കൈവെട്ട് കേസിലെ മുഖ്യപ്രതിയെക്കുറിച്ച് വിവരം നല്‍കിയാല്‍ 10 ലക്ഷം രൂപ ! സംഭവം നടന്നിട്ട് 13 വര്‍ഷം…

തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യപ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വന്‍പാരിതോഷികം. 10 ലക്ഷം രൂപയാണ് എന്‍ഐയുടെ പ്രഖ്യാപനം. കേസിലെ ഒന്നാംപ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. സംഭവം നടന്നശേഷം ഇതുവരെ ഇയാളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. 2010ലാണ് തൊടുപുഴ ന്യൂമന്‍ കോളേജ് അധ്യാപകനായ പ്രൊഫസര്‍ ടി ജെ ജോസഫ്‌ന്റെ കൈവെട്ടുന്നത്. പ്രവാചകനിന്ദ ആരോപിച്ചാണ് ആക്രമണം നടത്തിയത്. 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പത്ത് പ്രതികള്‍ക്ക് എട്ടു വര്‍ഷം വീതം കഠിന തടവും മൂന്ന് പ്രതികള്‍ക്ക് രണ്ടു വര്‍ഷം വീതം കഠിന തടവും നേരത്തെ ശിക്ഷ വിധിച്ചിരുന്നു. ജമാല്‍, മുഹമ്മദ് സോബിന്‍, ഷെജീര്‍, കാഫിന്‍, അന്‍വര്‍ സാദിഖ്, ഷംസുദ്ദീന്‍, ഷാനവാസ്, പരീത്, യൂനസ് അലി, ജാഫര്‍, കെ കെ അലി, റിയാസ്, അബ്ദുള്‍ ലത്തീഫ് എന്നിവരാണ്…

Read More

വിവാഹം ഉറപ്പിച്ച യുവതി ഭാവിവരന്‍റെ കൂടെ സ്ഥലംവിട്ടു! ഇരുവരും ബംഗളൂരുവിൽ ഉണ്ടെന്നു കണ്ടെത്തി; ഒളിച്ചോടാനുള്ള കാരണം…

തൊടുപുഴ: വിവാഹം ഉറപ്പിച്ച യുവതി ഭാവിവരന്‍റെ കൂടെ സ്ഥലംവിട്ടു. മുട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ ശങ്കരപ്പിള്ളി സ്വദേശിനിയായ യുവതിയാണ് വിവാഹംവരെ കാത്തുനിൽക്കാൻ ക്ഷമയില്ലാതെ വിവാഹം നിശ്ചയിച്ച യുവാവിനൊപ്പം പോയത്. സംഭവത്തിൽ യുവതിയുടെ പിതാവ് പോലീസിൽ പരാതി നൽകി. മുട്ടം സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി ബംഗളൂരുവിലേക്ക് കടന്നത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരു വീട്ടുകാരും തമ്മിൽ ആലോചിച്ചാണ് വിവാഹം നിശ്ചയിച്ചത്. എന്നാൽ, ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവിന് വിവാഹത്തിൽ എതിർപ്പുണ്ടായി. ഇതോടെ വിവാഹം നടക്കില്ലെന്ന് കരുതിയാണ് പെണ്‍കുട്ടി യുവാവിനൊപ്പം സ്ഥലംവിട്ടത്. പോലീസ് അന്വേഷണത്തിൽ ഇരുവരും ബംഗളൂരുവിൽ ഉണ്ടെന്നു കണ്ടെത്തി. പിന്നീട് ഇരുവരുടെയും വിവാഹം നടത്താൻ വീട്ടുകാർ തമ്മിൽ സംസാരിച്ച് ധാരണയായതായും അതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മുട്ടം എസ്എച്ച്ഒ പറഞ്ഞു.

Read More

വിജേഷ് പിള്ളയുടെ നീക്കവും സ്വപ്നയുടെ നൊമ്പരവും മുഖ്യന്റെ മൗനവും..! എന്തോ എവിടെയോ ഒരു വശപ്പിശക് പോലെ…

വി. ശ്രീകാന്ത്‌ മുഖ്യമന്ത്രിക്കെതിരേ വെല്ലുവിളികൾ തുടരുകയാണ് സ്വപ്ന. പിണറായി വിജയനാകട്ടെ ആ ഭാഗത്തേക്ക് ഗൗനിക്കുന്നതേയില്ല. അതെന്താ മുഖ്യാ നിങ്ങൾ സ്വപ്നയുടെ വായ് അടപ്പിക്കാത്തതെന്ന് ചോദിച്ചാൽ സ്വപ്ന പറയുന്നതിന്‍റെ പിറകെ പോകലല്ല എന്‍റെ പണിയെന്നുള്ള മറുപടി മുഖ്യൻ മനസിൽ കരുതിയിട്ടുമുണ്ടാകണം. പ്രതിഷേധങ്ങളെ കരുതൽ തടങ്കലിലാക്കി ആരോപണങ്ങളെ ധാർഷ്‌ട്യത്തോടെ നേരിടുന്ന മുഖ്യന്‍റെ ശൈലി സ്വപ്നയിലേക്ക് എത്തുന്പോൾ മാത്രം ഒന്ന് അയഞ്ഞ് കൊടുക്കുന്നപോലെ ജനങ്ങൾക്ക് തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ല. എന്തോ എവിടെയോ ഒരു വശപ്പിശക് പോലെ. സ്വപ്നയുടെ വെളിപ്പെടുത്തലോടെ വിജേഷ് പിള്ള ഇപ്പോൾ താരമായിരിക്കുകയാണ്. ചർച്ചകളുടെ വലയത്തിൽപെട്ട് എന്തൊക്കെയോ വിളിച്ച് പറയുകയാണ് കക്ഷി. സ്വപ്ന പറഞ്ഞതെല്ലാം മറ്റൊരു വിധത്തിൽ ശരിയായി പറഞ്ഞ് വിജേഷ് ഇപ്പോൾ എയറിലാണ്. വിജേഷ് പിള്ളയുടെ നീക്കം സ്വപ്ന പറയുന്നത് അനുസരിച്ച് 30 കോടിയുടെ ഓഫറും പിന്നീടുള്ള ഭീഷണിയുമെല്ലാം ശരി‍യോ തെറ്റോ എന്നും ഇപ്പോഴും വെളിവായിട്ടില്ല. ഇടയ്ക്കിടെ…

Read More

എല്ലാം തട്ടിപ്പായിരുന്നു..! വിജേഷ് പിള്ള തന്നെയും തട്ടിപ്പിന് ഇരയാക്കി; സംവിധായകന്‍ മനോജ്‌ കാന പറയുന്നു..

ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ‘കെഞ്ചിറ’ സിനിമ ഒടിടി യിലൂടെ പ്രദര്‍ശിപ്പിക്കാമെന്ന് പറഞ്ഞു കബളിപ്പിച്ചുവെന്നും മനോജ് കാന ഒടിടിക്കാര്‍ സാധാരണ സിനിമയുടെ അവകാശം സ്വന്തമാക്കുന്നത് മൊത്തം തുകയ്‍ക്കാണ്. രണ്ടാമത്തെ രീതി അത് പ്രദര്‍ശിപ്പിച്ച്‌ കിട്ടുന്ന വരുമാനം ഷെയര്‍ ചെയ്യുകയാണ്. വലിയ അന്താരാഷ്ട്ര സങ്കേതിക വിദ്യയോടെയാണ് തന്‍റെ പ്ലാറ്റ് ഫോം എന്നാണ് വിജേഷ് പിള്ള പറഞ്ഞിരുന്നത്. ഇതെല്ലാം വിശ്വസിച്ചാണ് അയാള്‍ക്ക് പടം നല്‍കിയത്. എന്നാല്‍ അയാളുടെ അവകാശവാദം തീര്‍ത്തും പൊള്ളയാണെന്ന് പിന്നീട് മനസിലായി. ഒരു ഒടിടി പ്ലാറ്റ്ഫോമിന്‍റെ അടിസ്ഥാന കാര്യം പോലും അയാളുടെ അടുത്ത് ഇല്ലായിരുന്നു. എത്ര പേര്‍ കണ്ടു എന്നത് അറിയാന്‍ അയാള്‍ കാണിച്ച ഡാഷ് ബോര്‍ഡ് അടക്കം തട്ടിപ്പായിരുന്നു. 2020 ലാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്. അന്ന് ഇതെല്ലാം പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നെങ്കിലും വലിയ വാര്‍ത്തയായില്ല. ഇപ്പോള്‍ ഇയാള്‍ ഇങ്ങനെ വിവാദത്തിലായപ്പോള്‍ വീണ്ടും പറയുകയാണ്. ഒരിക്കല്‍…

Read More

എം. ജിഷമോള്‍, എടത്വ കൃഷി ഓഫീസര്‍! കള്ളനോട്ട് ശൃംഖലയുടെ വലംകൈ; കുടുങ്ങാന്‍ കാരണം വീട്ടിലെ ജോലിക്കാരന്‍…

ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ എടത്വ കൃഷി ഓഫീസർ എം.ജിഷമോളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണ് ജിഷയെന്ന് അന്വേഷണത്തിൽ പോലീസിന് വ്യക്തമായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സംഘത്തിലെ മറ്റുള്ളവർക്കും വേണ്ടിയും പോലീസ് അന്വേഷണം ഊർജിതമാക്കി. കോൺവെന്‍റ് സ്ക്വയറിലെ ഫെഡറൽ ബാങ്ക് ശാഖയില്‍ ഒരു വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ ഏഴ് നോട്ടുകള്‍ കണ്ട് ബാങ്ക് അധികൃതർക്ക് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്തുവരാൻ കാരണം. ജിഷമോളുടെ വീട്ടിലെ ജോലിക്കാരന്‍ വ്യാപാരിക്ക് നല്‍കിയ നോട്ടുകളാണെന്ന് ഇതെന്ന് പോലീസ് പിന്നീട് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ജിഷയുടെ വീട്ടിൽ നടത്തിയ റെയ്ഡിന് ശേഷമാണ് അറസ്റ്റുണ്ടായത്.

Read More

അഭിനയിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ അറിയിക്കാം, ഫ്ലാറ്റിലേക്ക് വാ..! കെണിയൊരുക്കിയത് കൂട്ടുകാരി! സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു

കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോടാണ് സംഭവം. നഗരത്തിലെ ഫ്ലാറ്റിൽ ശനിയാഴ്ചയാണ് പീഡനം നടന്നതെന്നാണ് പരാതി. സംഭവത്തിൽ നടക്കാവ് പോലീസ് അന്വേഷണം തുടങ്ങി. പ്രതികളെക്കുറിച്ച ചില സൂചനകൾ ലഭിച്ചതായാണ് വിവരം. ഇവർ ഉടൻ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. സിനിമയിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്ത് നഗരത്തിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സിനിമയിൽ അഭിനയിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ അറിയിക്കാനുണ്ടെന്ന് വ്യക്തമാക്കിയാണ് ഇവിടേക്കു വിളിച്ചത്. സ്ഥലത്തെത്തിയതിന് ശേഷം രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് പരാതി. പീഡനത്തിനിരയായ യുവതിയുടെ വനിതാ സുഹൃത്താണ് പീഡിപ്പിച്ചവരെ പരിചയപ്പെടുത്തിയതെന്നും പരാതിയിലുണ്ട്.

Read More

വിവാഹം കഴിച്ചാലും കുട്ടികളുണ്ടാകില്ല ! രാഹുല്‍ ഗാന്ധി വിവാഹിതനാകാത്തതിന്റെ കാരണം ഇതാണെന്ന് ബിജെപി നേതാവ്…

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരേ ബിജെപി നേതാവ് നടത്തിയ പ്രസ്താവന വിവാദത്തില്‍. രാഹുല്‍ഗാന്ധി വിവാഹം കഴിക്കാത്തത് കുട്ടികള്‍ ഉണ്ടാകാത്തതിനാലാണെന്നായിരുന്നു പരാമര്‍ശം. കര്‍ണാടക ബിജെപി അധ്യക്ഷനും ലോക്‌സഭാ എംപിയുമായ നളിന്‍കുമാര്‍ കട്ടീലാണ് വിവാദ പരാമര്‍ശം നടത്തിയത്. നളിന്‍കുമാറിന്റെ വിവാദ പരാമര്‍ശം ഉള്‍പ്പെടുന്ന പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ”രാഹുല്‍ ഗാന്ധി എന്താണ് പറഞ്ഞത് ? കോവിഡ് വാക്‌സീന്‍ സ്വീകരിക്കരുതെന്നും സ്വീകരിച്ചാല്‍ കുട്ടികള്‍ ഉണ്ടാകില്ലെന്നും സിദ്ധരാമണ്ണയും (കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ) രാഹുല്‍ ഗാന്ധിയും പറഞ്ഞു. പക്ഷേ, അവര്‍ രാത്രിയില്‍ രഹസ്യമായി കോവിഡ് വാക്‌സീന്‍ സ്വീകരിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തതിന്റെ കാരണം ഇതാണെന്നു നമ്മുടെ എംഎല്‍സി മഞ്ജുനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതായത് വിവാഹം കഴിച്ചാലും കുട്ടികളുണ്ടാകില്ല” ഇതായിരുന്നു പ്രസംഗത്തിലെ പരാമര്‍ശം. നളിന്‍ കുമാറിന് ഗുരുതരമായ…

Read More

മാനഭംഗത്തിനു തെളിവില്ല! ഹത്രാസിലെ പെണ്‍കുട്ടിയുടേത് അപകടമരണമെന്ന് പ്രത്യേക കോടതി; വിധിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ…

സെബി മാത്യു ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഹത്രാസ് പീഡനക്കേസിൽ മാനഭംഗം നടന്നിട്ടില്ലെന്നും അപകടമരണമാണെന്നുമുള്ള കണ്ടെത്തലുമായി പ്രത്യേക എസ്‌സി-എസ്ടി കോടതി. ഉത്തർപ്രദേശിലെ ഹത്രാസിൽ 19 വയസുള്ള ദളിത് യുവതി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടു എന്ന കേസിൽ മാനഭംഗം നടന്നുവെന്നു തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടെന്നാണ് പ്രത്യേക കോടതി ജഡ്ജി ത്രിലോക് പാൽ സിംഗിന്‍റെ വിലയിരുത്തൽ. കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന മൂന്നുപേരെ വിട്ടയച്ച വിധിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മാനഭംഗം നടന്നുവെന്ന കാര്യം പ്രത്യേക കോടതി തള്ളിക്കളഞ്ഞതിനാൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള തയാറെടുപ്പിലാണ് പെണ്‍കുട്ടിയുടെ കുടുംബം. പ്രത്യേക കോടതി ജഡ്ജിയുടെ 167 പേജുകളുള്ള വിധിന്യായത്തിൽ അപകടമരണം എന്നുതന്നെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്. സംഭവം നടന്ന് എട്ടു ദിവസത്തിനുശേഷവും പെണ്‍കുട്ടിക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നു. ഈ സമയത്തൊന്നും പ്രതിക്ക് കൊല്ലാൻ ഉദ്ദേശ്യമുള്ളതായി മൊഴി നൽകിയിട്ടില്ല. മാത്രമല്ല, ബലാത്സംഗം ചെയ്യപ്പെട്ടു എന്നതിന് മെഡിക്കൽ തെളിവുകളില്ലെന്നും വിധിയിൽ പറയുന്നു. ശ്വാസം മുട്ടിച്ചു…

Read More

കടുത്ത പനിയ്ക്കും ചുമയ്ക്കും കാരണം ഇതാണ്..! ഇന്ത്യയില്‍ രാജ്യത്ത് H3N2 വൈറസ് പനി വ്യാപിക്കുന്നു; ഐസിഎംആര്‍ റിപ്പോര്‍ട്ട് ട്ടില്‍ പറയുന്നത് ഇങ്ങനെ…

ന്യൂഡല്‍ഹി: രാജ്യത്ത് നിലവിലുളള കടുത്ത പനിയ്ക്കും ചുമയ്ക്കും കാരണം ഇന്‍ഫ്ളുവന്‍സ് എ സബ്ടൈപ്പ് എച്ച് 3 എന്‍2 ആണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സ്ഥിരീകരിച്ചു. കടുത്ത പനിയൂം ചുമയൂം ലക്ഷണങ്ങളോട് കൂടിയ ഈ വൈറസ് ബാധയെ തുടര്‍ന്ന് നിരവധി പേര്‍ ചികിത്സ തേടുന്നുവെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് ഇന്‍ഫ്ലുവന്‍സ കേസുകളില്‍ വന്‍ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ച്, കേസുകള്‍ H3N2 വേരിയന്റുമായി ബന്ധപ്പെട്ടതാണെന്നും ICMR ഡാറ്റ അനുസരിച്ച്, കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി ഈ വേരിയന്റ് വ്യാപകമാണെന്നും വിദഗ്ധര്‍ പറയുന്നു. രണ്ട് മൂന്ന് ദിവസത്തേക്ക് ഉയര്‍ന്ന പനി, ശരീരവേദനയും തലവേദനയും, തൊണ്ടയിലെ പ്രകോപനം, കുറഞ്ഞത് രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ചുമ എന്നിവ H3N2 വേരിയന്റിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. വൈറല്‍ അണുബാധയുള്ള…

Read More

കുറുമ്പന്‍ പടയപ്പ, കലിയടങ്ങാതെ അരിക്കൊമ്പന്‍, മുറിവാലന്‍ കൊമ്പന്‍..! കൊമ്പില്‍ കുരുങ്ങിയ ജീവിതം; ആനക്കലിയിൽ എല്ലാം തകർന്ന് ഇവിടെ കുറെ മനുഷ്യർ

തൊടുപുഴ/രാജകുമാരി: ആനക്കലിയിൽ ജീവനും ജീവനോപാധികളും നഷ്ടപ്പെട്ട് ജീവിക്കാൻ വഴികാണാതെ ഒരുപറ്റം മനുഷ്യർ. ചിന്നക്കനാൽ, പന്നിയാർ, ബിഎൽറാം, പൂപ്പാറ, സൂര്യനെല്ലി, മൂന്നാർ, നയമക്കാട്, ആനയിറങ്കൽ, തോണ്ടിമലചൂണ്ടൽ, 80 ഏക്കർ പ്രിയദർശിനി കോളനി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് ജീവനും കൈയിൽ പിടിച്ചു ദിവസങ്ങൾ തള്ളിനീക്കുന്നത്. കാട്ടാനയുടെ ദാക്ഷിണ്യത്തിലാണ് ഇവരുടെ നിത്യജീവിതം. ഉറക്കില്ലാത്ത രാത്രികൾ കാട്ടാനക്കൂട്ടങ്ങളുടെ ആക്രമണം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം എന്നതിനാൽ ഉറക്കമില്ലാത്ത രാത്രികളാണ് ഇവിടെയുള്ളവരുടേത്. ആനയിറങ്കൽ, ചിന്നക്കനാൽ മേഖലയിൽ അരിക്കൊന്പൻ, ചക്കക്കൊന്പൻ, മുറിവാലൻകൊന്പൻ എന്നിവയും മൂന്നാറിൽ പടയപ്പ, ചില്ലിക്കൊന്പൻ, ഹോസ്കൊന്പൻ എന്നിവയുമാണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്. ശാന്തന്പാറയിൽ വീടുകൾ, പലചരക്ക് കടകൾ എന്നിവയ്ക്കു നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ മൂലം ഇവിടെ ജീവിതം ദുഷ്കരമായിരിക്കുകയാണ്. കൃഷി തകർത്തു ഏലം ഉൾപ്പെടെയുള്ള കൃഷികൾ പതിവായി നശിപ്പിക്കുന്നതു മൂലം ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടാകുന്നത്. തോണ്ടിമല ചുണ്ടലിൽ അരിക്കൊന്പൻ കഴിഞ്ഞ 28നു മൂന്നു…

Read More