അടിച്ച് പൂക്കുറ്റിയായ് യുവതി; പോലിസിന് നേരെ അസഭ്യവും അക്രമവും, ഒടുവിൽ സംഭവിച്ചത്…

കാറിൽ മദ്യപിച്ചെത്തിയ സ്ത്രീ പോലീസുകാരെ ആക്രമിച്ചു. ഗുജറാത്തിലാണ് സംഭവം. മദ്യപിച്ച് കാർ ഓടിച്ചതിന് പോലീസ് ഇവരെ തടഞ്ഞതിനുള്ള ദേഷ്യത്തിലാണ്  ആക്രമിച്ചത്.  ഞാറാഴ്ച പുലർച്ചെ മദ്യപിച്ച് വാഹനമോടിച്ച യുവതിയുടെ കാർ മറ്റൊരു വാഹനത്തിലിടിച്ചു. പിന്നാലെ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യാനൊരുങ്ങി. എന്നാൽ ഇവർ പോലീസിന് നേരെ വാക്കേറ്റവുമായി എത്തി.  സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പോലീസുകാരോട് മോശമായി യുവതി പെരുമാറുന്നതും അസഭ്യം പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. പിന്നാലെ ഇവരെ നിയന്ത്രിക്കാൻ കൂടുതൽ വനിതാ പോലീസുകാരെ വി‍ളിച്ചുവരുത്തി. മദ്യപിച്ച് വാഹനമോടിച്ചതിനും ബഹളമുണ്ടാക്കിയതിനും സർക്കാർ ജീവനക്കാരനെ കൃത്യനിർവഹണത്തിൽ നിന്ന് തടഞ്ഞതിനുമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.  Woman caught in drink and drive Part 2 – byu/arxym invadodara    

Read More

കുന്നിൻ മുകളിൽ ഉല്ലസിച്ച് വിചിത്രമായൊരു നായ; വൈറലായി വീഡിയോ

സോഷ്യൽ മീഡിയയിൽ നമ്മളെ ഞെട്ടിക്കുന്ന വീഡിയോകൾ പ്രത്യക്ഷപ്പെടാറുണ്ട്. എക്സിലും ഇൻസ്റ്റഗ്രാമിലും മറ്റ് പ്ലാറ്റ്ഫോമുകളിലുടെയും രസകരമായ വീഡിയോകൾ ആളുകൾ പങ്കിടാറുണ്ട്.  എന്നാൽ എക്സിൽ ഇപ്പോൾ തരംഗമാകുന്നത് വ്യത്യസ്തമായൊരു നായയുടെ വീഡിയോയാണ്. പതുക്കെ ഒരു കുന്നിൻ മുകളിൽ നിന്ന് ഇറങ്ങി വരുന്ന നായ വേലിക്ക് മുകളിലൂടെ ചാടുന്നതും സന്തോഷത്തോടെ ഓടുന്നതുമാണ് വീഡി‍യോയിൽ കാണിക്കുന്നത്. ഡ്രെഡ്‌ലോക്ക് പോലെ കാണപ്പെടുന്ന ഇത് ഹംഗേറിയൻ പുലിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നീളമുള്ളതും ചരട് പോലുള്ളതുമായ കോട്ട് ധരിച്ചത്പോലാണ് ഈ നായയുടെ ശരീരം. നായയുടെ  തല മുതൽ വാൽ വരെ സമൃദ്ധമായ, സ്വാഭാവികമായി ഉണ്ടാകുന്ന ചരടുകളാൽ മൂടപ്പെട്ടിരിക്കുന്നു. നായയുടെ മുടിപോലുള്ള ശരീര ആവരണം കണ്ട് അതിശയിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. ഏകദേശം 17 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്.  https://twitter.com/gunsnrosesgirl3/status/1695771324126310778?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1695771324126310778%7Ctwgr%5E8ec9fea0a77b50b3916c1c38f732bb64b00e25ec%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.ndtv.com%2Foffbeat%2Fvideo-of-the-dreadlock-dog-goes-viral-horror-movie-4335222    

Read More

ക്ലാസ് മുറിയില്‍ പ്രവേശിക്കുമ്പോള്‍ വസ്ത്രധാരണരീതിയില്‍ മതം വേണ്ട; ക്ലാസ് മുറികൾ സൗഹൃദത്തിന്‍റെതാകട്ടെ…

മതേതരത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളുകളില്‍ മുസ്ലീം വിദ്യാർഥികൾ അബയ ധരിക്കുന്നത് നിരോധിച്ചു. ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രിയാണ് ഈ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. അബയ എന്നത് നീളമുള്ളതും അയഞ്ഞതുമായ പുറംവസ്ത്രത്തിന്‍റെ അറബിപദമാണ്. ഇത് പുരുഷന്മാരും സ്ത്രീകളും ധരിക്കുന്നു. ഒരു വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ പ്രവേശിക്കുമ്പോള്‍ അവളുടെ വസ്ത്രധാരണരീതിയില്‍ മതം കാണിക്കരുതെന്ന് മന്ത്രി ഗബ്രിയേല്‍ അത്താല്‍ അഭിപ്രായപ്പെട്ടു. സെപ്തംബര്‍ നാല് മുതലാണ് വിധി നടപ്പാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Read More

എന്തൊരു ബുദ്ധി… പഠിക്കാനെന്ന വ്യജേന മൊബൈലിൽ കളിക്കുന്ന കുട്ടി; കണ്ണടച്ച് വിശ്വസിച്ച് അമ്മയും, വൈറലായ് വീഡിയോ

ഒട്ടുമിക്ക കുട്ടികളും തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ക്ക് അടിമപ്പെട്ടിരിക്കുന്ന കാലമാണിത്. മാതാപിതാക്കളുടെ വിലക്കുകളെ മറികിടന്ന് ഏത് വിധേനയും അവര്‍ ഫോണ്‍ ഉപയോഗിക്കുമെന്നതാണ് സത്യം. പഠിക്കാനെന്ന വ്യജേന തന്‍റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അമ്മയെ കബിളിപ്പിക്കാന്‍ ഒരു കുട്ടി സമര്‍ത്ഥമായി കണ്ടത്തിയ വഴിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫെജന്‍ എന്ന ആളുടെ എക്‌സിലെ അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഒരു കുട്ടി തന്‍റെ മുറിയിലിരുന്നു പഠിക്കുന്നതായി കാണിക്കുന്നു. എന്നാല്‍ കുട്ടി പഠിക്കുന്നതിന് പകരം ചുമരിലെ കയറില്‍ ബന്ധിച്ചിരിക്കുന്ന മൊബൈല്‍ ഫോണില്‍ വീഡിയോ കാണുകയാണ്. ഓരോ തവണ വാതില്‍ തുറക്കുമ്പോഴും ഫോണ്‍ മുകളിലേക്ക് തെറിച്ച് ഒരു തുണിക്കഷ്ണത്തിനടിയില്‍ മറയുന്ന തരത്തിലാണ് കയര്‍ കെട്ടിയിരിക്കുന്നത്. കുട്ടിയുടെ അമ്മ മുറിയില്‍ വന്ന് തന്‍റെ മകന്‍ പഠിക്കുകയാണെന്ന് കരുതി അഭിനന്ദിച്ച് അവന്‍റെ തലയില്‍ തലോടുന്നത് വീഡിയോ കൂടുതല്‍ രസകരമാക്കുന്നു. യഥാര്‍ത്ഥത്തില്‍ താന്‍…

Read More

ഈ കോഫി കുടിച്ചാൽ ഏത് ‘ഏട്ടായിയും’ വീഴും; വൈറലാണ് പോണ്ടിച്ചേരിയിലെ ഈ കോഫി

ഫാന്‍സി കഫേയും മള്‍ട്ടി നാഷണല്‍ കോഫി ശൃംഖലകളും എല്ലായിടത്തും എത്തിയെങ്കിലും പരമ്പരാഗത ഫില്‍ട്ടര്‍ കോഫിയ്ക്ക് ഇപ്പോഴും ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ഷെഫ് ഫില്‍ട്ടര്‍ കോഫി തയാറാക്കുന്നതിന്‍റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.  ഇന്‍സ്റ്റഗ്രാം ഫുഡ് വ്‌ളോഗറായ ഫുഡ് അഡിക്റ്റാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചത്. പോണ്ടിച്ചേരിയിലെ ഒരു പ്രാദേശിക കോഫി ബാറില്‍ നിന്നുള്ള വീഡിയോയാണിത്. ഫിൽട്ടർ കോഫി നൽകുവാനായി ത്രികോണത്തിന്‍റെ രൂപത്തില്‍ പത്ത് ഗ്ലാസുകളാണ് നിരത്തിവച്ചിരിക്കുന്നത്. അതിലേക്ക് പഞ്ചസാര താളത്തിലായാണ് അയാള്‍ വിതറുന്നത്. പിന്നാലെ കാപ്പിയും ഗ്ലാസിലേക്ക് ഒഴിച്ചുകൊടുക്കുകയാണ്. അയാളുടെ കൈകളുടെ ചലനം കണ്ണിമവെട്ടാതെ നോക്കിയിരുത്തുന്നത് പോലെയാണ്. ഇതിന് പിന്നാലെ പാല്‍ ഒഴിച്ച് ചൂടുള്ള ഈ മിശ്രിതം അയാള്‍ ഗ്ലാസിലടിക്കുകയും ചെയ്യുന്നു. ഈ ഫില്‍ട്ടര്‍ കോഫി ഉണ്ടാക്കുന്നത് കണ്ടാല്‍ തന്നെ കുടിക്കാൻ തോന്നും. അതുപോലെ തന്നെയാണ് അയാള്‍ ആ കോഫി ഉണ്ടാക്കുന്ന വിധവും. ആരായാലും…

Read More

800 പേര്‍ക്കുണ്ടാക്കിയ സദ്യ 1300 പേരെ കഴിപ്പിക്കാം എന്നത് വിശ്വാസമാണ് ! സ്പീക്കര്‍ക്കും ആ സദ്യ കിട്ടും എന്നത് മിത്താണ്; ട്രോളുമായി അബ്ദുറബ്

നിയമസഭാ ജീവനക്കാര്‍ക്കായി സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഒരുക്കിയ ഓണസദ്യ പകുതിയോളം പേര്‍ക്ക് വിളമ്പിയപ്പോള്‍ തീര്‍ന്നു പോയത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇപ്പോള്‍ ഈ വിഷയത്തില്‍ സ്പീക്കറെ ട്രോളി മുസ്ലിം ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ പി കെ അബ്ദുറബ്ബ് രംഗത്തെത്തി. മിത്ത് വിവാദവുമായി ബന്ധപ്പെടുത്തിയാണ് സംഭവത്തെ പരിഹസിച്ച് അബ്ദുറബ്ബ് എത്തിയിരിക്കുന്നത്. നിയമസഭയിലെ ഓണസദ്യ എന്നത് ഒരു റിയാലിറ്റിയാണെന്നും 800 പേര്‍ക്കുണ്ടാക്കിയ സദ്യ 1300 പേരെ കഴിപ്പിക്കാമെന്നത് വിശ്വാസമാണെന്നും അബ്ദുറബ്ബ് പരിഹസിച്ചു. ‘നിയമസഭയിലെ ഓണസദ്യ എന്നത് ഒരു റിയാലിറ്റിയാണ്. 800 പേര്‍ക്കുണ്ടാക്കിയ സദ്യ 1300 പേരെ കഴിപ്പിക്കാം എന്നത് വിശ്വാസമാണ്. സ്പീക്കര്‍ക്കും ആ സദ്യ കിട്ടും എന്നത് മിത്താണ്,’ അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഓണസദ്യ ഒരുക്കിയത്. 1300 പേര്‍ക്ക് സദ്യ തയാറാക്കാനായിരുന്നു ഓര്‍ഡര്‍ നല്‍കിയിരുന്നത്. എന്നാല്‍ 800…

Read More

ആംബുലന്‍സിനായി മണിക്കൂറുകളോളം വഴിയില്‍ കാത്തുനിന്നു ; ഒടുവില്‍ റോഡിൽ പ്രസവിച്ച് ആദിവാസിയുവതി

ആശുപത്രിയില്‍ പോകാനായി ആംബുലന്‍സ് കാത്ത് നില്‍ക്കവെ ആദിവാസി യുവതി റോഡില്‍വച്ച് കുഞ്ഞിന് ജന്മം നല്‍കി. യുവതിയുടെ വീട്ടുകാര്‍ ഫോണ്‍ വിളിച്ചിട്ടും ആംബുലന്‍സ് എത്താത്തതിനാല്‍ യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞില്ല. വാഹനത്തില്‍ ഇന്ധനമില്ലെന്നായിരുന്നെന്നാണ് നല്‍കിയ മറുപടി.തെലുങ്കാനയിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഗംഗാമണിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഗ്രാമത്തിന് റോഡ് കണക്ടിവിറ്റി ഇല്ലാത്തതിനാല്‍ വീട്ടുകാര്‍ യുവതിയെ കൈകളില്‍ താങ്ങിയാണ് അരുവി മുറിച്ചുകടന്ന് അടുത്തുള്ള റോഡിലെത്തിച്ചത്. അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്താന്‍ ആംബുലന്‍സില്‍ വിളിച്ചപ്പോഴാണ് വാഹനത്തില്‍ ഇന്ധനം തീര്‍ന്നെന്ന മറുപടി ലഭിച്ചത്. നാല് മണിക്കൂറോളം വേദന സഹിച്ച യുവതി വീട്ടുകാരുടെ സഹായത്തോടെ വഴിയില്‍ കുഞ്ഞിനെ പ്രസവിച്ചു. പ്രസവശേഷമാണ് ആംബുലന്‍സ് എത്തിയത്. പിന്നാലെ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലേക്ക് മാറ്റി. ഇനി ഇത്തരം സംഭവങ്ങള്‍ തടയാന്‍ റോഡ് കണക്ഷന്‍ വേണമെന്ന് ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു.

Read More

മേപ്പടിയാന്‍ വേണ്ടി വേണ്ടി 56 സെന്റ് സ്ഥലവും വീടും പണയപ്പെടുത്തി ! കടന്നു പോയ പ്രതിസന്ധികള്‍ തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദന്‍

മലയാള സിനിമയിലെ ജനപ്രിയ യുവനടന്മാരില്‍ മുന്‍നിരയിലാണ് ഉണ്ണി മുകുന്ദന്റെ സ്ഥാനം. സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മസില്‍ അളിയന്‍ എന്ന ആരാധകരും സഹതാരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്. ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകന്‍മാരില്‍ മുന്‍ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി. വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. നടന്‍ എന്നതിനുപുറമേ ഇപ്പോള്‍ ഒരു നിര്‍മാതാവ് കൂടിയാണ് താരം. മേപ്പടിയാന്‍ എന്ന സിനിമയുടെയായിരുന്നു താരം ആദ്യമായി നിര്‍മാതാവായത്. ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം മേപ്പടിയാനിലൂടെ വിഷ്ണു മോഹന് ലഭിച്ചിരുന്നു.…

Read More

എത്ര വിചിത്രമായ ആചാരങ്ങള്‍! സ്ത്രീകള്‍ അഞ്ച് ദിവസം വിവസ്ത്രരായി നടക്കുന്നൊരു ഗ്രാമം; എതിർക്കുന്നവർക്ക് തിരിച്ചടി ഇങ്ങനെയോ

ലിംഗ സമത്വവുമായി ലോകം മുന്നേറുമ്പോള്‍ ചില അസാധാരണമായ ആചാരങ്ങള്‍ പിന്തുടരുന്ന ഇടങ്ങള്‍ ഇപ്പോഴും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ട്. സ്ത്രീകള്‍ അഞ്ച് ദിവസം വസ്ത്രമില്ലാതെ കഴിയേണ്ടി വരുന്ന ആചാരമുള്ള ഒരു ഗ്രാമം ഇന്ത്യയിലുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ അങ്ങനെയൊരു ഗ്രാമം ഇന്ത്യയിലുണ്ട്. ഈ ആചാരം വളരെക്കാലമായി ഇവിടെ അനുഷ്ഠിച്ച് പോകുന്നു. ഇപ്പോഴും ഗ്രാമത്തിലെ എല്ലാ സ്ത്രീകളും ഇത് പിന്തുടരുന്നുമുണ്ട്. ഹിമാചൽ പ്രദേശിലെ മണികരണ്‍ താഴ്‌വരയിലാണ് ഈ വിചിത്രമായ ആചാരമുള്ളത്. എല്ലാ വര്‍ഷവും മണ്‍സൂണ്‍ സമയത്ത് പിനി വില്ലേജിലെ സ്ത്രീകളാണ് അഞ്ച് ദിവസം വസ്ത്രം ധരിക്കുന്നത് ഒഴിവാക്കുന്നത്. ഈ ആചാരം ഗ്രാമത്തിലുള്ള ഏതെങ്കിലും ഒരു സ്ത്രീ പാലിക്കാതിരുന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ ചില മോശം വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ടെന്നാണ് വിശ്വാസം, മാത്രമല്ല ഈ കാലയളവില്‍ ഗ്രാമത്തിലെ മുഴുവന്‍ ഭാര്യാഭര്‍ത്താക്കന്മാരും ഒരു സംഭാഷണത്തിലും ഏര്‍പ്പെടുന്നില്ല. പരസ്പരം പൂര്‍ണമായും അകന്നു നില്‍ക്കുകയും ചെയ്യും. സ്ത്രീകള്‍ക്കെന്നപോലെ…

Read More

ബിയറിന് പ്രിയമേറിയതോടെ വൈന്‍ നശിപ്പിക്കാന്‍ 20 കോടി യൂറോ മുടക്കി ഫ്രാന്‍സ് ! കോവിഡ് വൈന്‍ വ്യവസായത്തെ തകര്‍ത്തതിങ്ങനെ…

വൈനിന്റെ ലോകതലസ്ഥാനമായ ഫ്രാന്‍സില്‍ നിന്ന് ഇപ്പോള്‍ പുറത്തു വരുന്ന ഒരു വാര്‍ത്ത വൈന്‍ പ്രേമികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുന്ന വൈന്‍ നശിപ്പിക്കാന്‍ 20 കോടി യൂറോ ചെലവഴിച്ചിരിക്കുകയാണ് ഫ്രാന്‍സ്.രാജ്യത്ത് ബിയറിന് ജനപ്രീതി വര്‍ധിച്ചതോടെ വൈന്‍ വ്യവസായം വലിയ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തില്‍ വൈന്‍ ഉത്പാദകരെ സഹായിക്കുന്നതിന് വേണ്ടിയാണ് ഭരണകൂടം ഇത്തരത്തില്‍ വന്‍തുക ചെലവിടുന്നത്. കോവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധിയും ജീവിതച്ചെലവ് വര്‍ധിച്ചതും വൈനിന്റെ അമിതോദ്പാദനവുമാണ് ഉത്പാദകര്‍ക്ക് വിനയായത്. വൈന്‍ ഉത്പാദനത്തിന് പേരു കേട്ട നഗരങ്ങളായ ബോര്‍ഡോയിലും ലാന്‍ഗ്യുഡോകിലും പ്രതിസന്ധി രൂക്ഷമാണ്. ഉത്പാദനച്ചെലവിനേക്കാള്‍ വളരെ കുറവാണ് വിപണിയില്‍ വൈനിന് വിലയെന്നും ഇത് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നതെന്നും ഉത്പാദകര്‍ പറയുന്നു. റഷ്യന്‍- ഉക്രൈന്‍ യുദ്ധവും ആഗോളതലത്തില്‍ ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനുമുള്‍പ്പടെ വില വര്‍ദ്ധിച്ചതുമൊക്കെ പ്രതിസന്ധിയ്ക്കു കാരണമായി. നശിപ്പിക്കുന്ന വൈനില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ആല്‍ക്കഹോള്‍ സാനിറ്റൈസര്‍, സുഗന്ധവ്യജ്ഞനങ്ങള്‍, ശുചീകരണ ഉത്പന്നങ്ങള്‍ എന്നിവ നിര്‍മിക്കാനാകും…

Read More