ആരുടേയോ കൈയബദ്ധം..! ഒരേ നമ്പരിൽ രണ്ട് വാഹനങ്ങൾ; എന്തു ചെയ്യണമെന്നറിയാതെ ഉടമകൾ; ആശിച്ചു വാങ്ങിയ ബുള്ളറ്റുകൾ 5വർഷമായി സ്റ്റേഷൻ പരിസരത്ത് വെയിലും മഴയുമേറ്റ് നശിക്കുന്നു…

ചെങ്ങന്നൂർ : ഇടനാട് എട്ടൊന്നിൽ സുനിൽ കുമാർ,, കോഴിക്കോട് ഉള്ളിയേരി വലയോട്ടിൽ വീട്ടിൽ ജെറീഷ് എന്നിവരുടെ ബുള്ളറ്റിന്‍റെ നമ്പറാണ് ഒരേ പോലെ യുള്ളത്. കൂടാതെ വാഹനത്തിന്‍റെ ചെയ്സസ് നമ്പറും, എൻജിൻ നമ്പറും ഒന്നു തന്നെയാണ്. 1985 മോഡലാണ് ഇരു ബൈക്കുകളും .അക്കാലത്തെ തിരുവനന്തപുരം രജിസ്ട്രേഷൻ നമ്പരാണ് രണ്ടിനും ഉള്ളത്. ക്ഷീരകർഷകനായ സുനിൽ കുമാർ 2016ൽ ആണ് ഒഎൽ എക്സിൻ്റെ സഹായത്തോടെ തൻ്റെ ഓമന ബുള്ളറ്റ് മനസില്ലാ മനസോടെ കൊയിലാണ്ടിയിലുള്ള ഒരു പോലീസുകാരന് 85000 രൂപക്ക് വിറ്റത്. 85000 രൂപക്ക് വാങ്ങിയ വാഹനം തന്‍റെ പേരിൽ ചേർക്കാൻ പോലീസ് ഉദ്യോഗസ്ഥനായ ലിജീഷ് കൊയിലാണ്ടി ആർ ടി ഓഫീസിൽ എത്തിയപ്പോഴാണ്‌ ഇതേ നമ്പറിലുള്ള വാഹനം ആർ ടി ഓഫീസിന്‍റെ പരിധിയിലുണ്ടെന്ന് കണ്ടെത്തിയത്. ഇത് മനസിലാക്കിയ ആർടിഒ അധികൃതർ ഇരു വാഹനവും അതാത് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുവാൻ നിർദ്ദേശിക്കുകയാണുണ്ടായത്.തുടർന്ന് ലിജീഷ് വാഹനം…

Read More

2019ലെ വേള്‍ഡ് മിലിറ്ററി ഗെയിംസില്‍ 9000 അത്‌ലറ്റുകള്‍ക്ക് ബാധിച്ച അജ്ഞാത രോഗം ‘കോവിഡ്’ ! ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് നേതാവ്…

ലോകത്തെ വിഴുങ്ങിയ കോവിഡ് ചൈനീസ് സൃഷ്ടിയാണെന്ന തരത്തിലുള്ള പ്രചരങ്ങള്‍ക്ക് ഇന്നും അവസാനമില്ല. ഈ അവസരത്തില്‍ ഒരു ചൈനീസ് നേതാവ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. നമ്മള്‍ കരുതുന്നതുപോലെ 2019 ഡിസംബര്‍ അവസാനമല്ല കോവിഡ് പൊട്ടിപ്പുറപ്പെട്ടതെന്നും അതിനും രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് വുഹാനില്‍ വെച്ചു നടന്ന വേള്‍ഡ് മിലിറ്ററി ഗെയിംസ് വേദി കൊറോണ വൈറസുകളെ പരത്തുവാനായി ചൈന ഉപയോഗിച്ചുവെന്നുമാണ് ഈ നേതാവ് വെളിപ്പെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുത്ത 9,000 സൈനിക കായികതാരങ്ങള്‍ക്ക് ദുരൂഹമായ ഒരു രോഗം പിടിപെട്ടത് കേവലം യാദൃശ്ചികതയല്ലെന്നും അദ്ദേഹം പറയുന്നു. ധാരാളം വിദേശികള്‍ എത്തുന്നതിനാല്‍ വൈറസിനെ വ്യാപിപ്പിക്കുവാനായി ഈ വേദി ചൈനീസ് സര്‍ക്കാര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് താന്‍ വിശ്വസിക്കുന്നതിനായി മുന്‍ കമ്മ്യുണിസ്റ്റ് നേതാവ് കൂടിയായ വീ ജിങ്‌ഷെംഗ് പറയുന്നു. സ്‌കൈ ന്യുസ് സംപ്രേഷണം ചെയ്ത ഒരു ഡോക്യൂമെന്ററിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ മത്സരത്തിന്റെ സമയത്ത് ചൈനീസ്…

Read More

പോക്‌സോ കേസ് ! പത്തനംതിട്ടയില്‍ പീഡിപ്പിക്കപ്പെട്ട 16കാരി ജീവനൊടുക്കി…

പത്തനംതിട്ട കോന്നിയില്‍ പീഡിപ്പിക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ 15കാരിയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ജൂലൈയിലാണ് പെണ്‍കുട്ടിയെ അയല്‍വാസി ലൈംഗികപീഡനത്തിനിരയാക്കിയത്. പോക്‌സോ കേസില്‍ പ്രതി തടവില്‍ കഴിയുകയാണ്.

Read More

30 കോടിയുടെ മയക്കുമരുന്നുമായി സാംബിയന്‍ വനിത കരിപ്പൂരില്‍ അറസ്റ്റില്‍ ! വാങ്ങാനെത്തിയവര്‍ പണിപാളിയെന്ന് വിവരം കിട്ടിയതോടെ മുങ്ങി…

രാജ്യത്ത് മയക്കുമരുന്ന് വേട്ട തുടരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 30 കോടി വില മതിക്കുന്ന 4.9 കിലോഗ്രാം ഹെറോയിനുമായി വിദേശ വനിത പിടിയിലായി. ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍നിന്നുള്ള ബിശാലാ സോകോ(40) ആണ് ലഹരിമരുന്നുമായി പിടിയിലായത്. ദോഹയില്‍നിന്ന് ഇന്നലെ പുലര്‍ച്ചെ 2.25നു കരിപ്പൂരില്‍ എത്തിയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരിയായിരുന്നു ഇവര്‍. രഹസ്യ വിവരത്തെത്തുടര്‍ന്നു കോഴിക്കോട്ടുനിന്നുള്ള ഡിആര്‍ഐ സംഘം പുലര്‍ച്ചെ കരിപ്പൂരില്‍ എത്തുകയായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇവരുടെ ലഗേജ് വീണ്ടും പരിശോധിപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പെട്ടിക്കുള്ളില്‍ ഒളിപ്പിച്ച മൂന്ന് പാക്കറ്റുകളിലായിരുന്നു ഹെറോയിന്‍. ഹെറോയിന്‍ കടത്തിയത് ആര്‍ക്കുവേണ്ടിയാണെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിലോഗ്രാമിന് ആറരക്കോടി രൂപയാണ് ഏകദേശ വില. ഇവര്‍ കടത്തിയ മയക്കുമരുന്ന്് വാങ്ങാനെത്തിയവര്‍ സംഭവം പുറത്തറിഞ്ഞതോടെ മുങ്ങി. വിമാനത്താവളത്തില്‍ ഹെറോയിന്‍ എത്തിക്കുന്ന ചുമതല മാത്രമേ തനിക്കുണ്ടായിരുന്നുള്ളുവെന്ന് ഇവര്‍ പറഞ്ഞു. വിമാനത്താവളത്തിനു പുറത്തിറങ്ങുന്നതിനു…

Read More

ഛര്‍ദ്ദിയാണെങ്കിലും പൊന്നുംവില; കടൽ കടന്ന് കൊച്ചിയിലേക്ക് എത്തിയത് അരക്കോടിയുടെ ആംബർഗ്രീസ്; ആന്ത്രോത്ത് ദ്വീപ് നിവാസികളായ മൂന്ന് പേർ പിടിയിൽ

കൊച്ചി: എറണാകുളം വൈറ്റിലയില്‍ നിന്ന് അരക്കോടി രൂപയുടെ ആംബര്‍ഗ്രീസ് (തിമിംഗല ഛര്‍ദി)പിടിച്ച സംഭവത്തില്‍ പ്രതികള്‍ തിമിംഗലവേട്ട നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണം. ലക്ഷദ്വീപില്‍ നിന്ന് കേരളത്തില്‍ വില്പനയ്ക്കായി കൊണ്ടുവന്ന ആംബര്‍ഗ്രീസുമായി ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് നിവാസികളായ അമ്പാത്തിച്ചേറ്റയില്‍ അബു മുഹമ്മദ് അന്‍വര്‍(30), പുതിയ സ്രാമ്പിക്കല്‍ പി.എസ്.മുഹമ്മദ് ഉബൈദുള്ള(29), അമ്‌നി ദ്വീപ് പുതിയ ഇല്ലം വീട്ടില്‍ സിറാജ്(39) എന്നിവരെ എറണാകുളം വനം വിജിലന്‍സ് ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഫ്‌ളയിംഗ് സ്‌ക്വാഡ്, തൃശൂര്‍ ഫ്‌ളയിംഗ് സ്‌ക്വാഡ്, വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഇന്നലെ പിടികൂടിയിരുന്നു. ഒന്നര കിലോയോളം ആംബര്‍ഗ്രീസാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഇതില്‍ ഒരു കിലോ കറുത്ത ആംബര്‍ഗ്രീസും 400 ഗ്രാം വെള്ള ആംബര്‍ഗ്രീസുമാണ് ഉണ്ടായിരുന്നത്. ര ഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതികള്‍ വനംവകുപ്പിന്‍റെ നിരീക്ഷണത്തില്‍ ആയിരുന്നു. ഒരു കോടി രൂപക്ക് ആംബര്‍ഗ്രീസ് വാങ്ങാനെന്ന വ്യാജേന പ്രതികളെ…

Read More

‘പഞ്ചപാവം’ സെയ്തലവി ഒടുവില്‍ കുറ്റസമ്മതം നടത്തി ! സുഹൃത്തിന്റെ പറ്റിക്കാന്‍ വേണ്ടി പറഞ്ഞതാണെന്ന് ‘ബംബര്‍ അടിച്ച’ പ്രവാസി; അപ്പോള്‍ പൊതുജനം ആരായെന്ന് ജനങ്ങള്‍…

കേരള സര്‍ക്കാരിന്റെ ഓണം ബംബര്‍ ഒന്നാം സമ്മാനം ലഭിച്ചതായി സോഷ്യല്‍ മീഡിയയില്‍ ആദ്യം പ്രചരിച്ച കഥയിലെ നായകനായ വയനാട് പനമരം പരക്കുനി സ്വദേശി ഒടുവില്‍ താന്‍ പറഞ്ഞത് കളവാണെന്ന് സമ്മതിച്ചു. ഒന്നാം സമ്മാനം തനിക്കല്ലെന്നറിഞ്ഞിട്ടും സുഹൃത്തിനെ കബളിപ്പിക്കാന്‍ പറഞ്ഞത് കൈവിട്ട കളിയായിപ്പോയന്നും താന്‍ കാരണമുണ്ടായ വിഷമത്തില്‍ വീട്ടുകാരോടും ബന്ധുക്കളോടും നാട്ടുകാരോടും മാപ്പുചോദിക്കുന്നതായും ദുബായില്‍നിന്നു പകര്‍ത്തിയ വീഡിയോയില്‍ സെയ്തലവി പറയുന്നു. ദുബായ് അബുഹായിലിലെ മൂണ്‍ സ്റ്റാര്‍ വണ്‍ റസ്റ്ററന്റിലെ അടുക്കള ജീവനക്കാരനായ സെയ്തലവി ഓണം ബമ്പറുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് കഴിഞ്ഞദിവസം വരെ പറഞ്ഞുകൊണ്ടിരുന്നത്. വയനാട് നാലാംമൈല്‍ സ്വദേശി അഹമ്മദ് എന്നയാള്‍ വാട്ട്സാപ്പിലൂടെ അയച്ചുകൊടുത്ത ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റിന്റെ ഫോട്ടോ സുഹൃത്തുക്കളെ കാണിച്ചാണ് സെയ്തലവി സമ്മാനം തനിക്കാണെന്നു പറഞ്ഞത്. സമ്മാനാര്‍ഹമായ ടിക്കറ്റ് എവിടെയെന്ന ചോദ്യത്തിന് അഹമ്മദ് തന്നെ വഞ്ചിച്ചെന്നും നിയമനടപടി സ്വീകരിക്കുമെന്നും സെയ്തലവി പറഞ്ഞിരുന്നു. ഗൂഗിള്‍പേയിലൂടെ 300…

Read More

ലഹരി മാഫിയ ഹാപ്പി..! കഞ്ചാവ് വാങ്ങാൻ ഡാന്‍സാഫ് ആന്ധ്രയ്ക്കു പോയി! വന്‍ കഞ്ചാവുവേട്ട റിവാര്‍ഡും മറ്റ് ആനുകൂല്യങ്ങളും നേടിക്കൊടുക്കും; ഇന്‍റലിജൻസ് റിപ്പോർട്ട് പുകഞ്ഞുകത്തുന്നു

ഇ.അനീഷ് കോഴിക്കോട്: സംസ്ഥാന ആഭ്യന്തരവകുപ്പിലും പോലീസിലും പുകഞ്ഞുകത്തി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. കഞ്ചാവ് കടത്തികൊണ്ടു വന്ന ശേഷം അതു പിടിച്ചെടുത്ത് പോലീസ് തന്നെ ‘സ്റ്റാറാകുന്നു’ എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മയക്കമരുന്ന് മാഫിയ ഹാപ്പിയാണ്. മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാന്‍ നിയോഗിച്ച ആന്‍ഡി നര്‍കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ്) ആകട്ടെ പുകമറയിലും. ഒറ്റപ്പെട്ട സംഭവമെന്ന്സംസ്ഥാനത്തിന്‍റെ തന്നെ അന്വേഷണ ഏജന്‍സിയായ ഇന്‍റലിജന്‍സാണ് തിരുവനന്തപുരം ചാക്കയില്‍നിന്ന് 110 കിലോയും കുമാരപുരത്തുനിന്ന് 150 കിലോയും കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ തിരുവനന്തപുരം ജില്ലാ ആന്‍ഡി നര്‍കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്സിനെതിരേ റിപ്പോര്‍ട്ട് നല്‍കിയത്. ഒരു ഒറ്റപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതെങ്കിലും ഇതു സംസ്ഥാനത്തുടനീളമുള്ള ഡാന്‍സാഫിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നുറപ്പായി. അതേസമയം, ഇതു മയക്കുമരുന്ന് മാഫിയ ആഘോഷമാക്കുകയും ചെയ്യുന്നു. ഹബ്ബ്സംസ്ഥാനം മയക്കമരുന്നിന്‍റെ ഹബ്ബായി മാറിയതായി റിപ്പോര്‍ട്ടുകള്‍ പോലീസ് തന്നെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടത്. യുവതീ-യുവാക്കള്‍ കാമ്പസുകളില്‍…

Read More

മലയാളി പൊളിയല്ലേ..! ഖജനാവ് കാലിയാക്കി ഇടാൻ അനുവദിച്ചില്ല; കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് മലയാളി പിഴയൊടുക്കിയത് 85.91 കോടി രൂപ; മുന്നിൽ എറണാകുളം ജില്ല

കൊച്ചി: കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിനു പിഴയായി പൊതുജനം പോലീസിനു നല്‍കിയത് 85.91 കോടി രൂപ. കഴിഞ്ഞ 13 മാസത്തിനിടെ ഏറ്റവുമധികം പിഴ ഈടാക്കിയത് എറണാകുളം ജില്ലയില്‍നിന്നാണെന്നും സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരമാണു തൊട്ടുപിന്നില്‍. വിവരാവകാശ നിയമപ്രകാരം സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്നുള്ള കണക്കുകളിലാണ് 2020 ജൂലൈ 16 മുതല്‍ 2021 ഓഗസ്റ്റ് 14 വരെയുള്ള നിയമലംഘനത്തിന്‍റെ പിഴയീടാക്കിയതു സംബന്ധിച്ച വിവരങ്ങളുള്ളത്. കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പോലീസ് പരിശോധന ശക്തമാക്കിയ കഴിഞ്ഞ ഏപ്രില്‍ 15 മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള നാലു മാസം മാത്രം 48.82 കോടി രൂപ നിയമലംഘനത്തിനു പിഴയീടാക്കി. ഈ ഘട്ടത്തിലാണു കോവിഡിന്‍റെ പേരിലുള്ള പോലീസ് നടപടികള്‍ക്കെതിരേ പ്രതിപക്ഷവും വ്യാപാരികളും പരസ്യമായി രംഗത്തെത്തിയത്. 2021 മാര്‍ച്ച് 31 വരെയുള്ള ഒമ്പതു മാസം പിഴയിനത്തില്‍ പോലീസിനു ലഭിച്ചത് 37.09 കോടിയാണ്. എറണാകുളം സിറ്റി, റൂറല്‍…

Read More

ഫേസ്ബുക്ക് കാമുകനെ വളയ്ക്കാൻ തന്ത്രങ്ങൾ ഒരോന്നായി പറഞ്ഞ് നൽകിയത് ഭർത്താവ്; പലപ്പോഴായി തട്ടിയെടുത്തത് 11 ലക്ഷം രൂപ; വിവാഹത്തിൽ നിന്ന് പിൻമാറിയ കാമുകിയെ തിരക്കിയെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്…

പന്തളം: പാർവതിയുടെ പഞ്ചാരവാക്കിൽ‌ വീണു പോയ യുവാവിനു നഷ്ടമായത് ഒന്നു രണ്ടും രൂപയല്ല, 11 ലക്ഷം രൂപ. യുവാവിന്‍റെ ജീവിതം വലിയ പ്രതിസന്ധിയിൽ ആവുകയും ചെയ്തു. ഒരു ഫേസ്ബുക്ക് പരിചയം തന്‍റെ ജീവിതം തന്നെ നരകമാക്കിയതിന്‍റെ ആഘാതത്തിലാണ് ഇപ്പോഴും യുവാവ്. ഭർത്താവിന്‍റെ അറിവോടെയായിരുന്നു പാർവതിയുടെ പ്രണയനാടകം. യുവാവിനെ കടക്കെണിയിലാക്കിയായിരുന്നു പാർവതിയുടെ പണം ചോർത്തൽ. കൊട്ടാരക്കര പുത്തൂർ ബാബു വിലാസത്തിൽ പാർവതി (31), ഭർത്താവ് സുനിൽ ലാൽ (44) എന്നിവരെയാണ് പന്തളം പോലീസ് യുവാവിനെ കബളിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്തത്. ഏതാനും മാസങ്ങൾക്കുള്ളിലാണ് പതിനൊന്ന് ലക്ഷം രൂപ പാർവതി പഞ്ചാരവാക്കുകൾ പറഞ്ഞു യുവാവിൽനിന്നു കബളിപ്പിച്ചെടുത്തത്. 2020 ഏപ്രിലിലാണ് ഫേസ്ബുക്കിലൂടെ പാർവതിയെ യുവാവ് പരിചയപ്പെട്ടത്. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ പരിചയം ദൃഢമായി. പിന്നെ പതിയെ പതിയെ യുവാവിനെ പ്രണയത്തിന്‍റെ വഴിയിലേക്ക് അവർ എത്തിച്ചു. യുവാവിനെ വിവാഹം കഴിക്കാൻ താൻ സന്നദ്ധയാണെന്ന…

Read More

സുന്ദരയിൽ സുരേന്ദ്രൻ കുടുങ്ങുമോ? മൊബൈൽ ഫോൺ നഷ്ടപ്പെട്ടന്നതുൾപ്പെടെ പറഞ്ഞതെല്ലാം പച്ചക്കള്ളം; സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്

കാസർഗോഡ്:  കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. 15 ലക്ഷവും മംഗളൂരുവിൽ വൈൻ പാർലറും ചോദിച്ചെന്നും രണ്ടര ലക്ഷം രൂപയും 15,000 രൂപയുടെ മൊബൈൽഫോണും ലഭിച്ചെന്നുമാണ് സുന്ദരയുടെ മൊഴി. കേസിൽ നേരത്തെ സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ പ്രധാന മൊഴികളെല്ലാം കളവാണെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കാസർഗോഡ് ക്രൈംബ്രാ‍ഞ്ച് ഡിവൈഎസ്പി സതീഷ് കുമാറി‍ന്‍റെ നേതൃത്വത്തില്‍ സുരേന്ദ്രനെ ഒരു മണിക്കൂറിലധികം ചോദ്യം ചെയ്തത്. കേസിൽ നിർണായ തെളിവുകളിൽ ഒന്നായ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്ന സുരേന്ദ്രന്‍റ മൊഴി പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. ഈ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. പരിശോധനയ്ക്കായി ഈ ഫോണ്‍…

Read More