സ്വന്തം ആളുകളെ തിരുകിക്കയറ്റാനുള്ള ശ്രമം; ഭാരവാഹിപ്പട്ടിക ഒന്നു ചുരുക്കിത്തരുമോ; ഡിസിസികളോടു കെപിസിസി

കോഴിക്കോട്: സ്വന്തം ആളുകളെ തിരുകിക്കയറ്റാനുള്ള ശ്രമം മൂലം ‘വലുതായ’ ഡിസിസി ഭാരവാഹി പാനൽ പട്ടിക ചുരുക്കിനല്‍കാന്‍ ഡിസിസി കളോട് കെപിസിസി. ഭാരവാഹിപട്ടികയിലേക്ക് ഇരട്ടിയോളം ആളുകളുടെ പേരുകളാണ് പുനഃസംഘടനയുടെ ഭാഗമായി ഓരോ ഡിസിസിക ളും നൽകിയിരിക്കുന്നത്. ജംേബാ പട്ടിക അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും അദ്ദേഹം ഉദ്ദേശിച്ച രീതിയിലല്ല കാര്യങ്ങൾ പോകുന്നത്. എംപി കോക്കസും നേതൃത്വത്തിനെതിരേ അതൃപ്തിയുള്ളവരും പുനഃസംഘടനാ വിഷയം ഹൈക്കമാന്‍ഡില്‍ എത്തിച്ചതോടെ കെപിസിസി നേതൃത്വം പ്രതിരോധത്തിലാണ്. വലിയ പട്ടിക ഡിസിസി തലത്തില്‍തന്നെ ചുരുക്കിത്തരട്ടെ എന്നാണ് കെപിസിസിയുടെ നിലപാട്. ജില്ലാ നേതൃത്വത്തില്‍നിന്നു പേരു പോകുകയും എന്നാല്‍ കെപിസിസി നേതൃത്വം ആ പേര് വെട്ടുകയും ചെയ്താല്‍ അത് ഭാരവാഹിത്വം മോഹിക്കുന്നവരുടെ നീരസത്തിനു കാരണമാ കും. ഇതിന്‍റെ ഉത്തരവാദിത്വം ഡിസിസികളുടെ തലയിലിടാനാണു കെപിസിസി ശ്രമം. ജില്ലാ കമ്മിറ്റികളാകട്ടെ നേരെ തിരിച്ചും ശ്രമിക്കുന്നു. ഫലത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടലോടെ കെപിസിസിക്ക് തലവേദന…

Read More

മെയ്ഡ് ഇന്‍ കാരവാന്‍ വിഷുവിനെത്തും ! ടീസര്‍ ശ്രദ്ധേയമാകുന്നു…

കൊച്ചി: സിനിമ കഫേ പ്രൗഡക്ഷന്‍സ്, ബാദുഷ പ്രൊഡക്ഷന്‍സ്, എ വണ്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ എന്‍. എം ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ നിര്‍മിച്ച് ജോമി കുര്യാക്കോസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന മെയ്ഡ് ഇന്‍ കാരവാന്‍ എന്ന ചിത്രം ഏപ്രില്‍ 14ന് വിഷുവിനോടനുബന്ധിച്ച് റിലീസ് ചെയ്യും. സൂപ്പര്‍ ഹിറ്റ് സിനിമകളായ ഹൃദയം, ആനന്ദം തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം അന്നു ആന്റണി നായികയാകുന്ന ചിത്രമാണിത്. പൂര്‍ണമായും ദുബായിയില്‍ ചിത്രീകരിച്ച സിനിമയുടെ സെന്‍സറിങ് കഴിഞ്ഞ ദിവസം കഴിഞ്ഞു. ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും മറ്റും ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ചിത്രത്തിലെ നായകനും നായികയും ദുബായിലെത്തുകയും അവിടെവച്ച് മറ്റൊരു രാജ്യത്തെ രണ്ടു കുട്ടികള്‍ ഇവരുടെ ജീവിതത്തിലേക്കു വന്നു ചേരുകയും അവരെ ഇവര്‍ക്ക് രക്ഷിക്കേണ്ട അവസ്ഥ വരികയും ചെയ്യുന്നു. കുട്ടികളുടെ ഇടപെടല്‍ മൂലം നായകനും നായികയ്ക്കുമുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.…

Read More

ഫാരിസ് അബൂബക്കർ ലണ്ടനിലെന്ന് ബന്ധുക്കൾ; 7 ദിവസത്തിനകം ചെന്നൈയിലെ ഓഫീസിലെത്തണമെന്ന് ആദായനികുതി വകുപ്പ്

കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്‍റെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡിനെത്തുടര്‍ന്ന് ഇദ്ദേഹം ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാകാന്‍ നോട്ടീസ്. ഫാരിസ് അബൂബക്കര്‍ ലണ്ടനിലാണെന്ന് ബന്ധുക്കളും ജീവനക്കാരും അറിയിച്ചതിനെത്തുടര്‍ന്നാണ് ഒരാഴ്ചയ്ക്കകം ചെന്നൈയിലെ ആദായനികുതി ഓഫീസില്‍ നേരിട്ടു ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. കൊച്ചിയിലെ ഓഫീസിന് പുറമേ ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, എന്നിവിടങ്ങളിലെ ഓഫീസുകളിലും കോഴിക്കോട് കൊയിലാണ്ടി നന്ദിബസാറിലെ കുടുംബവീട്ടിലും ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളിലാണ് ഇന്നലെ റെയ്ഡ് നടത്തിയത്. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് എറണാകുളം നഗരത്തിലെ ഓഫീസിലായിരുന്നു പരിശോധന. മുളവുകാട്ടുള്ള 15 ഏക്കറിന്‍റെ രേഖകളും ആദായനികുതി വകുപ്പ് പരിശോധിച്ചതായാണ് സൂചന. ഇന്നലെ രാവിലെ എട്ടിനാണ് പരിശോധന ആരംഭിച്ചത്. രാത്രിവൈകിയും തുടര്‍ന്നു.റിയല്‍ എസ്‌റ്റേറ്റ് കള്ളപ്പണ ഇടപാടുകള്‍, രാഷ്ട്രീയ ബന്ധങ്ങളുടെ സ്വാധീനം എന്നീ ഇടപാടുകളെ പറ്റിയാണ് ആദായ നികുതി അന്വേഷിക്കുന്നത് ചേര്‍ത്തലയുള്‍പ്പടെയുള്ള വിവിധ…

Read More

ആ ചിരിയിൽ ഹുമയൂൺ വീണു; സ്വത്ത് എഴുതി നൽകാമെന്ന് വാഗ്ദാനം നൽകി യുവതി തട്ടിച്ചത് 12 ലക്ഷം

കണ്ണൂർ: സ്വത്ത് എഴുതി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. പള്ളിക്കുന്ന് സ്വദേശി ഹുമയൂണിന്‍റെ പരാതിയിൽ കാപ്പാട് സ്വദേശിനി രാഖി (47) ക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. രാഖിയുടെ പേരിലുള്ള സ്വത്തുവകകൾ എഴുതി നൽകാമെന്നു പറഞ്ഞു പല തവണകളായി ഹുമയൂണിന്‍റെ കൈയിൽനിന്ന് രാഖി 12 ലക്ഷം തട്ടിയെന്നാണു പരാതിയിൽ പറയുന്നത്. പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും രാഖി നൽകിയില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.

Read More

പട്ടാളക്കാരന്‍റെ വിധവയെ പീഡിപ്പിച്ച പട്ടാളക്കാരന്‍ പിടിയില്‍;  വിവാഹ വാഗ്ദാനം നൽകി വിധവയിൽ നിന്ന് തട്ടിയെടുത്തത് 12 ലക്ഷം

പയ്യന്നൂര്‍: വിധവയെ പീഡിപ്പിച്ച കേസിൽ പട്ടാളക്കാരൻ പിടിയിൽ. പട്ടാളക്കാരന്‍റെ വിധവയാണു പീഡനത്തിനിരയായ സ്ത്രീയും. സ്ത്രീയുമായി അടുപ്പമുണ്ടാക്കിയശേഷം പട്ടാളക്കാൻ ബലാത്സംഗം ചെയ്യുകയായിരുന്നു. പയ്യന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ 32കാരിയുടെ പരാതിയിലാണ് മൈസൂരുവിലെ മനോജ് കുമാര്‍ (40) പയ്യന്നൂര്‍ പോലീസിന്‍റെ പിടിയിലായത്. 2021 ലാണ് പരാതിക്കാസ്പദമായ സംഭവം. കണ്ണൂര്‍ ഡിഎസ്‌സി ക്യാമ്പില്‍ ജോലി ചെയ്തുവരവേ പട്ടാളക്കാരന്‍റെ വിധവയായ പരാതിക്കാരിയുമായി അടുപ്പം കാണിക്കുകയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നുമാണു പരാതി.  ഇക്കാലയളവില്‍ പരാതിക്കാരിയില്‍നിന്നും 12,50,000 രൂപ വാങ്ങി വഞ്ചിച്ചതായും പരാതിയുണ്ടായിരുന്നു. ഈ പരാതിയിലാണ് കേസെടുത്ത പോലീസ് ഇയാളെ പിടികൂടിയത്.

Read More

എനിക്കും അവനും കല്യാണം കഴിക്കാന്‍ താല്‍പര്യമില്ല ! പക്ഷെ എന്റെ ഓര്‍മയ്ക്ക് ഒരു കുട്ടി വേണമെന്ന് അവന്‍ പറയുന്നുണ്ട്; ശ്രീലക്ഷ്മി അറയ്ക്കല്‍

സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന മലയാളികള്‍ക്കെല്ലാം ചിരപരിചിതയാണ് ശ്രീലക്ഷ്മി അറയ്ക്കല്‍. പലപ്പോഴും നാട്ടില്‍ നടക്കുന്ന രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിഷയങ്ങളിലെല്ലാം തന്നെ താരം തന്റെ അഭിപ്രായം പറയാറുണ്ട്. പലപ്പോഴും ആ തുറന്നു പറച്ചിലുകള്‍ വിവാദത്തില്‍ കലാശിക്കാറുമുണ്ട്. ഇപ്പോളിതാ ശ്രീലക്ഷമിയുടെ ഒരു അഭിമുഖം ആണ് വൈറലാവുന്നത്. താന്‍ കണ്ട ഏറ്റവും വലിയ പോരാളി തന്റെ അമ്മ ആണെന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…അച്ഛന്‍ ഒരു വിവാഹ തട്ടിപ്പ് വീരന്‍ ആയിരുന്നു. ഇരുപതോളം വിവാഹം കഴിച്ച മനുഷ്യനാണ് അയാള്‍. അയാളുടെ ഇരകളില്‍ ഒരാള്‍ മാത്രമാണ് എന്റെ അമ്മ. ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍ മറ്റ് ഭാര്യമാരൊന്നും തയ്യാറായിരുന്നില്ല. ആദ്യമായി പരാതി നല്‍കുന്നത് എന്റെ അമ്മയാണ്. അച്ഛന്റെ സ്വഭാവം മനസിലാക്കിയ അമ്മ പിന്നീട് തനിച്ച് ജീവിക്കാന്‍ തീരുമാനിക്കുക ആയിരുന്നു. ആദ്യ കാലങ്ങളില്‍ ജീവിക്കാന്‍ ആയി കൂലിപ്പണിക്ക് അമ്മ പോയിട്ടുണ്ട്. എനിക്ക് അഞ്ച് വയസ്സായപ്പോള്‍ അംഗന്‍വാടി…

Read More

തലസ്ഥാനത്ത് നടുറോഡിൽ സ്ത്രീയെ ആക്രമിച്ചയാൾ ഒളിവിൽ തന്നെ; കേസിൽ അലംഭാവം കാട്ടിയ പോലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: പാറ്റൂരിൽ മൂലവിളാകത്ത് ടൂ വീലർ യാത്രക്കാരിയെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി ഇപ്പോഴും കാണാമറയത്ത്. പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഹെൽമറ്റ് ധരിച്ച ഒരു യുവാവ് കടന്ന് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാഹനത്തിന്‍റെ നന്പരോ അക്രമിയുടെ മുഖമോ വ്യക്തമല്ല. പ്രദേശത്ത് സ്വകാര്യസ്ഥാപനങ്ങളിലും കടകളിലും സ്ഥാപിച്ചിരിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നാണ് പോലീസ് പറയുന്നത്. അതേ സമയം വീട്ടമ്മയ്ക്കെതിരേ കഴിഞ്ഞ 13 ന് രാത്രി പതിനൊന്ന് മണിക്ക് അക്രമം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും അക്രമിയെ കണ്ടെ ത്താൻ പോലീസിന് സാധിക്കാത്തത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ പതിമൂന്നിന് രാത്രിയാണ് മൂലവിളാകം സ്വദേശിനിയായ നാൽപ്പത്തിയൊൻപത് കാരിയായ വീട്ടമ്മ തലവേദനയ്ക്കുള്ള മരുന്ന് വാങ്ങാനായി ടൂ വീലറിൽ ജനറൽ ആശുപത്രി ഭാഗത്തേക്ക് യാത്ര തിരിച്ചത്. ഇതിനിടെയാണ് ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് കടന്ന് പിടിക്കുകയും തല മതിലിൽ ശക്തിയായി…

Read More

മുഖ്യമന്ത്രിയെ വിമാനത്തിനുളളിൽ ആക്രമിക്കാൻ ശ്രമിച്ചുവെന്ന കേസ്; കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്രത്തിന്‍റെ അനുമതിക്കായി പോലീസ്

തിരുവനന്തപുരം: കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുളളിൽ ആക്രമിക്കാൻ ശ്രമിച്ചുവെന്ന കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്ര സർക്കാറിന്‍റെ അനുമതി തേടാൻ പൊലീസ്. പ്രതികൾക്കെതിരെ വ്യോമയാന നിയമപ്രകാരമുള്ള വകുപ്പ് ചുമത്തിയത് കൊണ്ട് കുറ്റപത്രത്തിന് കേന്ദ്ര അനുമതി വേണമെന്നുള്ളതിനാലാണ് ഈ നീക്കം. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഉയർന്ന അവസരത്തിലായിരുന്നു കേസിനാസ്പദമാ‍യ സംഭവം. മുഖ്യമന്ത്രിക്കെതിരായ സമരത്തിന്‍റെ ഭാഗമായിരുന്നു പ്രതിഷേധം. വിമാനയാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻകുമാർ, സുനിത് നാരായണൻ എന്നിവർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഗൂഢാലോചനയിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ്.ശബരിനാഥനേയും പ്രതി ചേർത്തിരുന്നു. ഇൻഡിഗോ വിമാനത്തിലെ ഉദ്യോഗസ്ഥർ, വിമാനത്താവള ജീവനക്കാർ, യാത്രക്കാർ എന്നിവരുടെ മൊഴി പൊലിസ് രേഖപ്പെടുത്തിയിരുന്നു. പ്രതികളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധന ലഭിച്ചതിനുശേഷം പോലീസ് പ്രോസിക്യൂഷൻ…

Read More

എന്റെ സിനിമകള്‍ തകര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചത് മമ്മൂട്ടി ! മോഹന്‍ലാലും മോശമായിരുന്നില്ല; വെളിപ്പെടുത്തലുമായി ഷക്കീല…

ഒരുകാലത്ത് ബിഗ്രേഡ് ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് ഷക്കീല. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മലയാളത്തില്‍ സൂപ്പര്‍താര ചിത്രങ്ങളേക്കാള്‍ വിജയം ഷക്കീല ചിത്രങ്ങള്‍ നേടിയിരുന്നു. ബിഗ്രേഡ് ചിത്രങ്ങളുടെ പ്രചാരം അവസാനിച്ചപ്പോള്‍ കളം വിട്ട ഷക്കീല പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് തിരിച്ചു വന്നിരുന്നു. ഇപ്പോഴും തമിഴ് സീരിയലുകളിലും സിനിമകളിലും ഒക്കെ സജീവമാണ് താരം. ഇടയ്ക്ക് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന് ഒപ്പം ഛോട്ടാമുംബൈ എന്ന സിനിമയിലും ഷക്കീല എത്തിയിരുന്നു. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ചുള്ള ഷക്കീലയുടെ ചില വെളിപ്പെടുത്തലുകള്‍ ആണ് ചര്‍ച്ചയായി മാറുന്നത്. മലയാളത്തില്‍ തന്റെ സിനിമകള്‍ വരാതിരിക്കാന്‍ ഇരുവരും കഠിനമായി പരിശ്രമിച്ചു എന്നാണ് ഷക്കീല പറയുന്നത്. ഗലാട്ട തമിഴ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ഷക്കീലയുടെ തുറന്നു പറച്ചില്‍. തന്റെ സിനിമകള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയത് മമ്മൂട്ടിയാണെന്നും…

Read More

ഒരുമിച്ചിരുന്ന് ചായ കുടിച്ചാൽ ബിജെപിയെ തോൽപ്പിക്കാൻ പറ്റില്ല; രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെ വിമർശിച്ച് പ്രശാന്ത് കിഷോർ

പ്രതിപക്ഷ പാർട്ടി നേതാക്കൾ ഒരുമിച്ചിരുന്ന് ചായ കുടിച്ചതുകൊണ്ടോ ഭക്ഷണം കഴിച്ചതുകൊണ്ടോ ബിജെപിയെ തോൽപ്പിക്കാനാകില്ലെന്നും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടാൻ പ്രത്യയശാസ്ത്രങ്ങൾ ഒന്നിക്കണമെന്നും രാഷ്ട്രീയ തന്ത്രജ്ഞനും തെരഞ്ഞെടുപ്പ് നിരീക്ഷകനുമായ പ്രശാന്ത് കിഷോർ. ഒരു ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിലാണ് പ്രതിപക്ഷം ഈ രീതിയിൽ പോയാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ലെന്ന് പ്രശാന്ത് കിഷോർ സൂചന നൽകിയത്. ബിജെപിയെ തോൽപ്പിക്കണമെങ്കിൽ ബിജെപിയുടെ ശക്തി മനസിലാക്കണം. ഹിന്ദുത്വം, ദേശീയത, ക്ഷേമവാദം. ഇവ മൂന്നുമാണ് ബിജെപിയെ താങ്ങി നിർത്തുന്ന തൂണുകൾ. ഇതിൽ രണ്ടെണ്ണെങ്കിലും തകർക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ പ്രതിപക്ഷത്തിന് ബിജെപിയെ തോൽപ്പിക്കാൻ കഴിയുകയുള്ളൂവെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടാൻ പ്രത്യയ ശാസ്ത്രങ്ങളുടെ ഒരു കൂട്ടുകെട്ട് ഉണ്ടാകണം. ഗാന്ധിവാദികൾ, അംബേദ്കറൈറ്റ്‌സ്, സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ എന്നിങ്ങനെ പ്രത്യയശാസ്ത്രം വളരെ പ്രധാനമാണ്. പക്ഷേ പ്രത്യയശാസ്ത്രത്തെ അന്ധമായി വിശ്വസിക്കരുത്. പ്രതിപക്ഷ പാർട്ടികൾ എല്ലാവരും ഒരുമിച്ച്…

Read More