പ്രണവിനെക്കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞത് കേട്ടോ

 ഇമോഷന്‍സ് വളരെ കൂളായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നയാളാണ് ലാലങ്കിള്‍. അത് അപ്പൂന്‍റെ പ്രകടനത്തിലുമുണ്ട്. ഒരു ഭയങ്കര ഒഴുക്കുണ്ട്. വെറുതെ ഒരു സ്ഥലത്ത് കൈ വയ്ക്കുകയാണെങ്കിലും അതിനൊരു താളമുണ്ട് ലാലങ്കിളിന്. പ്രണവിനും അതേ പോലെ തന്നെയാണ്. കിരീടത്തിലൊക്കെ ലാലങ്കിൾ നടന്നു പോകുമ്പോള്‍ ബാക്ക്‌ഷോട്ടില്‍ പോലും ആ ഫീല്‍ കിട്ടുന്നത് അതുകൊണ്ടാണ്. എവിടെയൊക്കെയോ അതിന്‍റെ ശകലങ്ങള്‍ അപ്പൂന് കിട്ടിയിട്ടുണ്ട്. ഒരു ഗ്ലോബൽ സിറ്റിസണെ പോലെ നടന്നുകൊണ്ടിരിക്കുകയാണ് അവൻ. മലയാളത്തിലേക്ക് വരികയും കൂടുതല്‍ ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യുകയും ചെയ്യുമ്പോള്‍ അത് തെളിഞ്ഞുവരുമെന്നാണ് തോന്നുന്നത്. ഷൂട്ട് ചെയ്യുമ്പോള്‍ അപ്പൂന്‍റെ കുറെ നല്ല മൊമെന്‍റ്സ് ക്യാപ്ച്ചര്‍ ചെയ്യാന്‍ പറ്റിയിട്ടുണ്ട്. എനിക്ക് ഫീല്‍ ചെയ്യുന്നത് ഇതൊരു തുടക്കമാണ്. ഇതിന്‍റെ മുകളിലേക്ക് ആള് പോകും.-വിനീത് ശ്രീനിവാസൻ

Read More

കീർത്തിയുടെ വീണവായന അത്ഭുതപ്പെടുത്തിയെന്ന് പ്രിയദർശൻ

കീർത്തി എന്നെ വീണ വായിച്ച് അദ്ഭുതപ്പെടുത്തി. അവൾ ഒരു വയലിനിസ്റ്റാണ്. പക്ഷേ, പലർക്കും അത് അറിയില്ല. അവളുടെ ഉള്ളിൽ സംഗീതം ഉണ്ട്. അതുകൊണ്ടാണ് ആർച്ചയുടെ വേഷം മരക്കാറിൽ അനായാസമായി കൈകാര്യം ചെയ്തത്. ഒരു തെറ്റുപോലും വരുത്താതെയാണ് വീണ അതിന്‍റെ രീതിക്ക് അനുസരിച്ച് കീർത്തി വായിച്ചത്. വീണ കൈകാര്യം ചെയ്യാത്തൊരാൾ അനായാസമായി അതു ചെയ്യുന്നതു കണ്ടപ്പോൾ ഞാൻ അദ്ഭുതപ്പെട്ടു.അവൾ റിയലിസ്റ്റിക്കായിട്ടാണ് വീണ വായിക്കുന്ന രംഗങ്ങൾ ചെയ്തത്. പാടുന്നതും വീണ വായിക്കുന്നതും ഒരുമിച്ച് ചെയ്യുന്നത് ദുഷ്കരമാണ്. പക്ഷേ, അവൾക്ക് അത് സാധിച്ചു. ഞാൻ അതുകണ്ട് അദ്ഭുതപ്പെട്ടു. -പ്രിയദർശൻ

Read More

ഐറ്റം ഡാൻസ് ചെയ്യാൻ ആദ്യം വിസമ്മതിച്ചു!

അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക എന്നിവർ പ്രധാന വേഷത്തിലെത്തിയ പുഷ്പ തിയറ്ററുകൾ ആഘോഷമാക്കിയിരിക്കുകയാണ്. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. സിനിമയിലെ മറ്റൊരു ഹൈലൈറ്റ് സാമന്തയുടെ ഐറ്റം ഡാൻസാണ്. സോഷ്യൽ മീഡിയയിൽ ഈ നൃത്തരംഗം സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. ഇപ്പോഴിതാ ഇതിനെ കുറിച്ച് മനസ് തുറക്കുകയാണ് താരം. ആദ്യം ഐറ്റം ഡാൻസ് ചെയ്യാൻ നടി വിസമ്മതിച്ചിരുന്നു എന്നാണ് താരം പറയുന്നത്. വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ആ ഗാനരംഗത്തിന്‍റെ ഷൂട്ടിംഗ്. താളവും ചുവടും ഒപ്പിക്കുക എന്നത് വളരെ അധികം ബുദ്ധിമുട്ടായിരുന്നു- സാമന്ത പറയുന്നു. പുഷ്പയിൽ ഒരു ഐറ്റം ഡാന്‍സ് ചെയ്യാന്‍ സാമന്ത ആദ്യം വിസമ്മതിച്ചിരുന്നുവെന്നും റിപ്പോർട്ട് പ്രചരിച്ചിരുന്നു. ഒടുവില്‍ രംഗസ്ഥലം എന്ന സാമന്തയുടെ സിനിമയില്‍ പൂജ ഹെഗ്ഡെ ഐറ്റം ഡാന്‍സ് ചെയ്തതിനെക്കുറിച്ചൊക്കെ പറഞ്ഞാണ് നടിയെ സമ്മതിപ്പിച്ചത്. ആ ഒരൊറ്റ ഐറ്റം ഡാന്‍സിന് വേണ്ടി ഒന്നരക്കോടി…

Read More

എന്‍റെ കരിയര്‍ മനസിലാക്കി അഡ്ജസ്റ്റ് ചെയ്യുന്നവരാണ് ഭാര്യയും മക്കളും

കുടുംബത്തിന്‍റെ സപ്പോര്‍ട്ടിലാണ് സിനിമയ്ക്കു വേണ്ടി കൂടുതല്‍ സമയം ചെലവിടുന്നത്. എന്‍റെ കരിയര്‍ മനസിലാക്കി അതിനു വേണ്ടി അഡ്ജസ്റ്റ് ചെയ്യുന്നവരാണ് ഭാര്യയും മക്കളും. ഒരു ലൊക്കേഷനില്‍ നിന്ന് അടുത്ത ലൊക്കേഷനിലേക്ക് അവർ എന്‍റെ കൂടെ യാത്ര ചെയ്യുന്നുണ്ട്. എന്‍റെ ജോലിയും നടക്കും, അവര്‍ക്ക് പുതിയ സ്ഥലങ്ങളും കാണാം. ഷൂട്ടിംഗ് ഇല്ലാത്ത സമയങ്ങളില്‍ ഒരുമിച്ച് പുറത്ത് പോയി ഭക്ഷണം കഴിക്കുകയോ കറങ്ങുകയോ ഒക്കെ ചെയ്യാമല്ലോ. എല്ലാ ദിവസവും കാണാനും അരമണിക്കൂറാണെങ്കില്‍ അത്രയും സമയം ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഇരിക്കാനും കഴിയുന്നത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്. കുടുംബവുമായി വളരെ അറ്റാച്ച്ഡ് ആയിട്ടുള്ള ആളാണ് ഞാന്‍. മക്കളെ ഒരു ദിവസം പോലും പിരിഞ്ഞിരിക്കാന്‍ കഴിയാത്തതു കൊണ്ടാണ് ലൊക്കേഷനില്‍ എനിക്കൊപ്പം അവരെയും കൊണ്ട് പോകുന്നത്. മക്കള്‍ സ്വന്തം നിലയില്‍ ജീവിതം കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്ന അച്ഛനാണ് ഞാന്‍. എന്‍റെ അപ്പന്‍ അങ്ങനെയാണ് ഞങ്ങളെ വളര്‍ത്തിയത്. അപ്പന്‍റെ…

Read More

അങ്ങനൊരു വേര്‍ത്തിരിവില്‍ സിനിമയെ കാണരുതെന്ന് സുരേഷ് ഗോപി

കേരളത്തില്‍ പുഷ്പ യുടെ തമിഴ് പതിപ്പ് വന്നതിൽ പലരും എതിര്‍പ്പുമായി വന്നിരിക്കുകയാണ്. അങ്ങനൊരു വേര്‍ത്തിരിവില്‍ സിനിമയെ കാണരുത്. പുഷ്പ എന്ന തെലുങ്ക് ചിത്രത്തിന്‍റെ തമിഴ് പതിപ്പാണ് കേരളത്തിലെ തിയറ്ററുകളിൽ പ്രദര്‍ശിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ആരും ഈ ചിത്രത്തിനോട് ഒരു വൈമുഖ്യമോ എതിര്‍പ്പോ പ്രകടിപ്പിക്കരുത്. സിനിമ വ്യവസായത്തിന് തിയറ്ററുകള്‍ തീര്‍ച്ചയായും സജീവമാകണം. ബാഹുബലിയുടെ തമിഴ് പതിപ്പാണ് വ്യക്തിപരമായി ഞാന്‍ ആസ്വദിച്ചത്. ഈയൊരു പ്രതിസന്ധി ഘട്ടത്തില്‍ മലയാളം – തമിഴ് എന്ന വേര്‍തിരിവില്‍ ആരും തിയറ്റര്‍ ജീവനക്കാരെയും അവരുടെ അന്നത്തെയും ബുദ്ധിമുട്ടിക്കരുതേ എന്ന് അഭ്യര്‍ഥിക്കുന്നു. -സുരേഷ് ഗോപി

Read More

അപൂർണയായിരിക്കാൻ ഭയപ്പെടേണ്ടതില്ല 

കഥാപാത്രങ്ങളിലൂടെ മാത്രമല്ല ഔട്ട് ലുക്കിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കാറുള്ള താരമാണ് മഞ്ജു വാര്യർ. പുതിയ ഔട്ട് ലുക്കുമായി ഇടയ്ക്കിടെ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുന്ന താരമാണ് മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍. അഭിനയിക്കുന്ന കഥാപാത്രങ്ങളില്‍ മാത്രമല്ല പറയുന്ന ഓരോ വാക്കിലും തന്‍റേതായ അടയാളപ്പെടുത്തലുകള്‍ ബാക്കിവയ്ക്കുന്ന താരമാണ് മഞ്ജു. 14 വര്‍ഷം കഴിഞ്ഞ് മലയാള സിനിമാമേഖലയിലേക്ക് തിരിച്ചു വന്ന മഞ്ജുവാര്യരെ ഹൃദയം തുറന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇപ്പോള്‍ ഓരോ ദിവസവും ചെറുപ്പമായി തിളങ്ങുകയാണു താരം. ചെറുപ്പം തോന്നുന്ന ഗെറ്റപ്പിലാണ് ഇപ്പോള്‍ മഞ്ജു പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. അപൂർണയായിരിക്കാൻ ഭയപ്പെടേണ്ടതില്ല എന്ന ക്യാപ്ഷനും നല്‍കി ട്വിറ്ററില്‍ പുതിയൊരു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ് മഞ്ജു. കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണെന്ന് തോന്നിപ്പിക്കും വിധമാണ് താരത്തിന്‍റെ അപ്പിയറന്‍സ്. പുതിയ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന്‍റെ ചിത്രത്തിന് താഴെ കമന്‍റുകളുമായി എത്തിയിരിക്കുന്നത്.കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്…

Read More

രാമൻ കല്യാണിയുടെ കഥ

പഴയ കോഴിക്കോട്ടുക്കാരുടെ ഓർമ്മയിൽ സുപരിചനായിരുന്ന പുതിയറവാസിയായിരുന്ന രാമൻകല്യാണിയുടെ കഥ ഷോർട്ട് ഫിലിമായിരിക്കുന്നു. തളി പരിസരത്തും പാളയം പച്ചക്കറി മാർക്കറ്റിലും ഉള്ളവരുടെ ഓരോ ദിവസത്തെ ഓർമയിലും രാമൻകല്യാണി ഉണ്ടാകും. അ ക്കാലത്തെ കുട്ടികളുടെ ഓർമകളിലും രാമന്‍റെ കുസൃതിയും നേരംപോക്കും മായാതെ ഉണ്ടായിരുന്നിരിക്കാം. ജന്മവൈകല്യം ഒന്നുകൊണ്ടുമാത്രം തന്‍റെ അവസ്ഥയിൽ ഉരുകിക്കഴിഞ്ഞിരുന്ന രാമൻ ഇരുട്ടിന്‍റെ മറപറ്റി തന്‍റെ ദിനചര്യകൾ തുടർന്നുകൊണ്ടേ ഇരുന്നു. മഞ്ഞിൻകണം പോലെ തെളിഞ്ഞ മന‌സുമായി നടന്നിരുന്ന രാമനെ പലരും വേട്ടയാടുമായിരുന്നു. 1993 കാലഘട്ടം വരെ ജീവിച്ചിരുന്ന രാമൻകല്യാണിയുടെ കഥ എന്‍റെ മനസിനെ വല്ലാതെ നൊന്പരപ്പെടുത്തിയിരുന്നു എന്ന് തിരക്കഥാകാരനായ പ്രേംരാജ് സി.പി. അന്നശ്ശേരി പറയുന്നു. ചാലപ്പുറത്തുനിന്നു നടന്ന് തളിക്ഷേത്രം വഴി ബസ്‌ സ്റ്റാൻഡിലേക്ക് പോകുന്പോൾ പല സമയത്തും രാമൻ കല്യാണി എന്‍റെ മന‌സിൽ ഇടം പിടിച്ചിരുന്നു. ആ പഴയ ഓർമയാണ് രാമൻ കല്യാണിയുടെ കഥ ഒരു ഷോർട്ട് ഫിലിമാക്കാൻ എന്നെ…

Read More

അമ്മ തെരഞ്ഞെടുപ്പ്; ആശാ ശരതും ഹണി റോസും വീണു;  അട്ടിമറി വിജയവുമായി മണിയൻപിള്ള രാജു

കൊച്ചി: താരസംഘടനയായ “അമ്മ’യുടെ തെരഞ്ഞെടുപ്പില്‍ അട്ടമറി ജയവുമായി മണിയൻപിള്ള രാജു. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ പാനലിനു പുറത്തുനിന്നു മല്‍സരിച്ചാണ് മണിയന്‍പിള്ള രാജു അട്ടിമറി വിജയം നേടിയത്. ഔദ്യോഗിക പാനലില്‍ മല്‍സരിച്ച ആശ ശരത്ത് പരാജയപ്പെട്ടു. അതേസമയം ഔദ്യോഗികപാനലില്‍ ഇതേ സ്ഥാനത്തേക്കു മല്‍സരിച്ച ശ്വേതാമേനോന്‍ വിജയിച്ചു. ഔദ്യോഗിക പാനലില്‍ മല്‍സരിച്ച ആശ ശരത്, നിവിന്‍ പോളി, ഹണി റോസ് എന്നിവര്‍ക്കു തോൽവി നേരിട്ടു. പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ബാബുരാജ്, ലാല്‍, ലെന, മഞ്ജുപിള്ള, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, വിജയ് ബാബു എന്നിവര്‍ വിജയിച്ചു. പാനലിനു പുറത്തു മത്സരിച്ച നാസര്‍ ലത്തീഫിനും തോല്‍വി നേരിടേണ്ടിവന്നു. വൈസ് പ്രസിഡന്‍റ്, നിര്‍വാഹക സമിതി എന്നിവയിലേക്കു മാത്രമായിരുന്നു വോട്ടെടുപ്പ്. പ്രസിഡന്‍റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും…

Read More

പുഷ്പ’യോട് വൈമുഖ്യമോ എതിർപ്പോ പ്രകടിപ്പിക്കരുത്..! നടൻ സുരേഷ് ഗോപി

അല്ലു അർജുൻ നായകനാവുന്ന പുഷ്പയുടെ തമിഴ് പതിപ്പ് കേരളത്തിലെ തിയറ്ററുകൾ പ്രദർശിപ്പിക്കുന്ന സാഹചര്യത്തിൽ ചിത്രത്തിനോട് ഒരു വൈമുഖ്യമോ എതിർപ്പോ പ്രകടിപ്പിക്കരുതെന്ന് നടൻ സുരേഷ് ഗോപി. സിനിമ വ്യവസായത്തിന് തീയേറ്ററുകൾ തീർച്ചയായും സജീവമാകണം. ബാഹുബലിയുടെ തമിഴ് പതിപ്പാണ് വ്യക്തിപരമായി താൻ ആസ്വദിച്ചത്. ഈയൊരു പ്രതിസന്ധി ഘട്ടത്തിൽ മലയാളം – തമിഴ് എന്ന വേർത്തിരിവിൽ ആരും തീയേറ്റർ ജീവനക്കാരെയും അവരുടെ അന്നത്തെയും ബുദ്ധിമുട്ടിക്കരുതെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു. ചില സാങ്കേതിക കാരണങ്ങളാൽ ആണ് മലയാളം പതിപ്പ് എത്താൻ വൈകുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. “സോഫ്‌റ്റ്‌വെയറിലെ ഒരു തകരാറ് കാരണം ഫൈനൽ പ്രിന്‍റുകൾ നാശമായിപ്പോയതായി ഞങ്ങൾ കണ്ടെത്തി,” എന്നാണ് മലയാളം പതിപ്പ് വൈകുന്നതിനെ കുറിച്ച് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി ട്വീറ്റ് ചെയ്തത്. “എല്ലാ അല്ലു അര്‍ജുന്‍ ആരാധകരോടുമായി ആദ്യം നല്ല വാര്‍ത്ത പറയാം. നിങ്ങളുടെ പ്രിയ നായകന്‍റെ…

Read More

സെറ്റില്‍ മഴ പെയ്യുമ്പോള്‍ നടന്  മഴ ആസ്വദിക്കാം, ഒരു നിര്‍മാതാവിന് അത് വലിയ നഷ്ടമെന്ന് ഡോ. ഷാജു

ഓരോ നടനും സ്വന്തമായി ഒരു ടെലിഫിലിമെങ്കിലും നിര്‍മിക്കാന്‍ ശ്രമിക്കണം. അപ്പോഴാണ് അതിന്‍റെ പിന്നിലെ യഥാര്‍ഥ വേദന എന്താണെന്ന് മനസിലാകൂ. ആ അനുഭവത്തിന് അവരെ ശുദ്ധീകരിക്കാനും ഓരോ മിനിറ്റിന്‍റെയും യഥാര്‍ഥ മൂല്യം മനസിലാക്കാനും കഴിയും. കാമറയ്ക്ക് പിന്നിലാണ് യഥാര്‍ഥ നായകന്മാരുള്ളത്. ഒരു നടനായിരിക്കുമ്പോള്‍ തുണി തേക്കുന്നവന്‍ മുതല്‍ തിരക്കഥ വായിച്ച് തരുന്നവര്‍ വരെ നമ്മളെ സഹായിക്കാന്‍ ഉണ്ടാകും. നമ്മള്‍ പലരുടേയും പരിപാലനത്തിലാണ് ആ സമയങ്ങളില്‍ കഴിയുന്നത്. പക്ഷേ, നമ്മള്‍ ഒരു നിര്‍മാതാവോ സംവിധായകനോ ആയിക്കഴിഞ്ഞാല്‍ മാത്രമേ ഇങ്ങനെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഇത്തരക്കാരെ പരിചയപ്പെടാനാകൂ. സെറ്റില്‍ മഴ പെയ്യുമ്പോള്‍ ഒരു നടന് സന്തോഷത്തോടെ ഇരുന്നു മഴ ആസ്വദിക്കാം എന്നാല്‍ ഒരു നിര്‍മാതാവിന് അത് വലിയ നഷ്ടമാണ്. അതാണ് ഒരു നടനും നിര്‍മാതാവും തമ്മിലുള്ള വ്യത്യാസം. -ഡോ. ഷാജു

Read More