സ്ട്രോക്ക് (പക്ഷാഘാതം); സ്ട്രോക്ക് ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതു പ്രധാനം

സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം അഥവാ പക്ഷാഘാതം എന്നത് തലച്ചോറിലെ ഏതെങ്കിലും ഒരു രക്തക്കുഴലിൽ ബ്ലോക്ക് വരുമ്പോൾ (Thrombosis) അല്ലെങ്കിൽ ഒരു രക്തക്കുഴൽ പൊട്ടി തലച്ചോറിലേക്ക് രക്തസ്രാവം സംഭവിക്കുമ്പോൾ (Haemorrhage) ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. എമ്പോളിസം ( embolism) കൊണ്ടും സ്‌ട്രോക്കുണ്ടാവും. സ്ട്രോക്കിന്‍റെ ആഗോള ആജീവനാന്ത അപകടസാധ്യത ( lifetime stroke risk worldwide) നാലിലൊന്നായി നിൽക്കുന്നു. രോഗലക്ഷണങ്ങളെക്കുറിച്ചും നേരത്തെയുള്ള ചികിത്സയെക്കുറിച്ചുമുള്ള പൊതുജന അവബോധം വളരെപ്രധാനം. രക്താതിമർദം, ജീവിതശൈലീരോഗങ്ങൾരക്താതിമര്‍ദത്തിന്‍റെയോ അല്ലെങ്കില്‍ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തില്‍ നാല് മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള സ്ഥിരമായ വൈകല്യത്തിന്‍റെ പ്രധാന കാരണം സ്ട്രോക്കാണ്. പക്ഷാഘാതം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്നത് അതിന്‍റെ ചികിത്സയുടെ വിജയത്തിൽ വളരെ നിർണായകമാണ്. സ്ട്രോക്കിന്‍റെ കാര്യത്തിൽ, ഓരോ മിനിറ്റും പ്രധാനമാണ്. മസ്തിഷ്കാഘാതം ആദ്യഘട്ടത്തിൽ എങ്ങിനെയൊക്കെ കൈകാര്യം ചെയ്യാമെന്നു നോക്കാം.…

Read More

വെറൈറ്റി ‘ചാമ്പിക്കോ’ വീഡിയോയുമായി നിമിഷ ബിജോ ! മോശം കമന്റുമായി ആരാധകന്‍; കിടിലന്‍ മറുപടിയുമായി വീണ്ടും താരം…

മലയാളികള്‍ക്ക് സുപരിചിതയാണ് നടിയും മോഡലുമായ നിമിഷ ബിജോ. സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. കൊച്ചിക്കാരിയായ നിമിഷ പങ്കുവെക്കുന്ന ചിത്രങ്ങള്‍ മിക്കതും അതിന്റെ ഗ്ലാമറസ് സ്വഭാവം കൊണ്ട് തന്നെ പെട്ടെന്ന് വൈറലാകാറുണ്ട്. അടുത്തിടെ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്ന ഒരു റീല്‍സ് ആണ് ‘ചാമ്പിക്കോ’. നിരവധി പേരാണ് ചാമ്പിക്കോ റീല്‍സ് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പം പങ്കുവെക്കുന്നത്. അവ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പെട്ടന്ന് ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോള്‍ ഈ റീല്‍സ് അനുകരിക്കുന്ന വീഡിയോ ആണ് നിമിഷ പങ്കുവെച്ചിരിക്കുന്നത്. അതീവ ഹോട്ട് ലുക്കില്‍ ആണ് താരം ഈ വീഡിയോ ചെയ്തിരിക്കുന്നത്. നിമിഷയ്ക്കും ഭര്‍ത്താവ് ബിജോയ്ക്കുമൊപ്പം മറ്റൊരു യുവതി കൂടി ഈ റീല്‍സില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പലരും ഈ റീല്‍സിന് മോശം കമന്റാണ് ഇടുന്നത്. ഏത്…

Read More

കെ റെയില്‍; സിപിഎമ്മിന്‍റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്; കേരളത്തെ കടക്കെണിയിൽ മുക്കുകയാണെന്ന് രമേശ് ചെന്നിത്തല

തിരുവല്ല: കെ റയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ സിപിഎം കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ. കെ റെയില്‍ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വൈഎംസിഎ ഹാളില്‍ നടന്ന സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയമ വിരുദ്ധമായാണ് ജനങ്ങളുടെ ഭൂമിയില്‍ കുറ്റിയിട്ടത്. ഇതിനെ ചെറുത്തവര്‍ക്കെതിരേ എടുത്ത എല്ലാ കേസുകളും സര്‍ക്കാര്‍ പിന്‍വലിക്കണം. കുറ്റിയുണ്ടാക്കിയ കമ്പനിക്ക് കാശ് കൊടുത്തിട്ടില്ല. കുറ്റിയിടാന്‍ പോയ തൊഴിലാളികള്‍ക്ക് മൂന്നുമാസമായി ശമ്പളം നല്‍കിയിട്ടില്ല. കടത്തില്‍ മുങ്ങി നില്‍ക്കുന്ന കേരളത്തെ വീണ്ടും സര്‍ക്കാര്‍ കടമെടുത്ത് തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ലയില്‍ കെ റെയില്‍ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു നടന്ന യോഗം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.

Read More

വാഹനത്തിന് സൈഡ് കൊടുത്തില്ല! അസഭ്യം പറഞ്ഞ്‌ ബൈക്ക് യാത്രക്കാരന്‍റെ തലയിടിച്ച് പൊട്ടിച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ചോറ്റാനിക്കര: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ബൈക്ക് യാത്രക്കാരന്‍റെ തലയിടിച്ച് പൊട്ടിച്ചു. മുളന്തുരുത്തി കണിയാംമുഗൾ വീട്ടിൽ യോഹന്നാന്‍റെ മകൻ കെ.വൈ.തോമസാണ് (36) ആക്രമണത്തിനിരയായത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ തിരുവാണിയൂർ ഒഇഎൻ കമ്പനിക്ക് മുന്നിലൂടെ കാരിക്കോടുള്ള വീട്ടിലേയ്ക്ക് പോകുകയായിരുന്ന തോമസ് കമ്പനിക്ക് മുന്നിൽ ഗതാഗതക്കുരുക്കിൽപ്പെടുകയായിരുന്നു. ഈ സമയം കമ്പനിയിലേയ്ക്ക് ഒട്ടേറെ വാഹനങ്ങൾ കടന്നു വരുന്നത് കാരണം റോഡിലെ കുരുക്കിൽപ്പെട്ട തോമസിനെതിരേ ബൈക്കിൽ വന്ന കമ്പനി ജീവനക്കാരൻ വഴിമാറിക്കൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. വാഹനം മാറ്റാൻ സാധിക്കാതെ വന്നതോടെ തോമസിനെ അസഭ്യം പറഞ്ഞ ജീവനക്കാരൻ വണ്ടിയിൽനിന്ന് വലിച്ച് താഴെയിറക്കി ആക്രമിക്കുകയും കമ്പനിയുടെ മതിലിൽ തലചേർത്ത് ഇടിക്കുകയുമായിരുന്നു. തല പൊട്ടി ചോരയൊലിച്ചതോടെ നാട്ടുകാർ തോമസിനെ മുളന്തുരുത്തി ഗവ. ആശുപത്രിയിലും തുടർന്ന് തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലുമെത്തിച്ചു. തലയിൽ അഞ്ച് തുന്നിക്കെട്ടുണ്ട്. മർദനം നടത്തിയ ആംഫിനോൾ കമ്പനി ജീവനക്കാരൻ ആൽഫിക്കെതിരേ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Read More

ഈ ആഴ്ച ഹാജരായില്ലെങ്കിൽ..! നിരോധനം മറികടന്ന് ഓഫ് റോഡ് റൈഡ്; ജോജു ജോർജിന്‍റെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി

തൊടുപുഴ: അപകടകരമായ രീതിയിൽ ഓഫ് റോഡ് റൈഡ് നടത്തിയ നടൻ ജോജു ജോർജ് ആർടിഒ ഓഫീസിൽ ഹാജരാകാത്തതിനെ തുടർന്ന് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർവാഹന വകുപ്പ് ആരംഭിച്ചു. മോട്ടോർവാഹന നിയമം ലംഘിച്ചതിന്‍റെ പേരിൽ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ നേരിട്ട് ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ആർടിഒ ആർ.രമണൻ ജോജു ജോർജിന് നോട്ടീസ് നൽകിയിരുന്നു. ഈ ആഴ്ച ഹാജരായില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ടു പോകും. ആദ്യ പടിയായി ജോജു ജോർജിന് ഷോക്കോസ് നോട്ടീസ് നൽകും. ജോജു ജോർജിനോടൊപ്പം ഇന്നലെ ഹാജരാകാമെന്ന് ഓഫ് റോഡ് റൈഡിനുണ്ടായിരുന്ന നടൻ ബിനു പപ്പൻ അറിയിച്ചിരുന്നു. എന്നാൽ ഇന്നലെ ഇവർ ഹാജരായില്ല. ഇന്നോ നാളെയോ ഇടുക്കി ആർടിഒ ഓഫീസിൽ എത്തി വിശദീകരണം നൽകാനും സാധ്യതുയുണ്ട്. മാധ്യമങ്ങളുടെ മുന്നിലെത്താതെ ആർടിഒ ഓഫീസിൽ ഹാജരായി വിശദീകരണം നൽകാനാണ് നടന്‍റെ നീക്കമെന്നാണ് വിവരം. വാഗമണ്‍…

Read More

മൂന്നാറിൽ കാർ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു മരണം; മരിച്ചവരില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞും

മൂന്നാർ: ആന്ധ്രയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ യാത്ര ചെയ്ത കാർ നിയന്ത്രണം വിട്ട് 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് പിഞ്ചു കുഞ്ഞ് ഉൾപ്പെടെ രണ്ടു പേർ മരിച്ചു. മൂന്നാർ ലോക്കാ ഗ്യാപിൽ ഗ്രേറ്റ് എസ്കേപ്പ് റിസോർട്ടിനു സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ടു റോഡിൽ നിന്നും താഴേക്കു മറിഞ്ഞ കാർ താഴ്വാരത്തെ മറ്റൊരു റോഡിലാണ് പതിച്ചത്. ആന്ധ്രാ സ്വദേശികളായ നൗഷാദ് (38) , എട്ടു മാസം പ്രായമുള്ള നൈസ എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെയായിരുന്നു അപകടം. പൂപ്പാറ ഭാഗത്ത് നിന്നും രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തിൽപെട്ടത്. കുഞ്ഞുൾപ്പെടെ ഒൻപതു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ഏഴു പേരെ മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട വിവരമറിഞ്ഞെത്തിയ പോലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Read More

പോക്‌സോ കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി അതിജീവിതയെ വീണ്ടും പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ചു! പ്രതിയുടെ മുത്തശിയുടെ പരാതി തള്ളി

കാസർഗോഡ്: പോക്സോ കേസിൽ പ്രതിയായ ചെറുമകന്‍റെ മുത്തശി പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതി കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് തള്ളി. 82 വയസുള്ള വിധവയായ തന്‍റെ വീട്ടിൽ ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിലെ പോലീസുകാർ നിരന്തരമെത്തി സെർച്ച് വാറണ്ടില്ലാതെ വീട്ടിൽ കയറി പരിശോധിക്കുകയാണെന്നായിരുന്നു കടുമേനി സ്വദേശിനിയുടെ പരാതി. പരാതിയെ കുറിച്ച് അടിയന്തരമായി അന്വേഷണം നടത്താൻ കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. പരാതിക്കാരിയുടെ മകളുടെ മകൻ പോക്സോ കേസിലെ പ്രതിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി അതിജീവിതയെ വീണ്ടും പ്രലോഭിപ്പിച്ച് പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചിരുന്നു. ഇതിനെതിരെ രണ്ടാമതും പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസന്വേഷണം നടക്കുമ്പോൾ പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതെ തന്ത്രപരമായി ഒളിവിൽ കഴിഞ്ഞതു കൊണ്ടാണ് പരാതിക്കാരിയുടെ വീട്ടിൽ നിയമപരമായ പരിശോധനകൾ നടത്തിയത്. 2021 ജൂലൈക്ക് ശേഷം പ്രതിയെ അന്വേഷിച്ച് പരാതിക്കാരിയുടെ വീട്ടിൽ…

Read More

നനഞ്ഞിടം കുഴിക്കുന്നു…! നെല്ലിലെ ജലാംശം; വിലപേശൽ തന്ത്രവുമായി മില്ലുടമകൾ

തിരുവല്ല: കൊയ്തെടുത്ത നെല്ല് നനഞ്ഞുവെന്നതിന്‍റെ പേരിൽ മില്ലുടമകൾ കർഷകരുമായി വിലപേശുന്നു. പാടത്തും റോഡരികിലുമായി കൂട്ടിയിട്ടിരിക്കുന്ന നെല്ലിൽ ജലാംശം പിടിപെട്ടതോടെ അളവിൽ കുറവ് വരുത്തുകയാണ് മില്ലുടമകൾ. നനവുള്ള നെല്ല് സംഭരിച്ചാൽ നഷ്ടമുണ്ടാകുമെന്നാണ് മില്ലുടമകളുടെ വാദം. നനവിന്‍റെ പേരിൽ 100 കിലോഗ്രാമിന് അഞ്ച് കിലോയാണ് കുറവ് വരുത്തിവന്നത്. ഇതു പത്തു കിലോഗ്രാം വരെ വേണ്ടിവരുമെന്നാണ് മില്ലുടമകൾ പറയുന്നത്. ഒരു ക്വിന്‍റൽ നെല്ല് കർഷകരിൽനിന്ന് ഏറ്റെടുത്താൽ ഇത് 64 കിലോ അരിയാക്കി വേണം മില്ലുകാർ സർക്കാരിലേക്കു തിരികെ നൽകേണ്ടത്. നെല്ല് മഴ നനയാതെ സംരക്ഷിക്കാനുള്ള സംവിധാനം അപ്പർകുട്ടനാട്ടിലെ കർഷകർക്കില്ല. കഴിഞ്ഞ‍യാഴ്ച കൊയ്തെടുത്ത നെല്ല് മുളച്ചു തുടങ്ങി. വൻതുക ചെലവഴിച്ചാണ് ഇത്തവണ കൊയ്ത്ത് പൂർത്തിയാക്കിയതു തന്നെ. പാടശേഖരങ്ങളിൽ ചെളി രൂപപ്പെട്ടതോടെ കൊയ്ത്ത് യന്ത്രങ്ങളുടെ വാടക കുത്തനെ ഉയർത്തിയിരുന്നു. മണിക്കൂറിന് 1800 രൂപയിൽനിന്ന് 2100 – 2300 രൂപവരെയാക്കി. കൂടുതൽ സമയമെടുത്താണ് കൊയ്ത്ത് നടത്തിയതും.

Read More

സത്യം തെളിഞ്ഞു! 33 വർഷം കഴിഞ്ഞ് മാത്യുവിനെ തേടി ആ തൊണ്ടിമുതലെത്തി; 1989 ഒക്‌ടോബറിലായിരുന്നു സംഭവം…

തൊടുപുഴ: മോഷണ മുതലെന്ന് ആരോപിച്ച് ജ്വല്ലറിയിൽ നിന്ന് പോലീസ് കൊണ്ടുപോയ 10 ഗ്രാം സ്വർണം 33 വർഷങ്ങൾക്കു ശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു. മോഷണക്കേസിലെ പ്രതിയെ കോടതി വെറുതെവിട്ടതോടെയാണ് തിരിച്ചുകിട്ടില്ലെന്ന് കരുതിയ സ്വർണം തൊടുപുഴ കണ്ടിരിക്കൽ ജൂവലേഴ്സ് ഉടമ മാത്യു കണ്ടിരിക്കലിന് വീണ്ടും സ്വന്തമായത്. വ്യാപാര ജീവിതത്തിൽ ഇതുവരെ മോഷണമുതൽ വാങ്ങാത്ത മാത്യുവിന് പതിറ്റാണ്ടുകൾക്കു ശേഷം സത്യം തെളിഞ്ഞതിൽ അതിരറ്റ സന്തോഷം. 1989 ഒക്‌ടോബറിലായിരുന്നു സംഭവം. മുട്ടം സ്വദേശിയായ വീട്ടമ്മയുടെ മാല മോഷണം പോയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയുമായി കാഞ്ഞാർ പോലീസ് ജ്വല്ലറിയിലെത്തി. മോഷ്ടിച്ച 10 ഗ്രാമിന്‍റെ മാല മാത്യുവിനാണ് വിറ്റതെന്നായിരുന്നു പ്രതിയുടെ മൊഴി. മോഷണമുതൽ വാങ്ങാറില്ലെന്ന് മാത്യു ആണയിട്ട് പറഞ്ഞിട്ടും പോലീസ് അംഗീകരിച്ചില്ല. ഒന്നുകിൽ 10 ഗ്രാം സ്വർണം പോലീസിന് നൽകുക. അല്ലെങ്കിൽ പ്രതിയ്ക്കൊപ്പം പോലീസ് ജീപ്പിൽ കയറി സ്റ്റേഷനിലേക്ക് പോകുക. അഭിമാനിയായ മാത്യു ഒടുവിൽ…

Read More

വെല്‍ഡണ്‍ മിസ്റ്റര്‍ എക്‌സ്…ഞാന്‍ മണ്ടി ! ഡി.ഇമ്മന് പരിഹാസത്തില്‍ പൊതിഞ്ഞ വിവാഹാശംസയുമായി ആദ്യഭാര്യ…

തമിഴ് സിനിമയിലെ പ്രമുഖ സംഗീതസംവിധായകനായ ഡി. ഇമ്മന്‍ കഴിഞ്ഞയാഴ്ച രണ്ടാമതും വിവാഹിതനായ വാര്‍ത്ത പുറത്തു വന്നിരുന്നു. ഇക്കഴിഞ്ഞ മെയ് 15 ന് അമലി ഉബോള്‍ഡിനെയാണ് ഡ ഇമ്മന്‍ വിവാഹം ചെയ്തത്. ഇദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണിത്. അമലിയുടെ മകള്‍ നേത്രയെ തന്റെ മൂന്നാമത്തെ കുട്ടിയായി അദ്ദേഹം സ്വീകരിച്ചു. അതേക്കുറിച്ചുള്ള ഒരു വൈകാരിക സന്ദേശം അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ അദ്ദേഹവും ആദ്യ ഭാര്യ മോണിക്ക റിച്ചാര്‍ഡും വേര്‍പിരിഞ്ഞിരുന്നു. അവരുടെ രണ്ട് കുട്ടികളും അമ്മയോടൊപ്പമാണ് താമസിക്കുന്നത്. എന്നാല്‍ രണ്ടാം വിവാഹത്തിനു പിന്നാലെ ഡി. ഇമ്മന് ഒരു ഉഗ്രന്‍ പണി കൊടുത്തിരിക്കുകയാണ് മുന്‍ ഭാര്യ. മോണിക്ക റിച്ചാര്‍ഡിന്റെ പേരിലെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലുകളില്‍ നിന്നുള്ള സന്ദേശം ഇതിനോടകം ഇന്റര്‍നെറ്റില്‍ വിവാദം സൃഷ്ടിച്ചു കഴിഞ്ഞു. പരിഹാസത്തോടെയുള്ള അഭിനന്ദനത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത് ‘പ്രിയപ്പെട്ട ഡി. ഇമ്മന്‍, നിങ്ങളുടെ രണ്ടാം വിവാഹത്തിന് ആശംസകള്‍. 12 വര്‍ഷം…

Read More