളക്കല്ലിലും ശക്തമായി ഇടിക്കുകയായിരുന്നു. ആഘാതത്തിൽ റൈഡർ റോഡിലേക്ക് തെറിച്ചുവീഴുകയും ചെരിപ്പുകൾ കാറ്റിൽ പറന്നുപോവുകയും ചെയ്തു. ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയും ചെയ്തു. ഇത്രയും വലിയ അപകടമായിരുന്നിട്ടും അതിർത്തിക്കല്ലിൽ തട്ടി റോഡിലേക്ക് തന്നെ വീണതിനാൽ താഴ്ചയുള്ള മലയിടുക്കിലേക്ക് വീഴാതെ റൈഡർ അതി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഡിജിറ്റൽ ക്രിയേറ്ററായ ബപ്പി ബർമൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. മഴക്കാലത്ത് പ്രത്യേകിച്ച് വളവുകളും താഴ്ചകളുമുള്ള മലയോര പാതകളിൽ വേഗത കുറച്ച് ശ്രദ്ധയോടെ വണ്ടി ഓടിക്കണമെന്ന്…

Read More