ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക അമ്മയുടെ കൈയ്യിലില്ല ! ബാബുരാജിന്റെ പ്രസ്താവനയെ തള്ളി ഇടവേള ബാബു…

ലഹരി ഉപയോഗിക്കുന്നവരുടെ അഭിനേതാക്കളുടെ പട്ടിക താരസംഘടനയായ ‘അമ്മ’യുടെ പക്കലുണ്ടെന്ന് ഭരണസമിതിയംഗം ബാബുരാജ് വെളിപ്പെടുത്തിയത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.. എന്നാല്‍ ബാബുരാജിന്റെ പ്രസ്താവനയെ തള്ളി ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ”എന്റെ കൈയില്‍ പട്ടികയൊന്നും ഇല്ല. നിര്‍മാതാക്കള്‍ ഇതുവരെ രേഖാമൂലം പരാതിനല്‍കിയിട്ടില്ല. ‘അമ്മ’യിലും ഇത് ചര്‍ച്ചയായിട്ടില്ല. പക്ഷേ, സിനിമയില്‍ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നുമുള്ളത് പരസ്യമായ രഹസ്യമാണ്” ഇടവേള ബാബു പറഞ്ഞു. ”സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിയോടും സഹകരിക്കും. ജോലി ചെയ്യുമ്പോഴോ ജോലിസ്ഥലത്തോ ലഹരിമരുന്ന് ഉപയോഗിക്കാന്‍ പാടില്ലെന്നും പൊതുസ്ഥലങ്ങളില്‍ മോശമായി പെരുമാറരുതെന്നും അമ്മയുടെ ബൈലോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ അംഗത്വ അപേക്ഷ പരിഗണിക്കുമ്പോള്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കര്‍ശനപരിശോധനയുണ്ടാകും”ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.

Read More

ആര് കയറിപ്പിടിച്ചാലും അങ്ങനെ തന്നെ പ്രതികരിക്കും ! താനൊരു സാധാരണ സ്ത്രീയെന്ന് തുറന്നടിച്ച് അപര്‍ണ ബാലമുരളി…

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ താരമാണ് അപര്‍ണ ബാലമുരളി. മഹേഷിന്റെ പ്രതികാരത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അപര്‍ണയ്ക്ക് സാധിച്ചു. നടി എന്നതിനൊപ്പം മോഡലിംഗ് രംഗത്തും നൃത്ത മേഖലയിലും പിന്നണിഗാന ഗാനാലാപന രംഗത്തും താരം കഴിവു തെളിയിച്ചു. തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ നായികയായി എത്തിയ അപര്‍ണ ബാലമുരളി ആയിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് അപര്‍ണയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും എത്തിയിരുന്നു. ഇപ്പോഴിതാ പൊതു പരിപാടിയില്‍ വെച്ച് ഒരാള്‍ തന്റെ കൈയ്യില്‍ കയറിപ്പിടിച്ച സംഭവത്തെ കുറിച്ച് വീണ്ടും സംസാരിക്കുകയാണ് താരം. തന്റെ കൈയ്യില്‍ ആര് കയറിപ്പിടിച്ചാലും താന്‍ മോശമായ രീതിയില്‍…

Read More

സ്വവര്‍ഗ രതി ഒരു വൈകല്യമാണെന്ന് ആര്‍എസ്എസ് സംഘടനയുടെ സര്‍വേ റിപ്പോര്‍ട്ട് ! ലൈംഗിക രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നും കണ്ടെത്തല്‍…

സ്വവര്‍ഗരതി ഒരു വൈകല്യമാണെന്നും അതിലൂടെ ലൈംഗിക രോഗങ്ങള്‍ വ്യാപിക്കുന്നതിന്റെ തോത് കൂടുമെന്നും ആര്‍എസ്എസ് സംഘടനയുടെ റിപ്പോര്‍ട്ട്. രാജ്യത്ത് സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്നതിലൂടെ പങ്കാളികളില്‍ ലൈംഗിക രോഗങ്ങള്‍ വര്‍ധിപ്പിക്കുമെന്നാണ് ആര്‍എസ്എസിന്റെ വനിതാ വിഭാഗത്തിന്റെ അംഗീകൃത സംഘടനയായ സംവര്‍ധിനി ന്യാസ് നടത്തിയ സര്‍വേയില്‍ പറയുന്നത്. ആധുനിക വൈദ്യശാസ്ത്രം മുതല്‍ ആയൂര്‍വേദം വരെയുള്ള എട്ട് വ്യത്യസ്ത ചികിത്സാരീതികളില്‍ പ്രാഗത്ഭ്യം നേടിയവരില്‍ നിന്ന് ശേഖരിച്ച 318 ഓളം പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍വേയുടെ കണ്ടെത്തലുകളെന്ന് രാഷ്ട്രീയ സേവിക സമിതിയുടെ മുതിര്‍ന്ന പ്രവര്‍ത്തക പറഞ്ഞു. സര്‍വേ പ്രകാരം 70 ശതമാനം ഡോക്ടര്‍മാരും മെഡിക്കല്‍ പ്രൊഫഷനുകളും സ്വവര്‍ഗരതി ഒരു വൈകല്യമാണെന്ന് പറഞ്ഞു. ഏകദേശം 86 ശതമാനത്തോളം പേര്‍ സ്വവര്‍ഗരതിയില്‍ നിന്ന് ലൈംഗിക രോഗങ്ങള്‍ പകരുമെന്ന് സ്ഥിരീകരിച്ചതായി ആര്‍എസ്എസ് സര്‍വേ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘സര്‍വേയില്‍ ഇത്തരം വിവാഹങ്ങള്‍ നിയമവിധേയമാക്കാനുള്ള തീരുമാനം രോഗികളെ സുഖപ്പെടുത്തുന്നതിനും…

Read More

പതിനാറുകാരിയെ ബോട്ടില്‍ വെച്ച് കൂട്ടബലാല്‍സംഗത്തിനിരയാക്കി; സുഹൃത്ത് ഉള്‍പ്പെടെ ആറു പേര്‍ പിടിയില്‍…

മധ്യപ്രദേശിലെ സത്ന ജില്ലയിലെ ചിത്രകൂടില്‍ ബോട്ടില്‍വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായി 16കാരി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെയും അഞ്ച് ബോട്ട് ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച അര്‍ധരാത്രി മന്ദാകിനി നദിക്ക് സമീപത്തുവച്ച് പെണ്‍കുട്ടിയെ സുഹൃത്ത് ബലാത്സംഗം ചെയ്യുന്നത് കണ്ട മറ്റുപ്രതികള്‍ പതിനാറുകാരിയെ ബോട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹൈദരാബാദില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് പ്രതി ജോലി ചെയ്തിരുന്നത്. പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ യുവാവിനോട് മകളെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഡോക്ടറെ കാണിക്കുന്നതിന് പകരം യുവാവ് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ അമ്മയ്ക്കൊപ്പമെത്തിയാണ് പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടിയതായും ഇവര്‍ക്കെതിരെ പോക്സോ ഉള്‍പ്പടെ വിവിധവകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പോലീസ് പറഞ്ഞു.

Read More

ചക്കപ്പഴത്തോടാണ് ഇപ്പോള്‍ ഏറ്റവും ഇഷ്ടം ! സാന്യ മല്‍ഹോത്രയുടെ തുറന്നു പറച്ചില്‍ കേട്ട് ഞെട്ടി ആരാധകര്‍…

ബോളിവുഡില്‍ ഏറെ ആരാധകരുള്ള നടിമാരിലൊരാളാണ് സാന്യ മല്‍ഹോത്ര. സൂപ്പര്‍ താര ചിത്രത്തിലെ ക്യാരക്ടര്‍ റോളിലൂടെയായിരുന്നു സാന്യയുടെ അരങ്ങേറ്റം. ഇന്ന് ബോളിവുഡിലെ തിരക്കുള്ള നായികമാരില്‍ ഒരാളാണ് സാന്യ. ഇതിനോടകം ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ സാന്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പൊതുവേയുള്ള നായകന്റെ നിഴലില്‍ ഒതുങ്ങിയുള്ള കഥാപാത്രങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളെയായിരുന്നു നടി അവതരിപ്പിച്ചത്. എല്ലാം കാമ്പുള്ള കഥാപാത്രങ്ങള്‍ തന്നെയായിരുന്നു. കടാലാണ് സാന്യയുടെ പുതിയ ചിത്രം. മെയ് 19നാണ് ചിത്രത്തിന്റെ റിലീസ്. ചക്കപ്പഴവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. ചക്കപ്പഴ മോഷണത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്. ഇപ്പോഴിതാ തനിക്ക് ചക്കപ്പഴം ഭയങ്കര ഇഷ്ടമാണെന്ന് തുറന്ന് പറയുകയാണ് സാന്യ. ഈ ചിത്രം കാരണമാണ് തനിക്ക് ചക്കപ്പഴത്തോട് ഇഷ്ടം കൂടിയതെന്ന് സാന്യ മല്‍ഹോത്ര പറയുന്നു. കടാല്‍ എന്ന ചിത്രത്തില്‍ ആനന്ദ് ജോഷിയാണ് സാന്യയുടെ ജോഡി. യശോവര്‍ധണ മിശ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read More

സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടതു പോലെ തോന്നുന്നു ! മാനസികമായും ശാരീരികമായും തളര്‍ന്നുവെന്ന് സദ; എന്തു പറയണമെന്നറിയാതെ ആരാധകര്‍…

ശങ്കറിന്റെ ബ്രഹ് മാണ്ഡ ചിത്രം അന്യനിലൂടെ ചലച്ചിത്രപ്രേമികളുടെ പ്രിയതാരമായി മാറിയ നടിയാണ് സദ. നോവല്‍ എന്ന ചിത്രത്തിലൂടെ നടി മലയാളത്തിലുമെത്തിയിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ നിറസാന്നിധ്യമായിരുന്ന നടി കുറേക്കാലമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് താരം. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. താന്‍ ഒരു ബിസിനസ് നടത്തിയിരുന്നുവെന്നും സംരംഭത്തിന് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നുവെന്നും താരം പറയുന്നു. എര്‍ത്ത് ലിങ്ക്സ് എന്ന പേരില്‍ ഒരു കഫേയായിരുന്നു സദ നടത്തിയിരുന്നത്. 2019ലായിരുന്നു ഇത് ആരംഭിച്ചത്. എന്നാല്‍ ഈ മെയ് മാസം അവസാനമാകുമ്പോഴേക്കും തന്റെ കഫേ അടച്ചുപൂട്ടാന്‍ പോകുകയാണെന്ന് സദ പറയുന്നു. തന്റെ സ്വപ്നമായിരുന്നു ഈ കഫേ എന്നും ഏപ്രില്‍ മാസത്തില്‍ കടയുടെ വാര്‍ഷികം ആഘോഷിക്കുമ്പോഴായിരുന്നു കെട്ടിട ഉടമ തന്നോട് ഒഴിയാന്‍ പറയുന്നതെന്നും വേദനയോടെ താരം…

Read More

കോളജ് വിദ്യാര്‍ഥിനിയുടെ ഹണിട്രാപ്പില്‍പ്പെട്ടു ! വീഡിയോ അശ്ലീലസൈറ്റില്‍ പ്രചരിച്ചതോടെ 72കാരന്‍ ജീവനൊടുക്കി…

കോളജ് വിദ്യാര്‍ഥിനിയുമായുള്ള സെക്‌സ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനുപിന്നാലെ 72 വയസ്സുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അസമിലെ ജോര്‍ഹട്ട് ജില്ലയിലാണ് സംഭവം. ദര്‍ശന ഭരാലി എന്ന പെണ്‍കുട്ടിയാണ് വയോധികനെ ഹണിട്രാപ്പില്‍ കുടുക്കിയത്. പെണ്‍കുട്ടിയടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വയോധികന്‍ അറിയാതെ പെണ്‍കുട്ടി വീഡിയോ പകര്‍ത്തുകയും പിന്നീട് പോണ്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. ജോര്‍ഹട്ടിലെ ആളുകള്‍ക്കിടയില്‍ വീഡിയോ പ്രചരിച്ചതോടെ നാണക്കേടും അപമാനവും സഹിക്കാനാകാതെ വയോധികന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രതി ദര്‍ശനയ്‌ക്കെതിരേ കര്‍ശന നടപടി വേണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. മുമ്പും ദര്‍ശന പുരുഷന്മാരുടെ അശ്ലീല വിഡിയോ വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദര്‍ശനയെയും മറ്റ് രണ്ട് വിദ്യാര്‍ഥികളെയും മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Read More

അമേരിക്കയിലെ അയണ്‍മാൻ ടെക്സാസ് മത്സരത്തിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദമ്പതികൾ

എം. സുരേഷ്ബാബുലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍മാൻ ഇവന്‍റിൽ അയണ്‍മാൻ പുരസ്കാരം നേടികേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥരായ ദന്പതികൾ. അജിതാബീഗവും ഭർത്താവ് സതിഷ് ബിനൊയും ആണ് വിജയകിരീടം കരസ്ഥമാക്കിയത്. മനുഷ്യക്കടത്തിനെക്കുറിച്ച് വാഷിംഗ്ടണ്‍ ലോ കോളജിൽ സ്കോളർഷിപ്പോടെ പഠനം നടത്തുകയാണ് അജിതാ ബീഗം. പഠനകാലയളവിലാണ് സാഹസിക മത്സരത്തിൽ പങ്കെടുത്ത് രാജ്യത്തിനും ഇന്ത്യൻ പോലീസ് സേനയ്ക്കും അഭിമാനമായ നേട്ടം കരസ്ഥമാക്കിയത്. അയണ്‍മാൻ മത്സരത്തിൽ വിജയം നേടുന്ന ആദ്യ ഐപിഎസ് ദന്പതികൾ എന്ന ബഹുമതിയും ഇവർക്ക് സ്വന്തം. കുടുംബസമേതം ഇപ്പോൾ അമേരിക്കയിലാണ് അജിതാബീഗവും സതീഷ് ബിനോയും. അയണ്‍മാൻ ടെക്സാസ് മത്സരം ലോകത്തിലെ ഏറ്റവും കഠിനവും സാഹസികവുമായ കായിക മത്സരയിനമാണ് അമേരിക്കൻ ചാന്പ്യൻഷിപ്പായ അയണ്‍മാൻ ടെക്സാസ്. മൂന്ന് മത്സരയിനങ്ങളിൽ വിജയികളാകുന്നവർക്ക് മാത്രമാണ് ഈ അപൂർവ നേട്ടം കരസ്ഥമാക്കാൻ സാധിക്കുകയുള്ളു. നീന്തൽ, സൈക്കിളിംഗ്, മാരത്തണ്‍ എന്നിവയാണ് മത്സര ഇനങ്ങൾ. ഓരോ…

Read More

ചെറുകുറിപ്പോടെ ഫുള്‍ സ്പ്ലിറ്റില്‍ അമ്പരപ്പിച്ച് മഞ്ജു; നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ കമന്‍റ് ശ്രദ്ധേയമാകുന്നു

 കൊച്ചി: പ്രേക്ഷകരുടെ ഇഷ്ടതാരമായ മഞ്ജുവാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഫുള്‍ സ്പ്ലിറ്റ് ചെയ്യുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. “നിങ്ങളെ സ്വയം പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങള്‍ക്കുവേണ്ടി ചെയ്യാന്‍ പോകുന്നില്ല’ എന്ന ക്യാപ്ഷനും ചിത്രത്തിനൊപ്പമുണ്ട്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ചിത്രത്തിനു താഴെ താരത്തെ അഭിനന്ദിച്ച് കമന്‍റ് ചെയ്തിരിക്കുന്നത്. നടിമാരായ സായ് പല്ലവി, സാധിക വേണുഗോപാല്‍, ശിവദ, ശരണ്യ മോഹന്‍, ഗൗതമി നായര്‍ എന്നിവരെല്ലാം കമന്‍റ് ചെയ്തവരുടെ കൂട്ടത്തിലുണ്ട്. “ഇത് എപ്പോ സംഭവിച്ചു’ എന്നായിരുന്നു നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസിന്‍റെ കമന്‍റ്. ‘സ്വന്തം കാലില്‍ നില്‍ക്കാനും ഇരിക്കാനും പറ്റി’ എന്നായിരുന്നു നടനും സംവിധായകനുമായ രമേഷ് പിഷാരടി കുറിച്ചത്. ഇന്ത്യന്‍ ഹോക്കി താരം ശ്രീജേഷ്, നടന്‍ നീരജ് മാധവ് എന്നിവരും അഭിനന്ദനവുമായെത്തി.

Read More

ജിപിഎസ് ചതിച്ചാശാനേ..!  ജിപിഎസ് നോക്കി കാറോടിച്ച യുവതികൾ കടലില്‍ വീണു;  അപകടം ചിരിച്ചാസ്വദിച്ച് സഹോദരിമാർ; രക്ഷാപ്രവർത്തകർക്ക് അത്ഭുതം 

  വാഷിങ്ടണ്‍: യുഎസിലെ ഹവായിയിൽ ജിപിഎസ് നോക്കി വാഹനമോടിച്ച വിനോദസഞ്ചാരികള്‍ കടലില്‍ വീണു. ഹവായിയിലെ ഒരു ഹാര്‍ബര്‍ സന്ദര്‍ശിക്കാനെത്തിയ രണ്ടു യുവതികളാണു കാറിലുണ്ടായിരുന്നത്. ജിപിഎസ് നോക്കി വാഹനമോടിക്കുന്നതിനിടെ തെറ്റായ ദിശയിലേക്ക് തിരിഞ്ഞതോടെ കാറ് കടലിലേക്കു വീഴുകയായിരുന്നു.മുങ്ങിത്തുടങ്ങിയ വാഹനം സമീപത്തുണ്ടായിരുന്നവര്‍ കയര്‍ കെട്ടി ഉയർത്തിനിര്‍ത്തി. ശേഷം കാറിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചു. യാത്രക്കാർ സഹോദരിമാരാണെന്നാണ് വിവരം. കടലില്‍ വീണിട്ടും ഇരുവരും പരിഭ്രാന്തരായില്ലെന്നും കാര്‍ കടലില്‍ വീണതും മുങ്ങിയതുമൊക്കെ ചിരിയോടെ ആസ്വദിക്കുകയായിരുന്നുവെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറയുന്നു.

Read More