പതിനാറാം വയസിൽ പണമുണ്ടാക്കാൻ തുടങ്ങി; ഫെമിനിസ്റ്റുകള്‍ എന്ന് പറയുന്നവര്‍ ചെയ്യേണ്ടതെന്തെന്ന് പറഞ്ഞ് ആനി

ഞാന്‍ 1993 ലാണ് 16-ാം വയസില്‍ സിനിമയില്‍ വരുന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത്. ആ സമയത്ത് ഞാന്‍ വരുമാനം നേടാന്‍ തുടങ്ങി. അതില്‍ എനിക്ക് അഭിമാനമുണ്ട്. നിങ്ങള്‍ക്ക് അതിന് കഴിഞ്ഞിട്ടുണ്ടോ? സിനിമയില്‍ വരുമ്പോള്‍ കുടുംബം ഭയങ്കര സപ്പോര്‍ട്ട് ആയിരുന്നു. അഭിനയം എനിക്ക് ഇഷ്ടമായിരുന്നു. എനിക്ക് ഇഷ്ടമുള്ള ഒരാളുടെ കൂടെ ഞാന്‍ ജീവിച്ചു . ഇന്ന് സന്തോഷമായിട്ട് മൂന്ന് മക്കള്‍ക്കൊപ്പം ജീവിക്കുന്നു. അന്ന് ഞങ്ങളൊക്കെ സിനിമയില്‍ വന്ന സമയത്ത് സമൂഹത്തിന്‍റെ ഒരു ചോദ്യം ഉണ്ടായിരുന്നു. പെണ്‍കുട്ടി അഭിനയിക്കണോ എന്ന്. അന്ന് സ്ത്രീകള്‍ക്ക് കുറേ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ഒത്തിരി കഴിവുള്ള സ്ത്രീകള്‍ വീട്ടുകാരുടെ പിന്തുണ ഇല്ലാത്തതിന്‍റെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ളവരെ ഈ ഫെമിനിസ്റ്റുകള്‍ എന്ന് പറയുന്നവര്‍ സമൂഹത്തിലേക്ക് കൊണ്ടുവരണമായിരുന്നു. അതാണ് എന്‍റെ കാഴ്ചപ്പാടില്‍ ഫെമിനിസം. അല്ലാതെ സ്ത്രീയും പുരുഷനും ഒരുപോലെ ഇരിക്കുന്നതില്‍ എന്താണ് അര്‍ഥം. – -ആനി ഷാജി…

Read More

ജോലിയില്‍നിന്നു റീപ്ലേസ് ചെയ്യാന്‍ നിമിഷങ്ങള്‍ മതി; ആലോചിച്ച് ഡിപ്ലോമാറ്റിക്കായിട്ടേ നില്‍ക്കുള്ളൂവെന്ന് മിഥുൻ

വര്‍ക്കെല്ലാം കഴിഞ്ഞിട്ട് ഫാമിലി എന്നതല്ല. ഇത് രണ്ടും ബാലന്‍സ്ഡായി പോവുക എന്നതാണ്. ക്രിയേറ്റീവ് ഫീല്‍ഡില്‍ ജോലി ചെയ്യുന്നതിനാല്‍ നമുക്ക് സമയമുണ്ട്. ജോലിയില്‍നിന്നു റീപ്ലേസ് ചെയ്യാന്‍ നിമിഷങ്ങള്‍ മതി. നമ്മള്‍ ഇല്ലെങ്കിലും കമ്പനി നിലനില്‍ക്കും. പക്ഷേ, ഫാമിലിയില്‍ റീപ്ലേസ്‌മെന്‍റ് ് ഈസിയല്ല. എല്ലാം മനസിലാക്കി പോകണം. ആവശ്യം വരുമ്പോഴും, പ്രശ്‌നം വന്നാലും കൂടെ നില്‍ക്കാന്‍ കുടുംബം മാത്രമേയുള്ളൂ. അന്നത്തെ ആരോഗ്യപ്രശ്‌നങ്ങളൊക്കെ ഇപ്പോള്‍ മാറി. എപ്പോഴും ബിസിയായിരിക്കുക എന്ന പോളിസിയിലൊക്കെ ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുണ്ട് ഞാന്‍. കിട്ടിയ സാധനം മാക്‌സിമം നന്നായിട്ട് കൊണ്ടുപോവുക. അപ്പോഴും പ്രൈയോറിറ്റി മറക്കരുത്. ഷെഡ്യൂള്‍ ഇടുന്ന സമയത്ത് രണ്ട് ദിവസം യാത്ര വേണ്ടെന്നു വ‌യ്ക്കാറുണ്ട്. നേരത്തെ കലണ്ടര്‍ പ്ലാനില്ലായിരുന്നു. ഇപ്പോള്‍ എനിക്കറിയാം. ഏതൊക്കെ ദിവസങ്ങളിലാണ് ഫ്രീ എന്നതൊക്കെ. ഫ്രീഡമായാണ് ഞാന്‍ പണത്തെ കാണുന്നത്. പണമില്ലെങ്കില്‍ അങ്ങനെയൊരു ഫ്രീഡം കിട്ടില്ല. നോ പറയേണ്ടിടത്ത് കൃത്യം നോ പറയുന്ന…

Read More

വിമർശനങ്ങൾ എന്നെ വേദനിപ്പിച്ചു; ഇപ്പോൾ ഗ്രാമത്തിലുള്ളവർ എന്നെ ബഹുമാനിക്കുന്നു

തെന്നിന്ത്യൻ സിനിമയിലെ പുത്തൻ താരോദയമാണ് മീനാക്ഷി ചൗധരി. 2019ൽ ഹിന്ദി സിനിമയായ അപ്സ്റ്റാർട്ട്സിൽ ചെറിയ വേഷം ചെയ്തുകൊണ്ടായിരുന്നു തുടക്കം. പിന്നീട് നടിയുടെ രണ്ടാമത്തെ സിനിമ സംഭവിച്ചത് രണ്ട് വർഷങ്ങൾ കൂടി കഴിഞ്ഞശേഷം തെലുങ്കിലായിരുന്നു. നായിക വേഷമായിരുന്നില്ല. സപ്പോർട്ടിങ് റോളായിരുന്നു. 2023ൽ വിജയ് ആന്‍റണി സിനിമ കൊലൈയിലൂടെയാണ് മീനാക്ഷി തമിഴിൽ അരങ്ങേറുന്നത്.ശേഷം വിജയ്‌യുടെ ഗോട്ടിൽ നായിക വേഷം ചെയ്തു. സൗത്ത് ഇന്ത്യയിൽ നടി ശ്രദ്ധ നേടിയത് ഗോട്ടിൽ അഭിനയിച്ചശേഷമാണ്. സിനിമയിലെ പാട്ടുകളും മീനാക്ഷിയുടെ ഡാൻസുമെല്ലാം വൈറലായിരുന്നു. ഗോട്ടിനുശേഷം ദുൽഖർ സൽമാന്‍റെ ഹിറ്റ് ചിത്രം ലക്കി ഭാസ്കറിൽ നായികയായി. അഭിനേത്രി എന്ന രീതിയിൽ മീനാക്ഷി അംഗീകരിക്കപ്പെട്ടു തുടങ്ങിയത് ഗോട്ടിന്‍റെയും ലക്കി ഭാസ്കറിന്‍റെയും റിലീസിനുശേഷമാണ്. വെബ് സീരിസുകളിലും സജീവമായ നടി നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത് വിവിധ ടൈറ്റിലുകൾ നേടിയിട്ടുണ്ട്. പേരും പ്രശസ്തിയും ഉണ്ടാകുന്നതിനു മുമ്പ് താൻ കടന്നുപോയ വഴികളെക്കുറിച്ച് മനസ്…

Read More

അമ്മയിലെ അംഗങ്ങളിൽ 100 പേർമാത്രം സമ്പന്നരെന്ന് ശ്വേത മേനോൻ

കോതമംഗലം: സിനിമാ സംഘടനയായ ‘അമ്മ’യിലെ അംഗങ്ങളിൽ കേവലം 100 പേർ മാത്രമാണു സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്തവരെന്ന് പ്രസിഡന്‍റ് ശ്വേതാ മേനോൻ. 502 അംഗങ്ങളുള്ള സംഘടനയിൽ 400ൽപ്പരം പേർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതോടൊപ്പം രോഗികളായവരുടെ അവസ്ഥ വളരെ ദയനീയമാണ്- അവർ പറഞ്ഞു. അവശത അനുഭവിക്കുന്ന അംഗങ്ങളെ സംരക്ഷിക്കാൻ പെൻഷനും പാലിയേറ്റീവ് സേവനവും നൽകുന്ന കാര്യം ആലോചിക്കുമെന്നും ശ്വേത കൂട്ടിച്ചേർത്തു.

Read More

നിനച്ചിരിക്കാതെ എത്തിയ നിമിഷം: രാഷ്ട്രപതിയുടെ വിരുന്നിൽ പങ്കെടുത്ത സന്തോഷം പങ്കുവച്ച് സാമന്ത

ജനുവരി 26 ന് ന്യൂഡൽഹിയിൽ നടന്ന അറ്റ്-ഹോം റിസപ്ഷനോടെയായിരുന്നു റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഔദ്യോഗിക സമാപനം. ഇന്ത്യൻ പ്രസിഡന്‍റ് ദ്രൗപതി മുർമു അധ്യക്ഷത വഹിച്ച സ്വീകരണ ചടങ്ങിൽ രാഷ്ട്രീയപ്രമുഖൻ, നയതന്ത്രജ്ഞർ, രാജ്യത്തെ പ്രമുഖ പൗരന്മാർ എന്നിവർ ആതിഥേയത്വം വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, വ്യത്യസ്ത പദവികളിൽ സേവനമനുഷ്ഠിക്കുന്ന നിരവധി നയതന്ത്രജ്ഞർ എന്നിവരുടെ സാന്നിധ്യവും ഇതിൽ ഉൾപ്പെട്ടിരുന്നു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്‌ട്രപതി ഭവനില്‍ സംഘടിപ്പിച്ച അറ്റ് ഹോം സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ സന്തോഷം ഒരുപാട് സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നുണ്ട്. മിക്ക സെലിബ്രിറ്റികളും തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമായിട്ടാണ് ഇതിനെ വിവരിക്കുന്നത്. ഇപ്പോഴിതാ തെന്നിന്ത്യൻ-ബോളിവുഡ് നടി സമാന്ത റൂത്ത് പ്രഭുവും അറ്റ് ഹോം സൽ‍ക്കാരത്തിൽ പങ്കെടുത്തതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ്. ഇതുപോലുള്ള സ്വപ്നങ്ങൾ ഒരുകാലത്ത് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വലുതായി തോന്നിയിരുന്നെന്നും എന്നെന്നും…

Read More

ആനന്ദക്കാഴ്ച: ശ്രീനിവാസന്‍റെ 40ാം ചരമദിനം; വയോജനങ്ങൾക്കൊപ്പം ചെലവിട്ട് കുടുംബം

മലയാളത്തിന്‍റെ പ്രിയ നടൻ ശ്രീനിവാസന്‍റെ 40-ാം ചരമദിനത്തിൽ വൃദ്ധസദനത്തിൽ ഭക്ഷണവുമായെത്തി ഭാര്യ വിമലയും മക്കളും. എറണാകുളം മുളന്തുരുത്തി കാരിക്കോടുള്ള ബെത്‌ലഹേം ജിയാട്രിക് കെയർ ഹോമിലാണ് കുടുംബസമേതം ഇവരെത്തിയത്. മരുമക്കളായ ദിവ്യയും അർപ്പിതയും പേരക്കുട്ടികളും ഇവർക്കൊപ്പം വൃദ്ധസദനത്തിലെത്തിയിരുന്നു. അന്തേവാസികൾക്കൊപ്പം ഒരുപാട് സമയം ചിലവഴിച്ച് ഉച്ചഭക്ഷണവും നൽകിയാണ് കുടുംബം മടങ്ങിയത്. ഡിസംബർ 20നായിരുന്നു ശ്രീനിവാസന്‍റെ അന്ത്യം. സാധാരണക്കാരുടെ ജീവിതങ്ങളെ അസാധാരണ മിഴിവോടെ അവതരിപ്പിച്ച തിരക്കഥാകൃത്തും നടനും സംവിധായകനുമായിരുന്നു അദ്ദേഹം.    

Read More

ഇനിയും ട്രെയിലർ റിലീസായി

പുതുമുഖങ്ങളായ സനീഷ് മേലേപ്പാട്ട്, മാസ്റ്റർ പാർഥിപ് കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന ഇനിയും എന്ന ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് ആയി. യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ സുധീർ സി. ബി. നിർമിക്കുന്ന ചിത്രം തീർത്തുമൊരു ഫാമിലി എന്‍റർടെയ്നറാണ്. ഫെബ്രുവരി അവസാനത്തോടെ ചിത്രം തിയറ്ററുകളിലേക്ക് എത്തും. പുതുമുഖം ഭദ്രയാണ് ചിത്രത്തിലെ നായിക. അഷ്‌കർ സൗദാൻ, രാഹുൽ മാധവ്, റിയാസ്ഖാൻ, കൈലാഷ്, ദേവൻ, ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്, വിജി തമ്പി, ചെമ്പിൽ അശോകൻ, സുനിൽ സുഗത, കോട്ടയം രമേശ്, നന്ദകിഷോർ, ഡ്രാക്കുള സുധീർ, അഷ്‌റഫ് ഗുരുക്കൾ, ലിഷോയ്, ദീപക് ധർമടം, ബൈജുകുട്ടൻ, അജിത്ത് കൂത്താട്ടുകുളം, ശ്രീകുമാർ വാക, ശ്രീനിവാസൻ, അംബികാ മോഹൻ, മോളി കണ്ണമാലി, രമാദേവി, മഞ്ജു സതീഷ്, ആശ വാസുദേവൻ, ആശ നായർ, ചാർമിള, പാർവണ, കൃഷ്ണ രാജൻ എന്നിവരും അഭിനയിക്കുന്നു. കനകരാജ്…

Read More

ഒരു പിടി കാലിഫോര്‍ണിയ ബദാം കഴിച്ചുകൊണ്ടാണ് ദിവസം ആരംഭിക്കുന്നതു പോലും: അനന്യ പാണ്ഡെ എബിസി കാമ്പയിനില്‍

നടിയും മോഡലുമായ അനന്യ പാണ്ഡെ ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയയുടെ പുതിയ കാമ്പയിനില്‍. പുതുവര്‍ഷ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് സാധാരണയായി ഉണ്ടാകാറുള്ള സമ്മര്‍ദ്ദത്തെക്കുറിച്ചാണ് അനന്യ പാണ്ഡെ ക്യാമ്പയിനില്‍ വെളിപ്പെടുത്തുന്നത്. അപ്രാപ്യമായ ലക്ഷ്യങ്ങള്‍ക്കു പിന്നാലെ പോകുന്നതിന് പകരം, ജീവിതത്തില്‍ മാറ്റം വരുത്താന്‍ കഴിയുന്ന ലളിതമായ ശീലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് അനന്യ പറയുന്നു. ഒരു പിടി കാലിഫോര്‍ണിയ ബദാം കഴിച്ചുകൊണ്ടാണ് തന്‍റെ ദിവസം ആരംഭിക്കുന്നതെന്ന്, ദിനചര്യയിലെ ഒരു ശീലത്തെക്കുറിച്ച് എടുത്തുപറയവെ അനന്യ ചൂണ്ടിക്കാട്ടി.

Read More

‘അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി, മഹനീയ സാന്നിധ്യം വേണമെന്ന് അഭ്യർഥിച്ച് അക്കാദമിയുടെ ക്ഷണക്കത്ത് കൈയിൽ കിട്ടിയത് നാല് ദിവസം കഴിഞ്ഞ്;പരിഹസിച്ച് ഷമ്മി തിലകൻ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണത്തില്‍ പങ്കെടുക്കാനുള്ള ചലച്ചിത്ര അക്കാദമിയുടെ ക്ഷണക്കത്ത് വൈകി ലഭിച്ചതിനെ പരിഹസിച്ച് നടന്‍ ഷമ്മി തിലകന്‍. 25ന് നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരത്തിന്‍റെ ക്ഷണക്കത്ത് ഷമ്മി തിലകന് ഇന്നലെയാണ് ലഭിച്ചത്. അടുത്ത വര്‍ഷത്തെ ചടങ്ങിനുള്ള ക്ഷണം ഇപ്പോഴേ അയച്ചിട്ടേക്കൂ എന്നും സാംസ്‌കാരിക കേരളം കണ്ണ് തുറക്കാന്‍ ഇനിയും കൊറിയര്‍ വരേണ്ടതുണ്ടോ എന്നും ഷമ്മി തിലകന്‍ പരിഹസിച്ചു. വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാന്‍ പോകുന്നത് നമ്മുടെ ശീലമല്ല എന്നത് മുന്‍കൂട്ടി കണ്ട്, ചടങ്ങ് കഴിഞ്ഞ് മാത്രം വിളിക്കുന്ന ഈ ‘അഡ്വാന്‍സ്ഡ്’ ബുദ്ധിയെ സമ്മതിച്ചു തന്നേ പറ്റു എന്നും ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജനുവരി 25നായിരുന്നു 55ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം നടന്നത്. എന്നാല്‍ 29 ന് വൈകുന്നേരം 5.30നാണ് ഷമ്മി തിലകന് ചടങ്ങിനുള്ള ക്ഷണക്കത്ത് ലഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഒരു…

Read More

മൊഞ്ചത്തി രേണുവോ? രണ്ടാം വിവാഹമോ, വരൻ മുസ്ലീമെന്ന് സൂചന, അമ്മയുടെ ഇഷ്ടം നടക്കട്ടെ എന്ന് മക്കൾ; കഴുത്തിൽ മറ്റൊരാൾ മെഹർ ചാർത്തിയാൽ വെറും രേണു ആകും സുധി എന്നത് മാറ്റും: രേണു സുധി

കൊല്ലം സുധി വാഹനാപകടത്തില്‍ മരണപ്പെട്ടതിനു പിന്നാലെയാണ് ഭാര്യ രേണു സുധി സമൂഹ മാധ്യമങ്ങളില്‍ സജീവമായി തുടങ്ങിയത്. റീലുകളിലൂടെയും ഷോർട് ഫിലിംസിലൂടെയുമെല്ലാം രേണു പ്രേക്ഷക മനസിൽ ഇടം തേടി. രണ്ടാമത് വിവാഹം ചെയ്യുമോ എന്ന ആരാധകരുടെ ചോദ്യത്തിനു രേണു നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘‘മൂന്നാമത്തെ കല്യാണം എന്നാണ് ആളുകള്‍ പറയുന്നത്. അങ്ങനെയെങ്കിൽ അങ്ങനെ. ഇപ്പോഴും ഞാൻ കൊല്ലം സുധി എന്ന അതുല്യ കലാകാരന്‍റെ ഭാര്യയാണ്. അസാധ്യ കലാകാരനും നല്ലൊരു ഭർത്താവും ആയിരുന്നു അദ്ദേഹം. മറ്റൊരാൾ വിവാഹം കഴിച്ചാൽ മാത്രമേ പേരിനൊപ്പമുള്ള സുധി എന്നത് മാറ്റു എന്ന് രേണു വ്യക്തമാക്കി. ‘സുധി ചേട്ടന്‍റെ നിയമപരമായിട്ടുള്ള ഒരേയൊരു ഭാര്യ ഞാൻ ആണ്. ഇനി എപ്പോഴെങ്കിലും മറ്റൊരാളുടെ ഭാര്യ ആയാൽ ഞാൻ സുധി ചേട്ടന്‍റെ പേര് എന്‍റെ പേരിൽ നിന്ന് മാറ്റും. എന്‍റെ കഴുത്തിൽ മറ്റൊരാൾ താലിയോ മിന്നോ…

Read More