മന്ത്രിയുടെ പിഎസിന്‍റെ ഡ്രൈവർ കസ്റ്റഡിയിലായത് കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ! മ്യൂസിയം പരിസരത്തെ ലൈംഗികാതിക്രമം നടത്തിയത് ആര് ?

തിരുവനന്തപുരം: മന്ത്രി റോഷി അഗസ്റ്റിന്‍റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ കസ്റ്റഡിയിലായിരിക്കുന്നത് കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ. മലയൻകീഴ് സ്വദേശിയായ ഇയാൾ സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ മ്യൂസിയം പരിസരത്തെ ലൈംഗികാതിക്രമം നടത്തിയത് ഇയാൾ തന്നെയാണോയെന്ന് പോലീസിന് ഉറപ്പിക്കാനായിട്ടില്ല. ഇന്നോവ വാഹനം കവടിയാര്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ശേഷം കുറവന്‍കോണത്തെ വീട്ടിലേക്ക് അതിക്രമിച്ചു കയറുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. കന്‍റോൺമെന്‍റ് പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Read More

തല്ലി നന്നാക്കാൻ നോക്കല്ലേ..! ആ മുറിവ് ആഴത്തിലുള്ളതാണ്, ഒരുപക്ഷേ മരണംവരെ മായാത്ത മുറിവുകൾ…

നമ്മുടെ കുട്ടിക്കാലത്തേക്കൊന്നു പോകാം. ‘അടി’ സർവസാധാരണമായിരുന്ന അക്കാലത്ത് ഉണ്ടായിട്ടുള്ള അനുഭവങ്ങൾ ഒന്നോർത്തു നോക്കൂ. പലപ്പോഴും ശരീരത്തിനുണ്ടായിട്ടുള്ള വേദനയെക്കാൾ എത്രയോ വലുതായിരുന്നു മനസിനേറ്റ മുറിവുകൾ… ഉണ്ടായ അപകർഷതാബോധം… അടി പേടിച്ച് പലതും തുറന്നുപറയാൻ ഭയന്നവർ അക്കൂട്ടത്തിലുണ്ട്. അടി വാങ്ങി നന്നായി എന്നു ചിന്തിക്കുന്നുണ്ടെങ്കിൽ, അത് അടിച്ച വ്യക്തിയോടുള്ള സ്നേഹമോ ബഹുമാനമോകൊണ്ടല്ല, ഭയംകൊണ്ടാണ്. നമ്മെ സ്നേഹിക്കുന്ന, നാം സ്നേഹിക്കുന്ന നമ്മുടെ മക്കൾ നമ്മളെ അനുസരിക്കേണ്ടത് ഭയംകൊണ്ടാണോ? അങ്ങനെയാണെങ്കിൽ ആ അനുസരണത്തിന് എത്ര ആയുസ് ഉണ്ടാകും? ശിക്ഷയും ശിക്ഷണവും രണ്ടും രണ്ടാണ്. എന്നാൽ മാതാപിതാക്കളും അധ്യാപകരുമടക്കം പലരും ഇതിനെ ഒന്നായാണ് മനസിലാക്കുന്നത്. ഒന്നുണ്ടായാൽ ഉലക്കകൊണ്ട് അടിക്കണം എന്ന മേന്പൊടി കൂടെയാകുന്പോൾ കാലങ്ങളായി ശീലിച്ചുപോന്ന ശിക്ഷാരീതികൾ തുടരുകയായി. ശിക്ഷണം എന്നത് അറിവ് പങ്കുവയ്ക്കുന്ന ഒരു പ്രക്രിയ ആണ്. എന്നാൽ ശിക്ഷിക്കുന്നതിലൂടെ അറിവ് ലഭിക്കുന്നില്ല. താൻ ചെയ്തത് അല്ലെങ്കിൽ പറഞ്ഞത് തെറ്റാണ് എന്നു മാത്രമേ…

Read More

ലോക്കപ്പ് റൂമിൽ കള്ള്, തൊണ്ടിമുറി അടുക്കള ! ഇവിടെ വന്നാല്‍ എസ്‌ഐയുടെ കസേരയിലിരുന്ന് കള്ളു കുടിക്കാം, നാടന്‍ രുചിക്കൂട്ടുകളുടെ ഭക്ഷണവും കഴിക്കാം

ഇടുക്കി കമ്പംമെട്ടില്‍ വന്നാല്‍ എസ്‌ഐയുടെ കസേരയിലിരുന്ന് കള്ളു കുടിക്കാം. നാടന്‍ രുചിക്കൂട്ടുകളുടെ ഭക്ഷണവും കഴിക്കാം. കമ്പംമെട്ടില്‍ ഒരു പോലീസ് സ്റ്റേഷന്‍ കള്ളുഷാപ്പായ വാര്‍ത്തയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കമ്പംമെട്ടിലെ പഴയ പോലീസ് സ്‌റ്റേഷനാണ് പുതുമകള്‍ വരുത്തി കള്ളുഷാപ്പാക്കി മാറ്റിയിരിക്കുന്നത്. രണ്ടു പതിറ്റാണ്ടോളം കമ്പംമെട്ട് പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നത് ആ വാടക കെട്ടിടത്തിലായിരുന്നു. ഇപ്പോള്‍ പോലീസ് സ്‌റ്റേഷന്‍റെ തൊണ്ടിമുറി അടുക്കളയാണ്. രുചിയേറിയ വിഭവങ്ങള്‍ അവിടെ തയാറാക്കുന്നു. കപ്പയും, പന്നിക്കറിയും പന്നിഫ്രൈയുമാണു പ്രധാന വിഭവങ്ങള്‍. എല്ല്, കപ്പ, ബീഫ് കറി, ബീഫ്ഫ്രൈ, പോട്ടിഫ്രൈ, പതിര് എന്നിവയും ഷാപ്പില്‍ ലഭിക്കും. തമിഴ്‌നാട്ടില്‍നിന്നാണ് കൂടുതല്‍ പേരും ഇവിടെ എത്തുന്നത്. ലോക്കപ്പ് റൂം കള്ള് ശേഖരിച്ചുവയ്ക്കുന്ന മുറിയായി. എസ്‌ഐ ഇരുന്ന മുറി കള്ളു കുടിക്കുന്ന ഇടമായി. അവിടെ ഇരുന്ന് കള്ളു കുടിക്കാം. ഭക്ഷണം കഴിക്കാം. മേമ്പൊടിക്ക് അല്‍പ്പം രാഷ്ട്രീയവും പഴയ തമിഴ്-മലയാളം പാട്ടുകളുമാകാം. കൗതുകംകൊണ്ടു കുടിയന്മാരല്ലാത്തവര്‍…

Read More

പനി തലച്ചോറിനെ ബാധിച്ച് അഞ്ച് വയസുകാരി മരിച്ചു! പനി പിടിപെട്ടത് 10 ദിവസം മുമ്പ്‌

തൃശൂർ: പനി തലച്ചോറിനെ ബാധിച്ച് യുകെജി വിദ്യാർഥിനി മരിച്ചു. വാടാനപ്പള്ളി റഹ്മത്ത് നഗറിൽ പുതിയവീട്ടിൽ മൻസൂർ-സബീന ദമ്പതികളുടെ ഏക മകൾ ഫാത്തിമ അഫ്രീനാണ് മരിച്ചത്. വാടാനപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്. 10 ദിവസം മുമ്പാണ് കുട്ടിക്ക് പനി പിടിപെട്ടത്. ആദ്യം വാടാനപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും പിന്നാലെ എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിലും കുട്ടിയെ ചികിത്സിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

The Simple Best Strategy To Use For Colombian Mail Order Brides Unveiled

In most circumstances, these scammers are men from different nations, not from the US or Colombia. The variety of real Colombian gold-diggers is extremely low—exactly like in any other nation. Like many Latin-american nations, Colombia may probably get boast wealthy cultural selection. The simplest way to meet Colombian brides will be to make use of regarding Latin courting websites. Colombian females cannot sit they each time men offers second thoughts from contained in the terms of the long term. You’ll discover few drawbacks that will help you convention Republic off…

Read More

‘എന്തായാലും നീ ഉണ്ട്’ എന്നു പറഞ്ഞ് സ്വാധീനിക്കും ! പിന്നെ കാര്യത്തിലേക്ക് കടക്കും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കനി കുസൃതി…

ചുരുങ്ങിയ കാലയളവു കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയയായ നടിയാണ് കനി കുസൃതി. സിനിമയ്ക്കും മോഡലിംഗിനും ഒപ്പം ഹ്രസ്വചിത്രങ്ങളിലും തീയറ്റര്‍ ആര്‍ട്ടിസ്റ്റായുമെല്ലാം കനി തിളങ്ങുന്നു. മലയാളത്തിനു പുറമെ അന്യഭാഷാ ചിത്രങ്ങളിലും നടി മുന്‍പ് അഭിനയിച്ചിരുന്നു. തനിക്ക് പറയാനുളളത് ആരുടെ മുന്‍പിലും വെട്ടിതുറന്നു പറയുന്ന സ്വഭാവമുളള നടി കൂടിയാണ് കനി. മുമ്പ് ഒരിക്കല്‍ നടന്നൊരു അഭിമുഖത്തില്‍ സിനിമാ രംഗത്തുനിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് കനി കുസൃതി തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും വൈറലായി മാറുന്നത്. മലയാളത്തിന് ഒപ്പം തന്നെ മറ്റ് ഇന്‍ഡ്രിസ്ട്രികളില്‍ നിന്നും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു കനി തുറന്നുപറഞ്ഞത്. ഒരു സിനിമാ മാഗസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കനിയുടെ തുറന്നു പറച്ചില്‍. മലയാളത്തില്‍ മാത്രമല്ല കാസ്റ്റിംഗ് കൗച്ചുളളതെന്നും മറ്റുളള ഇന്‍ഡസ്ട്രികളിലും കൂടുതലായി നടക്കുന്നുണ്ടെന്നും നടി പറയുന്നു. സിനിമാ രംഗത്തുനിന്നും അവസരങ്ങള്‍ കൂടുതല്‍ വന്നെങ്കിലും അഡജ്സ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാവാത്തതിനാല്‍ അതെല്ലാം നഷ്ടമായെന്നാണ്…

Read More

തക്കാളി ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡനം! കെഎസ്‌യു നേതാവിനെതിരെ പരാതിയുമായി വിദ്യാർഥിനി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ കെഎസ്‌യു നേതാവിനെതിരെ പീഡനക്കേസ്. ലോ അക്കാദമി മുൻ ചെയർമാനും കെഎസ്‌യു യൂണിറ്റ് ഭാരവാഹിയുമായ ആഷിഖ് മുഹമ്മദിനെതിരെ കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതിക്കാരിയും കെഎസ്‌യു പ്രവര്‍ത്തകയാണ്. ജൂണ്‍ 14ന് മീറ്റിംഗിനെന്ന് പറഞ്ഞ് വഴയിലയിലെ വീട്ടിലേക്ക് ക്ഷണിച്ചുവെന്നും അവിടെ വച്ച് തക്കാളി ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ബോധരഹിതയാക്കി തന്നെ പീഡിപ്പിച്ചുവെന്നുമാണ് പരാതി. പീഡന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി സെപ്റ്റംബര്‍ 16 വരെ പലപ്രാവശ്യം പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. തന്‍റെ ആഭരണങ്ങള്‍ ആഷിഖ് കൈവശപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കൂടാതെ ഇതേക്കുറിച്ച് പരാതി നല്‍കിയാല്‍ കുടുംബത്തെ അപായപ്പെടുത്തുമെന്ന് ആഷിഖ് പറഞ്ഞതായും പരാതിക്കാരി ആരോപിക്കുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് പരാതിക്കാരിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി. പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഇതൊക്കെ കാണുമ്പോള്‍ എനിക്ക് ശരിക്കും അസൂയ തോന്നുന്നു ! അഭയ ഹിരണ്‍മയിയോട് അനിയത്തി വരദ പറഞ്ഞതിങ്ങനെ…

മലയാളികളുടെ ഇഷ്ട ഗായികയാണ് അഭയ ഹിരണ്‍മയി. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയവും ലിവിംഗ് ടുഗദറുമെല്ലാം അഭയയെ എപ്പോഴും വാര്‍ത്തകളില്‍ നിറച്ചിരുന്നു. ഖല്‍ബില്‍ തേനൊഴുകണ കോഴിക്കോട് എന്ന പാട്ടിലൂടെ ആസ്വാദക ഹൃദയം കീഴടക്കിയ അഭയയിപ്പോള്‍ സ്റ്റേജ്‌ഷോകളും പുതിയ പാട്ടുകളുമൊക്കെയായി സജീവമാണ്. വിവാഹിതനായ ഗോപിസുന്ദറിനൊപ്പമുള്ള ലിവിങ് ടുഗെദറിനെക്കുറിച്ചുള്ള അഭയയുടെ തുറന്നു പറച്ചില്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. അന്ന് പലരും അഭയയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നീണ്ട 14 വര്‍ഷത്തെ ബന്ധത്തിന് ശേഷം ഇരുവരും പിരിയുകയും പിന്നീട് ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാവുകയായിരുന്നു. ഇപ്പോഴിതാ ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ അഭയ ഹിരണ്‍മയിക്ക് പിന്തുണ ഏറുകയാണ്. എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം പരിപാടിയിലാണ് അഭയ തുറന്നുപറച്ചില്‍ നടത്തിയത്.ഈ എപ്പിസോഡ് പുറത്തുവന്നതോടെ ഒരുപാട് പേര്‍ താരത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറിയെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം എംജി…

Read More

തലയും കടിച്ചെടുത്ത് തെരുവിലൂടെ ഓടുന്ന നായ! ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മെക്സിക്കോ സിറ്റി: മനുഷ്യന്‍റെ തലയും കടിച്ചെടുത്ത് തെരുവിലൂടെ ഓടുന്ന നായയുടെ ഭീകര ദൃശ്യങ്ങൾ പുറത്ത്. മെക്സിക്കോയിലെ സകാറ്റെക്കാസിലാണ് സംഭവം. അക്രമസംഭവങ്ങൾ നിരന്തരം അരങ്ങേറുന്ന മോണ്ടെ എസ്കോബെഡോ നഗരത്തിലാണ് നായ മനുഷ്യ തലയും കടിച്ചെടുത്ത് ഓടിയത്. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അക്രമികൾ ഒരാളുടെ തലവെട്ടി നഗരത്തിലെ എടിഎം കൗണ്ടറിന് സമീപം കൊണ്ടുവയ്ക്കുകയും അതിനടുത്തായി “അടുത്ത തല നിങ്ങളുടേതാണ്’ എന്ന ഭീഷണി വാക്കുകൾ കുറിച്ചുവയ്ക്കുകയും ചെയ്തു. ഭക്ഷണമാണെന്ന് കരുതി നായ ഈ തല കടിച്ചെടുത്തുകൊണ്ട് ഓടുകയായിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇയാളുടെ മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടില്ല. മയക്കുമരുന്ന് സംഘങ്ങൾ തമ്മിൽ നിരന്തരം അക്രമങ്ങൾ അരങ്ങേറുന്ന നഗരമാണ് മോണ്ടെ എസ്കോബെഡോ. മെക്സിക്കോയിൽ പലസ്ഥലത്തും മയക്കുമരുന്ന് സംഘങ്ങളാണ് അരങ്ങുവാഴുന്നത്.

Read More

പ്രണയം രാഷ്ട്രീയമാണ്…അത് കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവു…ഹരീഷ് പേരടിയ്ക്ക് പറയാനുള്ളത്…

യുവാക്കള്‍ക്കിടയിടയില്‍ പ്രണയപ്പകയും പ്രണയക്കൊലപാതങ്ങളും കൂടിവരുന്ന സാഹചര്യത്തില്‍ ഹരീഷ് പേരടിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. പ്രണയം പാഠ്യ പദ്ധതിയില്‍ പെടുത്തേണ്ട സമയം അതിക്രമിച്ചെന്ന് ഹരീഷ് പേരടി പറയുന്നു. കണ്ണൂരില്‍ വിഷ്ണു പ്രിയയുടേയും പാറശാലയില്‍ ഷാരോണിന്റേയും ദാരുണമായ കൊലപാതകങ്ങള്‍ക്കു പിന്നാലെയാണ് ഹരീഷ് പേരടിയുടെ നിരീക്ഷണം. പ്രണയം രാഷ്ട്രിയമാണ്. ആത് കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവു. പ്രണയമില്ലാത്തവര്‍ക്ക് നല്ല അയല്‍പക്കവും നല്ല സമൂഹവും നല്ല കുടുംബവും നല്ല രാഷ്ട്രവും നല്ല ലോകവും ഉണ്ടാക്കാന്‍ പറ്റില്ല എന്നാണ് ഹരീഷ് കുറിച്ചത്. ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ… പ്രണയിക്കാന്‍ അറിയാത്ത ഒരുത്തന്‍ കാമുകിയെ വെട്ടികൊല്ലുന്നു… പ്രണയിക്കാന്‍ അറിയാത്ത ഒരുത്തി കാമുകനെ വിഷം കൊടുത്ത് കൊല്ലുന്നു…പ്രണയം പാഠ്യ പദ്ധതിയില്‍ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു… പ്രണയം രാഷ്ട്രീയമാണ്…അത് കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവു…പ്രണയമില്ലാത്തവര്‍ക്ക് നല്ല അയല്‍പക്കവും നല്ല സമൂഹവും നല്ല കുടുംബവും നല്ല രാഷ്ട്രവും നല്ല…

Read More