ലൈംഗിക ആരോപണം നേരിടുന്ന മലയാളി യൂ ട്യൂബർ! സിനിമ വിശേഷവുമായി ശ്രീകാന്ത് വെട്ടിയാർ; “ഹാപ്പി ബർത്ത്ഡേ’ എന്ന് സോഷ്യൽ മീഡിയ

ലൈംഗിക ആരോപണം നേരിടുന്ന മലയാളി യൂ ട്യൂബർ ശ്രീകാന്ത് വെട്ടിയാർ പുതിയ സിനിമയുടെ വിശേഷങ്ങളുമായി ഫേസ്ബുക്ക് പേജിൽ. ആലുവയിലെ ഹോട്ടലിൽ വച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാരോപിച്ച് യുവതി പരാതി നൽകിയതിനെ തുടർന്ന് ഇയാൾക്കെതിരേ നിലവിൽ കേസുണ്ട്. പിന്നാലെ ഏറെ നാളായി വെട്ടിയാറിന്‍റെ ഫേസ്ബുക്ക് പേജും വീഡിയോകളും സജീവമായിരുന്നില്ല. അതിജീവിത ജനുവരി ഒൻപതിന് “വിമെൻ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്‍റ്’ ഫേസ്ബുക്ക് പേജിൽ അതിക്രമത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് വെട്ടിയാറിനെതിരെയുള്ള കേസിൽ കലാശിച്ചത്. പിറന്നാൾ ആഘോഷത്തിന്‍റെ പേരിൽ ഫ്ലാറ്റിൽ ക്ഷണിച്ചുവരുത്തിയാണ് അതിക്രമം നടത്തിയതെന്നായിരുന്നു യുവതിയുടെ പരാതി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വെട്ടിയാർ പിന്നീട് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. എന്നാൽ ഹർജി തള്ളിയതോടെ പോലീസിന് മുന്നിൽ കീഴടങ്ങി ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. “ഉസ്കൂൾ’ എന്ന പുതിയ സിനിമയുടെ വിശേഷങ്ങളാണ് വെട്ടിയാർ ഫേസ്ബുക്ക് പേജിൽ…

Read More

‘അല്‍ഫാം’ കഴിക്കാനായി സ്‌കൂളില്‍ കയറാതെ പെണ്‍കുട്ടികള്‍ കറങ്ങാനിറങ്ങി ! ഒടുവില്‍ പോലീസ് പിടിച്ചു…

അല്‍ഫാം കഴിക്കുവാനുള്ള കൊതി മൂത്തതോടെ സ്‌കൂളില്‍ കയറാതെ കറങ്ങാനിറങ്ങിയ പെണ്‍കുട്ടികളെ പോലീസ് പിടികൂടി തിരികെ ഏല്‍പ്പിച്ചു. വീട്ടില്‍ നിന്നും രാവിലെ സ്‌കൂളില്‍ പോകുവാനായി ഇറങ്ങിയ 15, 13 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്കാണ് പൊടുന്നൊനെ അല്‍ഫാം തിന്നുവാനുള്ള മോഹം ഉദിച്ചത്. ഇതിനെ തുടര്‍ന്ന് കട്ടപ്പനയില്‍ എത്തുകയും അല്‍ഫാം കഴിക്കുകയും ചെയ്തു. എന്നാല്‍ സ്ഥിരമായി സ്‌കൂളില്‍ എത്തുന്ന കുട്ടികളെ കാണാത്തതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരോട് വിവരം അന്വേഷിച്ചു. കുട്ടികള്‍ സ്‌കൂളില്‍ എത്താത്തിനെ തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. നെടുങ്കണ്ടം ഭാഗത്തേയ്ക്കുള്ള ബസില്‍ ഇരുവരും കയറി. ഇതിനിടെ വീട്ടുകാര്‍ മൊബൈലില്‍ കുട്ടികളില്‍ ഒരാളുമായി ബന്ധപ്പെടുകയും ചെയ്തു. ബസ് കടന്ന് പോകുന്ന ബാലഗ്രാമില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിനെ തുടര്‍ന്ന് ഒരുകുട്ടി ഇറങ്ങിയെങ്കിലും കൂടെ സഞ്ചരിച്ച കുട്ടി വീട്ടുകാര്‍ വഴക്ക് പറയുമെന്ന പേടിയില്‍ തുടര്‍ന്ന് സഞ്ചരിക്കുകയും ചെയതു. നെടുങ്കണ്ടത്ത് എത്തിയ പെണ്‍കുട്ടി വീണ്ടും രാജാക്കാട് ബസില്‍…

Read More

പിറന്നാൾ ആശംസകൾ ലളിതാമ്മേ , പ്രണാമം…! കെപിഎസി ലളിതയുടെ ജന്മദിനത്തിന് നടി ലക്ഷ്മിപ്രിയ എഴുതിയ കുറിപ്പ് വൈറലാകുന്നു

കെപിഎസി ലളിതയുടെ ജന്മദിനത്തിന് നടി ലക്ഷ്മിപ്രിയ എഴുതിയ കുറിപ്പ് വൈറലാകുന്നു. തന്‍റെയും ലളിതാമ്മയുടെയും പിറന്നാളിന് ഒരുദിവസത്തെ അകലം മാത്രമേ ഒള്ളൂവെന്നു ലക്ഷ്മിപ്രിയ പറയുന്നു. പോസ്റ്റിന്‍റെ പൂർണരൂപം ലളിതാമ്മയുടെ, കെപിഎസി ലളിതയുടെ പിറന്നാൾ. ഞങ്ങളുടെ പിറന്നാളുകൾ തമ്മിൽ ഒരു ദിവസത്തെ അകലമേ ഉളളൂ. മാർച്ച്‌ 11ന് സത്യൻ അങ്കിളിന്‍റെ സിനിമയുടെ സെറ്റിൽ എന്‍റെ രണ്ട് പിറന്നാളുകൾക്ക് കേക്ക് കട്ട്‌ ചെയ്തിട്ടുണ്ട്. ‘കഥ തുടരുന്നു’ എന്ന സിനിമ കോഴിക്കോട് നടക്കുമ്പോൾ വെളുപ്പിന് ലളിതാമ്മ എന്‍റെ വാതിലിൽ മുട്ടുന്നു. ‘ഹാപ്പി ബർത്ത് ഡേ ഡാ. ഇത് ഒരു മുണ്ടും നേര്യതുമാണ്‌ , ഞാൻ ഒറ്റത്തവണ ഉടുത്തത്. അതെങ്ങനാ ഇന്നലെ രാത്രീലല്യോ നീ പറഞ്ഞത് നിന്‍റെ പൊറന്നാൾ ആണെന്ന്. ഞാമ്പിന്നെ എന്തോ ചെയ്യും?’…പിറന്നാൾ നേരത്തേ അറിയിക്കാഞ്ഞതിനാലും സമ്മാനം പുതിയതല്ലാത്തതിനാലുമുള്ള പരിഭവം. ഓറഞ്ചു കരയും കസവുമുള്ള മുണ്ടും നേര്യതും കയ്യിൽ വാങ്ങി കാൽതൊട്ട് നമസ്ക്കരിച്ചു…

Read More

യേട്ടാ ഇത് സേഫല്ല..! ബൈക്ക് യാത്രികർ സേഫ്റ്റി ഹെൽമറ്റ്‌ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് ഓർപ്പിച്ച് മോട്ടോർ വാഹന വകുപ്പ്; പോസ്റ്റിന്‍റെ പൂർണരൂപം ഇങ്ങനെ…

ബൈക്ക് യാത്രികർ സേഫ്റ്റി ഹെൽമറ്റ്‌ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് ഓർപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. ധരിക്കുന്ന ഹെൽമെറ്റ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്‍റെ നിലവാരമനുസരിച്ചായിരിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. പോസ്റ്റിന്‍റെ പൂർണരൂപം സേഫ്റ്റി ഹെൽമറ്റ്‌ ടൂവീലറിൽ സേഫ്‌ അല്ല…Safey helmet is not equals to Helmet safety ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന അപകടത്തിൽ നിന്നും ഒരു നല്ല ഹെൽമെറ്റ് നമ്മുടെ തലയെ എങ്ങിനെയാണ് സംരക്ഷിക്കുന്നത് എന്ന് ഇനി വീണ്ടും സോഷ്യൽ മീഡിയയിലൂടെ പറയണമെന്നില്ല. കാരണം അനേകായിരം തവണ പലരും പല മീഡിയയിലൂടെയും അത് പറഞ്ഞതാണ്.എന്‍റെ തലയല്ലേ?….. അതിൽ നിങ്ങൾക്ക് എന്ത് കാര്യം?…….. റോഡ് മുഴുവനും നന്നാക്കിയതിന് ശേഷം ഹെൽമെറ്റിന്‍റെ കാര്യം പറഞ്ഞാ മതി !!!!…….ഓ.. ഹെൽമെറ്റിടാത്തതാണല്ലോ ഏറ്റവും വലിയ അപരാധം? തുടങ്ങിയ ചോദ്യങ്ങളും അതോടൊപ്പം ഉണ്ടാവും. മോട്ടോർ വാഹന നിയമ പ്രകാരം 👉…

Read More

സ്ത്രീകള്‍ സ്വകാര്യ ഭാഗത്ത് ടാറ്റു ചെയ്യുന്നത് തെറ്റൊന്നും അല്ല ! ടാറ്റു ചെയ്യുന്നതിനെ കുറ്റപ്പെടുത്തുന്നവരോട് സാധിക പറയുന്നത്…

മലയാള മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സാധിക വേണുഗോപാല്‍.ഇപ്പോള്‍ ടാറ്റു വിവാദം കത്തിനില്‍ക്കുമ്പോള്‍ സാധികയ്ക്ക് എങ്ങനെ മാറിനില്‍ക്കാനാവും. ഒരുപക്ഷെ മലയാള മിനിസ്‌ക്രീന്‍-ബിഗ് സ്‌ക്രീന്‍ ലോകത്ത് ശരീരത്തില്‍ ഏറ്റവും അധികം ടാറ്റു ചെയ്ത നടി സാധിക വേണുഗോപാല്‍ ആയിരിക്കും. ടാറ്റു ചെയ്യുന്നതിനെ അത്രയും അധികം പിന്തുണയ്ക്കുന്ന ആളുമാണ് സാധിക. നിരവധി യുവതികളുടെ പരാതിയെത്തുടര്‍ന്ന് സെലിബ്രിറ്റി ടാറ്റു ആര്‍ട്ടിസ്റ്റ് സുജീഷ് അടുത്തിടെ ലൈംഗികാരോപണം നേരിട്ടതോടെ ആളുകള്‍ ടാറ്റുവിനെതിരേ തിരിയുന്ന കാഴ്ചയാണ് കേരളത്തില്‍ കാണാന്‍ കഴിയുന്നത്. സ്ത്രീകള്‍ സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റു ചെയ്യുന്നതിനെ കുറ്റപ്പെടുത്തി നിരവധി ആളുകളാണ് മുമ്പോട്ടു വരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ കുറ്റപ്പെടുത്തലുകള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സാധിക. ടാറ്റു ചെയ്യുന്നത് ഒരിക്കലും തെറ്റല്ലെന്നാണ് സാധിക പറയുന്നത്. സാധികയുടെ വാക്കുകള്‍ ഇങ്ങനെ…ടാറ്റു ചെയ്യുന്നതിനെ കുറിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം വേണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രധാനമായും ടാറ്റു…

Read More

ബാങ്ക് കൊള്ളക്കാരനെന്നു കരുതി ‘ബ്ലാക്ക് പാന്തര്‍’ സംവിധായകനെ അറസ്റ്റ് ചെയ്ത് പോലീസ് ! വീഡിയോ പുറത്ത്…

പണം പിന്‍വലിക്കാനെത്തിയ പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ റയാന്‍ കൂഗ്ലറിനെ ബാങ്ക് കൊള്ളക്കാരനെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റു ചെയ്ത് പോലീസ്. ബാങ്ക് ഓഫ് അമേരിക്കയിലെ ജീവനക്കാരാണ് റയാനെ കൊള്ളക്കാരനെന്ന് തെറ്റിദ്ധരിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. ജനുവരിയിലായിരുന്നു സംഭവം. സണ്‍ ഗ്ലാസ്സും മാസ്‌കും തൊപ്പിയും ധരിച്ചാണ് റയാന്‍ ബാങ്കിലെത്തിയത്. അക്കൗണ്ടില്‍ നിന്ന് 12000 ഡോളര്‍ പിന്‍വലിക്കുകയായിരുന്നു ഉദ്ദേശ്യം. പണം എത്രയാണെന്ന് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ജീവനക്കാരന് റയാന്‍ ഒരു കുറിപ്പ് നല്‍കി. 12000 ഡോളര്‍ തന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കണമെന്നും ഇത് മറ്റുള്ളവര്‍ അറിയരുതെന്നുമായിരുന്നു കുറിപ്പ്. ഒരു തവണ പിന്‍വലിക്കാനാകുന്ന പരമാവധി തുക 10000 ആയതിനാല്‍ റയാന്‍ ബാങ്ക് കൊള്ളക്കാരനാണെന്ന് തെറ്റിദ്ധരിച്ച് ബാങ്ക് ജീവനക്കാര്‍ ഉടന്‍ തന്നെ പോലീസിനെ വിളിക്കുകയായിരുന്നു. റയാനെ അറസ്റ്റ് ചെയ്യുന്ന വീഡിയോ അറ്റ്‌ലാന്റ പോലീസ് രണ്ട് മാസത്തിന് ശേഷം കഴിഞ്ഞ ദിവസം പുറത്തു വിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബാങ്കില്‍ വരി…

Read More

ഭീഷ്മയിലെ സൂപ്പര്‍ഹിറ്റ് ഗാനം പാടി വൈറലായി ഇന്തൊനീഷ്യക്കാരി ! ‘പറുദീസ’ പറക്കുന്നു…

ഭീഷ്മ പര്‍വം സിനിമയിലെ സൂപ്പര്‍ഹിറ്റ് ഗാനം ‘പറുദീസ’യുടെ ഇന്തോനേഷ്യന്‍ പതിപ്പ് വൈറലാകുന്നു. സംവിധായകന്‍ അമല്‍ നീരദാണ് സോഷ്യല്‍ മീഡിയയില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. മലയാളത്തിലെ വരികളും ഉള്‍പ്പെടുത്തിയുണ്ട്. ഇയ്യുസ് ഡേസിയാനയും കൂട്ടരും ചേര്‍ന്നാണ് പാട്ടൊരുക്കിയിരിക്കുന്നത്. സുഷിന് ശ്യാമിന്റെ സംഗീതത്തില്‍ ശ്രീനാഥ് ഭാസിയാണ് പറുദീസ മലയാളം പതിപ്പില്‍ പാടിയിരിക്കുന്നത്. ഭീഷ്മ പര്‍വത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റാണ്. അതേസമയം, സിനിമ കേരളത്തിലെ ബോക്‌സ്ഓഫിസില്‍ നിന്നും 40 കോടി നേടികഴിഞ്ഞു. റിലീസ് ചെയ്ത് 11ാം ദിവസമാണ് ചിത്രം 40 കോടി ക്ലബ്ബില്‍ ഇടം നേടിയത്. അതേസമയം ചിത്രത്തിന്റെ ആഗോള കലക്ഷന്‍ 75 കോടി പിന്നിട്ടുവെന്നാണ് വിവരം. തമിഴിലെ പ്രശസ്ത ട്രേഡ് അനലിസ്റ്റ് കൗശിക് എല്‍.എം. ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

Read More

ഇങ്ങനെ ഒരു സീന്‍ സിനിമയിലുണ്ടാകുമെന്ന് ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നു! അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല; അനഘ പറയുന്നു…

ഞാന്‍ ഒത്തിരി എന്‍ജോയ് ചെയ്ത് ചെയ്ത സോംഗാണ് പറുദീസ. ആള്‍ക്കാര്‍ക്ക് എന്തായാലും അത് കണക്ട് ആവുമെന്ന് അപ്പോഴേ അറിയാമായിരുന്നു. പിന്നെ ആ സോംഗ് ഭയങ്കര അഡിക്ടീവാണ്. നമ്മള്‍ പ്രാക്ടീസ് ചെയ്യുമ്പോഴാണെങ്കില്‍ പോലും പിന്നെയും പിന്നെയും കേള്‍ക്കാനുള്ള ഒരു ടെൻഡൻസി ഉണ്ടായിരുന്നു. അതുകൊണ്ട് ഈ പാട്ട് ആളുകള്‍ ഏറ്റെടുക്കുമെന്ന ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞാല്‍ വീട്ടിലെത്തിയാല്‍ പോലും ഞാന്‍ ഈ പാട്ട് കേള്‍ക്കുമായിരുന്നു. പിന്നെ വിഷ്വല്‍സ് ഒക്കെ ഇറങ്ങിയ ശേഷം കുറേ പ്രാവശ്യം പാട്ട് കണ്ടു. ഇതില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ടത് ശ്രീനാഥ് ഭാസിയോടൊപ്പമുള്ള ഇന്‍റിമേറ്റ് രംഗങ്ങളാണ്. ഞാന്‍ വരുന്നത് ഒരു ഓര്‍ത്തഡോക്‌സ് ഫാമിലിയില്‍ നിന്നാണ്. അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇങ്ങനെ ഒരു സീന്‍ സിനിമയിലുണ്ടാകുമെന്ന് ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നു. പിന്നെ അതൊക്കെ അച്ഛനും അമ്മയ്ക്കും മനസിലാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം ഇത് ഈ ജോലിയുടെ…

Read More

സ്വര്‍ണവള ഊരിനല്‍കിയ ശ്രീലത മോഹനന്‍ വൈദ്യരുടെ ഭാര്യ ! സുഭദ്രാമ്മയെ സഹായിച്ചത് ബന്ധുവീട്ടിലെത്തിയപ്പോള്‍…

കൊട്ടാരക്കര പട്ടാഴിക്ഷേത്രത്തില്‍ തന്റെ സ്വര്‍ണമാല മോഷണം പോയ സുഭദ്രക്ക് സ്വന്തം സ്വര്‍ണവളകള്‍ ഊരിനല്‍കിയ സ്ത്രീയ്ക്കായുള്ള തെരച്ചിലിലായിരുന്നു കേരളം. ഒടുവില്‍ അവരെ കണ്ടുകിട്ടുകയും ചെയ്തു. ആലപ്പുഴ സ്വദേശിനിയായ ശ്രീലതയായിരുന്നു കനിവിന്റെ ആ ആള്‍രൂപം. അന്തരിച്ച മോഹനന്‍ വൈദ്യരുടെ ഭാര്യയാണ് ശ്രീലത എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. താന്‍ ചെയ്തത് അത്ര വലിയ മഹത്തായ കാര്യമായിട്ടൊന്നും ശ്രീലത കരുതുന്നില്ല. മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വരാന്‍ വിസമ്മതിച്ച ശ്രീലത നിരവധി തവണ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണ് മാധ്യമങ്ങളോടു സംസാരിക്കാന്‍ തയ്യാറായത്. കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത, ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴിക്ഷേത്രത്തില്‍ പോയത്. മാല നഷ്ടപ്പെട്ട സുഭാദ്രാമ്മയ്ക്കും തന്നെ സാഹായിച്ച ഈ സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായില്ല. സുഭദ്രാമ്മയ്ക്ക് വളകള്‍ നല്‍കിയത് ശ്രീലതയാണെന്ന ചിലര്‍ക്ക് മനസിലായെന്ന് വ്യക്തമായാതോടെ കൊട്ടാരക്കരയില്‍ നിന്ന് ചേര്‍ത്തയല്ക്ക് മടങ്ങുകയായിരുന്നു.

Read More

നിമിഷപ്രിയക്ക് യെമന്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിന് സഹായം നല്‍കുമെന്ന് കേന്ദ്രം ! ബ്ലഡ്മണി സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ സംഘം യെമനിലേക്ക്…

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയക്ക് ഇതിനെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള സഹായം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ബെഞ്ചിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ബന്ധുക്കളുമായി ബ്ലഡ് മണി സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിന് ഇന്ത്യന്‍ സംഘത്തിന് യാത്ര അനുമതി നല്‍കുമെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017-ല്‍ കൊല്ലപ്പെട്ട കേസില്‍ ലഭിച്ച വധശിക്ഷയില്‍ ഇളവു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയ നല്‍കിയ ഹര്‍ജി യെമനിലെ അപ്പീല്‍ കോടതി തള്ളിയിരുന്നു. അപ്പീല്‍ കോടതി വിധിക്ക് എതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നിമിഷ പ്രിയക്ക് അവകാശമുണ്ട്. ഇതിനുള്ള സഹായം നല്‍കുമെന്നാണ്…

Read More