എന്‍റെ തോൽവി പ്രിയപ്പെട്ട എംപി കൊടിക്കുന്നിലിന് സമർപ്പിക്കുന്നു; കൊടിക്കുന്നിലിനെതിരെ ആഞ്ഞടിച്ച് കെ.കെ. ഷാജു; ആരോപണങ്ങൾക്ക് മറുപടിയുമായി കൊടിക്കുന്നിൽ

ചാരുംമൂട് : മാവേലിക്കര നിയമസഭ മണ്ഡലത്തിൽ പരാജയപ്പെട്ട യു ഡി എഫ് സ്ഥാനാർത്ഥിയും ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ കെ കെ ഷാജു കെ പി സി സി വൈസ് പ്രസിഡന്റുകൂടിയായ കൊടിക്കുന്നിൽ സുരേഷ് എം പിക്കെതിരെ ആഞ്ഞടിച്ച് രംഗത്ത്. പരാജയപ്പെട്ടത്തിന് തൊട്ട് പിന്നാലെ ഷാജു ഫേസ്‌ബുക്കിൽ തന്‍റെ പരാജയം കൊടിക്കുന്നിലിന് സമർപ്പിക്കുന്നതായി പോസ്റ്റിട്ടു. എന്റെ തോൽവി പ്രിയപ്പെട്ട എംപി കൊടിക്കുന്നിലിന് സമർപ്പിക്കുന്നു.വിജയം വിജയം തന്നെ.പരാജയം ശിരസ്സ്നമിച്ച് അംഗീകരിക്കുന്നു. വിജയിക്കു പിന്നിൽപ്ര വ ർത്തിച്ചവരെയും, പരാജയപ്പെട്ട എനിക്ക് വേണ്ടി പ്രവർത്തിച്ചവരെയും പ്രത്യേകം അഭിനന്ദിക്കുന്നു എന്നാണ് പോസ്റ്റിട്ടത്. പോസ്റ്റ് മാവേലിക്കരയിൽ യു ഡി എഫിനുള്ളിൽ വലിയ ചർച്ച ആയിരിക്കുകയാണ്.കാലുവാരി തോൽപ്പിച്ചു എന്ന ആരോപണമാണ് ചിലർ ഉയർത്തുന്നത്. മാവേലിക്കരയിൽ ആദ്യം മുതൽ തന്നെ മണ്ഡലത്തിന് പുറത്ത് നിന്നൊരാളെ മത്സരിപ്പിക്കാൻ കൊടിക്കുന്നിൽ ശ്രമിച്ചെന്നും ഷാജു ആരോപിച്ചിരുന്നു. സി പി എമ്മും ബി…

Read More

ആ കഥ കേട്ടപ്പോള്‍ ഞെട്ടി; ഒരു ബോധവത്കരണ സിനിമ ആണെന്ന് പറഞ്ഞതിനാല്‍ അഭിനയിക്കാന്‍ തീരുമാനിച്ചു; വെളിപ്പെടുത്തലുമായി നടി സംഗീത

ഒരു സമയത്ത് തെന്നിന്ത്യയില്‍ തിരക്കുള്ള നടിയായിരുന്നു സംഗത. നിരവധി മലയാള ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കെല്ലാമൊപ്പം അഭിനയിച്ച നടിയാണ് സംഗീത. ഇപ്പോഴിതാ ചില കഥാപാത്രങ്ങള്‍ തനിക്ക് താല്‍പര്യമില്ലാതെ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അവര്‍. ഒരിക്കല്‍ തന്നെ സമീപിച്ച ഒരു സംവിധായകന്‍ തന്റെ വേഷത്തെ പറ്റി പറഞ്ഞെന്നും കഥ നല്ലതാണെന്ന് തനിക്ക് തോന്നിയെന്നും നടി പറഞ്ഞു. എന്നാല്‍ ആ വേഷം അഭിനയിക്കാന്‍ തനിക്ക് പരിമിതികളുള്ളതിനാല്‍ ആ അവസരം നിരസിച്ചു. ഉറക്കഗുളിക കൊടുത്തതിനു ശേഷം ഭര്‍ത്താവിന്റെ സഹോദരനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഒരു ഭാര്യയുടെ കഥയായിരുന്നു അത്. കേട്ടപ്പോള്‍ ഞെട്ടിപ്പോയെങ്കിലും ഒരു ബോധവത്കരണ സിനിമ ആണെന്ന് പറഞ്ഞതിനാല്‍ അഭിനയിക്കാന്‍ തീരുമാനിച്ചു.ശരീരപ്രദര്‍ശനത്തിന് തനിക്ക് സാധിക്കില്ലെന്നും സമ്മതമെങ്കില്‍ മാത്രം വേഷം തന്നാല്‍ മതിയെന്നും നടി പറഞ്ഞു. തര്‍ക്കങ്ങള്‍ക്കും വിട്ടുവീഴ്ചകള്‍ക്കുമൊടുവില്‍ ചിത്രം പൂര്‍ത്തിയാക്കി. റിലീസിംഗ് ദിവസം…

Read More

കഴിയുന്നത്ര സഹായം ചെയ്യൂ, രാജ്യത്തെ രക്ഷിക്കു

എന്‍റെ രാജ്യമായ ഇന്ത്യയാണ് ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതലായി കഷ്ടപ്പെടുന്നത്. എല്ലാവരും ഇപ്പോഴാണു സഹായിക്കേണ്ടതെന്ന് പ്രിയങ്ക. പ്രതിദിന മരണ സംഖ്യ ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. ഇത്ര വേഗത്തില്‍ ഇത്രയധികം പേരെ വൈറസ് കൊന്നൊടുക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ലല്ലോ. ഗിവ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയോടൊപ്പം ചേര്‍ന്നു ഞാനും പ്രവര്‍ത്തിക്കുന്നു. എത്രയും വേഗം കഴിയുന്നത്ര സഹായം എത്തിക്കാനാണ് പദ്ധതി. എത്രയെന്നു പറയുന്നില്ല. എത്രയാണെങ്കിലും നിങ്ങള്‍ക്കു കഴിയുന്ന സംഭാവനകളാണു വേണ്ടത്. എന്നെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിനു പേരുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ ചെറിയ തുകകള്‍ വച്ചു നല്‍കിയാന്‍ പോലും അതൊരു വലിയ തുകയായി മാറുമെന്ന് -പ്രിയങ്ക ചോപ്ര

Read More

വര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താസരണികളും റാഡിക്കലായ ഒരു മാറ്റമല്ല ! എന്തു കൊണ്ട് തോറ്റു എന്നു ചോദിക്കുമ്പോള്‍ ‘ ബിജെപിയ്ക്ക് കനത്ത പ്രഹരം’ എന്ന ഉത്തരവുമായി ബംഗാളിലെ സിപിഎം നേതാക്കള്‍…

പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വന്‍വിജയവുമായി എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച ഉറപ്പാക്കുമ്പോള്‍ ബംഗാളില്‍ പാര്‍ട്ടി നിയമസഭയില്‍ നിന്നു തന്നെ തൂത്തുമാറ്റപ്പെട്ടു. സ്വാതന്ത്യത്തിനുശേഷം ആദ്യമായി ബംഗാള്‍ നിയമസഭയില്‍ ഒരു ഇടത് പ്രതിനിധി പോലുമില്ല. എല്‍ഡിഎഫും കോണ്‍ഗ്രസും ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടും ചേരുന്ന സംയുക്ത മോര്‍ച്ചയ്ക്ക് 294 അംഗ സഭയില്‍ രണ്ട് പ്രതിനിധികള്‍ മാത്രം. കോണ്‍ഗ്രസിന്റെ നേപാല്‍ ചന്ദ്ര മഹാതോയും ഐഎസ്എഫിന്റെ നൗഷാദ് സിദ്ദിഖുമാണവര്‍. 2016ല്‍ ഇടതു പാര്‍ട്ടികള്‍ 26ഉം കോണ്‍ഗ്രസ് 42ഉം സീറ്റുകള്‍ നേടിയ സ്ഥാനത്താണിതെന്ന് ഓര്‍ക്കണം. മുപ്പത് വര്‍ഷത്തിലധികം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച ഇടതിന് ഇത് അപ്രതീക്ഷിത തിരിച്ചടിയല്ല. വോട്ട് ധ്രുവീകരണം ഉണ്ടായെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെ വിശദീകരണം. എന്തുകൊണ്ട് പാര്‍ട്ടി തോറ്റു എന്നു ചോദിച്ചപ്പോള്‍ ഒരു മുതിര്‍ന്ന സിപിഎം നേതാവ് പറഞ്ഞതിങ്ങനെ… ”പണം ഒഴുക്കിയും കൃത്രിമവും കാണിച്ച് മുന്നേറാന്‍ ശ്രമിച്ച ബിജെപിക്ക് കനത്ത പ്രഹരമാണ് തിരഞ്ഞെടുപ്പിലുണ്ടായത്. വര്‍ഗീയ…

Read More

കരീനയുടെ ആഹ്വാനം ആരാധകരുടെ മറുപടി!

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ജനങ്ങളോട് സുരക്ഷിതരായി വീട്ടില്‍ കഴിയാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ബോളിവുഡ് താരസുന്ദരി കരീന കപൂര്‍. എന്നാല്‍ കരീനയുടെ ആഹ്വാനത്തിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. സ്വന്തം ബന്ധുവായ രണ്‍ബീറിനോടും കൂടി ഇക്കാര്യം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് കരീന ആഹ്വാനവും ആരാധകരുടെ മറുപടിയും. കരീനയുടെ അഭ്യര്‍ഥന ഇങ്ങനെ… നമ്മുടെ രാജ്യത്തിനന്‍റെ അവസ്ഥ ഇപ്പോഴും ജനങ്ങള്‍ക്ക് പൂര്‍ണമായി മനസിലായിട്ടില്ല. മഹാമാരിയുടെ വ്യാപ്തി മനസിലാക്കി നമ്മള്‍ ജാഗ്രതയോടെ പെരുമാറണം. നിങ്ങള്‍ താടിയില്‍ മാസ്‌ക് ധരിക്കുകയോ, കോവിഡ് നിയമങ്ങള്‍ അനുസരിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ നമ്മുടെ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും കുറിച്ച് വെറുതെ ഒന്ന് ചിന്തിക്കണം. ആരോഗ്യമേഖലയിലെ അപര്യാപ്തത തിരിച്ചറിഞ്ഞു വേണം നമ്മുടെ പ്രവര്‍ത്തനം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വരുമ്പോള്‍ നമ്മള്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരെക്കുറിച്ച് ചിന്തിക്കണം. ശാരീരികമായും മാനസികമായും തകര്‍ന്ന അവസ്ഥയിലാണ് അവര്‍. ഇത് വായിക്കുന്നവരെങ്കിലും സാമൂഹിക അകലം…

Read More

ആദ്യം ഓര്‍മയില്‍ എത്തുന്ന കൈയടി

  ബാലതാരമായി സിനിമയിലെത്തി, പിന്നീടു സിനിമയില്‍ സജീവമായി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച യുവനടനാണ് ബാലു വര്‍ഗീസ്. തന്‍റെ ആദ്യ സിനിമയെക്കുറിച്ചുള്ള അനുഭവം താരം ഒരിക്കല്‍ പങ്കുവച്ചതു വൈറലായിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്ത്പൊട്ട് എന്ന ചിത്രത്തില്‍ ബാലതാരമായാണ് ബാലു വര്‍ഗീസിന്‍റെ സിനിമയിലേക്കുളള അരങ്ങേറ്റം. ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രജിത്തിന്‍റെ ബാല്യകാലമാണ് ബാലു അവതരിപ്പിച്ചത്.    കടല്‍ത്തീരത്ത് ഷോട്ടിനായി വെയ്റ്റ് ചെയ്ത് ക്ഷീണിച്ചതിനെക്കുറിച്ചും അഭിനയത്തെ എല്ലാവരും കൈയടിച്ച് അഭിനന്ദിച്ചതിനെക്കുറിച്ചുമാണ് ബാലു ആ അഭിമുഖത്തിൽ മനസ് തുറന്നത്. ബാലുവിന്‍റെ വാക്കുകള്‍ ഇങ്ങനെ…    പത്താം വയസില്‍ ചാന്ത്പൊട്ടിലൂടെ ആയിരുന്നു അരങ്ങേറ്റം. ലാലങ്കിള്‍ അമ്മയുടെ സഹോദരനാണ്. ചാന്തുപൊട്ടില്‍ ഇന്ദ്രജിത്തിനന്‍റെ കുട്ടിക്കാലം ചെയ്യാന്‍ ഒരാളെ നോക്കുന്ന സമയമായിരുന്നു. ലാലങ്കിള്‍ ആണ് ലാല്‍ജോസ് സാറിനോട് എന്‍റെ കാര്യം പറഞ്ഞത്. പിറ്റേന്നു തന്നെ സെറ്റില്‍ ചെല്ലണമെന്ന് പറഞ്ഞു. അവിടെ ചെന്ന് കട്ട വെയ്റ്റിംഗ്.…

Read More

കണ്ണൂരിലും മലപ്പുറത്തുമടക്കം ശക്തിയുറപ്പിച്ച് ഇടതുകോട്ടയ്ക്കു മങ്ങലേൽക്കാതെ വടക്കൻ കേരളം

കോഴിക്കോട്: ഇടതുകോട്ടയ്ക്കു മങ്ങലേൽക്കാതെ വടക്കൻ കേരളം. കണ്ണൂരിലും മലപ്പുറത്തുമടക്കം ശക്തിയുറപ്പിച്ചാണ് ഇടതുമുന്നണിയുടെ തേരോട്ടം. കാസർഗോഡ്, കണ്ണൂർ, വയനാട് ,കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 48 സീറ്റുകളിൽ 2016-ൽ 28 സീറ്റുകളായിരുന്നു ഇടതുമുന്നണി നേടിയിരുന്നെങ്കിൽ കണ്ണൂരിൽ ഒരു സീറ്റ് കൂടുതൽ നേടി ഇക്കുറിയത് 29 ആയി ഉയർന്നു. അഞ്ചു സീറ്റുകളുള്ള കാസർഗോഡ് മുന്ന് സീറ്റുകളാണ് ഇടതുമുന്നണി നേടിയത്. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവയാണ് ഇടതുമുന്നണി നിലനിർത്തിയത്. കാസർഗോഡ്, കാഞ്ഞങ്ങാട് സീറ്റുകൾ യുഡിഎഫ് നേടി. 2016ലും കാസർഗോഡിന്‍റെ രാഷ്‌ട്രീയ ചിത്രം ഇങ്ങനെയായിരുന്നു. മിന്നും പ്രകടനംപതിനൊന്ന് സീറ്റുകളുള്ള കണ്ണൂരിൽ 2016ൽ മൂന്ന് സീറ്റുകളായിരുന്നു യുഡിഎഫ് നേടിയിരുന്നത്. ഇരിക്കൂർ, അഴീക്കോട്,പേരാവൂർ എന്നീ സീറ്റുകളായിരുന്നു യുഡിഎഫ് നേടിയത്. ഇക്കുറി അഴീക്കോട് ഇടതുമുന്നണി പിടിച്ചെടുത്തു. ഇരിക്കൂർ, പേരാവൂർ എന്നീ മണ്ഡലങ്ങൾ മാത്രമാണ് യുഡിഎഫിനെ പിന്തുണച്ചത്. സംസ്ഥാനത്തെതന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിനു ഇടതുമുന്നണി വിജയിച്ച ധർമടം, മട്ടന്നൂർ…

Read More

കോവിഡ് കാലത്ത് ഓട്ടോ ആംബുലന്‍സ് ആക്കി ! ഓക്‌സിജനും മരുന്നുമായി തന്നാല്‍ കഴിയുന്ന സഹായവുമായി ഒരു ഓട്ടോ ഡ്രൈവര്‍…

രാജ്യത്ത് കോവിഡ് മാരകമാവുമ്പോള്‍ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി മുമ്പോട്ടു വരുന്ന ആളുകളിലാണ് രാജ്യത്തിന്റെ പ്രതീക്ഷ. അത്തരത്തിലൊരാളാണ് ഭോപ്പാലില്‍ നിന്നുള്ള ഓട്ടോ ഡ്രൈവറായ ജാവേദ് ഖാന്‍. കൊവിഡ് രോഗികള്‍ക്ക് അദ്ദേഹം തന്റെ ഓട്ടോയില്‍ സൗജന്യ സവാരി വാഗ്ദാനം ചെയ്യുന്നു. തന്റെ വാഹനം ആംബുലന്‍സാക്കി മാറ്റിയിരിക്കയാണ് അദ്ദേഹം. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ജാവേദ് കുറഞ്ഞത് 10 പേരെയെങ്കിലും ഇതുപോലെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാമത്തെ കൊവിഡ് തരംഗത്തെ തുടര്‍ന്ന് ആളുകള്‍ ബുദ്ധിമുട്ടുന്നത് കണ്ട് സങ്കടപ്പെട്ട ജാവേദ് ഒരു പൗരനെന്ന നിലയില്‍ മറ്റുള്ളവരെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും വീട്ടില്‍ വെറുതെ ഇരിക്കാനാവില്ലെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്ന്, കുടുംബത്തിന്റെ സമ്മതപ്രകാരം അദ്ദേഹം തന്റെ ഓട്ടോറിക്ഷയെ ഒരു മൊബൈല്‍ ആംബുലന്‍സാക്കി മാറ്റി. അതുകൂടാതെ രോഗികള്‍ക്ക് അത്യാവശ്യമായ ഓക്‌സിജന്‍, സാനിറ്റൈസര്‍, മരുന്നുകള്‍ എന്നിവയും അദ്ദേഹം അതില്‍…

Read More

പിണറായി ഉമ്മൻചിറയിൽ ആ‍യുധങ്ങളുടെ ശേഖരം; രഹസ്യവിവരം ശരിയായിരുന്നുവെന്ന് പിണറായി പോലീസ്

കൂത്തുപറമ്പ്: പിണറായി ഉമ്മൻചിറയിൽ പോലീസ് നടത്തിയ പരിശോധനയിൽ ആയുധ ശേഖരം പിടികൂടി. എട്ട് വാളുകൾ, ഒരു കഠാര, ഒരു മഴു എന്നിവയാണ് കണ്ടെത്തിയത്. ഉമ്മൻ ചിറ കുഞ്ഞിപ്പള്ളിക്കു സമീപത്തെ ഒഴിഞ്ഞ പറമ്പിലെ തേങ്ങാക്കൂടയിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു ഇവ. ഇന്നലെ രാത്രി 11.20ഓടെയാണ് സംഭവം. രഹസ്യ വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ പിണറായി എസ്ഐ ബാലകൃഷ്ണൻ, സ്പെഷൽ ബ്രാഞ്ച് എസ്ഐ എ.അശോകൻ, സിവിൽ പോലീസ് ഓഫീസർമാരായ രൂപേഷ്, രജീഷ് എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘമാണ് ആയുധങ്ങൾ കണ്ടെടുത്തത്. ഇവ സ്റ്റേഷനിലേക്ക് മാറ്റി. ഈ അടുത്ത കാലത്ത് നിർമിച്ചവയാണ് ആയുധങ്ങളെന്ന് പോലീസ് പറഞ്ഞു. പിണറായി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

കണക്കുകൂട്ടലുകൾ തെറ്റി, ലീഗ് കോട്ടയ്ക്ക് ഇളക്കം; നാല് സിറ്റിംഗ് സീറ്റുകൾ പോയി; ആശ്വാസമായി ഒരെണ്ണം പിടിച്ചെടുത്തത്

  മലപ്പുറം: തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ ഇടതുതരംഗത്തിൽ മുസ്്ലീം ലീഗിന് നഷ്ടമായതു നാലു സിറ്റിംഗ് സീറ്റുകൾ. ഒരെണ്ണം പിടിച്ചെടുത്തതു മാത്രമാണ് ആശ്വാസം.നേരത്തെയുണ്ടായിരുന്ന 18 സീറ്റുകളിൽനിന്ന് ഇത്തവണ മുസ്്‌ലിം ലീഗ് 15 എണ്ണത്തിലേക്കു ചുരുങ്ങി. മലബാർ ജില്ലകൾക്കു പുറത്തു പാർട്ടിക്കു പ്രാതിനിധ്യം നഷ്ടമാകുകയും ചെയ്തു. 11 സീറ്റും മലപ്പുറത്ത്മലപ്പുറം ജില്ലയിലെ ആധിപത്യമാണ് ഇടതിന്‍റെ കനത്ത ആഘാതത്തിൽനിന്നു പാർട്ടിയെ രക്ഷിച്ചത്. ഇത്തവണ 27 സീറ്റുകളിൽ മൽസരിച്ച മുസ്്‌ലിം ലീഗിന് 15 എണ്ണത്തിലാണ് വിജയിക്കാനായത്. ഇതിൽ 11 എണ്ണം മലപ്പുറം ജില്ലയിലാണ്. കണ്ണൂർ ജില്ലയിൽ ഇത്തവണ ജയിക്കാനായില്ല. കാസറഗോഡ് രണ്ട് സീറ്റും പാലക്കാട് ജില്ലയിൽ ഒരു സീറ്റുമാണ് ഇത്തവണ ലഭിച്ചത്. സിറ്റിംഗ് സീറ്റുകളായിരുന്ന കളമശേരി, അഴീക്കോട്, കുറ്റ്യാടി, കോഴിക്കോട് സൗത്ത് എന്നിവ ഇത്തവണ നഷ്ടമായി. അതേസമയം, കൊടുവള്ളി സീറ്റ് ഇടതു മുന്നണിയിൽനിന്നു പിടിച്ചെടുക്കാനായി. മലപ്പുറം ജില്ലയിൽ ഏറനാട്, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, കോട്ടക്കൽ,…

Read More