കുട്ടനാട്ടിലെ മുൻ എംഎൽഎ മന്ത്രിസ്ഥാനത്തിനു പുറകെ നടന്നതിനാൽ കുടിവെള്ളപ്രശ്‌നം ശ്രദ്ധിച്ചില്ലെന്ന് വെള്ളാപ്പള്ളി

എടത്വ: കുട്ടനാട്ടിലെ മുൻ എംഎൽഎ മന്ത്രിസ്ഥാനത്തിന് പുറകേ നടന്നതിനാൽ ഇവിടത്തെ കുടിവെള്ള പ്രശ്‌നം ശ്രദ്ധിച്ചില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായന മാനവസേവ ട്രസ്റ്റ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലമാണ് കുട്ടനാടെങ്കിലും കുടിവെള്ള പ്രശ്നം രൂക്ഷമാണ്. നിലവിലെ എംഎൽഎ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ കക്ഷി ആയതിനാൽ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് വിശ്വാസമുണ്ട്. ശ്രീനാരായണ വാക്യങ്ങളെ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന മാനവസേവ ട്രസ്റ്റിന് എല്ലാവിധ പിന്തുണയും വെള്ളാപ്പള്ളി വാഗ്ദാനം ചെയ്തു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളം കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്‍റ് എ.ജി. സുഭാഷ് അധ്യക്ഷത വഹിച്ചു. രോഗീപരിചരണ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം എസ്എൻഡിപി യോഗം കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ സന്ദീപ് പച്ചയിലും പഠനോപകരണങ്ങളുടെ വിതരണോദ് ഘാടനം രക്ഷാധികാരി…

Read More

മേലൂരിൽ ഈന്തപ്പനകൾ കുലച്ചു; ടോജി കുര്യൻ കൗതുകത്തിന് വാങ്ങിവെച്ച ഈന്തപ്പനകളാണ് കുലച്ചത്

മേലൂർ: ഈന്തപ്പനകൾ കുലച്ചു; നാട്ടുകാർക്കു കൗതുകമായി. മേലൂർ പാലപ്പിള്ളി ടോജി കുര്യൻ മേ ച്ചേരിയുടെ വീട്ടുപറമ്പിലെ ഈന്തപ്പനകളാണ് കുലച്ചത്. അഞ്ചുവർഷം മുൻപാണ് മണ്ണൂത്തിയിൽ നിന്നും എട്ട് ഈന്തപ്പനകൾ വാങ്ങിനട്ടത്. ഗൾഫ് രാജ്യങ്ങളിൽ മാത്രമെ ഈന്തപ്പനകൾ വളരുകയുള്ളൂവെന്ന് കേട്ടിട്ടുണ്ടെങ്കിലും ഒരു കൗതുകത്തിനാണ് ഈന്തപ്പനകൾ നട്ടത്. പ്രത്യേകിച്ച് ഒരു പരിചരണവും നൽകിയിരുന്നില്ല. താനെ വളർന്ന എട്ട് ഈന്ത പനകളിൽ രണ്ടെണ്ണമാണു കുലച്ചത്. നേരത്തെ കായ ഉണ്ടാകാറുണ്ടെങ്കിലും പഴുക്കാറില്ല. ഇപ്പോൾ വീട്ടുപറമ്പിൽ പഴുത്ത നിൽക്കുന്ന ഈന്തപ്പനകൾ ആകർഷകമായി മാറി.

Read More

റീറിലീസിന് ഒരുങ്ങിമലയാളത്തിന്‍റെ എക്കാലത്തെയും ക്ലാസിക് ചിത്രമായ കിരീടം

മോഹൻലാൽ എന്ന നടന്‍റെ കരിയർ ബ്രേക്കുകളിൽ ഒന്നായ ചിത്രം ഏതെന്ന ചോദ്യം വരുമ്പോൾ തന്നെ ഉയർന്നു കേൾക്കുന്ന പ്രധാന പേരായിരിക്കും കിരീടം. സേതുമാധവൻ എന്ന ആ കഥാപാത്രവും ചിത്രവും ഇന്നും മലയാളികൾ നെഞ്ചേറ്റുന്നവയാണ്. മലയാള സിനിമാചരിത്രത്തില്‍ ഇടം നേടിയ ചിത്രമാണ് ലോഹിതദാസ്–സിബി മലയിൽ ടീമിന്‍റെ കിരീടം. മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി സേതുമാധവന്‍ മാറി. 1989ൽ പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ റിലീസ് ചെയ്തിട്ട് 36 വർഷങ്ങൾ പിന്നിടുന്നു. ഇപ്പോഴിതാ കിരീടം ഡോൾബി അറ്റ്മോസിൽ 4കെ ദൃശ്യഭംഗിയിൽ റീ റിലീസിന് തയാറായിരിക്കുകയാണ്. മോഹൻലാലിന്‍റെ പിറന്നാളിനോടനുബന്ധിച്ച് ആശംസകൾ നേർന്നുള്ള ചിത്രത്തിന്‍റെ ഔദ്യോഗിക പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ച് സെവൻ ആർട്സ് ഇന്‍റർനാഷണൽ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രം ജൂൺ മാസത്തിൽ റീ-റിലീസിന് എത്തും. കൃപാ ഫിലിംസിന്‍റെ ബാനറില്‍ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി)…

Read More

വലയിഞ്ചിപ്പടി നടപ്പാലം തകർന്നിട്ട് നാലര വർഷം; പ്രതിഷേധിച്ച് നാട്ടുകാർ

ഏന്തയാർ: പുല്ലകയാറിനു കുറുകെ കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ വലയിഞ്ചിപ്പടി നടപ്പാലം തകർന്നിട്ട് നാലര വർഷം പിന്നിട്ടു. 2021 ഒക്‌ടോബർ 16നുണ്ടായ പ്രളയത്തിലാണ് മുക്കുളം ഈസ്റ്റ് മേഖലയിലെ ആളുകൾക്ക് ഏക ആശ്രയമായിരുന്ന നടപ്പാലം തകർന്നത്.പ്രളയത്തിൽ കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിലായി ചെറുതും വലുതുമായ നിരവധി പാലങ്ങൾ തകർന്നെങ്കിലും അവയിൽ ഭൂരിഭാഗവും പുനർനിർമിച്ചു. എന്നാൽ, നൂറുകണക്കിനാളുകൾ അധിവസിക്കുന്ന മുക്കുളം ഈസ്റ്റ്‌ മേഖലയിലെ വലയിഞ്ചിപ്പടി നടപ്പാലം ഇന്നും തകർന്ന അവസ്ഥയിൽ തുടരുകയാണ്. മൂന്നു കിലോമീറ്റർ വട്ടം ചുറ്റണംനടപ്പാലം തകർന്നതോടെ പ്രദേശവാസികൾ മൂന്നു കിലോമീറ്ററിലധികം സഞ്ചരിച്ച് ഏന്തയാർ ഈസ്റ്റ്‌ പാലം വഴി വേണം ഏന്തയാറിൽ എത്താൻ. ഇങ്ങനെ ചുറ്റിക്കറക്കം ഏറെയും ബുദ്ധിമുട്ടിക്കുന്നത് വിദ്യാർഥികളെയാണ്. മുക്കുളം ഈസ്റ്റ്‌ മേഖലയിലെ ഭൂരിഭാഗം കുട്ടികളും പഠിക്കുന്നത് ഏന്തയാർ, കൂട്ടിക്കൽ പ്രദേശത്തെ സ്കൂളുകളിലാണ്. നടപ്പാലമുള്ളപ്പോൾ നൂറുമീറ്റർ കൽനടയായി സഞ്ചരിച്ച് മറുകര എത്താവുന്ന കുട്ടികൾക്ക് പുല്ലകയാറ്റിലെ ജലനിരപ്പ്…

Read More

മോഡലിംഗിന്‍റെ മറവില്‍ സെക്‌സ് റാക്കറ്റ്; പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന പ്രതിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി: ഫാഷന്‍ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുപ്പിക്കാനെന്ന വ്യാജേന ദുബായില്‍ എത്തിച്ച് ലൈംഗീക പീഡനത്തിന് വിധേയരാക്കിയ കേസില്‍ മുഖ്യപ്രതി ആലുവ തൈനോത്തില്‍ കടവില്‍ റോഡില്‍ താമസിക്കുന്ന ഗുരുവായൂര്‍ തൈക്കാട് സ്വദേശി സിന്ധു എന്ന സ്‌റ്റോയിസി ടി. മുട്ടത്തിനെ (56) ഇന്ന് കൊച്ചിയില്‍ എത്തിക്കും. മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് ഇവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതിനിടെ പരാതിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയുള്ള മറ്റൊരു പ്രതിയുടെ ശബ്ദ സന്ദേശം പുറത്തുവന്നു. തനിക്കെതിരെ മൊഴി നല്‍കിയാല്‍ തന്‍റെ ആണ്‍ സുഹൃത്തിനെക്കൊണ്ടു അതിനുള്ള പ്രതികരം ചെയ്യിക്കും എന്ന നിലയിലുള്ള ഭീഷണി സന്ദേശമാണ് രണ്ടാംപ്രതിയും മോഡലുമായ തിരുവനന്തപുരം കുന്നത്തുകല്‍ മണ്ണംകോട് പോങ്ങവിള ജെ.സി വീട്ടില്‍ അലീന എബ്രഹാമിന്‍റെ (23) പേരില്‍ പുറത്ത് വന്നിരിക്കുന്നത്. അലീനയുടെ ആണ്‍സുഹൃത്ത് കൊച്ചിയിലെ പേര്‌കേട്ട ഗുണ്ടയാണെന്നും പറഞ്ഞുവയ്ക്കുന്നുണ്ട്. മലപ്പുറം പൊന്നാനി ബീയംപുക്കയില്‍ വീട്ടില്‍ മഞ്ജിമയാണ് (25) കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതി. മോഡലിംഗ്…

Read More

പോലീസ് സംരക്ഷണയിലുള്ള വര്‍ക്ക്‌ഷോപ്പില്‍ അക്രമം; കാറുമായി മുങ്ങി യുവാക്കൾ

പയ്യന്നൂര്‍: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമ ഭീഷണിയുള്ളതിനാല്‍ പോലീസ് സംരക്ഷണമേര്‍പ്പെടുത്തിയ കാങ്കോലിലെ വര്‍ക്ക്ഷോപ്പില്‍ അതിക്രമിച്ചു കയറി അക്രമം നടത്തി, അറ്റകുറ്റപ്പണികള്‍ക്കായി നല്‍കിയ കാറുമായി കടന്നു. ഈ സംഭവത്തില്‍ ആലപ്പടമ്പ് സ്വാമിമുക്കിലെ ദിഷ്ണു ദിവാകരന്‍റെ പരാതിയില്‍ രാമന്തളിയിലെ മെഹറൂഫിനും കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കുമെതിരെ പെരിങ്ങോം പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം നാലിനാണ് വി. കുഞ്ഞികൃഷണന്‍ അനുഭാവിയായ സി. ദിവാകരന്‍റെ ഉടമസ്ഥതയിലുള്ളതും മകന്‍ ദിഷ്ണു ദിവാകരന്‍ നോക്കി നടത്തുന്നതുമായ കാങ്കോലിലെ വര്‍ക്ക്ഷോപ്പില്‍ പരാതിക്കാസ്പദമായ സംഭവം. രണ്ടുമാസങ്ങള്‍ക്കുമുമ്പ് അറ്റകുറ്റപ്പണികള്‍ക്കായി വര്‍പ്പിലെത്തിച്ച കാര്‍ എടുക്കാത്തതിനെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പില്‍നിന്ന് കാര്‍ മാറ്റണമെന്ന് വാഹനയുടമയ്ക്കു സന്ദേശമയച്ചിരുന്നു. ഇതേതുടര്‍ന്നെത്തിയ ആളുകള്‍ സര്‍വീസ് ചാര്‍ജ് നല്‍കാതെ കാറെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ദിഷ്ണുവിനെ ലോഹായുധം കൊണ്ട് താടിയില്‍ മുറിവേല്‍പ്പിക്കുകയും നെഞ്ചിലിടിച്ച് പരിക്കേല്‍പ്പിച്ച് കാറുമായി കടന്നുവെന്നുമാണ് പരാതി.പരിക്കേറ്റ ദിഷ്ണുവിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെരഞ്ഞെടുപ്പുമായി…

Read More

മധുര പ്രതികാരം… സിപിഎമ്മിനെയും ഇടതു സർക്കാരിനെയും വെല്ലുവിളിച്ച് മത്സരിച്ചു ജയിച്ചു: ജി .സുധാകരനു മുന്നിൽ സത്യപ്രതിജ്ഞ ചെയ്യേണ്ട അവസ്ഥയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഇടത് എംഎൽഎമാരും

കോട്ടയം: സിപിഎമ്മുമായി ഇടഞ്ഞ് കോൺഗ്രസ് പിന്തുണയോടെ അമ്പലപ്പുഴ മണ്ഡലത്തിൽ മത്സരിച്ച് നിയമസഭയിലേക്കു വിജയിച്ച മുതിർന്ന നേതാവ് ജി. സുധാകരൻ പ്രോടെം സ്പീക്കറായി ഇന്നു ചുമതലയേറ്റപ്പോൾ വാതിൽ തുറക്കുന്നത് മറ്റൊരു മധുരപ്രതികാരത്തിന്. സിപിഎമ്മിനെ പരസ്യമായി വെല്ലുവിളിച്ച് മത്സരിക്കാൻ ഇറങ്ങിയതാണ് ജി. സുധാകരൻ. ആദ്യ ഘട്ടത്തിൽ സിപിഎമ്മിന് ഇതിനെക്കുറിച്ചു കാര്യമായ ആശങ്ക ഇല്ലായിരുന്നു. അദ്ദേഹം അനുനയത്തിനു വഴങ്ങുമെന്നും മത്സരിക്കാൻ സാധ്യതയില്ലെന്നുമായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ, അപ്രതീക്ഷിതമായി കെ.സി. വേണുഗോപാൽ സുധാകരനെ വീട്ടിൽ ചെന്നു കാണുകയും കോൺഗ്രസിന്‍റെ ഉറച്ചപിന്തുണ വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഇതോടെ പാർട്ടിക്കെതിരേ നിലപാട് കടുപ്പിച്ച സുധാകരൻ മത്സരരംഗത്തിറങ്ങി. കോൺഗ്രസ് പിന്തുണ നൽകി. ഒടുവിൽ സിപിഎമ്മിന്‍റെ ഉറച്ച മണ്ഡലം എന്നു പറയാവുന്ന അമ്പലപ്പുഴ സിപിഎമ്മിനെ കൈവിട്ടു. മികച്ച ഭൂരിപക്ഷത്തിൽ മണ്ഡലം സുധാകരൻ പിടിച്ചു. ഇടതു സർക്കാരിനെതിരേ സംസ്ഥാനത്തു വീശിയ തരംഗത്തിൽ അമ്പലപ്പുഴയും വീണു. മണ്ഡലം സിപിഎമ്മിൽനിന്നു തിരിച്ചുപിടിച്ചതിനു പിന്നാലെ ഇപ്പോൾ…

Read More

കൂട്ടത്തോൽവി: പിണറായി വിജയനും ഗോവിന്ദനുമെതിരേ രൂക്ഷവിമർശനം

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരേ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും വാക്പ്രയോഗങ്ങളും സംസാരശൈലിയും തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്തതായി സെക്രട്ടേറിയറ്റ് അംഗങ്ങള്‍ വിമര്‍ശിച്ചു. കേരള കോണ്‍ഗ്രസ് -എം മുന്നണി മാറുന്നു എന്ന രീതിയിലുള്ള പ്രചാരണം ഇടതുപക്ഷത്തിനും, പ്രത്യേകിച്ച്, ജില്ലയില്‍ യുഡിഎഫിനു ഗുണം ചെയ്തതായും അംഗങ്ങള്‍ വിമര്‍ശനമുന്നയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ക്കു ശേഷമുള്ള ജില്ലാ നേതൃയോഗങ്ങളുടെ ഭാഗമായിട്ടുള്ള സെക്രട്ടേറിയറ്റ് യോഗമായിരുന്നു ഇന്നലെ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്നത്. സംസ്ഥാന സെക്രട്ടേറിയറ്റംഗവും മന്ത്രിയുമായിരുന്ന വി.എന്‍. വാസവന്‍ മത്സരിച്ച ഏറ്റുമാനൂരില്‍ അമിത വിജയപ്രതീക്ഷ വച്ചുപുലര്‍ത്തിയതും തെരഞ്ഞെടുപ്പു പ്രചാരണത്തിലുണ്ടായ വീഴ്ചയും പരാജയകാരണമായി. സിപിഎമ്മിന്‍റെ പരമ്പരാഗത വോട്ടു കേന്ദ്രങ്ങളെ മന്ത്രി എന്ന നിലയില്‍ അവഗണിച്ചതും വികസന പ്രവര്‍ത്തനങ്ങളിൽ വേണ്ടത്ര ശ്രദ്ധ നല്‍കാത്തതും…

Read More

വ്യക്തിപ്രഭയിൽ വിഷ്ണുനാഥ്

കൊല്ലം: കോണ്‍ഗ്രസിന്‍റെ പവര്‍ ഹൗസ് എന്ന് വിശേഷിപ്പിക്കുന്ന പി.സി. വിഷ്ണുനാഥിന്‍റെ മന്ത്രിസ്ഥാനം യാദൃച്ഛികമല്ല. 48-ാം വയസിനുള്ളില്‍ സ്വന്തം വ്യക്തിപ്രഭയില്‍ രാഷ്‌ട്രീയത്തില്‍ തിളങ്ങാന്‍ കഴിഞ്ഞ യുവനേതാവാണ് വിഷ്ണുനാഥ്. തലക്കനമില്ലാത്ത നേതാവ്, പുഞ്ചിരിച്ചു ചേര്‍ത്തു പിടിക്കുന്ന വിഷ്ണുനാഥ് ജനകീയമുഖത്തോടെയാണ് രാഷ്‌ട്രീയത്തില്‍ തിളങ്ങുന്നത്. കെപിസിസി വൈസ് പ്രസിഡന്‍റായി പ്രവര്‍ത്തിക്കുന്ന വിഷ്ണുനാഥിന്‍റെ രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നത് കെഎസ് യു സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയാണ്. കോളജ് രാഷ്‌ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് സജീവമാകുന്നത്. കേരള സര്‍വകലാശാല സെനറ്റ് അംഗം, കെഎസ് യു സംസ്ഥാന പ്രസിഡന്‍റ് , യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്‍റ് , കെപിസിസി ജനറല്‍ സെക്രട്ടറി, എഐസിസി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മികച്ച സമാജികനുള്ള ടി.എം. ജേക്കബ് സ്മാരക പുരസ്‌കാരം നേടിയിട്ടുണ്ട്. അഞ്ചാം തവണയാണ് നിയമസഭയിലേക്കു മത്സരിക്കുന്നത്. 2006 ല്‍ ചെങ്ങന്നൂരില്‍ സജി ചെറിയാനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തുന്നത്. 2011 ല്‍ വിജയം…

Read More

വിവാഹമോചനം സ്ഥിരീകരിച്ച് മൗനി റായ്

ടെലിവിഷന്‍ പരമ്പരകളിലൂടെ ഹിന്ദി പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ താരമാണ് മൗനി റോയ്. മൗനി എറെ ശ്രദ്ധിക്കപ്പെട്ടത് നാഗിന്‍ എന്ന പരമ്പരയിലൂടെയാണ്. പിന്നീട് താരത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സീരിയലുകളില്‍ നിന്ന് ബിഗ് സ്ക്രീനിലേക്ക് താരത്തിന്‍റെ പ്രശസ്തി വളര്‍ന്നു. ഇതിനിടയില്‍ തന്‍റെ കാമുകനായ സൂരജ് നമ്പ്യാരെ താരം വിവാഹവും ചെയ്തു.കരിയറിലും വ്യക്തിജീവിതത്തിലും തിളങ്ങി നില്‍ക്കുന്ന മൗനി ഈയടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞത് സൂരജുമായി പിരിയുന്നു എന്ന വാര്‍ത്തയിലൂടെയാണ്. സ്ഥിരമായി സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കിടാറുള്ള താരത്തിന്‍റെ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് സൂരജിനൊപ്പമുള്ള ചിത്രങ്ങള്‍ മുഴുവന്‍ നീക്കം ചെയ്തു. പരസ്പരം അണ്‍ഫോളോ ചെയ്യുകയും ചെയ്തതോടെ ഇവര്‍ പിരിയുന്നുവെന്ന അഭ്യൂഹങ്ങള്‍ കാട്ടുതീ പോലെ പടര്‍ന്നു. എന്നാല്‍ മൗനിയോ സൂരജോ ഇതിനെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ല. എന്നാല്‍ ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് നാലു വർഷത്തെ ദാമ്പത്യത്തിനുശേഷം താനും സൂരജ് നമ്പ്യാരും വേർപിരിയുന്നുവെന്ന് പ്രഖ്യാപിക്കുകയാണ് മൗനി റോയി. ഇൻസ്റ്റഗ്രാമിൽ…

Read More