പത്തില്‍ പഠിക്കുന്ന സമയത്താണ് അമ്മയും അച്ഛനും വേര്‍പിരിയുന്നത് ! ജീവിതത്തിന്റെ പ്രാരാബ്ധത്തിന് ഇടയില്‍ പത്താംക്ലാസ് സുന്ദരമായി തോറ്റു;തുറന്നു പറച്ചിലുമായി നടി സോന…

അതീവ ഗ്ലാമറസ് രംഗങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് സോനാ ഹെയ്ഡന്‍. എന്തുകൊണ്ട് താന്‍ ഇഷ്ടമല്ലാഞ്ഞിട്ടു കൂടി ഇത്തരം രംഗത്തില്‍ മാത്രമഭിനയിക്കുന്ന നടിയായി എന്ന് ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് സോന. സോനയുടെ വാക്കുകള്‍ ഇങ്ങനെ…വലിയ ബിസിനസുകാരനായ അച്ഛന്‍ പീറ്റര്‍ ഹെയ്ഡന്റെ ബിസിനസ് പരാജയപ്പെട്ടതോടെ കൂടി ഞങ്ങള്‍ വാടക വീട്ടിലേക്ക് മാറി. അനിയത്തിമാര്‍ ഉണ്ടായിരുന്നത് ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളെ കൂടുതല്‍ കടുപ്പമുള്ളത് ആക്കുകയും ചെയ്തു. ചെന്നൈയില്‍ താരത്തിന്റെ വീടിരിക്കുന്ന തെരുവിലാണ് സംവിധായകന്‍ ചന്ദ്രശേഖരന്‍ സാറിന്റെ ബംഗ്ലാവ്. അതാണ് സിനിമയിലേക്ക് വരാനുള്ള കാരണം. എട്ടില്‍ പഠിക്കുന്ന സമയത്ത് തന്നെ ചാന്‍സ് ചോദിച്ചു അച്ഛന്‍ എന്നെയും കൂട്ടി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. പത്തില്‍ പഠിക്കുന്ന സമയത്താണ് അമ്മയും അച്ഛനും വേര്‍പിരിയുന്നത്. ആ സമയത്ത് ഞാന്‍ മാസം 350 രൂപ ശമ്പളം കിട്ടുന്ന ഒരു കടയില്‍ ജോലിക്ക് പോയിരുന്നു അതായിരുന്നു ആദ്യ കരിയര്‍ എന്നാണ്…

Read More

ദുർമന്ത്രവാദത്തിനെന്നു സംശയം; ഓച്ചിറയിൽ ആടിന്‍റെ തലയറുത്തു കൊണ്ടുപോയി; ഞെട്ടലോടെ പ്രദേശവാസികൾ

കൊല്ലം: തൊഴുത്തിൽ കെട്ടിയിരുന്ന ആടിനെ തലയറുത്ത നിലയിൽ കാണപ്പെട്ട സംഭവത്തിൽ ഓച്ചിറ പോലീസ് അന്വേഷണം തുടങ്ങി. തഴവ, കുതിരപ്പന്തി സ്വദേശി വിജയകുമാറിന്‍റെ വീട്ടിലെ ആടിന്‍റെ തലയാണ് അറുത്തത്. ഉടൽ തൊഴുത്തിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. ആടിന്‍റെ രക്തവും കാണാനായിട്ടില്ല. ദുർമന്ത്രവാദത്തിന് ആടിന്‍റെ തലയും രക്തവും കൊണ്ടുപോയിരിക്കാമെന്നാണ് പോലീസ് നിഗമനം. ആടിന്‍റെ തലഭാഗം കാണാതായതിനെത്തുടർന്നു കുടുംബവും വലിയ ഭീതിയിലാണ്.സംഭവത്തിന്‍റെ നിജസ്ഥിതി ഉടൻ കണ്ടെത്തണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തുണ്ട്. രാത്രിയലാണ് സംഭവമെന്നു കരുതുന്നു. ആട്ടിൻകൂട്ടിൽനിന്നു ബഹളം കേട്ടതായി ആരും പറയുന്നില്ല. ആടിനെ കൈകാര്യം ചെയ്തു പരിചയമുള്ളവരാണ് കഴുത്തറുത്തതെന്ന നിഗമനത്തിലാണ് പോലീസ്. മന്ത്രവാദവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നീങ്ങുന്നത്. ആടിന്‍റെ തലയറുത്തതു അറിഞ്ഞതോടെ സമീപപ്രദേശങ്ങളിൽ ആടു വളർത്തുന്നവരും ജാഗ്രതയിലാണ്.

Read More

ചിലര്‍ക്ക് അറിയേണ്ടത് ‘എത്രയാ സൈസ്’ എന്നത് ! മറ്റു ചിലര്‍ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ അയയ്ക്കും; സൈബര്‍ ഞരമ്പുരോഗികളുടെ ആക്രമണത്തെപ്പറ്റി നിത്യാ മേനോന്‍ പറയുന്നതിങ്ങനെ…

തെന്നിന്ത്യന്‍ സിനിമയിലെ മിന്നുംതാരമാണ് നിത്യാമേനോന്‍. അഭിനയത്തിനു പുറമെ ഗാനാലാപനത്തിലും താരം കഴിവു തെളിയിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയ്ക്കു പുറത്ത് ഹിന്ദിയിലും താരം അഭിനയിച്ചിട്ടുണ്ട്. 1998-ല്‍ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ടു മച്ച് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കിലൂടെ നായികയായി. ആകാശ ഗോപുരം എന്ന ചിത്രമാണ് മലയാളത്തിലെ ആദ്യ ചിത്രം. ഈ ചിത്രത്തില്‍ താരത്തിന്റെ പ്രകടനം മലയാളികളുടെ ഇഷ്ടം നേടിക്കൊടുക്കാന്‍ കാരണമായി. തെലുങ്കില്‍ മോഡലൈണ്ടി, തമിഴില്‍ 180 എന്നിവയായിരുന്നു ആദ്യ ചിത്രങ്ങള്‍. തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ, മല്ലി മല്ലി ഇഡി റാണി റോജു, തമിഴിലെ മെര്‍സല്‍ എന്നീ ചിത്രങ്ങളിലെ വേഷങള്‍ വളരെയധികം ശ്രദ്ധേയമായതും പ്രേക്ഷകര്‍ക്ക് പ്രിയങ്കരവുമായിരുന്നു. ഈ സിനിമകള്‍ക്കാണ് മൂന്ന് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ താരത്തിന് ലഭിച്ചത്. ചലച്ചിത്ര രംഗത്ത് പിന്നണി ഗായികയയും…

Read More

രണ്ടാമൂഴം ക്യാപ്റ്റനും ടീച്ചർക്കും..! പിണറായി സർക്കാരിൽ 21 മന്ത്രിമാർ; ചീഫ് വിപ്പ് പദവി കേരള കോൺഗ്രസ്-എമ്മിന്

  തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ 21 മന്ത്രിമാരെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ. വിജയരാഘവൻ അറിയിച്ചു. 21 അംഗങ്ങളുളള സര്‍ക്കാരില്‍ സിപിഎമ്മിലെ 12 മന്ത്രിമാര്‍ ഉണ്ടാകും. സിപിഐയിലെ നാല് പേര്‍, കേരളാ കോണ്‍ഗ്രസ് -എം ഒന്ന്, ജനതാദള്‍- എസ് ഒന്ന്, എന്‍സിപി ഒന്ന് എന്നിങ്ങനെയാണ് മന്ത്രി പദവി. സ്പീക്കര്‍ സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും നൽകും. ചീഫ് വിപ്പ് പദവിയും കേരള കോൺഗ്രസ്-എമ്മിനാണ്. ജനാധിപത്യ കേരള കോണ്‍ഗ്രസിലെയും ഐഎന്‍എല്ലിലെയും മന്ത്രിമാര്‍ ആദ്യ രണ്ടര വര്‍ഷവും തുടന്നുള്ള ഊഴം കേരള കോണ്‍ഗ്രസ് -ബിയും കോണ്‍ഗ്രസ് -എസും പങ്കിടും. മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും വിജയരാഘവൻ പറഞ്ഞു. അതേസമയം, സര്‍ക്കാരില്‍ കെ.കെ.ശൈലജ ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഎമ്മിനൊപ്പം സിപിഐയും പുതുമുഖങ്ങളെയാണ് മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും വിവരമുണ്ട്.

Read More

ടൗട്ടെ കലിപൂണ്ടു; മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം; കരതൊടുമ്പോൾ വേഗം മണിക്കൂറിൽ 185 കിലോമീറ്റർ വരെ

മുംബൈ: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കൊടുങ്കാറ്റ് കൂടുതൽ തീവ്രമായി. മണിക്കൂറിൽ 210 കിലോമീറ്റർ വരെ വേഗത്തിലാണ് ഇപ്പോൾ കാറ്റ് വീശുന്നത്. നിലവിൽ മുംബൈ തീരത്തിന് 160 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. വൈകുന്നേരത്തോടെ പൂർണമായും കരതൊടുമെന്നാണ് കാലാവസ്ഥ വിഭാഗം അറിയിച്ചു. കരതൊടുന്പോൾ വേഗം മണിക്കൂറിൽ 185 കിലോമീറ്റർ വരെ ആകാമെന്നും മുന്നറിയിപ്പുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. ചുഴലിക്കൊടുങ്കാറ്റിന്‍റെ പശ്ചാത്തലത്തിൽ മുംബൈ അന്താരാഷ്ട്ര വിമാനത്താവളം രാവിലെ 11 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ അടച്ചു. ബുധനാഴ്ച വടക്കൻ ഗുജറാത്തിൽ കനത്ത മഴയുണ്ടാകുമെന്നും പ്രവചനമുണ്ട്.ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും ഇന്ന് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്. മുംബൈ, താനെ, പാൽഗർ എന്നിവിടങ്ങളിൽ അതിശക്തമായ മഴ പെയ്യാനാണ് സാധ്യത. തീരപ്രദേശങ്ങളിൽ സർക്കാർ അതീവ ജാഗ്രതാ നിർദേശം…

Read More

തലവനെ നഷ്ടപ്പെട്ട ഛോട്ടാ രാജനും സംഘാംഗങ്ങളും പതുങ്ങി… എല്ലാത്തിനും പിന്നിൽ കളിച്ച മലയാളിയായ അബ്ദുൽ കുഞ്ഞ് വിലസാനും തുടങ്ങി…

 ശ്രീജിത് കൃഷ്ണൻ തമിഴ്നാട്ടുകാരനായ വരദരാജ മുതലിയാർക്കും മലയാളിയായ ബഡാ രാജനും ശേഷമാണ് മുംബൈ ചെന്പൂരിൽ തന്നെ ജനിച്ചുവളർന്ന ഛോട്ടാ രാജൻ സംഘത്തിന്‍റെ നേതൃത്വമേറ്റെടുക്കുന്നത്. മുതലിയാർ അന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിലും പോലീസുമായുള്ള നിരന്തര ഏറ്റുമുട്ടലുകളും പത്താൻ സംഘത്തിന്‍റെ വളർച്ചയും മൂലം സ്വാധീന മേഖലകൾ ഒന്നൊന്നായി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. പ്രായത്തിന്‍റെ പ്രശ്നങ്ങളും കൂടി ആയതോടെ മുതലിയാർ ചെന്നൈയിലേക്കു താമസം മാറ്റിയിരുന്നു. ചെന്പൂരിലും തിലക്നഗറിലും ചെറുകിട ഗുണ്ടാപ്പിരിവുകളുമായി നടന്ന തനിക്ക് അധോലോകത്തു നിലയും വിലയും മേൽവിലാസവുമുണ്ടാക്കിത്തന്ന രാജൻ നായർ ഛോട്ടാ രാജനു കേവലം സംഘത്തലവനെന്നതിനേക്കാളുപരി എല്ലാമെല്ലാമായിരുന്നു. സ്വന്തം നാട്ടിൽ തനിക്കു മേൽവിലാസമുണ്ടാക്കിത്തന്ന മറുനാട്ടുകാരൻ. മുതലിയാർക്കു ശേഷം ബഡാ രാജനെന്നു പോലീസും സാധാരണക്കാരും ഒരുപോലെ വിശ്വസിച്ചിരുന്ന കാലത്താണ് തീർത്തും അപ്രതീക്ഷിതമായി ബഡാ രാജൻ കൊല്ലപ്പെടുന്നത്. ചാവേറിനു പിന്നിൽബഡാ രാജനെ ഇല്ലാതാക്കാനായി എതിരാളികൾ സൃഷ്ടിച്ച ചാവേർ മാത്രമാണ് സഫാലികയെന്ന് എല്ലാവർക്കും വ്യക്തമായിരുന്നു. ദൗത്യം നിറവേറ്റിക്കഴിഞ്ഞാൽ അധികം…

Read More

രണ്ട് വിവാഹവും പക്കാ ഹലാലായ രീതിയിലായിരുന്നു ! കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും നിരവധി വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്;ബഷീര്‍ ബഷി പറയുന്നതിങ്ങനെ…

പ്രിയ റിയാലിറ്റി ഷോ ബിഗ്‌ബോസിലൂടെ മലയാളികള്‍ക്ക് പരിചിതനായ താരമാണ് ബഷീര്‍ ബഷി. മോഡല്‍ രംഗത്തും സീരിയല്‍ രംഗത്തും സജീവമായ ബഷീര്‍ ബഷി പക്ഷെ കൂടുതല്‍ പ്രശസ്തനായത് തന്റെ കുടുംബജീവിതത്തിലൂടെയാണ്. സാധാരണ സെലിബ്രിറ്റികളില്‍ നിന്നു വ്യത്യസ്തമായി രണ്ടു കല്യാണം കഴിച്ച ആളാണ് ബഷീര്‍. തന്റെ വൈവാഹിക ജീവിതത്തെ ബന്ധപ്പെട്ട് താരം ഒരുപാട് വിമര്‍ശനങ്ങള്‍ ജീവിതത്തിലും സമൂഹമാധ്യമങ്ങളിലും താരം കേട്ടിട്ടുണ്ട് എന്നുള്ളത് യാഥാര്‍ഥ്യമാണ്. രണ്ട് വിവാഹം കഴിച്ച് രണ്ട് ഭാര്യമാരോടൊപ്പം ഒന്നിച്ചു ജീവിക്കുന്ന ബഷീര്‍ ബഷിയെ പലരും പല രീതിയില്‍ വിമര്‍ശിക്കാറുണ്ട്. ബഷീര്‍ ബഷിയുടെ കമന്റ് ബോക്‌സില്‍ എപ്പോഴും തെറി വിളികളുമായി എത്തുന്ന ഒരുപാട് പേരെ കാണാറുണ്ട്. എന്നാല്‍ തന്റെ കല്യാണ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ബഷീര്‍ ബഷി. ബഷീര്‍ ബഷീ പറയുന്നത് ഇങ്ങനെയാണ്.. ഞാന്‍ രണ്ടു കല്യാണം കഴിച്ചതും ഹലാലായ രീതിയില്‍ തന്നെയാണ്. മതത്തിന് വിപരീതമായി ഞാനൊന്നും ചെയ്തിട്ടില്ല. രണ്ടു…

Read More

ഉപേക്ഷിച്ച കാമുകനോടു  വാശി തീർക്കാൻ അറ്റകൈ!  സാറയുടെ ചെയ്തി അല്പം കടന്ന കൈയായിപ്പോയെന്നു തോന്നുന്നുണ്ടോ?

    പ്രണയത്തിനു കണ്ണും മൂക്കും ഇല്ലെന്നു പറയാറില്ലെ. ചില കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ അതു ശരിയാണെന്നും തോന്നും. സാറ വലാര്‍ഡ് എന്ന കാമുകി തന്‍റെ പ്രണയത്തിനു വേണ്ടി ചെയ്തത് അല്പം കടന്ന കൈയായിപ്പോയെന്നു തോന്നും. സാറയുടെ കാമുകന്‍ സാറയെ ഉപേക്ഷിച്ചു. സാധാരണ പ്രണയങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടാല്‍ പലരും വിചിത്രമായ പല കാര്യങ്ങളും ചെയ്യും. കൂട്ടുകാര്‍ക്കൊക്കെ സങ്കടകരമായ മെസേജ് അയക്കും. അല്ലെങ്കില്‍ അമിതമായി മദ്യപിക്കും. പക്ഷേ, സാറ ഈ രീതികളെയൊന്നും കൂട്ടുപിടിച്ചില്ല. ഒരു കല്ല്യാണമങ്ങ് കഴിച്ചു. കാഴ്ചക്കാർക്കു തോന്നിക്കുന്ന സകല ആഡംബരങ്ങളോടെയുമായിരുന്നു വിവാഹം. വ്യാജവിവാഹംഒരാള്‍ ഉപേക്ഷിച്ചു പോയാല്‍ അതില്‍ നിന്നു മറികടക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം മറ്റൊരാളിലേക്കു നീങ്ങുക എന്നതാണ്. എന്നാല്‍, സാറാ വിലാര്‍ഡിന്‍റെ കാര്യത്തില്‍ അവള്‍ക്കു സങ്കടത്തില്‍നിന്നു രക്ഷപ്പെടാനും കാമുകനോടുള്ള വാശി തീർക്കാനുമായി കണ്ടുപിടിച്ചതു മറ്റൊരാളെ വിവാഹം കഴിക്കുക എന്നതായിരുന്നു! ഇത്ര പെട്ടെന്നു മറ്റൊരു വിവാഹമോ എന്നു…

Read More

ബില്‍ ഗേറ്റ്‌സ് നമ്മള്‍ വിചാരിച്ചിരുന്ന ആളല്ല സാര്‍ ! ഗേറ്റ്‌സ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞത് ജീവനക്കാരിയുമായുള്ള വഴിവിട്ട ബന്ധം പുറത്തു വന്നതിനെത്തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്…

ലോകത്തെ ഏറ്റവും വലിയ പണക്കാരനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബില്‍ഗേറ്റ്‌സിന്റെ വിവാഹമോചന വാര്‍ത്ത ലോകമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. ഈ വിവാഹമോചനത്തിനു കാരണം തേടി പല മാധ്യമങ്ങളും തലപുകയ്ക്കുകയും ചെയ്തു. ബാലപീഡകന്‍ ജെഫ്രി എപ്സ്റ്റീനുമായി ബില്‍ ഗേറ്റ്‌സിനുണ്ടായിരുന്ന ബന്ധമാണ് ഭാര്യ മെലിന്‍ഡയെ വിവാഹമോചനത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു പലരും വ്യാഖ്യാനിച്ചത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ബില്‍ ഗേറ്റ്‌സിനെക്കുറിച്ചുള്ള കൂടുതല്‍ കഥകള്‍ പുറത്തു വരികയാണ്. മുമ്പ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും ഗേറ്റ്‌സ് രാജിവെച്ചിരുന്നു. ഇത് അദ്ദേഹത്തിനെതിരേ ഉയര്‍ന്ന ലൈംഗികാരോപണങ്ങളെത്തുടര്‍ന്നാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2020 മാര്‍ച്ച് 20-നാണ് ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് രാജിവെച്ചത്. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിര്‍ണായക സ്ഥാനത്തുനിന്നുള്ള പടിയിറക്കമെന്നായിരുന്നു വിശദീകരണം. സന്നദ്ധ പ്രവര്‍ത്തന രംഗത്ത്…

Read More

നാടകീയ നീക്കങ്ങൾ..! നാരദ കേസിൽ മന്ത്രിമാർ അറസ്റ്റിൽ: മമത ബാനർജി സിബിഐ ഓഫീസിൽ

കോൽക്കത്ത: നാരദ കൈക്കൂലി കേസിൽ തൃണമൂൽ നേതാക്കളെയും മന്ത്രിമാരെയും സിബിഐ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധവുമായി മുഖ്യമന്ത്രി മമത ബാനർജി. കോൽക്കത്തയിലെ സിബിഐ ഓഫീസിൽ മമത നേരിട്ടെത്തി. രണ്ടു മന്ത്രിമാർ ഉൾപ്പെടെ നാലു നേതാക്കളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. മന്ത്രിമാരായ ഫിർഹാദ് ഹക്കിം, സുബ്രത മുഖർജി, എംഎൽഎ മദൻ മിത്ര, മുൻ മേയർ സോവ്ഹൻ ചാറ്റർജി എന്നിവരാണ് അറസ്റ്റിലായത്. നാല് മന്ത്രിമാര്‍ക്കെതിരെ അഴിമതി വിരുദ്ധ നിയമത്തിലെ സെക്ഷന്‍ ആറ് പ്രകാരം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഗവര്‍ണറുടെ അനുമതി തേടിയതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ അറിയിപ്പ് നൽകാതെയും അനുമതി വാങ്ങാതെയുമാണ് അറസ്റ്റെന്ന് തൃണമൂൽ നേതാക്കൾ കുറ്റപ്പെടുത്തി.

Read More