മക്കള്‍ക്കൊപ്പം ഇരുന്ന് അവളുടെ രാവുകള്‍ കണ്ടിട്ടുണ്ട് ! അവളുടെ രാവുകളുടെ ‘ആദ്യരാത്രി’യില്‍ കണ്ട കാഴ്ചയെക്കുറിച്ച് സീമ…

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരില്‍ ഒരാളാണ് സീമ. അവളുടെ രാവുകള്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു സീമയുടെ സിനിമ അരങ്ങേറ്റം. ഇപ്പോഴിതാ അവളുടെ രാവുകള്‍ എന്ന ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് ജെ ബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സീമ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ചിത്രം സംവിധാനം ചെയ്തത് സീമയുടെ ഭര്‍ത്താവായ ഐവി ശശിയായിരുന്നു. കഥാപാത്രത്തിന് വേണ്ടി മേക്കപ്പൊക്കെ ഇട്ടു നോക്കിയപ്പോള്‍ ആദ്യം തന്നെ സെലക്ട് ചെയ്തിരുന്നില്ലെന്നും എന്നാല്‍ പിന്നീടാണ് അറിയുന്നത് സിനിമയിലേക്ക് എടുത്ത വിവരമെന്നും എന്നാല്‍ കഥാപാത്രം ഏതാണെന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്നും സീമ പറയുന്നു. കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ തനിക്ക് ഒട്ടും പേടി തോന്നിയില്ലെന്നും ചിത്രം റിലീസ് ചെയ്ത ദിവസം താന്‍ നൈറ്റ് ഷോയ്ക്കായിരുന്നു പോയതെന്നും അന്ന് കണ്ടത്രയും ജനക്കൂട്ടത്തെ താന്‍ പിന്നീട് കണ്ടിട്ടില്ലെന്നും സീമ പറയുന്നു. അന്ന് തന്നെ സിനിമയിലേക്ക് എടുത്തപ്പോള്‍ ചിലര്‍ക്കൊക്കെ…

Read More

ട്രൂ ലബ്ബ് ! കാമുകനു വേണ്ടി ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ യുവതി പിടിയില്‍; ചതിച്ചത് ഹാളിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥി…

ഗുജറാത്തില്‍ കാമുകനു വേണ്ടി ആള്‍മാറാട്ടം നടത്തി ഡിഗ്രി പരീക്ഷയെഴുതാന്‍ ശ്രമിച്ച യുവതി പിടിയില്‍. ഉത്തരാഖണ്ഡില്‍ അവധിയില്‍ കഴിയുന്ന കാമുകനു പകരമായാണ് 24കാരി യുവതി പരീക്ഷയെഴുതാന്‍ എത്തിയത്. മൂന്നാം വര്‍ഷ ബി.കോം. ഡിഗ്രി പരീക്ഷയെഴുതാനായിരുന്നു ആള്‍മാറാട്ടം. കഴിഞ്ഞ ഒക്ടോബറിലാണ് പരീക്ഷ നടന്നത്. സംഭവം പുറത്തായതോടെ വേണ്ട ശിക്ഷാ നടപടി സ്വീകരിക്കാന്‍ ഫെയര്‍ ഫെയര്‍ അസസ്മെന്റ് ആന്‍ഡ് കണ്‍സല്‍ട്ടേറ്റീവ് ടീം വിഭാഗം (ഫാക്ട്), വീര്‍ നര്‍മാദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിന് നിര്‍ദേശം നല്‍കി. ഹാള്‍ ടിക്കറ്റില്‍ കൃത്രിമത്വം വരുത്തിയാണ് യുവതി പരീക്ഷാഹാളില്‍ പ്രവേശിച്ചത്. ഹാള്‍ ടിക്കറ്റില്‍ യുവാവിന്റെ സ്ഥാനത്ത് യുവതിയുടെ ഫോട്ടോ പതിക്കുകയും പേരില്‍ ചെറുതായി മാറ്റം വരുത്തുകയും ചെയ്തു. പരീക്ഷാ ഹാളിലെ സൂപ്പര്‍വൈസര്‍മാര്‍ ഓരോ ദിവസവും വെവ്വേറെ ആളുകളായതിനാല്‍ വിദ്യാര്‍ഥികളെ തിരിച്ചറിയുമായിരുന്നില്ല. എന്നാല്‍ പരീക്ഷാ ഹാളിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിയാണ് ആള്‍മാറാട്ടം പിടികൂടുന്നതിലേക്ക് നയിച്ചത്. ആ സീറ്റില്‍ സ്ഥിരമായി…

Read More

സുശാന്തിന്റെ മരണം ആത്മഹത്യയല്ല ‘കൊലപാതകം’ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോര്‍ച്ചറി സ്റ്റാഫ്

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 2020 ജൂണിലാണ് സുശാന്ത് സിംഗ് മുംബൈയിലെ ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്തത്. അന്ന് കാമുകി റിയ ചക്രവര്‍ത്തിക്കെതിരേ സുശാന്തിന്റെ കുടുംബം എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ഇത് ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ട് വന്നതോടെ തള്ളുകയായിരുന്നു. ഇപ്പോഴിതാ സുശാന്തിന്റെ മരണത്തില്‍ വീണ്ടും കൊലപാതക ആരോപണം ഉയര്‍ന്നിരിക്കുകയാണ്. നടനെ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുവന്ന കൂപ്പര്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറി സ്റ്റാഫാണെന്ന് സ്വയം വെളിപ്പെടുത്തിയ ഒരു വ്യക്തിയുടെ വെളിപ്പെടുത്തലാണ് വൈറലാകുന്നത്. സുശാന്തിന്റെത് ആത്മഹത്യയല്ലെന്നും, കൊലപാതകമാണെന്നുമാണ് ഇയാള്‍ ഒരു വീഡിയോയിലൂടെ ഉന്നയിക്കുന്നത്. വൈറല്‍ വീഡിയോയില്‍ സുശാന്തിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ മുംബൈ കൂപ്പര്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറി ജീവനക്കാരനായിരുന്നുവെന്ന് പറയുന്ന രൂപ്കുമാര്‍ ഷായുടേതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഇയാളുടെ വാക്കുകള്‍ ഇങ്ങനെ…സുശാന്ത് സിംഗ് രാജ്പുത് മരിച്ച ദിവസം, ഞങ്ങള്‍ക്ക് അഞ്ച് മൃതദേഹങ്ങള്‍ കൂപ്പര്‍ ഹോസ്പിറ്റലില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ലഭിച്ചു.…

Read More

ഈ ഭൂമിയില്‍ 21 മാസം മാത്രം ജീവിച്ച മാലാഖ!അവയവദാനത്തിന് ഗോത്രവംശജരെ ചിന്തിപ്പിക്കുന്ന ഗ്രെയ്സണ്‍ പാരീസിനെക്കുറിച്ച്…

ചിലര്‍ നൂറുവര്‍ഷം ജീവിക്കും എന്നാല്‍ മറ്റ് ചിലര്‍ വേഗമങ്ങ് മടങ്ങും. പക്ഷെ അവരുടെ ഒരു വാക്കോ എന്തിനേറെ ഒരുചിരിയോ പില്‍ക്കാലത്ത് ഈ ലോകത്തെതന്നെ മാറ്റിമറിച്ചേക്കാം. അത്തരത്തിലൊരു കുഞ്ഞായിരുന്നു ഗ്രെയ്സണ്‍ പാരീസ്. അമേരിക്കയിലെ വടക്കന്‍ ഡക്കോട്ടയിലെ ഗ്രാന്‍ഡ് ഫോര്‍ക്സ് എന്ന സ്ഥലത്ത് 2017 ഡിസംബര്‍ ഒന്നിനായിരുന്നു അവന്‍റെ ജനനം. എന്നാല്‍ ഈ കുഞ്ഞിന് ഹൃദയസംബന്ധിയായ പ്രശ്‌നമുണ്ടായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനായി അഞ്ച് മാസത്തിനുള്ളില്‍ ഗ്രെയ്സണ് ഒരു ശസ്ത്രക്രിയ നടത്തി. അവന്‍റെ ചെറിയ ശരീരത്തിലൂടെ രക്തം പമ്പ് ചെയ്യാന്‍ ഒരു ബാഹ്യ ഉപകരണം ഘടിപ്പിച്ചിരുന്നു. ഏറെ വൈകാതെ ന്യുമോണിയ നിമിത്തം 2019 സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച ആ കുഞ്ഞ് ഈ ഭൂമിയില്‍നിന്നും യാത്രയായി. എന്നാല്‍ അവന്‍റെ മരണം അവയവമാറ്റം നിമിത്തമല്ലെന്ന് ആളുകളെ അറിയിക്കണമെന്ന് മാതാപിതാക്കളും മറ്റുചിലരും ആഗ്രഹിച്ചു. കാരണം അവനുള്‍പ്പെടുന്ന ജനത പലകാരണങ്ങളാല്‍ അവയവദാനത്തിലും മറ്റും പിന്നോട്ട് നില്‍ക്കുന്നവരാണ്. ഗ്രെയ്സന്‍റെ…

Read More

നടി കനക മാനസിക നില തെറ്റിയ നിലയില്‍ ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിന് പിന്നില്‍

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ നടിയാണ് കനക. ഇപ്പോഴിതാ സ്വന്തം വീടും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് കനക എത്തിയെന്ന വിവരമാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം നടിയുടെ വീടിന് തീപ്പിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമടക്കം കത്തി നശിച്ച് വലിയൊരു ബാധ്യത നടിയ്ക്ക് ഉണ്ടായതായിട്ടാണ് വിവരം. അതിനു പിന്നാലെ കനകയുടെ മാനസിക ആരോഗ്യം മോശമാണെന്ന തലത്തില്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതിനു കാരണം കനകയുടെ ചെന്നൈയിലെ വീട്ടില്‍ തീ പടര്‍ന്നപ്പോള്‍ അയല്‍വാസികളും ഫയര്‍ഫോഴ്‌സ് സംഘവും എത്തിയെങ്കിലും ഇവരെ ആദ്യം നടി വീട്ടിലേക്ക് കയറ്റിയിരുന്നില്ല എന്ന തരത്തിലുള്ള വാര്‍ത്തകളാണ്. ഫയര്‍ ഫോഴ്സ് സംഘത്തോടും പൊലീസിനോടും കനക വളരെ മോശമായാണ് പ്രതികരിച്ചതെന്നും നാട്ടുകാരെ ആരെയും അങ്ങോട്ട് അടുപ്പിക്കാറില്ലെന്നും അയല്‍വാസി പറഞ്ഞുവെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതിരുന്നു. അതിന് പിന്നാലെയാണ് കനകയുടെ മാനസിക ആരോഗ്യം മോശമാണെന്ന…

Read More

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ! യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു…

മൂവാറ്റുപുഴ: നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒമ്പതരയോടെ കച്ചേരിത്താഴത്താണ് സംഭവം. മലപ്പുറം താനൂര്‍ സ്വദേശികളായ ഉസ്മാന്‍ പാലാട്ടില്‍, ബാജി, സൂരജ് എന്നീ മൂന്നംഗ സംഘം സഞ്ചരിച്ച കാറിലാണ് തീപിടിത്തമുണ്ടായത്. വിവിധ ആവശ്യങ്ങള്‍ക്കായി മൂവാറ്റുപുഴയിലെത്തി തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം. എ.സി പ്രവര്‍ത്തിപ്പിച്ചു സഞ്ചരിക്കുകയായിരുന്ന വാഹനത്തിന്റെ മുന്‍ സീറ്റിലിരുന്ന ഉസ്മാന് കാലില്‍ ചൂട് അനുഭവപ്പെട്ടതോടെ വാഹനം നിര്‍ത്തി പുറത്തിറങ്ങി. ഉടന്‍ തീ വാഹനത്തില്‍ പടരുകയായിരുന്നു. 10000 രൂപയും സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട ചില രേഖകളുമാണ് കത്തി നശിച്ചത്. വിവരമറിയിച്ചതിനെതുടര്‍ന്ന് മൂവാറ്റുപുഴ അഗ്‌നിരക്ഷാസേനയില്‍നിന്നു സ്റ്റേഷന്‍ ഓഫീസര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ യാക്കൂബ്, സിദ്ദീഖ് ഇസ്മായില്‍, ആര്‍. അനീഷ് , പി.ബി. അനീഷ് കുമാര്‍, എച്ച്.ജി. റെജി എന്നിവര്‍ ചേര്‍ന്നാണ് തീ അണച്ചത്.

Read More

കരിപ്പൂരില്‍ പീഡനത്തിന് ഇരയായെന്ന് കൊറിയന്‍ യുവതിയുടെ പരാതി ! കേസെടുത്ത് പോലീസ്

കോഴിക്കോട്: കരിപ്പൂരില്‍ പീഡനത്തിന് ഇരയായെന്ന് കൊറിയന്‍ യുവതിയുടെ പരാതി. പീഡന വിവരം യുവതി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ് പങ്കുവച്ചത്. യുവതിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മതിയായ രേഖകളില്ലാതെ സിഐഎസ്എഫ് സംഘം കൊറിയന്‍ യുവതിയെ പിടികൂടിയത്. തുടര്‍ന്ന് അവര്‍ പോലീസിനെ അറിയിച്ചു. യുവതി കോഴിക്കോട് നഗരത്തില്‍ താമസിച്ചതിനാല്‍ ടൗണ്‍ പോലീസാണ് ഇവരെ വിമാനത്താവളത്തില്‍ നിന്നും കൂട്ടി വൈദ്യ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ കോളജില്‍ വച്ചാണ് ഇവര്‍ ഡോക്ടറോട് പീഡിപ്പിക്കപ്പെട്ട വിവരം പറയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ പരിശോധിച്ച ശേഷം ഇക്കാര്യം പോലീസിനെ അറിയിച്ചു. ഡോക്ടറുടെ കൂടി മൊഴി രേഖപ്പെടുത്തിയാണ് പീഡനത്തിന് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ആര് എവിടെ വച്ച് പീഡിപ്പിച്ചുവെന്ന് യുവതി മൊഴി നല്‍കിയിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്ത് വച്ച് പീഡനം നടന്നു എന്നു മാത്രമാണ് യുവതി…

Read More

ഹോട്ടലുകളില്‍ നിന്ന് ഭക്ഷണവും മദ്യവും കഴിച്ച് കാശ് കൊടുക്കാതെ മുങ്ങുന്നയാള്‍ പിടിയില്‍ ! അഴിമതിയ്ക്കും അനാശാസ്യങ്ങള്‍ക്കും എതിരേയുള്ള പ്രതിഷേധമെന്ന് പ്രതി

തിരുവനന്തപുരം: ആഡംബര ഹോട്ടലുകളില്‍ താമസിച്ച് സുഭിക്ഷമായ ഭക്ഷണവും മദ്യവും ശാപ്പിട്ട് ബില്‍ കൊടുക്കാതെ മുങ്ങുന്ന തട്ടിപ്പുകാരന്‍ പിടിയില്‍. തൂത്തുക്കൂടി സ്വദേശി വിന്‍സന്റ് ജോണ്‍(66) എന്നയാളാണ് കൊല്ലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് പിടിയിലായത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. മാന്യവേഷധാരിയായി ഹോട്ടലുകളില്‍ എത്തി മുറിയെടുക്കുന്ന ഇയാള്‍ ഇംഗ്ലീഷ ഭാഷയിലെ പ്രാവീണ്യം കൊണ്ടാണ് ആളുകളെ മയക്കിയിരുന്നത്. റൂം സര്‍വീസും റെസ്റ്ററന്റ് – ബാര്‍ സൗകര്യങ്ങളും ആവോളം ഉപയോഗിച്ച ശേഷം ബില്‍ നല്‍കാതെ മുങ്ങുന്നതാണ് പതിവ്. ബില്‍ നല്‍കാതെ മുങ്ങുന്ന ഹോട്ടലുകളില്‍നിന്ന് വിലയേറിയ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ തന്ത്രപൂര്‍വം കൈക്കലാക്കി കടത്തിക്കൊണ്ട് പോകുന്നതും ഇയാളുടെ പതിവായിരുന്നു. സമാനമായ തട്ടിപ്പ് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ നടത്തിയ ശേഷം മുങ്ങിയ വേളയിലാണ് കൊല്ലത്ത് നിന്ന് ഇയാള്‍ പിടിയിലായത്. അഡ്വാന്‍സ് തുക നല്‍കാതെ തലസ്ഥാനത്തെ ഹോട്ടലില്‍ മുറിയെടുത്ത് സൗകര്യങ്ങള്‍…

Read More

ഇഷ്ടപുസ്തകം വാങ്ങാന്‍ പണം തികയാതെ വന്ന കുട്ടി;  കുട്ടിയുടെ മനസറിഞ്ഞ കടയുടമ  ഇളവുനല്‍കി കൈയടി നേടി…

നല്ല ശീലങ്ങളില്‍ ഒന്നാണ് വായനാശീലം. ലോക പ്രശസ്തരായി മാറിയ പലരുടെയും ഹോബികളില്‍ ഒന്നായിരുന്നു ഈ പുസ്തകങ്ങുളോടുള്ള ചങ്ങാത്തം. ഇപ്പോളിതാ തന്‍റെ ഇഷ്ടപുസ്തകം വാങ്ങാനെത്തിയ ഒരു ആണ്‍കുട്ടിയും പുസ്തകശാലയുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ജപ്പാനില്‍ നിന്നുള്ള കോമിക്സ് അല്ലെങ്കില്‍ ഗ്രാഫിക് നോവലുകള്‍ക്ക് പൊതുവെ പറയാറുള്ള പേരാണ് മാംഗ ബുക്സ്. രാജ്യത്ത് ആദ്യം പ്രസിദ്ധീകരിച്ച കോമിക്സിനെ സൂചിപ്പിക്കാനാണ് മാംഗ എന്ന വാക്ക് സാധാരണയായി ഉപയോഗിക്കുന്നത്. വാള്‍ക്കിംഗ് ബുക്ക് ഫെയര്‍ എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ച ട്വീറ്റില്‍ ഇത്തരമൊരു മാംഗ പുസ്തകം സ്വന്തമാക്കാനെത്തുന്ന ഒരു കുട്ടിയെ കാണാം. അവന്‍ 400 രൂപയുമായിട്ട് ആണ് പുസ്തകശാലയിലെത്തുന്നത്. എന്നാല്‍ ആ കുട്ടി വാങ്ങാന്‍ ഉദ്ദേശിച്ച പുസ്തകത്തിന് വില കൂടുതലായിരുന്നു. അവന്‍ ആഗ്രഹിച്ച മാംഗ ബുക്കിന് 699 രൂപയായിരുന്നു വില. ഏകദേശം 300 രൂയുടെ കുറവുള്ളതിനാല്‍ അവനത് ഒരിക്കലും സ്വന്തമാക്കാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ അവന്‍റെ ആഗ്രഹവും സങ്കടപ്പെട്ടുള്ള…

Read More

“അമ്മ എന്നെ പഠിപ്പിക്കണ്ട സ്നേഹിച്ചാല്‍ മതി’; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ വീഡിയോ കാണാം

പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണ് . മക്കള്‍ക്കായി ജീവന്‍വരെ ത്യജിക്കാന്‍ തയാറുള്ള അവര്‍ക്ക് ഏറെ വേറിട്ട സ്ഥാനമാണ് ഓരോരുത്തരുടേയും മനസില്‍. എന്നാല്‍ എല്ലായ്പ്പോഴും അത്ര സ്നേഹ നിധികളല്ല അമ്മ എന്നാണ് ചിലരുടെ പക്ഷം. പ്രത്യേകിച്ച് കുരുത്തക്കേട് കാണിക്കുമ്പോഴോ പഠിപ്പിക്കാന്‍ ഇരിക്കുമ്പോഴൊ അമ്മമാര്‍ മറ്റൊരു ശൈലിയാണ് സ്വീകരിക്കാറ്. ഇത്തരത്തിലുള്ള ഒരമ്മ മകനെ കണക്ക് പഠിപ്പിക്കുന്ന വീഡിയോ ആണ് ദ്വിവേദി മിനി എന്ന ഇന്‍സ്റ്റഗ്രാം പങ്കുവച്ചിരിക്കുന്നത്. ദൃശ്യങ്ങളില്‍ ഒരുകുട്ടി കണക്ക് എഴുതി പഠിക്കുകയാണ്. ഒന്നുമുതല്‍ 10വരെ അമ്മ അവനെ പഠിപ്പിക്കുകയാണ്. കുട്ടി അമ്മയെ പേടിച്ചിട്ടാണ് പഠിക്കുന്നത്. ഇടയില്‍ തെറ്റുമൊ എന്ന അവസ്ഥ എത്തുമ്പോള്‍ കുഞ്ഞ് പരുങ്ങുകയാണ്. തന്നെ അടിക്കുമോ എന്ന് ചോദിച്ച് കുട്ടി കരയുന്നു. ഇല്ലെന്ന് മറുപടി പറഞ്ഞ അമ്മയ്ക്ക് കുഞ്ഞ് മുത്തം നല്‍കുന്നുണ്ട്. എന്നാലീ കുഞ്ഞിന്‍റെ ഭയവും നിഷ്കളങ്കതയും നെറ്റിസന്‍റെ ഹൃദയത്തെ തൊട്ടു. നിരവധിപേര്‍ ഈ അമ്മയെ…

Read More