വയസ്സ് ആയാലും ശരീരം ഇപ്പോഴും ചെറുപ്പമാണ്, അങ്ങോട്ട് വരട്ടെ ! 52 വയസ്സുള്ള തന്നെപ്പോലും വെറുതെ വിടുന്നില്ലെന്ന് ഐശ്വര്യ…

മലയാളികളുടെ പ്രിയനടിയാണ് ഐശ്വര്യ ഭാസ്‌കരന്‍. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും മറ്റും തനിക്ക് നിരന്തരം അശ്ലീലസന്ദേശം അയയ്ക്കുന്നവരെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. 52 വയസ്സുകാരിയായ തന്നോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ നാട്ടിലെ മറ്റ് പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഐശ്വര്യ ചോദിക്കുന്നു. അശ്ലീല സന്ദേശം അയച്ചവരുടെ ഫോട്ടോയും അവര്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും നടി തന്റെ യൂട്യൂബ് ചാനലിലെ പുതിയ വിഡിയോയിലൂടെ വെളിപ്പെടുത്തുന്നുണ്ട്. തന്റെ ബ്രാന്‍ഡില്‍ ഉണ്ടാക്കുന്ന സോപ്പിന്റെയും മറ്റു സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെയും വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനും മറ്റുമാണ് താരം യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. സോപ്പിന് വരുന്ന ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനായി വാട്ട്‌സ്ആപ്പ് നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നുവെന്ന് ഐശ്വര്യ പറയുന്നു. എന്നാല്‍ അതിലൂടെ ചിലര്‍ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ സ്ഥിരമായി അയച്ചു കൊണ്ടേയിരിക്കുകയാണെന്ന് നടി പറയുന്നു. ആദ്യം ഇതിനെക്കുറിച്ച് സംസാരിക്കരുതെന്ന് കരുതിയിരുന്നു. പക്ഷേ ഇത് തന്റെ മകളെയും കൂടെ ബാധിക്കുന്നതിനാലാണ് ഇപ്പോള്‍ ഇങ്ങനെയൊരു…

Read More

വിവാഹച്ചെലവ് മതഭേദമില്ലാതെ പെണ്‍മക്കളുടെ നിയമപരമായ അവകാശം ! നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി…

പിതാവില്‍നിന്ന് വിവാഹച്ചെലവ് ലഭിക്കുകയെന്നത് പെണ്‍മക്കളുടെ നിയമപരമായ അവകാശമാണെന്ന് ഹൈക്കോടതി. ഏതു മതത്തില്‍പ്പെട്ടതാണെങ്കിലും വിവാഹധനസഹായത്തിന് പെണ്‍മക്കള്‍ക്ക് അര്‍ഹതയുണ്ടെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് പിജി അജിത്കുമാറും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്‍മക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. മാതാപിതാക്കള്‍ അകന്നു കഴിയുകയാണെന്നും തങ്ങള്‍ അമ്മയോടൊപ്പമാണെന്നും മക്കള്‍ അറിയിച്ചു. വിവാഹച്ചെലവിന് പിതാവില്‍നിന്ന് 45 ലക്ഷം ലഭ്യമാക്കുന്നതിനായാണ് ഇവര്‍ കുടുംബ കോടതിയെ സമീപിച്ചത്. എന്നാല്‍ ഏഴര ലക്ഷമാണ് അനുവദിച്ചത്. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി പണം ചെലവഴിച്ചെന്നും ഇനിയും പണം നല്‍കാനാകില്ലെന്നുമായിരുന്നു പിതാവിന്റെ വാദം. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഹര്‍ജിക്കാര്‍ക്കു പിതാവില്‍ നിന്ന് വിവാഹച്ചെലവിന് അവകാശം ഉന്നയിക്കാനാകുമോ എന്നതാണ് കോടതി പരിഗണിച്ചത്. ഹിന്ദു വ്യക്തി നിയമപ്രകാരം അവിവാഹിതരായ ഹിന്ദുയുവതികള്‍ക്കു പിതാവില്‍നിന്ന് വിവാഹസഹായം ലഭിക്കാന്‍ അര്‍ഹരാണ്. 2011-ല്‍ ഇസ്മയില്‍-ഫാത്തിമ കേസില്‍ ഏതു മതത്തില്‍പ്പെട്ട പിതാവിനും പെണ്‍മക്കളുടെ…

Read More

വിവാഹം കഴിക്കണമെന്ന ആഗ്രഹം പണ്ടേയില്ല ! പക്ഷെ ഒരു ജീവിത പങ്കാളി വേണം; ഹണി റോസ് പറയുന്നതിങ്ങനെ…

മലയാള സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള നടിമാരിലൊരാളാണ് ഹണി റോസ്. ഹിറ്റ് മേക്കര്‍ വിനയന്‍ സംവിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ ആണ് ഹണി റോസ് വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ നിറസാന്നിദ്ധ്യമാകാന്‍ താരത്തിനായി. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു. ഇപ്പോള്‍ തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ ചിത്രങ്ങളിലെല്ലാം സജീവ സാന്നിധ്യമാണ് ഹണിറോസ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ ഹണി റോസ് തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം തന്റെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഉദ്ഘാടന വേദികളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് ഹണി റോസ്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. തനിക്ക് വിവാഹം കഴിക്കണമെന്ന ആഗ്രഹം പണ്ടേ ഇല്ലെന്നും പക്ഷേ…

Read More

ബോഡിഷേപ്പ് റെഡിയാക്കാന്‍ ഫിറ്റ്‌നസ് കോച്ചിന് നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കി ! തുടര്‍ന്ന് പൂര്‍ണനഗ്‌നയായി വീഡിയോ കോള്‍ ചെയ്യാന്‍ കോച്ചിന്റെ ഭീഷണി; പ്രതി പിടിയില്‍…

ഫിറ്റ്‌നസ് കോച്ച് ചമഞ്ഞ് യുവതികളില്‍ നിന്ന് നഗ്‌ന ചിത്രങ്ങള്‍ വാങ്ങുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി വീഡിയോ കാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്ത യുവാവ് പിടിയില്‍. മുതിയാല്‍പേട്ട സ്വദേശിയായ ദിവാകറാണ് (23) പിടിയിലായത്. ഒരു യുവതി നല്‍കിയ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫിറ്റ്‌നസ് കോച്ചെന്ന വ്യാജേന ഇന്‍സ്റ്റഗ്രാം വഴിയാണ് ദിവാകര്‍ സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുന്നത്. ശാരീരികാരോഗ്യം മെച്ചപ്പെടുത്താനും ആകാരവടിവ് ലഭ്യമാക്കാനും വേണ്ട ടിപ്‌സ് നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ സ്ത്രീകളെ പരിചയപ്പെടുന്നത്. ബോഡി ഷേപ്പ് ലഭിക്കാനായി പ്രത്യേക ഭക്ഷണ രീതിയും വ്യായാമങ്ങളും വേണമെന്നും ഇതിനായി ശരീരം കാണാന്‍ നഗ്‌നചിത്രങ്ങള്‍ വേണമെന്ന് ദിവാകര്‍ ആവശ്യപ്പെടും. തുടര്‍ന്ന് നഗ്‌നചിത്രങ്ങള്‍ അയച്ചു കൊടുക്കുന്ന സ്ത്രീകള്‍ക്ക് ബോഡിഷേപ്പ് ലഭിക്കാന്‍ വേണ്ട വ്യായാമ രീതിയും ഭക്ഷണക്രമവും ഇയാള്‍ പറഞ്ഞുകൊടുക്കും. വെബ്‌സൈറ്റുകളില്‍ നിന്നും ആരോഗ്യമാസികകളില്‍ നിന്നുാണ് ഇയാള്‍ വിവരങ്ങള്‍ നല്‍കിയിരുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. യുവാവിന്റെ നിര്‍ദ്ദേശം…

Read More

പോറലുകള്‍ കാരണം മാറ്റി വച്ച പ്രമുഖ കമ്പനിയുടെ സാധനങ്ങള്‍ നിസ്സാര വിലയ്ക്ക് ! പുതിയ പരസ്യം വ്യാപകമായി പ്രചരിക്കുന്നു…

കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു കുറിപ്പാണ് പ്രമുഖ കമ്പനികളുടെ പോറലുകള്‍ പറ്റിയ സാധനങ്ങള്‍ നിസ്സാരവിലയ്ക്ക് ലഭിക്കുമെന്നത്. ഇപ്പോള്‍ ഈ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരളാ പോലീസ് ഇപ്പോള്‍. ചെറിയ പോറലുകള്‍ പറ്റിയ പുതിയ മോഡല്‍ കാറുകള്‍ , പോറലുകള്‍ കാരണം വില്‍ക്കാതെ മാറ്റിവച്ച പ്രമുഖ കമ്പനികളുടെഎല്‍സിഡി ടിവികള്‍, വാഷിംഗ് മെഷീനുകള്‍, പോറല്‍ പറ്റിയ സോഫകള്‍ തുടങ്ങിയവ സമ്മാനമായും നിസാരവിലയ്ക്കും ഓണ്‍ലൈന്‍ വില്പനക്ക് വച്ചിരിക്കുന്നു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ പരസ്യം പ്രചരിക്കുന്നത്. ഏതെങ്കിലും പ്രമുഖ കമ്പനികളുടെ പേരിന്റെ കൂടെ Fans അല്ലെങ്കില്‍ Club എന്ന രീതിയിലായിരിക്കും ഇവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍. ഓണ്‍ലൈന്‍ ട്രാന്‍സ്ലേറ്റര്‍ ഉപയോഗിച്ച് ലോകത്തിലെ വിവിധ ഭാഷകളില്‍ അവ്യക്തവും തെറ്റുകള്‍ നിറഞ്ഞതുമായ വാചകങ്ങളിലാണ് ഇവരുടെ ഓഫറുകള്‍. ഇത് വന്‍ തട്ടിപ്പാണെന്നും, ഇത്തരം ഓഫറുകളില്‍ പോയി തലവച്ചുകൊടുക്കരുതെന്നും കേരള പോലീസ് കാര്യകാരണസഹിതം മുന്നറിയിപ്പ്…

Read More

സാമന്ത തീര്‍ന്നു ! പുഷ്പയില്‍ ഐറ്റം ഡാന്‍സ് ചെയ്തത് കൈയ്യില്‍ കാശില്ലാത്തതു കൊണ്ടെന്ന് നിര്‍മാതാവ്…

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായിക സാമന്തയുടെ കരിയര്‍ അവസാനിച്ചെന്ന് പ്രമുഖ സിനിമ നിര്‍മാതാവ് ചിട്ടിബാബു. സാമന്തയുടെ ഏറ്റവും പുതിയ ചിത്രം ശാകുന്തളം തിയേറ്ററുകളില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതിരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. സാമന്തയുടെ സ്റ്റാര്‍ നായിക പദവി നഷ്ടപ്പെട്ടതോടെ മുന്നില്‍ വരുന്ന എല്ലാ അവസരങ്ങളും അവര്‍ സ്വീകരിക്കുകയാണ്. വിവാഹ മോചനത്തിന് ശേഷം ‘പുഷ്പ’യില്‍ ഐറ്റം ഡാന്‍സ് ചെയ്തത് താരത്തിന് മറ്റ് ജീവിതമാര്‍ഗം ഇല്ലാത്തത് കൊണ്ടാണെന്നും ചിട്ടിബാബു പറഞ്ഞു. അവര്‍ക്ക് ഒരിക്കലും ഇനി പഴയ രീതിയിലേക്ക് എത്താന്‍ കഴിയില്ല. വിലകുറഞ്ഞ നാടകമാണ് സിനിമ പ്രമേഷന് വന്നിരിന്ന് സാമന്ത കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശാകുന്തളത്തില്‍ അവര്‍ക്ക് നായിക കഥാപാത്രം ലഭിച്ചപ്പോള്‍ ആശ്ചര്യപ്പെട്ടു. താരത്തിന്റെ സിനിമ ജീവിതം അവസാനിച്ചു ഇനി കിട്ടുന്ന അവസരം സ്വീകരിച്ചു മുന്നോട്ടു പോകാം. യശോദ സിനിമ പ്രമോഷന് വന്നപ്പോള്‍ അവര്‍ കരഞ്ഞു. ശാകുന്തളം പ്രമോഷന് വന്നപ്പോഴും അതു തന്നെയാണ് അവര്‍…

Read More

ദയവായി ഈ വിവാഹത്തിന് വരരുതേ ! വിവാഹ ക്ഷണക്കത്ത് കിട്ടിയ ആളുകള്‍ അമ്പരന്നു; സംഭവം ഇങ്ങനെ…

വിവാഹ ക്ഷണക്കത്ത് ആകര്‍ഷകരമാക്കാന്‍ പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ ക്ഷണക്കത്തിന്റെ ഉദ്ദേശശുദ്ധിയ്ക്ക് നേര്‍വിപരീതമായ പിഴവ് കത്തില്‍ കടന്നുകൂടിയാല്‍ എന്താവും അവസ്ഥ. അത്തരത്തിലൊരു പിശകാണ് ഇവിടെ ഒരു വിവാഹ ക്ഷണക്കത്തില്‍ സംഭവിച്ചിരിക്കുന്നത്. തെറ്റ് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്ന ഒരു ക്ഷണക്കത്താണ് ഇപ്പോള്‍ വൈറലാകുന്നത്. വളരെ കാവ്യാത്മകമായിട്ടാണ് ഈ ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്. ഇതിനായി ഒരു കവിതയാണ് വിവാഹ ക്ഷണക്കത്തില്‍ കൊടുത്തിരിക്കുന്നത്. എന്നാല്‍ ചെറിയൊരു വാക്ക് വിട്ട് പോയതോടെ ക്ഷണക്കത്തിന്റെ അര്‍ത്ഥം തന്നെ മാറിപ്പോയി. വളരെ സ്നേഹത്തോടെയാണ് ഈ ക്ഷണക്കത്ത് അയക്കുന്നത്, ദയവായി ഈ വിവാഹത്തിന് വരുന്ന കാര്യം താങ്കള്‍ മറക്കൂ’ എന്നാണ് ഹിന്ദിയിലെഴുതിയിരിക്കുന്ന കത്ത് വിവര്‍ത്തനം ചെയ്യുമ്പോഴുള്ള അര്‍ത്ഥം. അതേസമയം, ക്ഷണക്കത്ത് കിട്ടിയവരൊക്കെ അന്തംവിട്ടുപോയി. കല്യാണത്തിന് വരരുത് എന്നാണോ കല്യാണത്തിന് ക്ഷണിച്ചവര്‍ ഉദ്ദേശിച്ചത് എന്നായിരുന്നു എല്ലാവരുടേയും സംശയം. എന്നാല്‍ ക്ഷണക്കത്ത് അച്ചടിച്ച സ്റ്റുഡിയോയ്ക്കാണ് തെറ്റ് പറ്റിയത്. വിവാഹത്തിന് ക്ഷണിച്ച…

Read More

കാമുകന്‍ സമ്മാനിച്ച ബാഗുകളെല്ലാം ‘മെയ്ഡ് ഇന്‍ കുന്നംകുളം’ ! ബാഗുകള്‍ വില്‍ക്കാന്‍ ചെന്ന യുവതി സത്യമറിഞ്ഞ് തകര്‍ന്നു പോയി…

കാമുകന്‍ പറ്റിച്ചതിനെപ്പറ്റി തുറന്നു പറഞ്ഞ് വികാരാധീനയായി ചൈനീസ് യുവതി. പ്രണയ സമ്മാനമായി കാമുകന്‍ നല്‍കിയ ഡിസൈനര്‍ ബാഗുകള്‍ എല്ലാം വ്യാജമായിരുന്നു എന്നാണ് യുവതി പറയുന്നത്. കാമുകന്‍ തനിക്ക് പ്രണയസമ്മാനമായി നല്‍കിയിരുന്നത് ഡിസൈനര്‍ ബാഗുകള്‍ ആയിരുന്നുവത്രേ. ഒടുവില്‍ ബാഗുകള്‍ നിറഞ്ഞ് മുറിയില്‍ സ്ഥലമില്ലാതായതോടെ കുറേയെണ്ണം വില്‍ക്കാന്‍ യുവതി തീരുമാനിച്ചു. അപ്പോഴാണ് തന്നെ അയാള്‍ കബളിപ്പിക്കുകയായിരുന്നുവെന്ന് യുവതി മനസിലാക്കിയത്. വമ്പന്‍ ബ്രാന്‍ഡുകളുടേതാണെന്ന് പറഞ്ഞ് കാമുകന്‍ നല്‍കിയത് മുഴുവന്‍ വ്യാജ ബാഗുകള്‍ ആയിരുന്നു. ആകെ തകര്‍ന്ന് പോയ യുവതി കാമുകനോട് തന്നെ നേരിട്ട് കാര്യം അന്വേഷിക്കുകയായിരുന്നു. എന്നാല്‍ അയാളുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു എന്നും യുവതി പറയുന്നു. അയാള്‍ സമ്മാനമായി നല്‍കിയ ബാഗുകള്‍ എങ്ങനെ വില്‍ക്കാന്‍ തോന്നിയെന്നും, നിന്റെ പ്രണയം തന്നെ വ്യാജമായത് കൊണ്ടല്ലേ നിനക്ക് അങ്ങനെ ചെയ്യാന്‍ തോന്നിയത് എന്നുമാണ് കാമുകന്റെ ആരോപണം. എന്നാല്‍ യുവതി പറയുന്നത് താന്‍ ബാഗുകള്‍ വില്‍പ്പനയ്ക്ക്…

Read More

എനിക്ക് അതിലൊരു കുറ്റബോധവുമില്ല ! നീലച്ചിത്ര കരിയര്‍ ഉപേക്ഷിക്കാനുണ്ടായ കാരണത്തെപ്പറ്റി സണ്ണിലിയോണ്‍ പറയുന്നതിങ്ങനെ…

ഇന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. മുമ്പ് പോണ്‍താരമായിരുന്നപ്പോള്‍ തന്നെ നിരവധി ആരാധകരെ സമ്പാദിക്കാന്‍ സണ്ണിയ്ക്ക് കഴിഞ്ഞിരുന്നു. പിന്നീട് ബോളിവുഡിലൂടെ മുഖ്യധാരാ സിനിമയിലെത്തിയ സണ്ണി ഇപ്പോള്‍ തമിഴും മലയാളവും അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും സജീവമാണ്. വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആയിരുന്നു സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക് ചുവട് വെച്ചത്. ഒരുകാലത്ത് സൈബര്‍ ആക്രമണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാക്കപ്പെട്ട സെലിബ്രിറ്റിയാണ് സണ്ണി. അഡല്‍റ്റ് ഒണ്‍ലി സിനിമകളില്‍ കരിയര്‍ തുടങ്ങിയ താരത്തെ പോണ്‍സ്റ്റാര്‍ എന്നു വിളിച്ച് അപമാനിച്ചവരില്‍ ഭൂരിപക്ഷവും അവരുടെ അത്തരം ചിത്രങ്ങള്‍ രഹസ്യമായി കാണുന്നവര്‍ തന്നെയായിരുന്നു. പോണ്‍ സിനിമകള്‍ ഒരിക്കല്‍ നിരോധിക്കുമെന്ന് സണ്ണി ലിയോണ്‍ കരുതിയിരുന്നോ? അതുകൊണ്ടാണോ അമേരിക്കയിലെ കരിയര്‍ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് എത്തിയതെന്ന ചോദ്യങ്ങള്‍ക്ക് സണ്ണി ലിയോണ്‍ ഒരിക്കല്‍ മറുപടി നല്‍കിയിരുന്നു. സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ അവതാരകന്‍…

Read More

ഇപ്പോഴും കല്യാണങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ക്ക് ഭക്ഷണം നല്‍കുന്നത് അടുക്കള ഭാഗത്ത് ! തുറന്നു പറച്ചിലുമായി നിഖില വിമല്‍…

ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് നിഖില വിമല്‍. ഇപ്പോഴിതാ കണ്ണൂരിലെ കല്യാണങ്ങളെക്കുറിച്ചുള്ള നിഖിലയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്റെ പുതിയ സിനിമയായ അയല്‍വാശിയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. ഒരു പ്രമുഖ ചാനലിന്റെ അഭിമുഖത്തിലായിരുന്നു നിഖില സംസാരിച്ചത്. തന്റെ നാട്ടിലെ മുസ്ലിം കല്യാണങ്ങളില്‍ സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്ത് നിന്ന് ഭക്ഷണം കൊടുക്കുന്ന പ്രവണതയുണ്ടെന്നാണ് നിഖില പറഞ്ഞത്. അതിപ്പോഴും അങ്ങനെ തന്നെയാണ് തുടരുന്നതെന്നും അതിന്റെ പിന്നിലുള്ള കാരണമെന്താണെന്ന് തനിക്കറിയില്ലെന്നുമാണ് നിഖില പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…’നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ്. കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്” എന്നാണ് നിഖില പറയുന്നത്. ഇപ്പോഴും അങ്ങനെ തന്നെയാണ് ചെയ്യാറുള്ളത്. ഈ…

Read More