ലോക്ക്ഡൗൺ കഴിഞ്ഞാൽ ഓട്ടം തുടങ്ങാം; കെഎസ്ആർടിസിക്ക് ഇത് ‘സുഖചികിത്സക്കാലം’

പാലാ: ലോക്ക്ഡൗണ്‍ രണ്ടാഴ്ച പിന്നിടുന്പോൾ വിശ്രമത്തിലിരിക്കുന്ന കെഎസ്ആർടിസി ബസുകൾ പരിചരിക്കുന്ന തിരക്കിലാണ് മെക്കാനിക്കൽ വിഭാഗം ജീവനക്കാർ. ലോക്ക്ഡൗണ്‍ പിൻവലിക്കുന്നതു മുതൽ മുഴുവൻ സർവീസുകൾക്കും പോകുവാനായി വണ്ടികൾ റെഡിയായിട്ടാണ് എപ്പോഴും ഇട്ടിരിക്കുന്നത്. മൂന്നുദിവസം കൂടുന്പോൾ മെക്കാനിക്കൽ ജീവനക്കാർ 25 ബസുകൾക്ക് ഒരാളെന്ന നിലയിലാണ് എത്തുന്നത്. ബസ് സ്റ്റാർട്ടാക്കി അഞ്ച്, 10 മിനിറ്റ് ഇടവേളകളിൽ വണ്ടി ഓഫാക്കും. സ്റ്റാർട്ട് ചെയ്തു നിർത്തുന്നതിലൂടെ ബാറ്ററി തകരാറാകുന്നതു പരിഹരിക്കാൻ സാധിക്കും. അസിസ്റ്റന്‍റ് വർക്ക് മാനേജർ സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് ജില്ലയിലെ ഏഴു ഡിപ്പോയിലും ഇത്തരത്തിലുള്ള പരിശോധനകൾ കൃത്യമായി നടത്തുന്നത്.ലോക്ക്ഡൗണ്‍ തുടങ്ങിയ ആദ്യദിനം ബസുകൾ അണുനാശിനി ഉപയോഗിച്ചു കഴുകി വൃത്തിയാക്കിയിരുന്നു. ഫയർഫോഴ്സിന്‍റെ നേതൃത്വത്തിൽ ഡിപ്പോകളും ശുചീകരിച്ചു. പൊടിപിടിച്ചും അഴുക്കു നിറഞ്ഞതുമായ ബസുകളിലെ സ്ഥലനാമ ബോർഡുകൾ കഴിഞ്ഞ ദിവസം ജീവനക്കാർ കഴുകി ഉണക്കിയിരുന്നു. ലോക്ക്ഡൗണ്‍ പിൻവലിക്കുന്നതിന്‍റെ തലേന്ന് ബസുകൾ വീണ്ടും കഴുകി വൃത്തിയാക്കി സർവീസ് നടത്താനായി…

Read More

ലോക്ക് ഡൗണ്‍ ദിനങ്ങളിലും ജോലിയിൽ മുടക്കമില്ലാതെ സപ്ലൈക്കോ ജീവനക്കാർ

കാഞ്ഞിരപ്പള്ളി: ലോക്ക് ഡൗണ്‍ ദിനങ്ങളിലും മുടങ്ങാതെ ജോലി ചെയ്യുന്ന ഒരു വിഭാഗമാണ് സപ്ലൈക്കോ ജീവനക്കാർ. കൊറോണ അതിജീവനത്തിനായി വിതരണം ചെയ്യേണ്ട സൗജന്യ കിറ്റുകൾ അടക്കം തയാറാക്കുന്ന തിരക്കിലാണ് ഇവർ. ലോക്ക് ഡൗണ്‍ ദിനങ്ങളിൽ കാഞ്ഞിരപ്പള്ളിയിലെ സപ്ലൈക്കോ ഓഫീസിൽ മാത്രം മുടക്കമില്ലാതെ ജോലി ചെയ്യുന്നത് അസിസ്റ്റന്‍റ് മാനേജരടക്കം സ്ഥിരവും താല്ക്കാലികവുമായ 15 ജീവനക്കാരാണ്. അതിജീവന കിറ്റുകൾ വിതരണത്തിനായി തയാറാക്കുന്നത് വിവിധ കേന്ദ്രങ്ങളിലായി നൂറോളം വരുന്ന താല്ക്കാലിക ജീവനക്കാരും. സൂപ്പർ മാർക്കറ്റ്, മാവേലി സ്റ്റോർ, മെഡിക്കൽ സ്റ്റോർ ഉൾപ്പെടെ വിവിധ ഒൗട്ട് ലെറ്റുകളിലായി 27 ജീവനക്കാരാണ് ജോലി നോക്കുന്നത്. ഇത് കൂടാതെ റേഷൻ ഡിപ്പോയിൽ 10 ജീവനക്കാരും ജോലി ചെയ്യുന്നുണ്ട്. ഈ കൊറോണക്കാലത്ത് ഒരാളും പട്ടിണി കിടക്കരുത് എന്ന സർക്കാരിന്‍റെ ലക്ഷൃം നിറവേറ്റാണ് ലോക്ക് ഡൗണ്‍പ്രതിസന്ധി പോലും മറികടന്നുള്ള സപ്ലൈക്കോ ജീവനക്കാരുടെ മുടക്കമില്ലാത്ത പ്രവർത്തനമെന്ന് അസിസ്റ്റന്‍റ് മാനേജർ എ. മോഹനൻ…

Read More

ലോക്ക് ഡൗണിൽ ലോക്കായി കുടിവെള്ളവും; മോട്ടോർ തകരാറിനെതുടർന്ന് വടക്കനാട് കോളനിയിൽ ജലക്ഷാമം രൂക്ഷം

ഗാന്ധിനഗർ: വെള്ളം കിട്ടാതെ കോളനി നിവാസികൾ. വെള്ളം മുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടു. കോട്ടയം നഗരസഭയുടെ ഒന്നാം വാർഡായ മൂടിയൂർക്കര പട്ടത്താനം വടക്കനാട് കോളനിയിലെയും സമീപ പ്രദേശത്തെ വീടുകളിലെയും ജനങ്ങളാണ് വെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നത്. 29 വീടുകളാണ് കോളനിയിലുള്ളത്. കോളനി സ്ഥിതി ചെയ്യുന്നത് കുന്നിന്‍റെ മുകൾ ഭാഗത്താണ്. കുന്നിന്‍റെ താഴ്ഭാഗത്ത് സ്ഥിതി ചെയ്യുന്ന വാട്ടർ അഥോറിറ്റിയുടെ പൊതു ടാപ്പിൽ നിന്നു വെള്ളമെടുക്കുകയാണ് ഇപ്പോൾ. 2004-05 സാന്പത്തിക വർഷം കുമാരനല്ലൂർ പഞ്ചായത്ത് കോട്ടയം നഗരസഭയോട് ചേർത്തപ്പോൾ ഇവിടെ വാട്ടർ ടാങ്ക് നിർമിച്ചതാണ്. ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നതിന് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് കുട്ടികളുടെ ആശുപത്രിക്ക് സമീപം ഉണ്ടായിരുന്ന കുളം കരിങ്കൽ ഭിത്തി കെട്ടിയശേഷം പന്പ് ഹൗസ് പണികഴിപ്പിച്ചിരുന്നു. മോട്ടോറിനു തകരാർ പറ്റിയതിനാൽ ശുദ്ധജലം എത്തിയിട്ട് രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച് അധികൃതർക്ക് നേരിട്ട് പരാതി നൽകാൻ സാധിക്കാത്തതിനാൽ ജില്ലാ കളക്ടർക്കും നഗരസഭ…

Read More

കോവിഡ് 19 പരിശോധനയ്ക്കുള്ള സ്രവശേഖരത്തിൽ നിന്ന് ഡോക്ടർമാർ തന്ത്രപൂർവം പിന്മാറുന്നു; അതും നഴ്സുമാർക്ക്; പരാതിയുമായി കോട്ടയം ജില്ലാ ആശുപത്രിയിലെ നഴ്സുമാർ

കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിൽ കോവിഡ് 19 പരിശോധനയ്ക്കുള്ള സ്രവം ശേഖരിക്കുന്നതിൽനിന്നു ഡോക്ടർമാർ പിന്മാറി, നഴ്സുമാർ സ്രവശേഖരണം നടത്തുന്നതു ശരിയാകുന്നില്ലെന്ന് പരിശോധനാ ലാബുകൾ. കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽനിന്നു ശേഖരിക്കുന്ന സ്രവങ്ങളുടെ പരിശോധനാ ഫലം പലപ്പോഴും തെറ്റുന്നു. കോവിഡ് 19 പരിശോധനയ്ക്കുള്ള സ്രവം ഡോക്ടർമാർ ശേഖരിക്കണമെന്നാണ് നിർദേശം. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പിന്മാറിയതോടെ സ്രവം ശേഖരിക്കേണ്ട ചുമതല രോഗികളുടെ രക്തസാന്പിൾ എടുക്കാൻ ചുമതലപ്പെട്ട നഴ്സുമാർക്കായി. കോവിഡ് 19 പരിശോധനകൾക്കു നിയോഗിക്കപ്പെട്ടിരിക്കുന്ന ഡോക്ടർമാരുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന കൃത്യവിലോപത്തിനെതിരെ പ്രതിഷേധം ശക്തമാ‌ണ്. കോട്ടയം ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ സ്രവം ശേഖരിക്കുന്നതിനായി മൂന്നു ഡോക്ടർമാരെ ചുമതലപ്പെടുത്തി ആശുപത്രി സൂപ്രണ്ട് ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും ഉത്തരവ് പാലിക്കാൻ ഡോക്ടർമാർ തയാറാകുന്നില്ലെന്നും ആരോപണമുണ്ട്. സ്രവ പരിശോധനയ്ക്കായി രോഗികൾ എത്തുന്പോൾ ഡോക്ടർമാർ നിസാര കാരണങ്ങൾ പറഞ്ഞ് ഒഴിവാകുകയാണ്. പലപ്പോഴായി ഇത് ആവർത്തിക്കപ്പെട്ടതോടെ നഴ്സുമാർ പരാതിയുമായി രംഗത്തെത്തി. തുടർന്ന് നഴ്സിംഗ്…

Read More

ലോക്ക് ഡൗണിലെ കനത്ത ചൂടിലും വേനൽ മഴയിലും കർമനിരതരായി പോലീസ്

കോട്ടയം: പകൽസമയങ്ങളിൽ ലോക്ക് ഡൗണ്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർ കനത്ത ചൂടിൽ വെന്തുരുകുന്നു. പകൽ സമയത്ത് കോട്ടയം നഗരത്തിലും സമീപപ്രദേശങ്ങളിലുമായി നിരവധി സ്ഥലങ്ങളിലാണു പോലീസുകാർ ടീമുകളായി തിരിഞ്ഞു വാഹന പരിശോധനകൾ നടത്തുന്നത്. വൈകുന്നേരങ്ങളിൽ ഉണ്ടാകുന്ന വേനൽ മഴയും പോലീസുകാർക്കു ദുരിതമാണ് സമ്മാനിക്കുന്നത്. പരിശോധന നടത്തുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന താൽക്കാലിക ഷെഡുകൾ മാത്രമാണു പോലീസുകാർക്കുള്ള ഏക ആശ്രയം. കനത്ത വെയിലിൽ താത്കാലിക ഷെഡ് അല്പം ആശ്വാസം നല്കുമെങ്കിലും തകർത്തു പെയ്യുന്ന മഴയിൽ താത്കാലിക ഷെഡിൽ ഇരുന്നാലും നനഞ്ഞു കുതിരുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ വാഹനങ്ങളുടെ തിരക്ക് കൂടുതലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പലപ്പോഴായി സന്നദ്ധ പ്രവർത്തകർ നല്കുന്ന കുടിവെള്ളവും ഭക്ഷണവും പഴങ്ങളും കാപ്പിയുമൊക്കെയാണു പോലീസുകാർക്ക് അല്പം ആശ്വാസമാകുന്നത്.

Read More

കാഞ്ഞിരപ്പള്ളിയിൽ ഹോം ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന യുവാവ് സാനിറ്റൈസർ കുടിച്ചു

ഗാന്ധിനഗർ (കോട്ടയം): ഹോം ക്വാറന്‍റിയിൽ കഴിഞ്ഞിരുന്ന യുവാവിനെ സാനിറ്റൈസർ കുടിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അൽത്താഫ് (27) നെയാണ് ഇന്ന് പുലർച്ചെ ആശുപത്രിയിൽ എത്തിച്ചത്. ദിവസങ്ങൾക്കു മുന്പു പൂനൈയിൽ നിന്ന് വന്നതിനാൽ ഹോം ക്വാറന്‍റിയിൽ കഴിയാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. വീട്ടിൽ കഴിഞ്ഞിരുന്ന യുവാവ് ഇന്നു രാവിലെ സാനിറ്റൈസർ കുടിക്കുകയായിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്്ടർമാർ അറിയിച്ചു.

Read More

കുമരകത്ത് വീട്ടിനുള്ളിൽ ചാരായം വാറ്റിയ മധ്യവയസ്കൻ അറസ്റ്റിൽ; പ്രദേശത്ത് വ്യാപകമായി വാറ്റ് നടക്കുന്നതായി നാട്ടുകാർ

കോട്ടയം: വീടിനുള്ളിൽ ചാരായം വാറ്റിയയാളെ കോട്ടയം എക്സൈസ് റേഞ്ച് അധികൃതർ പിടികൂടി. കുമരകം ചക്രംപടി ചിറ്റുചിറ പി.എസ്. ശശിധരനെയാണ്(55) അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗണിനെ തുടർന്നു ബാറുകളും ബിവറേജുകളും അടച്ചിട്ടതോടെ വ്യാജ വാറ്റ് നടത്തിയ നിരവധി പേരാണ് എക്സൈസിന്‍റെ പിടിയിലായത്. ചെങ്ങളം, വേളൂർ എന്നിവിടങ്ങളിൽ നിന്നും മുന്പ് വ്യാജ വാറ്റ് നടത്തിയവരെ പിടികൂടിയിരുന്നു. പ്രദേശത്ത് വ്യാപകമായി വാറ്റ് നടക്കുന്നതായി എക്സൈസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ എക്സൈസിന്‍റെ കോട്ടയം റേഞ്ച് ഇൻസ്പെക്ടർ ആർ. അജിരാജിന്‍റെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു.

Read More

പത്തനംതിട്ടയിൽ കോവിഡ് സ്ഥിരീകരിച്ച പെണ്‍കുട്ടിക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്ത കോട്ടയത്തുകാർ നിങ്ങളാണോ? കളക്ടറേറ്റുമായി ബന്ധപ്പെടണമെന്ന് അധികൃതർ

കോട്ടയം: പത്തനംതിട്ടയിൽ കോവിഡ്-19 സ്ഥിരീകരിച്ച പെണ്‍കുട്ടിക്കൊപ്പം ഒരേ കംപാർട്ട്മെൻറിൽ യാത്ര ചെയ്ത കോട്ടയം ജില്ലയിലുള്ളവർ കളക്ടറേറ്റിലെ കൊറോണ കണ്‍ട്രോൾ റൂമിൽ (1077) ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മാർച്ച് 15ന് രാവിലെ 9.15ന് നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട മംഗള ലക്ഷദ്വീപ് എക്സ്പ്രസിലെ എസ്-9 കോച്ചിൽ യാത്ര ചെയ്ത പെണ്‍കുട്ടി 17ന് രാവിലെ 11നാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. അന്ന് ഉച്ചകഴിഞ്ഞ് 2.45ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് ശബരി എക്സ്പ്രസിൽ ജനറൽ കംപാർട്ട്മെൻറിൽ യാത്രചെയ്ത് കോട്ടയം വഴി ചെങ്ങന്നൂരിൽ എത്തുകയായിരുന്നു.

Read More

അയ്യേ കഷ്ടം..! ലോക്ഡൗൺ കാലത്തെ പട്ടിണിമാറ്റാൻ സർക്കാർ അനുവദിച്ച സൗജന്യ ഗോതമ്പ് ഇറക്കാൻ അമിത കൂലി ചോദിച്ച് ഐഎൻടിയുസി; ഒന്നും ചെയ്യാനാവാതെ നേതാക്കളും, ഒടുവിൽ….

കാഞ്ഞിരപ്പള്ളി: മുൻഗണന കാർഡുടമകൾക്ക് സർക്കാർ സൗജന്യമായി വിതരണം ചെയ്യാൻ കൊണ്ടുവന്ന ഗോതന്പ് ഐഎൻടിയുസി തൊഴിലാളികൾ ഇറക്കിയില്ല. പൊതുവിപണിയിലെ കയറ്റിറക്ക് കൂലി ആവശ്യപ്പെട്ടാണ് തൊഴിലാളികൾ ലോഡിറക്കാതിരുന്നത്. സർക്കാരിന്‍റെ സൗജന്യ കിറ്റിലേക്ക് ആവശ്യമായ നുറുക്ക് ഗോതമ്പുമായി ലോറിയെത്തിയപ്പോഴാണ് അമിതകൂല ചോദിച്ച് ഐഎൻടിയുസി തൊഴിലാളികൾ എത്തിയത്. പൊതു വിപണിയിലെ കൂലിയായ 25 രൂപ ഒരു ക്വിന്‍റലിന് വേണമെന്നായിരുന്നു ഇവരുടെ നിലപാട്. 12 രൂപ ബില്ലും, മൂന്ന് രൂപ ലെവിയുമടക്കം 15 രൂപ നൽകാം എന്ന് അറിയിച്ചുവെങ്കിലും തൊഴിലാളികൾ സമ്മതിച്ചില്ല. യൂണിയൻ നേതാവടക്കം ബന്ധപ്പെട്ടെങ്കിലും തൊഴിലാളികൾ അമിതകൂലി എന്ന നിലപാടിൽ തന്നെ ഉറച്ചുനിന്നു. ലോഡിറക്കാൻ കഴിയാതെ വന്നതോടെ ഗോതമ്പ് കാഞ്ഞിരപ്പള്ളിയിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ എത്തിക്കുകയായിരുന്നു.

Read More

കൊറോണ ബോധവത്ക്കരണത്തിന് സംഗീതവുമായി യുവാക്കൾ

കോട്ടയം: കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരേ പലതരത്തിലുള്ള ബോധവത്കരണ പരിപാടികളുമായി നിരവധിപേർ സമൂഹമാധ്യമങ്ങളിലുൾപ്പെടെ സജീവമാണ്. സംഗീതം, നൃത്തം, ചിത്രങ്ങൾ, കാർട്ടൂൺ തുടങ്ങി തങ്ങളാൽ കഴിയുന്ന എല്ലാ മാധ്യമങ്ങളും ഇവർ കൊറോണ പ്രതിരോധത്തിനായി പ്രയോജനപ്പെടുത്തുന്നു. ഒരു കൂട്ടം യുവാക്കളുടെ ഇത്തരത്തിലുള്ള ഒരു ശ്രമമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അജിത്ത് നായകനായെത്തിയ വിശ്വാസം എന്ന തമിഴ് ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ കണ്ണാന കണ്ണേ… കണ്ണാന കണ്ണേ… എൻ മീത് സായ വാ… എന്ന ഗാനത്തിന്‍റെ ട്യൂണിലാണ് ഇവർ കൊറോണ ബോധവത്ക്കരണത്തിനായി ഒരു മലയാള (പാരഡി) ഗാനവുമായെത്തിയിരിക്കുന്നത് . ഇതാണ് കേരളം… നാം ഒന്നാണ്… നമ്മൾ തോക്കില്ല… എന്നു തുടങ്ങുന്ന ജാഗ്രത മ്യൂസിക്കൽ ആൽബം സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. സതീഷ് കൈനടി രചന നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രഫഷണൽ ഗാനമേള രംഗത്ത് സജീവമായ കലാഭവൻ അയ്യപ്പദാസ് ആണ്.…

Read More