ആര്‍ത്തവരക്തം ‘ഫേസ്മാസ്‌ക്’ ! ചെടികള്‍ക്കുള്ള വളമായും കളര്‍ ചെയ്യാനുള്ള പെയിന്റായും ഉപയോഗിക്കാം എന്ന് യുവതിയുടെ വെളിപ്പെടുത്തല്‍…

വിചിത്രമായ ചെയ്തികള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നവരുണ്ട്. എന്നാല്‍ ആര്‍ത്തവ രക്തം ചര്‍മ സംരക്ഷണത്തിന് ഉപയോഗിക്കുന്നതിനെക്കുറിച്ച് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ ? സംഗതി സത്യമാണ്. ഒരു അമേരിക്കന്‍ യുവതിയാണ് ഈ സംഗതി ഇപ്പോള്‍ വെളിപ്പെടുത്തിയിരക്കുന്നത്. സ്വന്തം ആര്‍ത്തവരക്തം ശേഖരിച്ച് അത് ഫേസ്മാസ്‌ക് ആയി ഉപയോഗിക്കുകയാണ് ഈ യുവതി. ന്യൂജഴ്‌സി സ്വദേശിനിയായ ജിനാ ഫ്രാന്‍സിസ് ആണ് വ്യത്യസ്ഥമായ ഈ ചര്‍മ സംരക്ഷണ രീതി പരീക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ചര്‍മ സംരക്ഷണത്തിനു മാത്രമല്ല ജിനാ ആര്‍ത്തവ രക്തം ഉപയോഗിക്കുന്നത്. ചെടികള്‍ക്ക് മികച്ച വളമായും ഇത് ഉപയോഗിക്കാമെന്നാണ് ജിനാ പറയുന്നത്. ഇതേക്കുറിച്ച് ജിന പറയുന്നതിങ്ങനെ” എന്റെ ജീവിതത്തിന്റെ ഏറിയ ഭാഗവും ഞാന്‍ പീരീഡ്‌സിനെ വെറുത്തിരുന്നു. ജനന നിയന്ത്രണത്തിന്റെ ഫലമായി ഞാന്‍ ആര്‍ത്തവ ചക്രത്തിന്റെ ക്രമം തെറ്റിക്കാനും പീരീഡ്‌സ് ഒഴിവാക്കാനും പതിവായി ശ്രമിച്ചു. ഒടുവില്‍ ഞാന്‍ ജനന നിയന്ത്രണ പരീക്ഷണം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഒരു…

Read More

വീടിനുള്ളില്‍ ഒതുങ്ങുന്നതിലും നല്ലത് ജീവത്യാഗം ! ഒന്നാം റാങ്കുകാരിയായ അഫ്ഗാന്‍ വിദ്യാര്‍ഥിനിയുടെ കുറിപ്പ്…

അഫ്ഗാനില്‍ താലിബാന്റെ കിരാത ഭരണകൂടം പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം നിഷേധിച്ചു കൊണ്ട് ഉത്തരവിറക്കിയെന്ന വിവരം ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി മിടുക്കരായ പെണ്‍കുട്ടികളുടെ ഭാവിയാണ് ഇതോടെ ഇരുളടഞ്ഞത്.’ഇനി എന്തു ചെയ്യും എന്നറിയില്ല, എന്റെ ധൈര്യവും പ്രതീക്ഷയും നഷ്ടമായിരിക്കുന്നു. ആത്മഹത്യയെ കുറിച്ചു ചിന്തിക്കുകയാണ് ഞാന്‍. അതില്‍കൂടുതല്‍ ഇവിടെ സ്ത്രീകള്‍ക്കൊന്നും ചെയ്യാനില്ല’ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥിനിയുടേതാണ് ജീവിതത്തെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നഷ്ടമായ ഈ കുറിപ്പ്. മാധ്യമ വിദ്യാര്‍ഥിനിയും എഴുത്തുകാരിയും 70 ആണ്‍കുട്ടികളുള്ള ക്ലാസില്‍ ഒന്നാംറാങ്കുകാരിയും ആയിരുന്ന വിദ്യാര്‍ഥിനിയാണ് എത്തുംപിടിയുമില്ലാത്ത ഭാവിജീവിതത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. രാജ്യത്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതം കൂടുതല്‍ ദുസ്സഹമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ തുറന്നുപറയുകയാണ് പലരും. ഇത് അഫ്ഗാനിസ്ഥാനിലെ ഒരു പെണ്‍കുട്ടിയുടെ മാത്രം അവസ്ഥയല്ല. എല്ലാവരുടെയും ജീവിതം ഇരുട്ടിലാകുകയാണ് എന്നും വിദ്യാര്‍ഥിനി കുറിപ്പില്‍…

Read More

ചീറിപ്പാഞ്ഞു വരുന്ന ട്രെയിനു മുമ്പില്‍ തലച്ചുമടുമായി വയോധികര്‍ ! തക്കസമയത്ത് പോലീസെത്തിയത് രക്ഷയായി; വീഡിയോ വൈറല്‍…

ട്രാക്കിലൂടെ ട്രെയിന്‍ ചീറിപ്പാഞ്ഞു വരുമ്പോള്‍ തലച്ചുമടും ബാഗുകളും താങ്ങി റെയില്‍വേ ട്രാക്കിലൂടെ നടന്നു നീങ്ങിയ രണ്ട് വൃദ്ധകളെ ഞൊടിയില്‍ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്. മധ്യപ്രദേശിലെ ഹൊഷങ്കാബാദിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റെയില്‍വേ ട്രാക്കുകള്‍ ഓരോന്നായി കടന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാനായിരുന്നു വൃദ്ധകളുടെ ശ്രമം. ദൂരെ നിന്നും ട്രെയിന്‍ വരുന്നതു കണ്ട ഇവര്‍ അതേ ട്രാക്കിലൂടെ തന്നെ ഓടിയെത്തുകയായിരുന്നു. ഇതുകണ്ട റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ വേഗം അവരുടെ കൈപിടിച്ച് പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചിട്ടു. സമീപമുണ്ടായിരുന്ന യാത്രക്കാരും സഹായത്തിനെത്തി. ‘സുരക്ഷയാണ് പരമപ്രധാനം. അവിടെയുണ്ടായിരുന്ന ആര്‍പിഎഫ്, ജിആര്‍പി ഉദ്യോഗസ്ഥന്മാര്‍ ജാഗ്രത പുലര്‍ത്തിയതുകൊണ്ടാണ് രണ്ടുപേരെ രക്ഷപ്പെടുത്താനായത്. എല്ലായ്‌പ്പോഴും ഓവര്‍ ബ്രിഡ്ജിലൂടെ തന്നെ പ്ലാറ്റ്‌ഫോമിലേക്ക് കടക്കാന്‍ ശ്രമിക്കുക’.വിഡിയോ പങ്കുവച്ച് റെയില്‍വേ മന്ത്രാലയം കുറിച്ചു.

Read More

ഇതങ്ങോട്ട് പിടിപ്പിക്ക്…ഇതാണ് ബെസ്റ്റ് ‘മരുന്ന്’ ! ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രോഗിയെ മദ്യം കുടിപ്പിച്ച് ആംബുലന്‍സ് ഡ്രൈവര്‍

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ രോഗിയ്ക്ക് മദ്യം നല്‍കി ആംബുലന്‍സ് ഡ്രൈവര്‍. ഒഡീഷയിലാണ് സംഭവം. ആശുപത്രിയിലേക്ക് പോകുന്നതിനിടെ വണ്ടി നിര്‍ത്തി പുറത്തേക്ക് ഇറങ്ങി വന്ന് രോഗിക്ക് മദ്യം ഒഴിച്ചുനല്‍കുന്ന ആംബുലന്‍സ് ഡ്രൈവറുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഒഡീഷയിലെ ടിര്‍ടോള്‍ പ്രദേശത്തിന് അടുത്തുള്ള ഹൈവേയില്‍ വെച്ചാണ് സംഭവം. ആംബുലന്‍സില്‍ സ്ട്രെക്ചറില്‍ കാലിന് പരിക്കേറ്റ രോഗി കിടക്കുന്നതും കാണാം. ഡ്രൈവര്‍ ഗ്ലാസിലേക്ക് മദ്യം ഒഴിക്കുന്നതും ഇരുവരും മദ്യം കുടിക്കുന്നതും വീഡിയോയില് കാണാം. ആംബുലന്‍സിന് അടുത്തുണ്ടായിരുന്ന ഒരാളാണ് വീഡിയോ എടുത്തത്. സംഭവം വലിയ വിമര്‍ശനങ്ങളിലേക്ക് എത്തിയതോടെ പ്രതികരിച്ച്് ആംബുലന്‍സ് ഡ്രൈവര്‍ രംഗത്തെത്തി. രോഗി ചോദിച്ചതുകൊണ്ടാണ് മദ്യം കുടിക്കാന്‍ കൊടുത്തതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. അതേസമയം, ഇത് സ്വകാര്യ ആംബുലന്‍സ് ആയതിനാല്‍ നടപടി എടുക്കാനാവില്ലെന്നാണ് ജഗത്സിംഗ്പൂര്‍ ചീഫ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍…

Read More

ചിക്കന്‍ ടിക്ക മസാല കണ്ടുപിടിച്ച അലി അഹമ്മദ് അസ്ലം അന്തരിച്ചു ! ആ അപൂര്‍വ രുചിയിലേക്ക് എത്തപ്പെട്ടതിങ്ങനെ…

ചിക്കന്‍ പ്രേമികളുടെ എക്കാലത്തെയും ഇഷ്ടവിഭവങ്ങളിലൊന്നായ ചിക്കന്‍ ടിക്കയുടെ മസാല കണ്ടുപിടിച്ച ഷെഫ് അലി അഹമ്മദ് അസ്ലം (77) അന്തരിച്ചു. സ്‌കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ അലി അഹമ്മദിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഷിഷ് മഹല്‍ റസ്റ്ററന്റാണ് മരണവിവരം പുറത്ത് വിട്ടത്. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. 1970കളിലാണ് അലി അഹമ്മദ് തക്കാളി സോസ് ചേര്‍ത്തുള്ള ചിക്കന്‍ ടിക്ക മസാലയുടെ കൂട്ട് വികസിപ്പിച്ചത്. ഒരിക്കല്‍ റസ്റ്ററന്റില്‍ തയ്യാറാക്കിയ ചിക്കന്‍ ടിക്കയുടെ മസാല വല്ലാതെ കുറുകിയിരിക്കുന്നുവെന്നും അല്‍പം സോസ് ചേര്‍ക്കുന്നത് നന്നായിരിക്കുമെന്നും ഒരു ഉപഭോക്താവ് അറിയിച്ചു. തുടര്‍ന്നാണ് ലോക പ്രശസ്തമായ ചിക്കന്‍ ടിക്ക മസാല അലി അഹമ്മദ് തയ്യാറാക്കുന്നത്. യോഗര്‍ട്ട്, ക്രീം, സുഗന്ധവ്യഞ്ജനങ്ങള്‍, തക്കാളി സോസ് എന്നിവ ചേര്‍ത്താണ് ഈ സ്പെഷ്യല്‍ മസാല തയ്യാറാക്കുന്നത്.

Read More

ഉര്‍ഫി ജാവേദിനെ ലൈംഗികമായി പീഡിപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണി ! യുവാവ് പിടിയില്‍…

ടെലിവിഷന്‍ നടി ഉര്‍ഫി ജാവേദിനെ ലൈംഗികപീഡനത്തിനിരയാക്കുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. നവീന്‍ ഗിരി എന്നയാളെയാണ് മുംബൈ ഗൊരേഗാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വാട്സാപ്പിലൂടെയാണ് ഭീഷണി സന്ദേശം അയച്ചത്. ഗ്ലാമറസ് വേഷത്തില്‍ പൊതുസ്ഥലത്ത് വിഡിയോ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് ഉര്‍ഫി ജാവേദിനെ ദുബായില്‍ കസ്റ്റഡിയിലെടുത്തെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ അമ്പരപ്പിക്കാറുള്ള താരത്തെ ദുബായ് പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്.

Read More

സെല്‍ഫി എടുക്കാനെത്തിയ ആളുടെ കൈ തട്ടിമാറ്റി രാഹുല്‍ ഗാന്ധി ! വീഡിയോ വൈറല്‍…

ഭാരത് ജോഡോ യാത്രയ്ക്കിടെ സെല്‍ഫി എടുക്കാനെത്തിയ ആളോടുള്ള രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റം വിവാദത്തില്‍. സെല്‍ഫി എടുക്കാനെത്തിയ ആളുടെ കൈ തട്ടിമാറ്റുന്ന രാഹുലിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഭാരത് ജോഡോ യാത്ര രാജസ്ഥാനില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് സംഭവം. വേദിയില്‍ വെച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ആളുടെ കൈ രാഹുല്‍ ആദ്യം തട്ടിമാറ്റി. രണ്ടാമതും സെല്‍ഫി എടുക്കാന്‍ നോക്കിയപ്പോള്‍ ദേഷ്യപ്പെട്ട് തട്ടിമാറ്റുന്നതാണ് വീഡിയോയിലുള്ളത്. വേദിയില്‍ അസ്വസ്ഥനായാണ് രാഹുല്‍ നിന്നതെന്നും വീഡിയോയില്‍ നിന്ന് വ്യക്തമാണ്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ, വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. പൊതുവേദിയില്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് രാഹുല്‍ ഇനിയും പഠിക്കാനുണ്ടെന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത്മാളവ്യ ട്വിറ്ററില്‍ കുറിച്ചു. രാഹുല്‍ മദ്യപിച്ചിരുന്നെന്നും ചില സംഘപരിവാര്‍ പ്രൊഫൈലുകള്‍ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. പൊതുവേ ശാന്തനായി കാണപ്പെടുന്ന രാഹുലിന് എന്തുപറ്റിയെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ ചോദ്യം ഉയരുന്നുണ്ട്.

Read More

മയോസൈറ്റിസ് രോഗം പ്രതിസന്ധിയാകുന്നു ! സാമന്തയെ സിനിമകളില്‍ നിന്ന് ഒഴിവാക്കുന്നതായി വിവരം…

തെന്നിന്ത്യന്‍ സിനിമയിലെ മിന്നുംതാരമാണ് സാമന്ത. താരത്തിന്റെ വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തയായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹ ജീവിതത്തിലേയ്ക്ക് കടന്ന നടി സാമന്തയും നടന്‍ നാഗചൈതന്യയുടെയും വിവാഹ മോചനം തന്നെയായിരുന്നു. ഇരുവരുടെയും ഈ തീരുമാനം ആരാധകരെ ഒന്നടങ്കമാണ് ഞെട്ടിച്ചത്. ഏവരെയും നോക്കി നില്‍ക്കാന്‍ പോലും പ്രേരിപ്പിച്ച പ്രണയം പാതിവഴിയില്‍ അവസാനിച്ചത് എന്തിനെന്ന ചോദ്യം ഇനിയും ബാക്കിയാണ്. അടുത്തിടെയാണ് സാമന്ത താനൊരു രോഗിയാണെന്ന കാര്യം വെളിപ്പെടുത്തിയത്. മയോസൈറ്റിസ് എന്ന രോഗമാണ് താരത്തെ ബാധിച്ചിരിക്കുന്നത്. പേശികളെ ദുര്‍ബലപ്പെടുത്തുന്ന ഈ രോഗം ബാധിച്ചതിന് പിന്നാലെ താന്‍ ചികിത്സയിലാണെന്നും സാമന്ത ആരാധകരെ അറിയിച്ചിരുന്നു. ചികിത്സയുടെ ഭാഗമായി വിദേശത്തേക്ക് പോയിരുന്നു താരം. സാമന്ത യശോദ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. ഈ ചിത്രം ബോക്സ് ഓഫീസില്‍ വലിയ പ്രകടനം നടത്തിയിരുന്നില്ല. ഈ വര്‍ഷം നവംബറിലാണ് താരം മയോസിറ്റിസ് എന്ന…

Read More

ഇതൊക്കെയെന്ത് ! ബ്രഹ്മപുത്ര നദിയിലൂടെ 120 കിലോമീറ്റര്‍ നീന്തി കടുവയെത്തിയത് ഒരു ദ്വീപില്‍; അഭയം പ്രാപിച്ചത് പുരാതന ക്ഷേത്രത്തില്‍; വീഡിയോ വൈറല്‍…

കരയില്‍ ജീവിക്കുന്ന മൃഗങ്ങള്‍ വെള്ളത്തില്‍ നീന്തുന്നതിന്റെ പല വീഡിയോകളും കണ്ടിട്ടുണ്ടെങ്കിലും ബ്രഹ്മപുത്ര നദിയിലൂടെ നീന്തുന്ന കടുവായിണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. ബംഗാള്‍ കടുവ 120 കിലോമീറ്റര്‍ നീന്തിയതായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനുമാനിക്കുന്നത്. കിലോമീറ്ററുകളോളം നീന്തി ഗുവാഹത്തിക്ക് സമീപം ബ്രഹ്മപുത്ര നദിക്ക് നടുവിലുള്ള പീകോക്ക് ദ്വീപിലാണ് കടുവ അഭയം പ്രാപിച്ചത്. പ്രസിദ്ധമായ പുരാതന ക്ഷേത്രം ഉമാനന്ദ സ്ഥിതി ചെയ്യുന്നത് ഈ ദ്വീപിലാണ്. ദ്വീപിലെ ഇടുങ്ങിയ ഗുഹയാണ് കടുവ താവളമാക്കിയത്. കടുവ ദ്വീപില്‍ എത്തിയതായി വിവരം അറിഞ്ഞ് ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായി എത്തിയ വിശ്വാസികളെ സ്ഥലത്ത് നിന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പത്തുമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കടുവയെ മയക്കികിടത്തിയ ശേഷം മൃഗശാലയിലേക്ക് മാറ്റി. ഉമാനന്ദ ക്ഷേത്രത്തിലെ ജോലിക്കാരാണ് കടുവ നീന്തുന്നത് കണ്ടത്. എല്ലാ ദിവസവും നിരവധി വിശ്വാസികളാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി…

Read More

വീട്ടുകാരോട് ഉറങ്ങാന്‍ പോവുകയാണെന്ന് പറഞ്ഞ വിദ്യാര്‍ഥികള്‍ പാതിരാത്രിയില്‍ എയര്‍പോര്‍ട്ട് റോഡില്‍ ! അമ്പരന്ന് മാതാപിതാക്കള്‍…

രാത്രിയില്‍ അപകടകരമായ രീതിയില്‍ ഇരു ചക്രവാഹനമോടിച്ച പ്ലസ് ടു വിദ്യാര്‍ഥികള്‍ പിടിയില്‍. എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ വാഹന പരിശോധനയിലാണ് വിദ്യാര്‍ഥികള്‍ കുടുങ്ങിയത്. ശനിയാഴ്ച രാത്രി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള പരിസരങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ മൂന്നുപേര്‍ യാത്ര ചെയ്യുന്നത് കണ്ടെത്തിയത്. 18 വയസ്സില്‍ താഴെ പ്രായമുള്ള തൃശ്ശൂര്‍ മാള സ്വദേശികളായ മൂന്നുപേരും പ്ലസ്ടുവിന് ഒരേ ക്ലാസ്സില്‍ പഠിക്കുന്നവരാണ്. രാത്രി ഭക്ഷണം കഴിഞ്ഞ് വീടുകളില്‍ ഉറങ്ങാന്‍ കിടന്ന ശേഷം ഇവര്‍ രാത്രി 12 മണിയോടെ വീട്ടുകാര്‍ അറിയാതെ വാഹനമെടുത്തു നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് പരിസരത്ത് എത്തിയതാണെന്ന് മോട്ടോര്‍വാഹന വകുപ്പ് പറഞ്ഞു. നൈറ്റ് റൈഡിംഗ് എന്ന പേരില്‍ വീട്ടുകാരറിയാതെ വാഹനമെടുത്ത് പുറത്തിറങ്ങിയ ശേഷം അവരുണരുന്നതിനു മുമ്പ് തിരിച്ചെത്തുന്നതാണ് ഇവരുടെ രീതിയെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൂന്നുപേരുടെയും രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തി കേസെടുത്ത ശേഷം കുട്ടികളെ അവരുടെ…

Read More