ലോക്ക്ഡൗൺ കാലത്ത് രക്തത്തിന്‍റെ ലഭ്യത ഉറപ്പാക്കൽ; കോട്ടയത്ത് ജനമൈത്രി പോലീസിന്‍റെ സന്നദ്ധരക്തദാനം

കോട്ടയം: ലോക് ഡൗണ്‍ കാലത്ത് രക്തത്തിന്‍റെ ലഭ്യത ഉറപ്പാക്കുന്നതിനായി ജനമൈത്രി പോലീസിന്‍റെ നേതൃത്വത്തിൽ സന്നദ്ധ രക്തദാന പരിപാടിക്ക് തുടക്കം കുറിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ജില്ലാ പോലീസ് ചീഫ് ജി. ജയദേവ് രക്തദാനം നടത്തി ഉദ്ഘാടനം ചെയ്തു. പാലാ ബ്ലഡ് ഫോറം അംഗങ്ങളും രക്തം ദാനം ചെയ്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, മെഡിക്കൽ കോളേജ് ആർഎംഒ ഡോ. ആർ.പി. രഞ്ജിൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോണ്‍, ജനമൈത്രി ജില്ലാ നോഡൽ ഓഫീസർ ഡിവൈഎസ്പി വിനോദ് പിള്ള, അസിസ്റ്റന്‍റ് നോഡൽ ഓഫീസർ എൻ.വി. സരസൻ, പാലാ ബ്ലഡ് ഫോറം ജനറൽ കണ്‍വീനർ ഷിബു തെക്കേമറ്റം, ഡോ. രാജേഷ് പവിത്രൻ, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ചിത്ര ജെയിംസ് തുടങ്ങിയവർ സന്നിഹിതരായി. ജില്ലയിലെ എല്ലാ രക്തബാങ്കുകളിലും ജനമൈത്രി പോലീസിന്‍റെ…

Read More

ലോക്ക് ഡൗണ്‍: പിതാവിന് ഓണ്‍ലൈൻ വഴി അന്ത്യചുംബനം നൽകി സൈനികൻ

അടിമാലി: ലോക്ക് ഡൗണ്‍ മൂലം പിതാവിന് അന്ത്യചുംബനം നൽകാൻ കഷ്മീരിൽ അതിർത്തി കാക്കുന്ന സൈനികന് സാധിച്ചില്ല. ഇന്നലെ സംസ്കാരം നടത്തിയ അടിമാലി പിണ്ടക്കടവിൽ പി.യു.ജോസഫിന്‍റെ മകനായ കഷ്മീരിൽ ആർമി ജൂനിയർ കമാൻഡിംഗ് ഓഫീസറായ സജി ജോസഫിന് ഓണ്‍ ലൈൻ വഴി പിതാവിന്‍റെ മരണനാന്തരചടങ്ങുകൾ വീക്ഷിക്കാനേ കഴിഞ്ഞുള്ളൂ. സജി ജോസഫിന്‍റെ ഭാര്യയ്ക്കും മക്കൾക്കും കോയന്പത്തൂരിൽ നിന്നു കോവിഡ് 19 വ്യാപനം കാരണം വരാനും കഴിഞ്ഞില്ല. സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ജില്ലാ കളക്ടറിൽ നിന്ന് ഇ-പാസ് ലഭിച്ചെങ്കിലും കോയന്പത്തൂരിൽ നിന്നു വന്നാൽ തുടർന്ന് ക്വാറന്‍റൈനിൽ പോകേണ്ടതായി വരും . അതിനാലാണ് അവർ എത്താതിരുന്നത്. സജി ജോസഫിന് മാർച്ച് 31ന് വീട്ടിലേയ്ക്ക് പോരാൻ അവധി അനുവദിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് നാട്ടിലേക്ക് പോരാൻ കഴിഞ്ഞില്ല. ആറ് മാസം മുൻപാണ് സജി ലീവിന് വന്ന് പിതാവിനെ കണ്ട് മടങ്ങിയത്. ഒടുവിൽ പിതാവിന്‍റെ സംസ്കാര…

Read More

സൗജന്യ ഡയാലിസിസിനു 15 ലക്ഷം രൂപ അനുവദിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത്; ആവശ്യമുള്ള രോഗികൾ അപേക്ഷ നൽകേണ്ടതിങ്ങനെ…

കോട്ടയം: സൗജന്യമായി ഡയാലിസിസ് നടത്തുന്നതിനു കോട്ടയം ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചു. മെഡിക്കൽ കോളജ്, ജനറൽ അശുപത്രി എന്നിവിടങ്ങളിലും ഡയാലിസിസ് സൗകര്യമുള്ള ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും ഈ പദ്ധതി നടപ്പിലാക്കും. സ്വകാര്യ ആശുപത്രികൾ ജില്ലാ പഞ്ചായത്ത് ലഭ്യമാക്കുന്ന ഡയാലിസിസ് കിറ്റ് ഉപയോഗിച്ച് 950 രൂപ നിരക്കിലാണു രോഗികൾക്ക് സൗക ര്യം നൽകേണ്ടത്. ആവശ്യമുള്ള രോഗികൾ ഡയാലിസിസിനു വിധേയരാകുന്ന ആശുപത്രികൾ മുഖേന അപേക്ഷ നൽകണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യൻ കുളത്തുങ്കലിന്‍റെ അധ്യക്ഷതയിൽ കൂടിയ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധമായി തീരുമാനമെടുത്തത്. യോഗത്തിൽ വൈസ്പ്രസിഡന്‍റ് ഡോ. ശോഭാ സലിമോൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലിസമ്മ ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പെണ്ണമ്മ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. പദ്ധതി നടപ്പിലാക്കുന്നതിനു സ്വകാര്യ ആശുപത്രികളുടെ…

Read More

പരമാവധി പ്രയോജനപ്പെടുത്തി ബിഎസ്എൻഎലിനോടു ചേർന്നു നിൽക്കു; അതിവേഗ ഇന്‍റർനെറ്റ് സേവനവുമായി ബിഎസ്എൻഎൽ

കോട്ടയം: ലോക്ക്ഡൗണ്‍ കാലയളവിൽ ഒട്ടേറെപ്പേർ വീടുകളിലിരുന്ന് ഓഫീസ് ജോലി ചെയ്യുന്നതിനാൽ 100 എംബിപിഎസ് വരെ വേഗമുള്ള ബിഎസ്എൻഎൽ എഫ്ടിടിഎച്ച് ഭാരത് ഫൈബർ ഇന്‍റർനെറ്റ് സേവനവുമായി കോട്ടയം ബിഎസ്എൻഎൽ രംഗത്ത്. 499 രൂപ മുതൽ വിവിധ പ്ലാനുകളിലായാണ് ബിഎസ്എൻഎൽ ഈസേവനം ലഭ്യമാക്കുന്നത്. മികച്ച കവറേജ് വർധനവോടെ ജില്ലയിൽ കോട്ടയം, പാലാ, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, മുണ്ടക്കയം, പാന്പാടി, ചങ്ങനാശേരി, വൈക്കം തുടങ്ങി മിക്കവാറും സ്ഥലങ്ങളിൽ ഈ സേവനം നിലവിലുണ്ട്. പൊതുജനങ്ങൾ ബിഎസ്എൻഎലിന്‍റെ അതിവേഗ ഇന്‍റർനെറ്റ് സേവനം പരമാവധി പ്രയോജനപ്പെടുത്തി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎലിനോടു ചേർന്നു നിൽക്കണമെന്ന് ജില്ലാ ജനറൽ മാനേജർ സാജു ജോർജ് പറഞ്ഞു. എഫ്ടിടിഎച്ച് ഭാരത് ഫൈബർ ഇന്‍റർനെറ്റ് സേവനങ്ങൾക്കായി ബിഎസ്എൻഎലിന്‍റെ അതാത് സ്ഥലങ്ങളിലുള്ള കസ്റ്റമർ സർവീസ് സെന്‍ററുകളുമായി ബന്ധപ്പെടുകയോ 0481-2567000 എന്ന നന്പരിലേക്ക് വിളിക്കുകയോ ഇ മെയിൽ ([email protected]) അയയ്ക്കുകയോ ചെയ്യാം. എല്ലാ കസ്റ്റമർ…

Read More

ലോക് ഡൗണിലെ അധ്യാപക വിശേഷങ്ങൾ..! കോവിഡ് 19 വിഷയമാക്കി ഓട്ടൻതുള്ളലുമായി അധ്യാപിക അക്ഷയ; ‘കെകെ മാഷിന് കണക്കു മാത്രമല്ല, കാട്ടുകല്ലും വഴങ്ങും

കടുത്തുരുത്തി: കോവിഡ് – 19ന്‍റെ പശ്ചാത്തലത്തിൽ സർക്കാരിന്‍റെ പ്രവർത്തനവും ജനങ്ങൾ ഏറ്റെടുക്കേണ്ട മുൻകരുതലുകളും കോർത്തിണക്കിയൊരു ഓട്ടൻതുള്ളൽ. കടുത്തുരുത്തി രാഗാദ്രി അക്ഷയ ഡിജോയാണ് സർക്കാരിന്‍റെ പ്രവർത്തനങ്ങളും ജനങ്ങളേറ്റെടുക്കേണ്ട മുൻകരുതലുകളും കോർത്തിണക്കി ഓട്ടൻതുള്ളൽ തയാറാക്കി അവതരിപ്പിച്ചത്. സ്വന്തമായി പാട്ട് എഴുതി തയാറാക്കി ആറ് മിനിറ്റിൽ ഏറെ ആസ്വാദ്യകരമായ നിലയിലായിരുന്നു വീട്ടുമുറ്റത്ത് അക്ഷയയുടെ ഓട്ടൻതുള്ളൽ. അമ്മ ഡീഷയാണ് ഓട്ടൻതുള്ളലിന് പിൻപാട്ട് പാടിയത്. ആഗോളതലത്തിലെ പ്രതിസന്ധി, മരുന്ന് കണ്ടുപിടിക്കാത്തത്, സാമൂഹ്യ അകലം, ശുദ്ധി, മുൻകരുതൽ, കേരള മോഡൽ എല്ലാം ഉൾക്കൊള്ളിച്ചായിരുന്നു ഓട്ടൻതുള്ളൽ. മാൻവെട്ടം സെന്‍റ് ജോർജ് യുപി സ്കൂൾ അധ്യാപികയാണ് അക്ഷയ. ‘കെകെ മാഷിന് കണക്കു മാത്രമല്ല, കാട്ടുകല്ലും വഴങ്ങും കുറവിലങ്ങാട്: കണക്ക് മാഷിനു കാട്ടുകല്ലും വഴങ്ങുമെന്ന് തെളിയിക്കുകയാണ് കെ.കെ. മാഷെന്ന ബെന്നി കൊച്ചുകിഴക്കേടം. വെറുതെ പറയുകയല്ല, ലോക്ക് ഡൗൺ ആഴ്ചകൾ പിന്നിടുന്പോൾ കൊച്ചുകിഴക്കേടത്ത് തറവാടിന്‍റെ പുരയിടത്തിലിറങ്ങി നടന്നാൽ മതിയാകും ഇത് മനസിലാകാൻ.…

Read More

മീനം - മേടം മാസങ്ങളിൽ ഈ അടുക്കളയിലെ തീ കെടാറില്ല! സദ്യവട്ടങ്ങൾ ഇല്ലെങ്കിലും ഉറങ്ങാതെ പഴയിടത്തിന്‍റെ അടുക്കള…

ജിബിന്‍ കുര്യന്‍ കോട്ടയം: കുറിച്ചിത്താനം പഴയിടം അടുക്കളയിൽനിന്നും അവിയലിന്‍റെയും സാന്പാറിന്‍റെയും പാലടയുടെയുമൊക്കെ ഗന്ധം ഉയർന്നിട്ട് ഒരുമാസമാകുന്നു. അടുക്കളയുടെ അലമാരകളിൽ പാത്രങ്ങളും താഴെ വലിയ ഉരുളിയും വാർപ്പും കുട്ടകവുമൊക്കെ കഴുകി വൃത്തിയാക്കി അടുക്കിവച്ചിരിക്കുകയാണ്. മീനം - മേടം മാസങ്ങളിൽ ഈ അടുക്കളയിലെ തീ കെടാറില്ല, വറക്കലും പൊരിക്കലുമായി രാത്രി പകലാക്കി സദ്യവട്ടം ഒരുക്കുന്ന തിരക്കിന്‍റെ പാചകമേളം. കേരളത്തിലെ പ്രസിദ്ധനായ പാചക വിദഗ്ധൻ പഴയിടം മോഹനൻ നന്പൂതിരിയുടെ അടുക്കള ഇപ്പോൾ വിശ്രമത്തിലാണ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അടുക്കളയിലെ തീയണഞ്ഞു. ഒരു മാസത്തിനിടയിൽ ബുക്കുചെയ്തിരുന്ന 72 വിവാഹസദ്യകളാണ് മോഹനൻ തിരുമേനിക്ക് നഷ്ടമായത്. ചിങ്ങം കഴിഞ്ഞാൽ വിവാഹം ഉൾപ്പെടെ വിശേഷങ്ങൾക്ക് ഏറ്റവും കൂടുതൽ മുഹൂർത്തം മീനമാസത്തിലാണ്. ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ വിവാഹം മാത്രമല്ല 15ലധികം ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ, പത്തോളം പള്ളികളിലെ ഉൗട്ടുനേർച്ച, പ്രമുഖസംഘടനകളുടെ ഒരു ഡസൻ സമ്മേളനങ്ങൾ തുടങ്ങിയ പരിപാടികളും ചടങ്ങുകൾ മാത്രമായി ഒതുങ്ങി. വിഷുവിനും…

Read More

സഹായിക്കണം ഞങ്ങളുടെ മരുന്ന് തീർന്നുപോയി സാറേ; വിളിപ്പുറത്ത് സഹായവുമായി കിടങ്ങൂർ പോലീസ്

കോട്ടയം: ഒറ്റ ഫോണ്‍ കോളിൽ മരുന്നുകൾ വീട്ടമ്മയ്ക്കും മകൾക്കും എത്തിച്ചു നല്കി കിടങ്ങൂർ പോലീസ്. കിടങ്ങൂർ വട്ടുകുലകുന്നുംപുറത്ത് കപ്ലങ്ങാട്ടുവീട്ടിൽ തങ്കമ്മ (86), മകൾ ലൂസി (61) എന്നിവർക്കാണ് കിടങ്ങൂർ പോലീസ് മരുന്ന് എത്തിച്ചു നല്കിയത്. നിരവധി രോഗങ്ങളാൽ വിഷമിക്കുന്നവരാണ് തങ്കമ്മയും ലൂസിയും. ലോക്ക് ഡൗണായതിനാൽ മരുന്നുകൾ തീർന്നു പോയതോടെ പുറത്തു പോയി വാങ്ങാനും ഇവർക്കു കഴിഞ്ഞില്ല. ഇതോടെ സഹായം ആവശ്യപ്പെട്ട് ഇവർ കിടങ്ങൂർ പോലീസ് സ്റ്റേഷനിലേക്കു ഫോണ്‍ വിളിച്ചത്. സംഭവമറിഞ്ഞയുടൻ തന്നെ എസ്എച്ച്ഒ സിബി തോമസ്, എസ്ഐ ആന്‍റണി ജോസഫ് നെറ്റോ എന്നിവർ ചേർന്നു മരുന്നു എത്തിച്ചു നല്കാൻ പോലീസുകാരെ ചുമതലപ്പെടുത്തി. ഏതാനും നിമിഷങ്ങൾക്കുള്ളിൽ എഎസ്ഐമാരായ രമേഷ്, ബിൻഗർ എന്നിവർ ചേർന്നു മരുന്നുകൾ ഇവരുടെ വീട്ടിൽ എത്തിച്ചു നല്കുകയും ചെയ്തു.

Read More

ജാഗ്രതയോടെ, കോവിഡ് 19 വിമുക്തരായ വയോധിക ദമ്പതികളും നഴ്സും മെഡിക്കൽ കോളജിലെത്തി; ഇനി ഹോം ക്വാറന്‍റിന്‍റെ ആവശ്യമില്ലെന്ന് ഡോക്ടർമാർ

ഗാന്ധിനഗർ: കോവിഡ് 19 രോഗം ഭേദപ്പെട്ട്, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിവിട്ട വയോധികരായ ദന്പതികളും ഇവരുടെ ബന്ധുക്കളായ യുവദന്പതികളും സ്റ്റാഫ് നഴ്സ് രേഷ്മയും തുടർ പരിശോധനയ്ക്ക് മെഡിക്കൽ കോളജിലെത്തി. റാന്നി ഐത്തല തട്ടയിൽ തോമസ് എബ്രഹാം (93), ഭാര്യ മറിയാമ്മ തോമസ് (88) ഇവരുടെ കൊച്ചുമകൾ കോട്ടയം തിരുവാർപ്പ് ചെങ്ങളം കുമരംകുന്നേൽ റീന (28) ഭർത്താവ് റോബിൻ (35), സ്റ്റാഫ് നഴ്സ് രേഷ്മ എന്നിവരെ ഇന്നു രാവിലെ 11ന്് പകർച്ചവ്യാധി വിഭാഗം മേധാവിയും ഇവരുടെ ചികിത്സയ്ക്ക് നേതൃത്വം നൽകുകയും ചെയ്ത ഡോ.ആർ.സജിത്കുമാർ പരിശോധിച്ചു. കോവിഡ് 19 സംബന്ധമായി ഇനി ഹോം ക്വാറന്‍റിന്‍റെ ആവശ്യമില്ലെന്നും വയോധികരുടെ മറ്റ് അസുഖങ്ങൾക്ക് തുടർചികിത്സയും നിർദ്ദേശിച്ചു. എന്നാൽ യുവദന്പതികൾ രോഗം ഭേദപ്പെടുകയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാലും ക്വാറന്‍റയിൻ കാലാവധി പൂർണമായും പൂർത്തീകരിച്ചതിനാലും ഇനി മുതൽ പൊതു സമൂഹവുമായി ഇടപെടുന്നതിന് ബുദ്ധിമുട്ടില്ല. പക്ഷേ,…

Read More

കളിക്കളങ്ങൾ നിശബ്ദമായ മധ്യവേനൽ അവധിക്കാലം; മെയ് മാസ പുലരിക്കായ് കാത്ത് കുട്ടികൾ

ജോജി തോമസ് കാഞ്ഞിരപ്പള്ളി: കളിയാരവങ്ങളുടെ വസന്തകാലമാണ് മധ്യവേനൽ അവധിക്കാലം. ഗ്രാമ-നഗര വ്യത്യാസമില്ലാതെ കളിക്കളങ്ങൾ സജീവമാകുന്ന കാലം. പൊന്നുരുകുന്ന ചൂടിനോ, വേനലിൽ മിന്നലും ഇടിയുമായി എത്തുന്ന മഴയ്ക്കോ കളിക്കളങ്ങളിലെ ആരവം തടയാനായിരുന്നില്ല. ഇന്ന് സ്ഥിതിയതല്ല. കൊറോണയും അനുബന്ധമായുണ്ടായ നിയന്ത്രണങ്ങളും മധ്യവേനൽ അവധിയെ നിശബ്ദമാക്കി. കളിക്കളങ്ങൾ ആളൊഴിഞ്ഞ് ആരവങ്ങളില്ലാതായി. അവധിക്ക് ആടിത്തിമിർക്കേണ്ട ബാല്യങ്ങൾ ലോക്ക്ഡൗണ്‍ മൂലം വീടിന്‍റെ ചുമലുകൾക്കുള്ളിൽ ഒതുങ്ങി. ഇത്ര ശാന്തമായ ഒരു മധ്യവേനൽ അവധിയെക്കുറിച്ച് ആർക്കും കേട്ടുകേൾവി പോലുമില്ല. കൊറോണ എന്ന മഹാമാരിയില്ലായിരുന്നെങ്കിൽ എണ്ണമറ്റ ടൂർണമെന്‍റുകൾ നടക്കേണ്ട കാലമാണിത്. ക്രിക്കറ്റിലും ഫുട്ബോളിലും വോളിബോളിലും തുടങ്ങി നാടൻ പന്തുകളിയിൽ വരെ പുതിയ പ്രതിഭകൾ ഉദിച്ചുയരേണ്ട കാലം. അങ്ങനെ എത്രയെത്ര പ്രതിഭകളുടെ വരവിനെയാണു കൊറോണ തടുത്തു നിർത്തിയത്. മഹാമാരിയെ വകവയ്ക്കാതെ ലോക്ക്ഡൗണിന്‍റെ ആദ്യദിനങ്ങളിൽ ഗ്രൗണ്ടിലിറങ്ങിയ കുട്ടിക്കൂട്ടങ്ങളെ പോലീസ് നല്ലബുദ്ധി ഉപദേശിച്ച് തിരിച്ചയച്ചിരുന്നു. നഗരങ്ങളിലെ കളിക്കളങ്ങളിൽ പോലീസിന്‍റെ കണ്ണ് എത്തുമെങ്കിലും ഗ്രാമങ്ങളിൽ…

Read More

മാസ്ക് ധരിക്കാതെ ജനങ്ങൾപുറത്തിറങ്ങുന്നു; പൊതു ജനത്തിന് ആവശ്യമുള്ള മാസ്ക്കുകൾ നിർമിക്കാൻ നേതൃത്വം നൽകി മുണ്ടക്കയം ജനമൈത്രി പോലീസ്

മുണ്ടക്കയം: മുണ്ടക്കയം പോലീസ് തിരക്കിലാണ്. ലോക്ക് ഡൗണ്‍ കാലത്ത് ഡ്യുട്ടി ചെയ്യുന്ന തിരക്കല്ല, മറിച്ചു കോവിഡ് കാലത്ത് മാസ്ക്കുകൾ നിർമിക്കുന്നതിനു നേതൃത്വം നല്കുന്ന തിരക്കിലാണ് ഇവിടുത്തെ ജനമൈത്രി പോലീസ്. ഒരു ലക്ഷം മാസ്ക്കാണ് നിർമിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് ജനോപകാരപ്രദമായ നിരവധി പദ്ധതികൾ നടത്തിയതിനു പിന്നലെയാണ് മാസ്ക്ക് നിർമാണം. ലോക്ക്ഡൗണിൽ വിവിധ ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ മാസ്ക്ക് ധരിക്കാതെ എത്തിയതാണ് മുണ്ടക്കയം പോലീസിനെ ഇത്തരത്തിൽ ചിന്തിക്കാനിടയാക്കിത്. രാവിലെ 55 ൽപരം തയ്യൽ ജോലി അറിയുന്ന സ്ത്രീകൾ സ്റ്റേഷനിൽ എത്തി പേരു രജിസ്റ്റർ ചെയ്തു. ഇവരെ മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ എത്തിച്ചു വൈദ്യ പരിശോധന നടത്തി. പോലീസ് ഓഡിറ്റോറിയത്തിൽ അകലം പാലിച്ചു തയ്യൽ യന്ത്രങ്ങൾ നിരത്തിയാണ് നിർമാണം ആരംഭിച്ചത്. നിർമാണ ഉദ്ഘാടനം ജില്ലാ പോലീസ് ചീഫ് ജി. ജയ്ദേവ് നിർവഹിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി സന്തോഷ് കുമാർ, എസ്എച്ച്ഒ വി. ഷിബുകുമാർ,…

Read More