ഹോട്ടലുകളില്‍ നിന്ന് ഭക്ഷണവും മദ്യവും കഴിച്ച് കാശ് കൊടുക്കാതെ മുങ്ങുന്നയാള്‍ പിടിയില്‍ ! അഴിമതിയ്ക്കും അനാശാസ്യങ്ങള്‍ക്കും എതിരേയുള്ള പ്രതിഷേധമെന്ന് പ്രതി

തിരുവനന്തപുരം: ആഡംബര ഹോട്ടലുകളില്‍ താമസിച്ച് സുഭിക്ഷമായ ഭക്ഷണവും മദ്യവും ശാപ്പിട്ട് ബില്‍ കൊടുക്കാതെ മുങ്ങുന്ന തട്ടിപ്പുകാരന്‍ പിടിയില്‍. തൂത്തുക്കൂടി സ്വദേശി വിന്‍സന്റ് ജോണ്‍(66) എന്നയാളാണ് കൊല്ലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് പിടിയിലായത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. മാന്യവേഷധാരിയായി ഹോട്ടലുകളില്‍ എത്തി മുറിയെടുക്കുന്ന ഇയാള്‍ ഇംഗ്ലീഷ ഭാഷയിലെ പ്രാവീണ്യം കൊണ്ടാണ് ആളുകളെ മയക്കിയിരുന്നത്. റൂം സര്‍വീസും റെസ്റ്ററന്റ് – ബാര്‍ സൗകര്യങ്ങളും ആവോളം ഉപയോഗിച്ച ശേഷം ബില്‍ നല്‍കാതെ മുങ്ങുന്നതാണ് പതിവ്. ബില്‍ നല്‍കാതെ മുങ്ങുന്ന ഹോട്ടലുകളില്‍നിന്ന് വിലയേറിയ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ തന്ത്രപൂര്‍വം കൈക്കലാക്കി കടത്തിക്കൊണ്ട് പോകുന്നതും ഇയാളുടെ പതിവായിരുന്നു. സമാനമായ തട്ടിപ്പ് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ നടത്തിയ ശേഷം മുങ്ങിയ വേളയിലാണ് കൊല്ലത്ത് നിന്ന് ഇയാള്‍ പിടിയിലായത്. അഡ്വാന്‍സ് തുക നല്‍കാതെ തലസ്ഥാനത്തെ ഹോട്ടലില്‍ മുറിയെടുത്ത് സൗകര്യങ്ങള്‍…

Read More

ഇഷ്ടപുസ്തകം വാങ്ങാന്‍ പണം തികയാതെ വന്ന കുട്ടി;  കുട്ടിയുടെ മനസറിഞ്ഞ കടയുടമ  ഇളവുനല്‍കി കൈയടി നേടി…

നല്ല ശീലങ്ങളില്‍ ഒന്നാണ് വായനാശീലം. ലോക പ്രശസ്തരായി മാറിയ പലരുടെയും ഹോബികളില്‍ ഒന്നായിരുന്നു ഈ പുസ്തകങ്ങുളോടുള്ള ചങ്ങാത്തം. ഇപ്പോളിതാ തന്‍റെ ഇഷ്ടപുസ്തകം വാങ്ങാനെത്തിയ ഒരു ആണ്‍കുട്ടിയും പുസ്തകശാലയുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ജപ്പാനില്‍ നിന്നുള്ള കോമിക്സ് അല്ലെങ്കില്‍ ഗ്രാഫിക് നോവലുകള്‍ക്ക് പൊതുവെ പറയാറുള്ള പേരാണ് മാംഗ ബുക്സ്. രാജ്യത്ത് ആദ്യം പ്രസിദ്ധീകരിച്ച കോമിക്സിനെ സൂചിപ്പിക്കാനാണ് മാംഗ എന്ന വാക്ക് സാധാരണയായി ഉപയോഗിക്കുന്നത്. വാള്‍ക്കിംഗ് ബുക്ക് ഫെയര്‍ എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ച ട്വീറ്റില്‍ ഇത്തരമൊരു മാംഗ പുസ്തകം സ്വന്തമാക്കാനെത്തുന്ന ഒരു കുട്ടിയെ കാണാം. അവന്‍ 400 രൂപയുമായിട്ട് ആണ് പുസ്തകശാലയിലെത്തുന്നത്. എന്നാല്‍ ആ കുട്ടി വാങ്ങാന്‍ ഉദ്ദേശിച്ച പുസ്തകത്തിന് വില കൂടുതലായിരുന്നു. അവന്‍ ആഗ്രഹിച്ച മാംഗ ബുക്കിന് 699 രൂപയായിരുന്നു വില. ഏകദേശം 300 രൂയുടെ കുറവുള്ളതിനാല്‍ അവനത് ഒരിക്കലും സ്വന്തമാക്കാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ അവന്‍റെ ആഗ്രഹവും സങ്കടപ്പെട്ടുള്ള…

Read More

“അമ്മ എന്നെ പഠിപ്പിക്കണ്ട സ്നേഹിച്ചാല്‍ മതി’; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ വീഡിയോ കാണാം

പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണ് . മക്കള്‍ക്കായി ജീവന്‍വരെ ത്യജിക്കാന്‍ തയാറുള്ള അവര്‍ക്ക് ഏറെ വേറിട്ട സ്ഥാനമാണ് ഓരോരുത്തരുടേയും മനസില്‍. എന്നാല്‍ എല്ലായ്പ്പോഴും അത്ര സ്നേഹ നിധികളല്ല അമ്മ എന്നാണ് ചിലരുടെ പക്ഷം. പ്രത്യേകിച്ച് കുരുത്തക്കേട് കാണിക്കുമ്പോഴോ പഠിപ്പിക്കാന്‍ ഇരിക്കുമ്പോഴൊ അമ്മമാര്‍ മറ്റൊരു ശൈലിയാണ് സ്വീകരിക്കാറ്. ഇത്തരത്തിലുള്ള ഒരമ്മ മകനെ കണക്ക് പഠിപ്പിക്കുന്ന വീഡിയോ ആണ് ദ്വിവേദി മിനി എന്ന ഇന്‍സ്റ്റഗ്രാം പങ്കുവച്ചിരിക്കുന്നത്. ദൃശ്യങ്ങളില്‍ ഒരുകുട്ടി കണക്ക് എഴുതി പഠിക്കുകയാണ്. ഒന്നുമുതല്‍ 10വരെ അമ്മ അവനെ പഠിപ്പിക്കുകയാണ്. കുട്ടി അമ്മയെ പേടിച്ചിട്ടാണ് പഠിക്കുന്നത്. ഇടയില്‍ തെറ്റുമൊ എന്ന അവസ്ഥ എത്തുമ്പോള്‍ കുഞ്ഞ് പരുങ്ങുകയാണ്. തന്നെ അടിക്കുമോ എന്ന് ചോദിച്ച് കുട്ടി കരയുന്നു. ഇല്ലെന്ന് മറുപടി പറഞ്ഞ അമ്മയ്ക്ക് കുഞ്ഞ് മുത്തം നല്‍കുന്നുണ്ട്. എന്നാലീ കുഞ്ഞിന്‍റെ ഭയവും നിഷ്കളങ്കതയും നെറ്റിസന്‍റെ ഹൃദയത്തെ തൊട്ടു. നിരവധിപേര്‍ ഈ അമ്മയെ…

Read More

പതിവിലും വിപരീതമായി ” കുട്ടിമാളു’ എത്തി; ആദ്യം യാത്രക്കാർ അമ്പരന്നെങ്കിലും ക്രിസ്മസ് പാപ്പയെ കണ്ടപ്പോൾ എല്ലാം ശരിരയായി; ഒപ്പം ഒരു സെൽഫിയും…

കട്ടപ്പന: പതിവു പോലെ ഓടിവന്നു ബസിൽ കയറിയപ്പോൾ ദാ “കുട്ടിമാളു’ ബസിൽ ഒരു സാന്താക്ലോസ് ടിക്കറ്റ് ചോദിക്കുന്നു. ആദ്യം കുട്ടിക്കളിയാണെന്നു വിചാരിച്ചെങ്കിലും പിന്നീടാണ് പലർക്കും കാര്യം മനസിലായത്, ഇതൊരു വേറിട്ട ക്രിസ്മസ് ആഘോഷമാണെന്ന്. നക്ഷത്രങ്ങളും ബലൂണുകളുംകൊണ്ട് അലങ്കരിച്ച ബസിൽ സാന്താക്ലോസ് ആയി എത്തിയത് കണ്ടക്ടർ അരുൺതന്നെ. നെടുങ്കണ്ടം-വളകോട് റൂട്ടിലാണ് കുട്ടിമാളു ബസ് സർവീസ് നടത്തുന്നത്. തങ്ങളുടെ യാത്രക്കാർക്കൊപ്പം ഒരു ദിവസമെങ്കിലും ക്രിസ്മസ് ആഘോഷിക്കണമെന്ന ആശയം ബസ് ഉടമ സ്വരാജ് സ്വദേശി രാജേഷിന്‍റേതായിരുന്നു. യാത്രക്കാർ ആവേശത്തോടെ ക്രിസ്മസ് പപ്പയുടെ കൈയിൽനിന്ന് ടിക്കറ്റ് എടുത്തു. സാന്താക്ലോസിനൊപ്പം സെൽഫിയുമെടുത്താണ് പലരും മടങ്ങിയത്.

Read More

ടൈറ്റാനിക്ക് സിനിമയിൽ ജാക്കിനെ ഞാൻ കൊന്നതല്ല; ജാക്കിന്‍റെ മരണത്തിനുത്തരവാദി ആരെന്ന് വെളിപ്പെടുത്തി സംവിധായകൻ..

ടൈറ്റാനിക്ക് സിനിമയുടെ ക്ലൈമാക്സിൽ ജാക്കിലും റോസിലും ആരെങ്കിലും ഒരാളേ രക്ഷപ്പെടുമായിരുന്നുള്ളൂ. ഇതിന് ശാസ്ത്രീയ തെളിവുകളുണ്ട്. ടൈറ്റാനിക്കിനെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കങ്ങള്‍ക്ക് അവസാനം കാണുക എന്ന ഉദ്ദേശത്തോട് കൂടി ജാക്കിന്‍റെയും റോസിന്‍റെയും അപ്പോഴത്തെ അവസ്ഥ പുനരാവിഷ്‌കരിച്ചിരുന്നു. അങ്ങനെയാണ് ജാക്ക് മരിക്കേണ്ടത് ആവശ്യമായിരുന്നു എന്ന് ശാസ്ത്രീയമായി തെളിയിച്ചത്. ഒരു ഹൈപ്പോതെര്‍മിയ വിദഗ്ധന്‍റെ സഹായത്തോടെ ഫോറന്‍സിക് വിശകലനം നടത്തി. ചിത്രത്തിന്‍റെ ക്ലൈമാക്സില്‍ ഉപയോഗിച്ച അതേ രീതിയിലുള്ള റാഫ്റ്റ് അദ്ദേഹം പുനഃസൃഷ്ടിച്ചു. കേറ്റിന്‍റെയും ലിയോയുടെയും അതേ ശരീരഭാരമുള്ള സ്റ്റണ്ട് കലാകാരന്മാരെ വച്ച് നടത്തിയ പരീക്ഷണത്തില്‍ തെളിഞ്ഞത് അത്തരമൊരു സാഹചര്യത്തില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാത്രമേ അതിജീവിക്കാനാവൂ എന്നാണ്. – ജെയിംസ് കാമറൂണ്‍

Read More

സൗദിയിലും സ്‌കൂളുകളിലും ഹിജാബ് നിരോധനം ! പരീക്ഷാഹാളില്‍ യൂണിഫോം മാത്രമേ അനുവദിക്കൂവെന്ന് ഭരണകൂടം…

ഇറാനില്‍ ഹിജാബിനെതിരായ പ്രക്ഷോഭം കത്തിപ്പടരുമ്പോള്‍ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ച് സൗദി ഭരണകൂടം. പെണ്‍കുട്ടികള്‍ മേലില്‍ ഹിജാബ് ധരിച്ചു കൊണ്ട് പരീക്ഷാഹാളില്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണ് ഉത്തരവ്. പരീക്ഷയ്ക്കെത്തുന്ന പെണ്‍കുട്ടികള്‍ ഹിജാബിന് പകരം സ്‌കൂള്‍ യൂണിഫോം തന്നെ ധരിക്കണമെന്നാണ് സൗദി എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് ഇവാലുവേഷന്‍ കമ്മിഷന്റെ നിര്‍ദ്ദേശം. ഇതിന് പുറമേ, സൗദിയിലെ ബീച്ചുകളില്‍ ഉള്‍പ്പെടെ വനിതാ ടൂറിസ്റ്റുകള്‍ക്ക് ഹിജാബ് നിര്‍ബന്ധമല്ലെന്ന് സൗദി ടൂറിസം കമ്മിഷന്‍ പ്രസിഡന്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇന്ത്യയില്‍, കര്‍ണാടകത്തിലെ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചതിനെതിരേ വ്യാപകമായ പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോഴാണ് ഇസ്ലാമിക രാജ്യമായ സൗദി അറേബ്യയില്‍ യാഥാസ്ഥിതിക ആചാരം വെടിയുന്ന തീരുമാനം എന്നതാണ് കൗതുകം. സൗദിയില്‍ ഹിജാബ് നേരത്തെ നിയമപരമായി നിര്‍ബന്ധമായിരുന്നെങ്കിലും 2018ല്‍ ഇത് നിര്‍ബന്ധമല്ലാതാക്കി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ ഭാഗമായാണിത്. പൊതുസ്ഥലങ്ങളില്‍ വനിതകള്‍ ധരിക്കുന്ന വസ്ത്രം മാന്യമാണെങ്കില്‍ ഹിജാബ്…

Read More

മലര്‍ന്ന് കിടക്കാന്‍ പേടിയാണ് ! ഇപ്പോഴും ആ ശീലം മാറിയിട്ടില്ല; വെളിപ്പെടുത്തലുമായി നയന്‍താര…

തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. തിരുവല്ല സ്വദേശിനി ഡയാന കുര്യന്‍ നയന്‍താരയായ ചരിത്രം സിനിമപ്രേമികളെ ആവേശം കൊള്ളിക്കുന്നതാണ്. അടുത്തിടെ കാമുകനായ സംവിധായകന്‍ വിഘ്നേഷ് ശിവനെ നടി വിവാഹം കഴിച്ചിരുന്നു. ഇരുവരും വര്‍ഷങ്ങളായി ലിവിംങ് ടുഗെദര്‍ ആയിരുന്നു. ലിവിംങ് ടുഗെദര്‍ സമയത്ത് തന്നെ നടപടി ക്രമങ്ങള്‍ ആരംഭച്ചതിനാല്‍ വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ വാടക ഗര്‍ഭ ധാരണത്തിലൂടെ ഇവര്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ചില വിവാദങ്ങളും ഉടലെടുത്തിരുന്നു. വിവാദങ്ങളെയെല്ലാം അവഗണിച്ച് മക്കളോടും ഭര്‍ത്താവിനോടും ഒപ്പം സുഖമായി ജീവിക്കുകയാണ് താരം. അതേ സമയം നയന്‍താരയുടെ പുതിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഹൊറര്‍ സിനിമ ആയതു കൊണ്ട് തന്നെ, പ്രേതത്തെ പേടിയുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ചില രസകരമായ കാര്യങ്ങള്‍ നയന്‍താര പങ്കുവച്ചത്. പ്രേതത്തെ തനിക്ക് പേടിയൊന്നും ഇല്ല. പക്ഷെ അങ്ങനെ ഒരു സൂപ്പര്‍ നാച്വറല്‍…

Read More

രണ്ടാം സാനിയ ! വ്യോമസേനയുടെ ആദ്യ മുസ്ലിം വനിതാ യുദ്ധവിമാന പൈലറ്റായി ചരിത്രം സൃഷ്ടിക്കാന്‍ ‘സാനിയ മിര്‍സ’

ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യത്തെ മുസ്ലിം വനിതാ യുദ്ധവിമാന പൈലറ്റായി ചരിത്രം സൃഷ്ടിക്കാന്‍ തയ്യാറെടുത്ത് ഉത്തര്‍പ്രദേശ് മിര്‍സപുര്‍ സ്വദേശി സാനിയ മിര്‍സ. നാഷനല്‍ ഡിഫന്‍സ് അക്കാദമിയുടെ യുദ്ധവിമാന പൈലറ്റിനുള്ള പരീക്ഷയാണ് സാനിയ മിര്‍സ ജയിച്ചത്. പൂനയിലെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ ഡിസംബര്‍ 27ന് സാനിയ പ്രവേശനം നേടും. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ 400 സീറ്റുകളിലേക്കാണ് 2022ല്‍ പരീക്ഷ നടന്നത്. അതില്‍ 19 എണ്ണം സ്ത്രീകള്‍ക്കാണ്. ഇതില്‍ രണ്ടു സീറ്റുകള്‍ വനിതാ യുദ്ധവിമാന പൈലറ്റുകള്‍ക്ക് വേണ്ടിയാണ് സംവരണം ചെയ്തിരിക്കുന്നത്. ഇതിലൊരെണ്ണമാണ് സാനിയ നേടിയത്. ടെലിവിഷന്‍ മെക്കാനിക്കായ ഷാഹിദ് അലിയാണ് സാനിയയുടെ പിതാവ്. ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടുവെന്നും രണ്ടാം ശ്രമത്തിലാണ് സീറ്റ് നേടാനായതെന്നും സാനിയ പറഞ്ഞു. ഹിന്ദിമീഡിയം സ്‌കൂളില്‍ പഠിച്ച തനിക്ക് ഇത് വലിയ നേട്ടമാണെന്നും സാനിയ പറഞ്ഞു. യുപി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ജില്ലാതലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയതും…

Read More

കെട്ടാന്‍ പെണ്ണെവിടെ സര്‍ക്കാരേ ! വധുവിനെ കണ്ടെത്തിത്തരണമെന്നാവശ്യപ്പെട്ട് കളക്ടറുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി യുവാക്കള്‍

വധുവിനെ കിട്ടാനില്ലെന്നു പറഞ്ഞ് കളക്ടറുടെ ഓഫീസിലേക്ക് യുവാക്കളുടെ മാര്‍ച്ച്. മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയില്‍ ഇന്നലെയായിരുന്നു സംഭവം. ആണ്‍-പെണ്‍ അനുപാതത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഒരുകൂട്ടം യുവാക്കളുടെ മാര്‍ച്ച്. ജ്യോതി ക്രാന്തി പരിഷത്ത് ‘ബ്രൈഡ്ഗ്രൂം മോര്‍ച്ച’ എന്ന പേരില്‍ ജാഥ സംഘടിപ്പിച്ചത്. ഗര്‍ഭധാരണത്തിനും പ്രസവത്തിനും മുന്‍പ് നടത്തുന്ന ഡയഗ്‌നോസ്റ്റിക് പരിശോധനകള്‍ (പിസിപിഎന്‍ഡിറ്റി) സംബന്ധിച്ച നിയമം കര്‍ശനമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം ഇവര്‍ ജാഥയ്ക്ക് പിന്നാലെ ജില്ലാ കളക്ടറുടെ ഓഫീസില്‍ സമര്‍പ്പിച്ചു. ജാഥയില്‍ പങ്കെടുത്തവര്‍ക്കെല്ലാം സര്‍ക്കാര്‍ വധുവിനെ കണ്ടെത്തി നല്‍കണമെന്നും നിവേദനത്തില്‍ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിവാഹവേഷത്തില്‍ കുതിരപ്പുറത്തിരുന്നു ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെയായിരുന്നു ഇവരുടെ മാര്‍ച്ച്. ആളുകള്‍ പരിസഹിച്ചേക്കാം എന്നാല്‍ സംസ്ഥാനത്തെ വിവാഹപ്രായമെത്തിയ പുരുഷന്‍മാര്‍ക്ക് വധുവിനെ കിട്ടാനില്ല എന്നതാണ് യഥാര്‍ത്ഥ്യമെന്ന് ജ്യോതി ക്രാന്തി പരിഷത്തിന്റെ സ്ഥാപകനും ജാഥയുടെ സംഘാടകനുമായ രമേശ് ഭരാസ്‌കര്‍ പറഞ്ഞു. ആണ്‍-പെണ്‍ അനുപാതത്തിലെ പ്രശ്നങ്ങളാണ് ഇതിന് കാരണം. മഹാരാഷ്ട്രയിലെ ആണ്‍-പെണ്‍ അനുപാതം…

Read More

ആര്‍ത്തവരക്തം ‘ഫേസ്മാസ്‌ക്’ ! ചെടികള്‍ക്കുള്ള വളമായും കളര്‍ ചെയ്യാനുള്ള പെയിന്റായും ഉപയോഗിക്കാം എന്ന് യുവതിയുടെ വെളിപ്പെടുത്തല്‍…

വിചിത്രമായ ചെയ്തികള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നവരുണ്ട്. എന്നാല്‍ ആര്‍ത്തവ രക്തം ചര്‍മ സംരക്ഷണത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ച് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ? സംഗതി സത്യമാണ്. ഒരു അമേരിക്കന്‍ യുവതിയാണ് ഈ സംഗതി ഇപ്പോള്‍ വെളിപ്പെടുത്തിയിരക്കുന്നത്. സ്വന്തം ആര്‍ത്തവരക്തം ശേഖരിച്ച് അത് ഫേസ്മാസ്‌ക് ആയി ഉപയോഗിക്കുകയാണ് ഈ യുവതി. ന്യൂജഴ്‌സി സ്വദേശിനിയായ ജിനാ ഫ്രാന്‍സിസ് ആണ് വ്യത്യസ്ഥമായ ഈ ചര്‍മ സംരക്ഷണ രീതി പരീക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ചര്‍മ സംരക്ഷണത്തിനു മാത്രമല്ല ജിനാ ആര്‍ത്തവ രക്തം ഉപയോഗിക്കുന്നത്. ചെടികള്‍ക്ക് മികച്ച വളമായും ഇത് ഉപയോഗിക്കാമെന്നാണ് ജിനാ പറയുന്നത്. ഇതേക്കുറിച്ച് ജിന പറയുന്നതിങ്ങനെ” എന്റെ ജീവിതത്തിന്റെ ഏറിയ ഭാഗവും ഞാന്‍ പീരീഡ്‌സിനെ വെറുത്തിരുന്നു. ജനന നിയന്ത്രണത്തിന്റെ ഫലമായി ഞാന്‍ ആര്‍ത്തവ ചക്രത്തിന്റെ ക്രമം തെറ്റിക്കാനും പീരീഡ്‌സ് ഒഴിവാക്കാനും പതിവായി ശ്രമിച്ചു. ഒടുവില്‍ ഞാന്‍ ജനന നിയന്ത്രണ പരീക്ഷണം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഒരു…

Read More