പതിനാറ് ലക്ഷം രൂപ..! സരിതനായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ് കേസില്‍ സിപിഐ പഞ്ചായത്തംഗം അറസ്റ്റില്‍

വെള്ളറട: സരിതനായര്‍ ഉള്‍പ്പെട്ട തൊഴില്‍ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ സിപിഐ പഞ്ചായത്തംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നത്തുകാല്‍ പഞ്ചായത്ത് പാലിയോട് വാര്‍ഡ് അംഗം ആനാവൂര്‍ കോട്ടയ്ക്കല്‍ പാലിയോട് വാറുവിളാകത്ത് പുത്തന്‍വീട്ടില്‍ രതീഷ്(32) ആണ് അറസ്റ്റിലായത്. കെടിഡിസി, ബെവ്കോ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാന ചെയ്ത് ഓലത്താന്നി, തിരുപുറം സ്വദേശികളികളില്‍ നിന്ന് പണം തട്ടിച്ചകേസിലാണ് അറസ്റ്റ്. കെടിഡിസിയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപയും, ബെവ്കോയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് കേസ്.

Read More

സംസ്ഥാനത്ത് ഇറച്ചിക്കോഴി ഉത്പാദനം സ്തംഭിച്ചു, വില കുതിച്ചുയരുന്നു ! സർക്കാർ തലത്തിൽ ആരംഭിച്ച കേരള ചിക്കൻ പദ്ധതിയും ഫലം കാണുന്നില്ല

പാലക്കാട്: ഇറച്ചി കോഴി ഉത്പാദനം കേരളത്തിൽ സ്തംഭനാവസ്ഥയിലേക്ക് നീങ്ങിയതോടെ ഇറച്ചികോഴിയുടെ വില ദിനംപ്രതി വർദ്ധിക്കുന്നു. കോഴി വിലനിയന്ത്രിക്കാനായി സർക്കാർ തലത്തിൽ ആരംഭിച്ച കേരള ചിക്കൻ പദ്ധതിയും ഫലം കാണുന്നില്ല. ഉത്പാദന ചെലവിലുണ്ടായ വൻ വർദ്ധനയാണ് കേരളത്തിലെ ഇറച്ചി കോഴി ഉത്പാദനം സ്തംഭനാവസ്ഥയിലേക്ക് നീങ്ങാൻ ഇടയാക്കിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ 50 രൂപയോളം വർദ്ധിച്ച് ഒരു കിലോ കോഴിയുടെ വില 150 രൂപയിലെത്തി. കോഴിയിറച്ചിക്കും വില വർദ്ധിച്ച് കിലോയ്ക്ക് 240 രൂപയായി. കേരളത്തിലെ ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ കോഴി വില നിയന്ത്രണം പൂർണ്ണമായും തമിഴ്നാട് ലോബിയുടെ കൈകളിലായി. വിഷു, റംസാൻ എന്നിവയെലക്ഷ്യം വെച്ചാണ് മൊത്തവ്യാപാരികൾ അനിയന്ത്രിതമായി വില വർദ്ധിപ്പിച്ചത്. കേരളത്തിൽ ഉത്പാദനം വർദ്ധിപ്പിച്ച് വിപണിയിൽ ചലനമുണ്ടാക്കിയില്ലെങ്കിൽ ഇനിയും വില വർദ്ധിക്കുമെന്ന് വ്യാപാരികൾ പറയുന്നു. ഇറച്ചിക്കോഴി കർഷകരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ തലത്തിൽ നടപടിയെടുക്കണമെന്നും കച്ചവടക്കാരും കോഴിഫാം ഉടമകളും പറയുന്നു.

Read More

ഗൂഗിള്‍ അസിസ്റ്റന്റ് ഡ്രൈവിംഗ് മോഡിന്റെ സഹായം ഇനി ഇന്ത്യയിലും ! ഈ സൗകര്യം ഡ്രൈവിംഗ് അനായാസകരമാക്കും; ഉപയോഗിക്കേണ്ടത് എങ്ങനെയെന്നറിയാം…

ഗൂഗിള്‍ അവതരിപ്പിച്ച് ഏറ്റവും പുതിയ സാങ്കേതികവിദ്യയില്‍ ഒന്നായ ഗൂഗിള്‍ അസിസ്റ്റന്റ് ഡ്രൈവിംഗ് മോഡ് ഇനി ഇന്ത്യയിലും ലഭ്യമാകും. നിലവില്‍ ഈ സൗകര്യം അമേരിക്കയില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇപ്പോള്‍ ഇന്ത്യക്ക് പുറമെ ഓസ്‌ട്രേലിയ, യുകെ, അയര്‍ലന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലും സവിശേഷത ലഭിക്കും. ഡ്രൈവിംഗ് മോഡ് നാവിഗേഷന്‍ സ്‌ക്രീനിന്റെ പുറത്ത് പോകാതെ തന്നെ മറ്റെല്ലാ കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. ഇത് വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറക്കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. ഇനി മുതല്‍ ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെ വാഹനമോടിക്കുമ്പോള്‍ തന്നെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകും. നമ്മുടെ ശബ്ദം ഉപയോഗിച്ച് കോളുകളും മെസേജുകളും അയക്കാനും സ്വീകരിക്കാനും കഴിയും. വിവിധ ആപ്ലിക്കേഷനുകളില്‍ നിന്നുള്ള മെസേജുകള്‍ ഫോണില്‍ നോക്കാതെ തന്നെ അറിയാം. കോളുകള്‍ വരുമ്പോള്‍ മുന്നറിയിപ്പ് നല്‍കും, ശബ്ദം ഉപയോഗിച്ച് തന്നെ സ്വീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാം. പ്രസ്തുത സൗകര്യങ്ങള്‍ക്ക് പുറമെ…

Read More

മാസ്കില്ലാത്തവർ സൂക്ഷിക്കുക, കോവിഡ് ഭീതി മാത്രമല്ല പോക്കറ്റും കാലിയാകും! മാസ്കിന്‍റെ പേരിൽ ഒരു ദിവസം 100 കേസെടുക്കണം; പോലീസ് സ്റ്റേഷനുകളിൽ പുതിയ ഉത്തരവ്

തൃശൂർ: മാസ്കില്ലാത്തവർ സൂക്ഷിക്കുക, കോവിഡ് ഭീതി മാത്രമല്ല പോക്കറ്റും കാലിയാകും. മാസ്കില്ലാത്തവരെ പിടികൂടി 500 രൂപ പിഴ ഈടാക്കാൻ പോലീസിനു കർശനനിർദേശം നൽകി. ഓരോ പോലീസ് സ്റ്റേഷനിലും ചുരുങ്ങിയത് ഒരു ദിവസം മാസ്ക് ധരിക്കാത്ത 100 പേരെ പിടികൂടണമെന്നാണ് നിർദേശം. സിറ്റി പോലീസിലെ 24 പോലീസ് സ്റ്റേഷനുകളിൽനിന്നായി 12 ലക്ഷം രൂപ ഒരു ദിവസം പിരിച്ചെടുക്കണമെന്നാണ് സിറ്റി പോലീസ് കമ്മീഷർ ആർ. ആദിത്യ ഉത്തരവിട്ടിരിക്കുന്നത്. മാസ്കില്ലാതെ എവിടെ നിൽക്കുന്നവരായാലും ബസിലോ, കാറിലോ, ബൈക്കിലോ യാത്ര ചെയ്യുന്നവരായാലും പിടികൂടണമെന്ന് ഉത്തരവിൽ പറയുന്നു. നിർദേശം വന്നതോടെ ഇന്നലെ രാവിലെതന്നെ പോലീസുകാർ മാസ്കില്ലാത്തവരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. മാസ്കിന്‍റെ പേരിലും ടാർജറ്റ് നൽകിയതു പോലീസുകാർക്കിടയിൽ പ്രതിഷേധം ഉയർത്തി. തെരഞ്ഞെടുപ്പ് സമയങ്ങളിൽ രാഷ്ട്രീയ യോഗങ്ങൾക്കു യാതൊരു നിയന്ത്രണവുമില്ലാതെ അനുമതി നൽകിയതിനുശേഷം പൊതുജനങ്ങളെ പെരുവഴിയിലാക്കുന്ന നടപടിക്കെതിരെ പൊതുസമൂഹത്തിലും പ്രതിഷേധം ഉയരുന്നുണ്ട്. കമ്മീഷണർ നേരിട്ടുതന്നെ ഇന്നലെ രാവിലെ…

Read More

സംസ്ഥാനം ഓക്‌സിജന്‍ ക്ഷാമത്തിലേക്ക് ? കോവിഡ് രൂക്ഷമാകാന്‍ സാധ്യത; കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കും; കേരളം പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവെന്ന് ആരോഗ്യമന്ത്രി കെ.ക.ശൈലജ. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വകുപ്പ് തലത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കും. കേരളത്തിൽ ഇതുവരെ 11,89,000 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരു കോടി 39 ലക്ഷം പരിശോധനകൾ നടത്തി. നിലവിൽ സംസ്ഥാനത്ത് 58,245 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. കേരളത്തിലെ വർധനവിന്‍റെ കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. രോഗവ്യാപനം തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാനത്തിന് ഇനിയും കൂടുതൽ കോവിഡ് വാക്സിനുകൾ ആവശ്യമുണ്ട്. കേന്ദ്രത്തിൽ നിന്നും 6,084,360 ഡോസ് വാക്സിനാണ് ലഭിച്ചത്. ഇതിൽ 5,675,138 വാക്സിൻ വിതരണം ചെയ്തു. സംസ്ഥാനത്ത് വാക്സിൻ സീറോ വേസ്റ്റേജാണ്. ആരോഗ്യസെക്രട്ടറി കേരളത്തെ അഭിനന്ദിച്ചിരുന്നു. സംസ്ഥാനത്ത് 5,80,880 വാക്സിനാണുള്ളത്.…

Read More

ലാലേട്ടന് അതിന്റെയൊന്നും ഒരാവശ്യവുമില്ല ! വലിയൊരു മനസ്സിന്റെ ഉടമയാണ് അദ്ദേഹം; അനുഭവം തുറന്നു പറഞ്ഞ് മഞ്ജു വാര്യര്‍…

മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളാണ് മോഹന്‍ലാലും മഞ്ജുവാര്യരും ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം വന്‍ഹിറ്റുകളായിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ച് അവസാനമായി ഇറങ്ങിയ ലൂസിഫര്‍ 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമയെന്ന നേട്ടം കരസ്ഥമാക്കിയിരുന്നു. മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത സിനിമയില്‍ സ്റ്റീഫന്‍ നെടുമ്പളളിയും പ്രിയദര്‍ശിനി രാംദാസുമായിട്ടാണ് മോഹന്‍ലാല്‍ മഞ്ജുവും എത്തിയത് എത്തിയത്. അതേസമയം ലൂസിഫറില്‍ ലാലേട്ടനൊപ്പം പ്രവര്‍ത്തിച്ചപ്പോഴുളള ഒരനുഭവം പങ്കുവെയ്ക്കുകയാണ് മഞ്ജു വാര്യര്‍ ഒരു എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു മഞ്ജു വാര്യയുടെ തുറന്നു പറച്ചില്‍. ലൂസിഫറിലെ ഒരു സീനില്‍ അഭിനയിച്ച ശേഷമുളള ലാലേട്ടന്റെ പ്രശംസയെ കുറിച്ചാണ് മഞ്ജു വാര്യര്‍ മനസുതുറന്നത്. സിനിമയില്‍ ലാലേട്ടന്‍ ഇല്ലാത്ത എന്റെ ഒരു സീന്‍ ഉണ്ടായിരുന്നു. അത് കണ്ടുകഴിഞ്ഞിട്ട് അദ്ദേഹം എന്റെ അടുത്ത് വന്നു നന്നായി എന്ന് പറഞ്ഞ് പ്രശംസിച്ചിട്ടുണ്ട്. അദ്ദേഹത്തിനെ പോലെ ഒരു വലിയ താരത്തിന്…

Read More

നാലരവയസുകാരിക്കെതിരായ അതിക്രമം;മെഡിക്കല്‍ കോളജ് അധികൃതരുടെ റിപ്പോര്‍ട്ട് തിങ്കളാഴ്ച

മൂവാറ്റുപുഴ: അസം സ്വദേശിനിയായ നാലരവയസുകാരിയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ വിശദമായ മെഡിക്കൽ റിപ്പോർട്ട് തിങ്കളാഴ്ച കൈമാറിയേക്കും. കഴിഞ്ഞ ചൊവ്വാഴ്ച കുട്ടിയുടെ മെഡിക്കൽ റിപ്പോർട്ട് പോലീസിന് കൈമാറും എന്നായിരുന്നു ആശുപത്രി അധികൃതർ ആദ്യം അറിയിച്ചിരുന്നത്. മെഡിക്കൽ റിപ്പോർട്ട് ഇതുവരെയും പോലീസിന് ലഭിച്ചിട്ടില്ലെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന മൂവാറ്റുപുഴ സിഐ ഗോപകുമാർ പറഞ്ഞു. നിലവിൽ പീഡനം നടന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിയിൽനിന്നും മൊഴി എടുത്തിട്ടുണ്ട്. മൂന്നു സൈക്കളോജിസ്റ്റുകൾ കുട്ടിയെ കൗൺസിലിംഗ് നടത്തിയിരുന്നു. എന്നാൽ പീഡനം നടന്നതായി കണ്ടത്താനായിട്ടില്ല. മെഡിക്കൽ റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും ലഭിച്ച ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്നും സിഐ പറഞ്ഞു. കഴിഞ്ഞ 27-നാണ് കടുത്ത വയറുവേദനയെ തുടർന്ന് കുട്ടിയെ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറ്റിൽനിന്ന് രക്തം പോകുകയും ചെയ്തതോടെ മൂവാറ്റുപുഴയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ…

Read More

ജനപ്രതിനിധികളേ, ഒന്നിങ്ങു നോക്കുമോ? ഇവിടെ ഒരു റോഡുണ്ടായിരുന്നു!

കടുത്തുരുത്തി: മങ്ങാട്-ഒറ്റിയാംകുന്ന് റോഡ് തകര്‍ന്ന് ഗതാഗതം ദുഷ്‌കരമായി. ഇതുവഴിയുള്ള കാല്‍നട യാത്ര പോലും ദുരിതത്തിലായി. സിഎസ്‌ഐ പള്ളിയിലേക്കു പോയി വരുന്നതും ഇതേ റോഡിലൂടെയാണ്. മങ്ങാട് -ഒറ്റിയാംകുന്ന് റോഡ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണെങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കുത്തനെയുള്ള കയറ്റത്തിലൂടെയാണ് റോഡ് കടന്നു പോകുന്നത്. തകര്‍ന്ന് കിടക്കുന്ന റോഡിലൂടെ ഇരുചക്രവാഹനങ്ങളോ, ഓട്ടോറിക്ഷകളോ പോലും കടന്നു പോകാത്ത സ്ഥിതിയാണെന്നും നാട്ടുകാര്‍ പരിതപിക്കുന്നു. എങ്ങനെയും റോഡ് നന്നാക്കിയെടുക്കണമെന്ന ആഗ്രഹവുമായി സമീപവാസികള്‍ നെട്ടോട്ടമോടുകയാണ്. റോഡ് നന്നാക്കുന്നതിനായി മൂന്ന് വര്‍ഷം മുമ്പ് 11 ലക്ഷം രൂപ അനുവദിച്ചുവെന്ന് പറയുകയും മുട്ടുചിറ സ്വദേശിയായ കരാറുകാരന്‍ പണി ഏറ്റെടുത്തുവെന്നു പറയഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല. ജനപ്രതിനിധികള്‍ ഉള്‍പെടെയുള്ളവരെ ഇതേ ആവശ്യത്തിനായി സമീപിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്. അടിയന്തരമായി പ്രശ്‌ന പരിഹാരത്തിന് നടപടിയുണ്ടാകണണെന്നാണ് നാട്ടുകാരുടെ ആവശ്യം.

Read More

സൈബർ തട്ടിപ്പുകാർ ഇപ്പോൾ എട്ടിന്‍റെ പണി കൊടുത്തുകൊണ്ടിരിക്കുന്നതു പോലീസിനിട്ട്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

സ്വന്തം ലേഖകൻ തൃശൂർ: സൈബർ തട്ടിപ്പുകാർ ഇപ്പോൾ എട്ടിന്‍റെ പണി കൊടുത്തുകൊണ്ടിരിക്കുന്നതു പോലീസിനിട്ടാണ്. പോലീസ് അക്കാദമി നൽകുന്ന ഇന്‍റേണ്‍ഷിപ്പുകൾക്കു പണം ആവശ്യ പ്പെട്ടും ഡിവൈഎസ്പിയുടെ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പണം ചോദിച്ചുമാണു പുതിയ തട്ടിപ്പുകൾക്കു ശ്രമം നടക്കുന്നത്. ഇതു രണ്ടും പോലീസ് കണ്ടെത്തി പൊതുജനങ്ങൾക്കു മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. കേരള പോലീസ് അക്കാദമിയിൽ ഇന്‍റേണ്‍ഷിപ്പ് നൽകുന്നുണ്ടെന്നും അതിനു ഫീസുണ്ടെന്നും പറഞ്ഞാണു വ്യാജപണപ്പിരിവിനു ശ്രമം നടന്നിരിക്കുന്നത്. ഫോറൻസിക്, ക്രിമിനോളജി,ജേർണലിസം തുടങ്ങിയ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കു രാമവർമപുരം പോലീസ് അക്കാദമിയിൽ സൗജന്യമായി ഇന്‍റേണ്‍ഷിപ്പ് നൽകുന്നുണ്ട്. എന്നാൽ ഇത് അതാതു സ്ഥാപന മേധാവികളുടേയും ഡിജിപിയുടേയും പോലീസ് അക്കാദമി ഡയറക്ടറുടേയും രേഖാമൂലമുള്ള സമ്മത അനുമതി പത്രങ്ങളുണ്ടെങ്കിൽ മാത്രമേ നടക്കൂവെന്നും വേറെ ഒരു ഏജൻസിയേയും ഇതിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും അക്കാദമി അധികൃതർ വ്യക്തമാക്കി. ഇത്തരം വ്യാജ പരസ്യങ്ങളിൽ വീഴരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകുന്നുണ്ട്.…

Read More

ഫിറ്റ്‌നെസ് ക്യൂന്‍ ! സാനിയ ഇയ്യപ്പന്റെ ഇടിവെട്ട് വര്‍ക്ക്ഔട്ട് വീഡിയോ വൈറലാകുന്നു…

ബാലതാരമായി വന്ന് മലയാള സിനിമയില്‍ നായികയായ താരമാണ് സാനിയ ഇയ്യപ്പന്‍. നര്‍ത്തകി എന്ന നിലയിലും അതുല്യ പ്രകടനം നടത്തിയിട്ടുള്ളയാളാണ് സാനിയ. ക്വീന്‍ എന്ന സിനിമയിലെ നായികാ കഥാപാത്രമാണ് താരത്തെ പ്രശസ്തയാക്കിയത്. കൂടുതല്‍ ആളുകള്‍ അറിയാന്‍ തുടങ്ങിയതും ആ വേഷത്തിലൂടെ ആയിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന സിനിമയിലൂടെയാണ് സാനിയ മലയാളത്തിലേക്ക് കടന്നു വന്നത്. ആയിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ആ സിനിമ പുറത്തിറങ്ങിയത്. മമ്മൂട്ടി ആയിരുന്നു പ്രധാന വേഷത്തില്‍ അഭിനയിച്ചത്. 2014 തന്നെ ജയസൂര്യ നായകനായ അപ്പോത്തിക്കരി എന്ന സിനിമയിലും താരം ബാലതാരമായി അഭിനയിച്ചു. മികച്ച പ്രേക്ഷകപ്രീതി ആ വേഷത്തിനും ലഭിച്ചിരുന്നു. അതിനുശേഷം താരം ചെയ്ത ഓരോ കഥാപാത്രങ്ങളും ജനപ്രീതി നേടിയവ തന്നെയാണ്. ലൂസിഫര്‍,പ്രേതം 2 തുടങ്ങിയ ചിത്രങ്ങളിലും താരം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വച്ചത്. അടുത്ത് പുറത്തിറങ്ങിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന…

Read More