ആഗോള ഭീകരസംഘടനകളുടെ പട്ടികയില്‍ സിപിഐ ! തെറ്റ് മനസ്സിലാക്കിക്കൊടുത്തതിന് ശ്രീജിത്ത് പണിക്കര്‍ക്ക് നന്ദി അറിയിച്ച് IEP ഗ്ലോബല്‍ പീസ് ഇന്‍ഡെക്‌സ്

സിഡ്‌നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്‌സ് ആന്‍ഡ് പീസ്(ഐ.ഇ.പി) കഴിഞ്ഞ ദിവസം പുറത്തുവിട്ട 2022ലെ ആഗോള ഭീകരപ്പട്ടികയില്‍ നിന്ന് സി.പി.ഐയെ നീക്കി. ഐ.ഇ.പി തയ്യാറാക്കിയ ആഗോള ഭീകര പട്ടികയില്‍ നിന്ന് സി.പി.ഐയെ നീക്കി. സിപിഐ മാവോയിസ്റ്റിന് പകരം സിപിഐ എന്ന് തെറ്റായി രേഖപ്പെടുത്തിയതാണെന്ന് ഐ.ഇ.പി വ്യക്തമാക്കി. പട്ടിക വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ തെറ്റ് പറ്റിയതായി ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്ത രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ക്ക് നന്ദി അറിയിച്ച് ഐഇപി ട്വീറ്റ് ചെയ്തു. ഓസ്‌ട്രേലിയയിലെ സിഡ്‌നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്‌സ് ആന്‍ഡ് പീസ് കഴിഞ്ഞ ദിവസമാണ് 2022ലെ ആഗോള ഭീകരപ്പട്ടിക പുറത്തു വിട്ടത്. അതില്‍ പന്ത്രണ്ടാമതായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയിരുന്നു. അല്‍ഖ്വയ്ദയും ലഷ്‌കര്‍ ഇ തൊയ്ബയുമെല്ലാം സി.പി.ഐയ്ക്ക് താഴെയായാണ് പട്ടികയില്‍ രേഖപ്പെടുത്തിയത്. അതേസമയം, റിപ്പോര്‍ട്ട് തള്ളി സി.പി.ഐ നേതൃത്വം രംഗത്തെത്തി.…

Read More

എനിക്കിട്ടു പണിതാല്‍ ഞാനും തിരിച്ചു പണിയും ! താന്‍ പുണ്യാളനൊന്നുമല്ലെന്ന് ഡോ.റോബിന്‍…

ജനപ്രിയ റിയാലിറ്റിഷോ ബിഗ്‌ബോസിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ ആളാണ് ഡോ.റോബിന്‍ രാധാകൃഷ്ണന്‍. നാലു സീസണുകളാണ് ഇതിനോടകം ഈ ഷോ മലയാളത്തില്‍ കഴിഞ്ഞത്. ഇതുവരെയുള്ള ബിഗ്‌ബോസ് മലയാളം സീസണുകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ടതും ഏറ്റെടുത്തതുമായൊരു സീസണ്‍ ആയിരുന്നു സീസണ്‍ ഫോര്‍. സീസണില്‍ വിജയിയായത് ദില്‍ഷ പ്രസന്നന്‍ ആയിരുന്നു. എന്നാല്‍ ഈ സീസണില്‍ ഏറെ പേരെടുത്തത് ഡോ.റോബിനായിരുന്നു. അത്രയേറെ ഓളമാണ് റോബിന്‍ കേരളക്കരയില്‍ ആകെ ബിഗ്‌ബോസില്‍ പങ്കെടുത്ത് ഉണ്ടാക്കിയത്. റോബിന്‍ എഴുപത് ദിവസം മാത്രമാണ് ബിഗ്‌ബോസ് ഹൗസിലുണ്ടായിരുന്നത്. സഹ മത്സരാര്‍ഥി റിയാസ് സലീമിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിനെ പുറത്താക്കിയത്. ഹൗസിനുള്ളില്‍ പ്രവേശിച്ച് രണ്ടാഴ്ചക്കുള്ളില്‍ തന്നെ റോബിന്‍ ആരാധകരെ സമ്പാദിച്ചിരുന്നു. പുറത്തിറങ്ങിയ റോബിന് ആരാധകര്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ഇപ്പോള്‍ മോഡലും നടിയും യുവ സംരംഭകയുമായ ആരതി പൊടിയുമായി റോബിന്റെ വിവാഹ നിശ്ചയവും കഴിഞ്ഞിരിക്കുകയാണ്. കൂടാതെ താരം നായകനാകുന്ന…

Read More

പതിനേഴുകാരിയുമായുള്ള ലൈംഗിക ബന്ധം ! പോക്സോ കേസില്‍ യുവാവിനെ വെറുതെവിട്ട് കോടതി…

പതിനേഴുകാരിയുമായുള്ള ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് യുവാവിനെ കുറ്റവിമുക്തനാക്കി കോടതി. നവി മുംബൈയിലെ ഇരുപത്തിനാലുകാരനെ വെറുതെ വിട്ടുകൊണ്ട് താനെ സ്പെഷല്‍ പോക്സോ കോടതിയാണ് വിധി പറഞ്ഞത്. അയല്‍വീട്ടിലെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുമായി ഒളിച്ചോടിയ യുവാവ് വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്നാണ് കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം നടക്കുന്ന സമയത്ത് കുട്ടിക്കു പതിനേഴു വര്‍ഷവും ആറു മാസവും എന്നാണ് രേഖകളിലുള്ളത്. എന്നാല്‍ പ്രായം തെളിയിക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്നും ഇരുവരും തമ്മിലുള്ളത് ഉഭയസമ്മതത്തോടെയുള്ള ബന്ധമാണെന്നും കോടതി വിലയിരുത്തി. പതിനേഴര വയസ്സാണെങ്കില്‍ തന്നെ കാര്യങ്ങള്‍ മനസ്സിലാക്കാവുന്ന പ്രായമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

Read More

14-ാം വയസില്‍ പിതാവിന്റെ ദത്തുപുത്രിയായി വീട്ടിലെത്തിയ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ച് മകന്‍ ! ഒടുവില്‍ കൊലപാതകവും…

വളര്‍ത്തുമകളുടെ മൃതദേഹം ഏറ്റെടുക്കാന്‍ അവസാനം നേപ്പാളില്‍ നിന്ന് വളര്‍ത്തച്ഛനെത്തി. ചണ്ഡിഗഢിലെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ക്രിസ്റ്റലിന്റെ മൃതദേഹമാണ്, വളര്‍ത്തച്ഛന്‍ ജയ്‌റാം ലൊഹാനി നഗരത്തിലെ ജിഎംഎസ്എച്ച് ആശുപത്രിയില്‍ എത്തി ഏറ്റുവാങ്ങിയത്. ജയ്‌റാമിന്റെ യഥാര്‍ഥ മകനും ക്രിസ്റ്റലിന്റെ ഭര്‍ത്താവുമായ ആഷിഷ് ലൊഹാനിയാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മാര്‍ച്ച് പത്തിനാണ് ചണ്ഡിഗഡിലെ ഐടി പാര്‍ക്കിലെ ഒരു ഹോട്ടല്‍ മുറിയില്‍ കഴുത്തറത്ത നിലയില്‍ ക്രിസ്റ്റലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചണ്ഡിഗഢിലെ ആശുപത്രിയില്‍ അനാഥമായി കിടന്ന മൃതദേഹമാണ് ആറു ദിവസത്തിനു ശേഷം ജയ്‌റാം ലൊഹാനി ഏറ്റെടുത്തത്. കൊലപാതകത്തിനു പിന്നാലെ കടന്നുകളഞ്ഞ ഭര്‍ത്താവ് ആഷിഷ് ലൊഹാനിയെ മോഹാലി അതിര്‍ത്തിയിലെ സിരി മന്തയില്‍ വച്ചാണ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ കഥ വ്യക്തമായത്. ആഷിഷ് ലൊഹാനിയുടെ പിതാവ് ജയ്‌റാം ലൊഹാനി ദത്തെടുത്ത പെണ്‍കുട്ടിയായിരുന്നു ക്രിസ്റ്റല്‍. നേപ്പാളിലെ…

Read More

കൊച്ചുകുട്ടികളും സ്ത്രീകളും ഇവനില്‍ നിന്നും അകലം പാലിക്കുക! അശ്ലീല ചോദ്യം ചോദിച്ചയാളുടെ ഫോട്ടോയടക്കം പുറത്തുവിട്ട് ആര്യ

അശ്ലീല ചോദ്യവുമായി എത്തിയ യുവാവിന് മറുപടിയുമായി നടിയും അവതാരകയുമായ ആര്യ. അശ്ലീല ചോദ്യം ചോദിച്ച യുവാവിന്റെ ഫോട്ടോ അടക്കം പങ്കുവച്ചു കൊണ്ടാണ് ആര്യ മറുപടിയുമായി എത്തിയത്. നിങ്ങള്‍ക്ക് മാനസിക പ്രശ്‌നമുണ്ട് എന്നാണ് ആര്യ പറയുന്നത്. ”ബ്രോ, നിങ്ങള്‍ക്ക് കാര്യമായ മാനസിക പ്രശ്നമുണ്ട്. അത്രയും പെട്ടെന്ന് തന്നെ സഹായം തേടുക. ഇവിടെയുള്ള ആര്‍ക്കെങ്കിലും ഇയാളെ അറിയുമെങ്കില്‍ ഇയാളെ ഉടനെ തന്നെ ഒരു ഡോക്ടറുടേയോ കണ്‍സള്‍ട്ടറ്റിന്റേയോ അടുത്ത് കൊണ്ടു പോവുക.” ”കൊച്ചുകുട്ടികളും സ്ത്രീകളും ഇവനില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിക്കണം. ഇവനരികില്‍ ഉണ്ടാവുക എന്നത് ഒട്ടും സുരക്ഷിതമല്ല” എന്നാണ് ആര്യയുടെ മറുപടി. ഇന്‍സ്റ്റഗ്രാമിലെ ക്വസ്റ്റ്യന്‍ ആന്‍സര്‍ സെക്ഷനിലാണ് താരം ഈ ചോദ്യവുമായി എത്തിയത്.

Read More

എന്റെ വിവാഹ ജീവിതം തകര്‍ക്കാന്‍ കൂടോത്രം ചെയ്തിരുന്നു! മതം മാറിയതിനെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും മോഹിനി പറയുന്നു…

നീല കണ്ണുകളുള്ള നടി മോഹനി മലയാളി പ്രേക്ഷരുടെ മനസ്സ് നിറച്ചത് വളരെ പെട്ടന്നാണ്. ചെയ്ത കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞാല്‍ വര്‍ണിക്കാന്‍ വാക്കുകളില്ല. പരിണയം, ഗസല്‍, പഞ്ചാബി ഹൗസ് അങ്ങിനെ അങ്ങിനെ മോഹിനി ചെയ്ത സിനിമകളും കഥാപാത്രങ്ങളും എല്ലാം വിജയമായിരുന്നു. ഇന്നും മോഹിനി മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ബിഹൈന്റ്വുഡിന് നല്‍കിയ അഭിമുഖത്തില്‍ മോഹിനി തന്റെ വിശേഷങ്ങള്‍ പങ്കുവച്ചു. തന്റെ വിവാഹ മോചനം നടന്നു എന്നൊക്കെയുള്ള വാര്‍ത്തകള്‍ സമീപകാലത്ത് കണ്ടിരുന്നു. അതിനോടൊന്നും പ്രതികരിക്കാന്‍ തോന്നിയില്ല എന്നാണ് മോഹിനി പറയുന്നത്. തന്റെ മതംമാറ്റത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഒക്കെ മോഹിനി പറഞ്ഞ കാര്യങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം, മമ്മൂക്കയാണ് ആദ്യം പറഞ്ഞത് വളരെ ചെറുപ്പത്തിലാണ് ഞാന്‍ സിനിമയില്‍ വന്നത്. പരിണയം സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് എല്ലാം പതിനഞ്ച് വയസ്സ് ആയിരുന്നു. സിനിമ എന്താണെന്നോ, നാഷണല്‍ അവാര്‍ഡ് എന്താണെന്നോ ഒന്നും വലിയ ധാരണയില്ല. ഒരു മറവത്തൂര്‍…

Read More

നാലാം മതക്കാരെ…നിങ്ങള്‍ക്ക് ചീഞ്ഞ് അഴുകിയ ബ്രഹ്മപുരം സലാം; കെ കെ രമയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിനു മുന്‍പില്‍ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കയ്യേറ്റത്തില്‍ കൈക്ക് പരിക്കേറ്റ കെ.കെ രമ എംഎല്‍എയ്ക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹരീഷ് എംഎല്‍എയ്ക്ക് പിന്തുണയുമായെത്തിയത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… നിയമസഭാ സംവിധാനത്തിന്റെയും വകുപ്പ് മന്ത്രിയുടെയും കീഴിലുള്ള ആശുപത്രി,അവിടുത്തെ എക്സറേ സംവിധാനം,അവിടുത്തെ ഓര്‍ത്തോ ഡോക്ടര്‍..ഇത് നാടകമാണെങ്കില്‍ അവര്‍ക്കെതിരെ നടപെടിയെടുക്കണമെന്ന് കെ.കെ.രമ വെല്ലുവിളിക്കുന്നു…ധൈര്യമുണ്ടെങ്കില്‍ അവിടെ തിരുത്തലുകള്‍ വരുത്താതെ ആ വെല്ലുവിളി ഏറ്റെടുക്കു… പ്രിയപ്പെട്ട നാലാം മതക്കാരെ നിങ്ങളുടെ മതം വിട്ടു പോയ ഈ സ്ത്രിയോടുള്ള നിങ്ങളുടെ പക ഇനിയും തീര്‍ന്നിട്ടില്ലെ?..ഈ മത ഭ്രാന്തിനെയാണ് നാലാം മതത്തിന്റെ വര്‍ഗ്ഗീയത എന്ന് പറയുന്നത്…നിങ്ങള്‍ക്ക് ചീഞ്ഞ് അഴുകിയ ബ്രഹ്മപുരം സലാം…കെ.കെ.രമയെന്ന സഖാവിന് ലാല്‍സലാം.. അതേസമയം, നിയമസഭ സംഘര്‍ഷ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയാകും ആദ്യം…

Read More

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ ദേഷ്യത്തില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത് 67കാരന്‍ !

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ ദേഷ്യത്തില്‍ കരുതിക്കൂട്ടി കാമുകിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ 67കാരന് ഒടുവില്‍ ദാരുണാന്ത്യം. യുവതിയെ വിഷപ്പൊടി വിതറിക്കൊലപ്പെടുത്തിയ ഇയാള്‍ ഒടുവില്‍ അതേ വിഷപ്പൊടി ശ്വസിച്ച് മരിക്കുകയായിരുന്നു. കൊളംബിയയിലെ ബൊഗോട്ടയിലാണ് ഷോപ്പിങ്മാളിലാണ് സംഭവം. ലൂയിസ് കാര്‍ലോ അഗിറോയെന്ന വയോധികനും മരിയോര്‍ മുണ്‍സെന്ന യുവതിയുമാണ് മരിച്ചത്. മരിയോറിനെ വിളിച്ച് ഷോപിങ്മാളിലേക്ക് വരുത്തിയ ശേഷം അഗിറോ മോശമായി പെരുമാറിയെന്നും തുടര്‍ന്ന് സഹായം കണ്ണിലേക്കും മുഖത്തേക്കും പൊടി വിതറിയെന്നുമാണ് പോലീസ് പറയുന്നത്. ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരിയായ മരിയോര്‍, അഗിറോയെ കണ്ടിട്ട് വരാമെന്ന് പറഞ്ഞാണ് പോയതെന്നും പക്ഷേ നിമിഷങ്ങള്‍ക്കുള്ളില്‍ സഹായം തേടി വിളി വന്നുവെന്നും ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരന്‍ പോലീസില്‍ മൊഴി നല്‍കി. അപകടം കണ്ടയുടന്‍ മാള്‍ ജീവനക്കാരും പോലീസും വൈദ്യസംഘവും സ്ഥലത്തെത്തി മരിയോറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിയോറിന്റെ നേത്രപടലവും മൂക്കും വായയും പൊടിവീണ് പൊള്ളിനശിച്ചിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. പൊടി അമിത അളവില്‍…

Read More

കണ്ടാൽ ഭയന്നു പോകും, രാക്ഷസപ്പല്ലിയുടെ മാന്‍വേട്ട! രക്ഷപ്പെടാന്‍ ഒരു ശ്രമംപോലും നടത്താനാവാതെ മാന്‍ കീഴടങ്ങി

പല്ലി വര്‍ഗത്തിൽപ്പെട്ട ഭീമന്മാരാണു കൊമോഡോ ഡ്രാഗണുകൾ. ഇവ ഇര പിടിക്കുന്നതു കണ്ടാൽ ആരും ഭയന്നു പോകും. മാനുകളുടെയും മറ്റും മേൽ ചാടിവീഴുന്ന ഈ ഡ്രാഗണുകൾ സെക്കന്‍ഡുകള്‍ക്കുള്ളില്‍ അവയെ വയറ്റിലാക്കും. നമ്മുടെ വീടിന്‍റെ ഭിത്തിയിലിരിക്കുന്ന പല്ലികൾ ഇര പിടിക്കുന്നതു കണ്ടിട്ടില്ലേ, അതുപോലെതന്നെ! ഇന്‍സ്റ്റഗ്രാമില്‍ അനിമല്‍ പവേഴ്‌സ് എന്ന അക്കൗണ്ടില്‍ കൊമോഡോ ഡ്രാഗണുകൾ ഇര പിടിക്കുന്ന ഭയപ്പെടുത്തുന്ന വീഡിയോകളുണ്ട്. ഒറ്റച്ചാട്ടത്തിനു മാനിനെ വീഴിക്കുന്നതും അകത്താക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. ഭീമന്‍ പല്ലിയുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ ഒരു ശ്രമംപോലും നടത്താനാവാതെയാണ് മാന്‍ കീഴടങ്ങുന്നത്. മാനിന്‍റെ കഴുത്തില്‍ കടിച്ചുപിടിച്ച് തെല്ലിട വലിച്ചുകൊണ്ടുപോയശേഷമാണ് രാക്ഷസപ്പല്ലി വിഴുങ്ങുന്നത്. തലയാണ് ആദ്യം അകത്താക്കുന്നത്. തുടര്‍ന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ത്തന്നെ ജീവനോടെ മാനിനെ പൂര്‍ണമായും വിഴുങ്ങുന്നു. ഇന്തോനേഷ്യയിലെ കൊമോഡോ, റിന്‍കാ, ഫ്‌ളോഴ്‌സ്, ഗിലി മൊണ്ടാംഗ് എന്നീ ദ്വീപുകളിലാണ് പല്ലി വംശത്തില്‍പ്പെടുന്ന കൊമോഡോ ഡ്രാഗണുകളെ കാണുന്നത്. ഉരഗങ്ങളായ വരനിഡേയ് കുടുംബത്തില്‍പ്പെടുന്ന ഇവയാണ് ലോകത്ത്…

Read More

രണ്ടു വിവാഹം കഴിച്ചെങ്കിലും വന്‍പരാജയമായി ! സിനിമാലോകവും കൈവിട്ടു; ജയറാമിന്റെ നായികയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…

ജയറാം-രാജസേനന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു കൊട്ടാരംവീട്ടില്‍ അപ്പൂട്ടന്‍. ഈ സിനിമയില്‍ ജയറാമിന്റെ നായികയായി എത്തയത് കന്നഡ നടി ശ്രുതിയായിരുന്നു. നായികാ പ്രാധാന്യമുള്ള ചിത്രമായിരുന്നു കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍. അതുകൊണ്ട് തന്നെ മലയാളത്തില്‍ വേറെയും ഒരുപാട് സിനിമകള്‍ ചെയ്തപ്പോഴും ശ്രുതി അറിയപ്പെട്ടത് അപ്പൂട്ടന്റെ അമ്പിളിയായി തന്നെയാണ്. ഈ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ മമ്മൂട്ടിയൊടൊപ്പം ഒരാള്‍ മാത്രം, ഇലവംകോട് ദേശം, സ്വന്തം മാളവിക, സിഐ മഹാദേവന്‍ അഞ്ചടി നാലിഞ്ച്, ബെന്‍ ജോണ്‍സണ്‍, മാണിക്യം, ശ്യാമം, സൈറ എന്നീ ചിത്രങ്ങളില്‍ ശ്രുതി അഭിനയിച്ചു. കന്നടയില്‍ നൂറോളം സിനിമകളിലും ചില ടിവി സീരിയലുകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. അതേസമയം തുടര്‍ച്ചയായി കുറേ ചിത്രങ്ങള്‍ പരാജയമായതിനെ തുടര്‍ന്ന് താരം സിനിമയില്‍ നിന്നും വലിയ ഒരു ഇടവേളയെടുത്തു. സിനിമയ്ക്ക് പുറമെ ശ്രുതിയുടെ ജീവിതവും വലിയ പരാജയമായിരുന്നു. സംവിധായകന്‍ എസ് മഹേന്ദ്രനെ ആയിരുന്നു താരം ആദ്യം വിവാഹം…

Read More