വഴിയിൽ തടഞ്ഞു നിർത്തി പതിമൂന്നുകാരിയെ കയറിപിടിച്ചു; അമ്പത്തെട്ടുകാരനായ വാവാച്ചനെ അകത്താക്കി പോലീസ്

അടിമാലി: പതിമൂന്നുകാരിയെ അപമാനിച്ച കേസിൽ അന്പത്തെട്ടു കാരൻ അറസ്റ്റിൽ. കല്ലാർ എട്ടേക്കർ ചുണ്ടേക്കാടൽ വാവച്ചനെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. സൂളിൽ നടന്ന കൗണ്‍സ ലിംഗിലാണ് വിവരം പുറത്തറിഞ്ഞത്. അധ്യാപകർ ഇക്കാര്യം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പെണ്‍കുട്ടിയിൽ നിന്നു മജിസ്ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തി. വഴിയിൽ തടഞ്ഞു നിർത്തി കയറിപ്പിടിച്ചു എന്നാണ് മൊഴി. പോക്സോ ആക്‌ട് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More

സി-വിജില്‍ തയ്യാര്‍; ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം നിങ്ങൾക്ക് അയച്ചു നൽകാം; തോക്കുകള്‍ ഹാജരാക്കണം

കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ആയുധ ലൈസന്‍സ് ഉടമകളും സ്വന്തം പേരിലുള്ള തോക്കുകള്‍ സമീപ പോലീസ് സ്റ്റേഷനുകളിലോ അംഗീകൃത ആര്‍മറിയിലോ ഡെപ്പോസിറ്റ് ചെയ്ത് രസീത് പകര്‍പ്പ് പോലീസ് സ്റ്റേഷനില്‍ നിര്‍ബന്ധമായും ഹാജരാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മറ്റ് പ്രത്യേക ഇളവ് ആവശ്യമുള്ളവര്‍ ജില്ലാ കളക്ടര്‍ക്കോ പോലീസ് ചീഫിനോ അപേക്ഷ നല്‍കി അവ ഒഴിവാക്കിയ രേഖ ലഭിക്കുന്നതുവരെ തോക്കുകള്‍ ഡെപ്പോസിറ്റ് ചെയ്യണം. സി-വിജില്‍ തയ്യാര്‍; ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം നിങ്ങൾക്ക് അയച്ചു നൽകാം കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ സഹായകമായ സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമായി. സി വിജില്‍ സജ്ജമായ ഉടന്‍ ലഭിച്ച പരാതിയില്‍ പാമ്പാടിയില്‍ അനുവാദമില്ലാതെ പോസ്റ്റര്‍ പതിച്ചത് സംബന്ധിച്ച വിഷയത്തില്‍ നടപടിയെടുത്തു. പെരുമാറ്റച്ചട്ട ലംഘനത്തിന്‍റെ പരിധിയില്‍ വരുന്ന…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കുടുംബയോഗങ്ങളും പൊതുയോഗങ്ങളുമായി തെരഞ്ഞെടുപ്പു രംഗം പ്രചാരണച്ചൂടിലേക്ക്

പുതുപ്പള്ളി: തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍റെ ആവേശത്തോടെ യുഡിഎഫും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര ഇലക്‌ഷന്‍ കമ്മിറ്റി ഓഫീസ് തുറന്ന് എല്‍ഡിഎഫും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്‍റെ ആവേശത്തില്‍ ബിജെപിയും കളംനിറഞ്ഞതോടെ പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പിന്‍റെ മേളപ്പെരുക്കമായി. നാളെമുതല്‍ സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചുതുടങ്ങും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കണ്‍വന്‍ഷന്‍ 16നും ബിജെപിയുടേതു 18നും നടക്കും. തുടര്‍ന്ന് താഴേത്തട്ടിലേക്ക് കണ്‍വന്‍ഷനും കുടുംബയോഗങ്ങളും പൊതുയോഗങ്ങളുമായി തെരഞ്ഞെടുപ്പു രംഗം പ്രചാരണച്ചൂടിലേക്ക് കടക്കും. കേരളം വിറ്റാലും ഓണം ആഘോഷിക്കാനാവാത്ത അവസ്ഥ: കെ.സി. വേണുഗോപാല്‍പാമ്പാടി: ഉമ്മന്‍ചാണ്ടി മരിച്ചപ്പോള്‍ കൂടുതല്‍ കരുത്തനായതിനെ സിപിഎം ഭയക്കുകയാണെന്നും അത് ഇരട്ടച്ചങ്കിന്‍റെ കരുത്തല്ലെന്നും സ്‌നേഹത്തിന്‍റെ കരുത്താണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. യുഡിഎഫ് പുതുപ്പള്ളി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎമ്മിനു രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്നും കേരളം വിറ്റാല്‍ പോലും ഓണം ആഘോഷിക്കാന്‍ പറ്റാത്ത അവസ്ഥയിലാണു സംസ്ഥാന ഭരണമെന്നും വേണുഗോപാല്‍…

Read More

ലഹരിക്കടത്ത്; പിടിച്ചെടുത്ത വാഹനങ്ങളുടെ വില ആര് നിശ്ചയിക്കും ‍? സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് 7,635 വാഹനങ്ങള്‍

സീമ മോഹന്‍ലാല്‍കൊച്ചി: സംസ്ഥാനത്ത് ലഹരിക്കടത്തിന് പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് വില നിശ്ചയിക്കാനായി എക്‌സൈസ് വകുപ്പില്‍ മെക്കാനിക്കല്‍ എന്‍ജിനീയറില്ല. ഇതുമൂലം കെട്ടിക്കിടക്കുന്നത് 7,635 വാഹനങ്ങളാണ്. ഇക്കഴിഞ്ഞ ജൂലൈ അവസാനം വരെയുള്ള കണക്കനുസരിച്ച് അബ്കാരി കേസുകളില്‍ പിടിച്ചെടുത്ത 4268 വാഹനങ്ങളും എന്‍ഡിപിഎസ് കേസുകളില്‍ പിടിച്ചെടുത്ത 3367 വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടും. ഇതില്‍ ആഡംബര കാറുകളും ബൈക്കുകളും ഉണ്ട്. ഇവയെല്ലാം റോഡരികില്‍ കിടന്ന് നശിക്കുന്ന അവസ്ഥയാണുള്ളത്. ലേല ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ട കോടികളുടെ നഷ്ടവും ഇതുമൂലം ഉണ്ടാകുന്നു. ലഹരിക്കടത്തിന് പിടിച്ചെടുത്ത വാഹനങ്ങളില്‍ ലഹരിവസ്തുവിന്‍റെയും വാഹനത്തിന്‍റെയും പ്രത്യേക ലിസ്റ്റ് തയാറാക്കിയാണ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നത്. തൊണ്ടി മുതലിന്‍റെ സാമ്പിള്‍ എടുക്കണം. വാഹനം പരിശോധിച്ച് തയാറാക്കിയ ലിസ്റ്റില്‍ എന്‍ജിന്‍ നമ്പര്‍, വെഹിക്കിള്‍ നമ്പര്‍, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ യഥാര്‍ഥം ആണെങ്കില്‍ മാത്രമമേ മജിസ്‌ട്രേറ്റ് സര്‍ട്ടിഫൈ ചെയ്യുകയുള്ളൂ. തുടര്‍ന്ന് വാഹനം ഡിസ്‌പോസല്‍ കമ്മിറ്റിക്ക് കൈമാറും. തൊണ്ടിമുതല്‍ സാമ്പിളെടുത്ത്…

Read More

ഒന്നു കൊണ്ടും പേടിക്കേണ്ട…മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് ഭരണം മാറും ! നീറ്റ് പരീക്ഷ റദ്ദാക്കുമെന്ന് ജനങ്ങള്‍ക്ക് സ്റ്റാലിന്റെ ഉറപ്പ്

രാജ്യത്ത് മാസങ്ങള്‍ക്കുള്ളില്‍ ഭരണമാറ്റമുണ്ടാകുമെന്നും നീറ്റ് വിരുദ്ധ ബില്‍ പ്രാബല്യത്തില്‍ വരുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നീറ്റു പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കരുതെന്നും സ്റ്റാലിന്‍ അഭ്യര്‍ഥിച്ചു. ഭരണ മാറ്റം സംഭവിക്കുമ്പോള്‍ ഒപ്പിടില്ല എന്ന് പറയുന്നവരെല്ലാം അപ്രത്യക്ഷമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ നീറ്റ് വിരുദ്ധ ബില്ലിനെതിരായ ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ പരാമര്‍ശത്തിനെതിരേ പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്‍. നീറ്റ് പരീക്ഷയില്‍ രണ്ടാം തവണയും തോറ്റതില്‍ മനംനൊന്ത് പത്തൊന്‍പതുകാരനായ ജഗദീശ്വരന്‍ ജീവനൊടുക്കിയിരുന്നു. മകന്റെ മരണത്തില്‍ മനംനൊന്ത് പിതാവും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തു. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സ്റ്റാലിന്റെ പ്രതികരണം ഇങ്ങനെ…ജഗദീശ്വരന്റെയും പിതാവ് സെല്‍വശേഖറിന്റെയും വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. ഇവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയില്ല. നന്നായി പഠിക്കുന്ന മകന്‍ ഡോക്ടറായി കാണാന്‍ അവന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ചു. എന്നാല്‍ ഭാഗ്യമുണ്ടായില്ല. ഭയാനകമായ സംഭവമാണിത്. നീറ്റ് പരീക്ഷയെ ചൊല്ലിയുള്ള…

Read More

പുതുപ്പളളിയിൽ “സമദൂരം”; ഗണപതി വിവാദം മയപ്പെടുത്തി ജി. സുകുമാരൻ നായർ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സമദൂര സിദ്ധാന്തം തുടരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍എസ്എസിന്‍റെ പരമ്പരാഗത നിലപാടില്‍ തത്കാലം മാറ്റം വേണ്ടെന്നാണു തീരുമാനമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സ്പീക്കര്‍ എ.എന്‍. ഷംസീറിന്‍റെ ഗണപതി പരാമര്‍ശത്തില്‍ തത്കാലം പ്രതികരിക്കാനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഗണപതി വിഷയത്തില്‍ നാമജപഘോഷയാത്രയുമായി സര്‍ക്കാരിനും സിപിഎമ്മിനുമെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്ന എന്‍എസ്എസും ജി. സുകുമാരന്‍ നായരും ഈ വിഷയത്തില്‍ നിലപാടു മയപ്പെടുത്തിയിരിക്കുകയാണ്. എന്‍എസ്എസിന്‍റെ പ്രതികരണം ഇടതുമുന്നണിയെ സംബന്ധിച്ച് ആശ്വാസമായിരിക്കുകയാണ്.ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം മന്ത്രി വി.എന്‍. വാസവനോടൊപ്പം എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയ ജയ്ക് സി. തോമസ് ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എന്‍എസ്എസിന്‍റെ സുപ്രധാനമായ നിലപാടു പുറത്തുവന്നിരിക്കുന്നത്.യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിറ്റേന്നു തന്നെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയിരുന്നു.

Read More

ബാത്ത് റൂം ടൈലിന്റെ നിറം ദിവസങ്ങള്‍ക്കകം മങ്ങി ! 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃഫോറം

നിലവാരമില്ലാത്ത ടൈല്‍ നല്‍കി ഉപഭോക്താവിന് നഷ്ടം വരുത്തി വച്ച ഡീലറും നിര്‍മാണ കമ്പനിയും നഷ്ടപരിഹാരം നല്‍കണമന്ന് എറണാകുളം ജില്ലാ ഉപഭോക്തൃഫോറം വിധി. ദിവസങ്ങള്‍ക്കകം നിറം മങ്ങിയ ബാത്ത് റൂം ടൈല്‍ മാറ്റി സ്ഥാപിക്കുന്നതിന് 60,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് വിധി. നിലവാരമില്ലാത്ത ടൈലുകളാണ് പരാതിക്കാരനായ ജോര്‍ജ് ജോസഫിനു ലഭിച്ചതെന്ന് അഡ്വ. ഡി ബി ബിനുവിന്റെ നേതൃത്വത്തിലുള്ള ഫോറം വിധിന്യായത്തില്‍ പറഞ്ഞു. ഇതു ചൂണ്ടിക്കാട്ടിയപ്പോള്‍ പരാതി പരിഹരിച്ചു നല്‍കുന്നതിലും വീഴ്ച വരുത്തിയതായി ഫോറം കണ്ടെത്തി. ബാത്ത് റൂം വോള്‍ ടൈലും ഫ്ളോര്‍ ടൈലുമാണ് പരാതിക്കാരന്‍ വാങ്ങിയത്. വാങ്ങുന്ന സമയത്ത് ഇതിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഡീലറോട് ആരാഞ്ഞിരുന്നു. മികച്ച ഗുണനിലവാരമുള്ളതാണെന്നും അല്ലാത്തപക്ഷം മാറ്റിനല്‍കുമെന്നും ഡീലര്‍ ഉറപ്പു പറഞ്ഞതായി ജോര്‍ജ് ജോസഫ് അറിയിച്ചു. എന്നാല്‍ പുതിയ ടൈല്‍ പാകി ദിവസങ്ങള്‍ക്കകം തന്നെ നിറം മങ്ങുകയായിരുന്നു. ഇക്കാര്യം ഡീലറെ അറിയിച്ചപ്പോള്‍ ഫോട്ടോ എടുത്തു നല്‍കാന്‍…

Read More

സംസാരിക്കുന്നതിനിടെ ഒപ്പം നിന്നയാളുടെ ചെവി കടിച്ചെടുത്തു ! കിഴക്കേക്കോട്ടയില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

ഒപ്പം നിന്ന് സംസാരിച്ചയാളുടെ ചെവി കടിച്ചെടുത്ത് ട്രാന്‍സ് വുമണ്‍. കിഴക്കേക്കോട്ടയില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ കടയില്‍ ജോലിചെയ്യുന്നയാളുടെ ചെവിയാണ് ട്രാന്‍സ് വുമണ്‍ കടിച്ചെടുത്തത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ഇരുവരും സംസാരിക്കുന്നതിനിടെ ട്രാന്‍സ് വുമണ്‍ പെട്ടെന്ന് പ്രകോപിതയായെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രക്തത്തില്‍ കുളിച്ചുനിന്ന ആളെ ഉടന്‍ മുറിഞ്ഞുവീണ ചെവിയുടെ ഭാഗവുമായി നാട്ടുകാര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് ഫോര്‍ട്ട് പോലീസ് പറഞ്ഞു.

Read More

ചാണ്ടി ഉമ്മന്‍റെ വാഹനത്തിന്‍റെ വീല്‍നട്ട് ഊരി മാറിയ നിലയിൽ; ചാണ്ടി രക്ഷപ്പെട്ടത് വലിയ അപകടത്തിൽ നിന്ന്; അട്ടിമറിയാരോപിച്ച് കോൺഗ്രസ്

കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍റെ വാഹനത്തിന്‍റെ വീല്‍നട്ട് ഊരി മാറി. സംഭവത്തില്‍ അട്ടിമറി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത്. ഇന്നലെ വൈകുന്നേരം സിഎംഎസ് കോളജില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തശേഷം പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് വാഹനത്തിന്‍റെ വീല്‍നട്ട് ഇളകിയതായി കണ്ടെത്തിയത്. വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങി ടയര്‍നട്ടുകള്‍ മുറുക്കിയാണു യാത്ര തുടര്‍ന്നത്. വലിയ അപകടത്തില്‍ നിന്നാണ് ചാണ്ടി ഉമ്മന്‍ രക്ഷപ്പെട്ടതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പ്രതികരിച്ചു. സംഭവം പോലീസ് അന്വേഷിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Read More

ബൈക്കിലെത്തി ആക്രമണം; ഓട്ടോയിൽ നിന്ന് വീണ് അധ്യാപികയ്ക്ക് പരിക്ക്

ഓട്ടോയില്‍ യാത്ര ചെയ്യവെ യുവാക്കളുടെ ആക്രമണത്തിൽ റോഡിലേക്ക് തെറിച്ചു വീണ് അധ്യാപികയ്ക്ക് പരിക്ക്. ബൈക്കിലെത്തിയവർ  ഇവരുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഡൽഹിയിലാണ് സംഭവം. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യോവിക ചൗധരി സഞ്ചരിച്ച ഓട്ടോയെ പിൻതുടർന്ന് ഐഫോണ്‍ തട്ടിയെടുക്കാന്‍ ബൈക്കിലെത്തിയവർ ശ്രമിച്ചു. തുടര്‍ന്ന് ഓട്ടോയില്‍ നിന്ന് അവര്‍ തെറിച്ച് വീ‍ഴുകയായിരുന്നു. പിന്നാലെ മോഷ്ടാക്കള്‍ ഫോണുമായി രക്ഷപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ ചൗധരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More