ചെറിയ മാറ്റങ്ങളാണ് വലിയ മാറ്റങ്ങളുടെ തുടക്കം;  രാവിലെ എണീറ്റയുടൻ  കിടക്ക നേരേയാക്കൂ, മാജിക് കാണാം …

ചെറിയ മാറ്റങ്ങളാണ് വലിയ മാറ്റങ്ങളുടെ തുടക്കമാകുന്നത്. നിസാരമായ ഒരു പ്രവൃത്തിപോലും നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാം. രാവിലെ എണീറ്റയുടൻ കിടക്ക നേരേയാക്കുന്ന ശീലം എത്ര പേർക്കുണ്ട്. ഇല്ലെങ്കിൽ അതൊന്ന് ശീലിച്ചു നോക്കൂ. അത് നിങ്ങളെ ചിട്ടയായ ജീവിതത്തിലേക്ക് നയിക്കുമെന്നു മാത്രമല്ല, നിങ്ങളിൽ ആത്മവിശ്വാസം നിറയ്ക്കുകയും ചെയ്യും. താരതമ്യേനെ നിസാരമെന്നു കരുതാവുന്ന ഒരു ജോലിയാണല്ലോ കിടക്ക നേരെയാക്കൽ. എന്നാലിതിനെ മനുഷ്യന്‍റെ ഉപബോധമനസ് അപഗ്രഥിക്കുന്നത് മറ്റൊരു തരത്തിലാണ്. ഒരു ലക്ഷ്യം പൂർത്തിയായതിന്‍റെ സംതൃപ്തിയാണ് ആ ചെറിയ പ്രവൃത്തിയിലൂടെ മനസിന് ലഭിക്കുന്നത്.ഇതുവഴി ആത്മവിശ്വാസം വർധിക്കുന്നതിനാൽ അടുത്തജോലി കുറച്ചുകൂടി കടുപ്പമാണെങ്കിൽക്കൂടി അത് ചിട്ടയോടെ ചെയ്യാനുള്ള മോട്ടിവേഷൻ ലഭിക്കുന്നു. അങ്ങനെ ആ ജോലിയും ചിട്ടയോടെ ചെയ്യാൻ സാധിക്കുന്നു.ഒന്ന് മറ്റൊന്നിന് വളമാകുന്നു എന്നപോലെ ഓരോ ജോലി കൃത്യതയോടെ ചെയ്യുന്പോഴും അതുമൂലമുണ്ടാകുന്ന ആത്മവിശ്വാസവും സംതൃപ്തിയുമെല്ലാം അടുത്തത് നന്നായി ചെയ്യാനുള്ള ഊർജമായി മാറുന്നു. ഈ ദിനചര്യ ആഴ്ചകളും മാസങ്ങളും കഴിയുന്പോൾ…

Read More

‘അവൾ തേച്ചിട്ടു പോയാൽ  ഐസ്ക്രീം വാങ്ങി കൊട്’..! കത്തിക്കുകയോ ആസിഡൊഴിക്കുകയോ ചെയ്യരുത്; മകന്‍റെ പിറന്നാൾ ദിനത്തിൽ അമ്മ ഫേസ് ബുക്കിൽ കുറിച്ചത്…

പതിവുപോലെ ഇത്തവണയും ആരാന്‍റെ ചെലവിൽ നിന്‍റെ പിറന്നാളാഘോഷം കയിച്ചിലാക്കി. നീ ജനിച്ചത് വിശേഷപ്പെട്ട ഒരുദിവസം തന്നെ! പത്തു മാസം ചുമന്നു നൊന്തു പ്രസവിച്ചു എന്ന് ഞാൻ പറഞ്ഞ് നീയിതു വരെ കേട്ടിരിക്കില്ല. കാരണം എനിക്കത് ചുമടോ നോവോ ആയിരുന്നില്ല. ജീവിതത്തിലെ അത്യാനന്ദകരമായ അനുഭവം എന്നു വേണമെങ്കിൽ ഈ ഇരുപത്തൊന്ന് വർഷങ്ങൾക്കുശേഷം വിശേഷിപ്പിക്കാം. നിന്‍റെയും നിന്‍റെ അനിയന്മാരുടെയും കൂടെക്കൂടിയതുകൊണ്ടാകാം മധ്യവയസിലെത്തി എന്നൊരു തോന്നലേ ഇല്ല. നിങ്ങളുടെ ഭക്ഷ്യതാല്പര്യങ്ങളുടെ വേസ്റ്റ് ബാസ്കറ്റ് ആയതുകൊണ്ട് വയറു മാത്രം മത്തങ്ങാബലൂൺ സൈസായി. അതിരിക്കട്ടെ. കഴിഞ്ഞ ദിവസം കണ്ണൂർ ചൊവ്വ മുതൽ പുതിയതെരു വരെ കട്ടബ്ലോക്കിൽ ഡ്രൈവ് ചെയ്തോണ്ടിരുന്ന നിന്‍റെ സഹനശക്തിയും സംയമനവും കണ്ട് ഞാൻ ഹർഷോന്മാദപുളകിതയായി എന്ന് പ്രത്യേകം അറിയിച്ചുകൊള്ളട്ടെ. ഇത്രയും ക്ഷമാശീലമുള്ള നിന്നെ ഒരു പെണ്ണും തേച്ചിട്ടു പോകാൻ ഇടയില്ല. അഥവാ തേച്ചാലും മകനേ.. പെട്രോളൊഴിച്ചു കത്തിക്കുകയോ ആസിഡൊഴിച്ചു പൊള്ളിക്കുകയോ ചെയ്യരുത്.…

Read More

ഇനി അധികനാള്‍ ഇതെനിക്ക് താങ്ങാനാവുമെന്ന് തോന്നുന്നില്ല ! തന്റെ അപൂര്‍വ രോഗത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി സാമന്ത

അപൂര്‍വ രോഗമായ മയോറ്റിസിസിന്റെ പിടിയിലാണ് താനെന്ന് വെളിപ്പെടുത്തി നടി സാമന്ത. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് രോഗം സ്ഥിരീകരിച്ചതെന്നും ഭേദമായ ശേഷം എല്ലാവരോടും പറയാമെന്നാണ് കരുതിയതെന്നും സാമന്ത പറയുന്നു. സാമന്തയുടെ വാക്കുകള്‍ ഇങ്ങനെ… യശോദയുടെ ട്രെയിലറിന് നിങ്ങള്‍ നല്‍കിയ പിന്തുണ എന്നെ അമ്പരപ്പിക്കുന്നു. നിങ്ങള്‍ നല്‍കിയ സനേഹത്തിന് നന്ദി അറിയിക്കുകയാണ്. ഈ ശക്തിയാണ് ജീവിതത്തില്‍ വരുന്ന പ്രതിസന്ധികളെ നേരിടാന്‍ എനിക്ക് സഹായകമാകുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിശോധനയില്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന ‘മയോസിറ്റിസ്’ എന്ന രോഗം എന്നെ ബാധിച്ചതായി അറിഞ്ഞു. ഇത് കുറഞ്ഞതിന് ശേഷം ഇക്കാര്യം നിങ്ങളെ അറിയിക്കാമെന്നാണ് കരുതിയത്.എന്നാല്‍ രോഗമുക്തി നേടാന്‍ ഞാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കുന്നു. എനിക്കുണ്ടായ ദുര്‍ബലത അംഗീകരിക്കുക എന്നത് ഇപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. രോഗം പൂര്‍ണമായും ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എനിക്ക് നല്ല ദിവസങ്ങളും ചീത്ത ദിനങ്ങളും ഉണ്ടായിരുന്നു……

Read More

സ്‌കൂളിലെ സെക്യൂരിറ്റി ഓഫീസില്‍ കഞ്ചാവ് ! എത്തിച്ചയാളും സെക്യൂരിറ്റിയും ഓടി രക്ഷപ്പെട്ടു…

കൊച്ചിയിലെ സ്‌കൂളിലെ സെക്യൂരിറ്റി ഓഫീസില്‍ കഞ്ചാവ് കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴിയിലുള്ള ഒരു പബ്ലിക്ക് സ്‌കൂളിന്റെ സെക്യൂരിറ്റി ഓഫീസിലാണ് കഞ്ചാവ് കണ്ടെത്തിയത്. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവാണിതെന്ന് എക്‌സൈസ് സംഘം പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്കടക്കം കഞ്ചാവ് നല്‍കിയിരുന്നുവെന്നും എക്‌സൈസ് സംഘം പറയുന്നു. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന പാലാ സ്വദേശി സാജുവാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തിയതിന് പിന്നാലെ ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ ലഹരി സംഘത്തിലെ അംഗമാണെന്ന് എക്‌സൈസ് പറയുന്നു. പ്രദേശത്ത് വാഹനത്തില്‍ കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്ന യാസീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെയും കഞ്ചാവ് എത്തിച്ചിരുന്നത്. ഇയാളും ഓടി രക്ഷപ്പെട്ടു. എക്‌സൈസ് സംഘം ഇവിടെയെത്തുമ്പോള്‍ ഓഫീസിനകത്ത് അഞ്ച് യുവാക്കള്‍ ഉണ്ടായിരുന്നു. വടാട്ടുപാറ സ്വദേശികളായ ഷഫീഖ്, അശാന്ത്, ആഷിഖ്, മുനീര്‍, കുത്തുകുഴി സ്വദേശി ഹരികൃഷ്ണന്‍ എന്നിവരായിരുന്നു ഓഫീസിലുണ്ടായിരുന്നത്. ഇവരും ലഹരിക്ക് അടിമകളാണെന്ന് എക്‌സൈസിന് ബോധ്യപ്പെട്ടു. അഞ്ച് പേരെയും കസ്റ്റഡിയിലെടുത്തു.…

Read More

സില്‍ക്ക് സ്മിതയെ വിവാഹം ചെയ്ത ഒരേയൊരാള്‍ ഞാനാണ് ! ആ നിമിഷം സില്‍ക്ക് വളരെ വികാരഭരിതയായി; തുറന്നു പറച്ചിലുമായി മധുപാല്‍

അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഗ്ലാമര്‍ പ്രകടനം കൊണ്ടും ഒരു കാലത്ത് ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച നടിയായിരുന്നു സില്‍ക് സ്മിത. നീണ്ട 17 വര്‍ഷത്തെ സിനിമ ജീവിതത്തില്‍ അനവധി കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ പകരാന്‍ സില്‍ക്കിനായി. എന്നാല്‍ ചൂടന്‍ നായിക എന്ന നിലയില്‍ ഒരു പരിധിവരെ അവരെ തളച്ചിടുകയാണ് സിനിമാലോകം ചെയ്തത്.80കളില്‍ തരംഗം സൃഷ്ടിച്ച നടി അന്ന് ഗ്ലാമര്‍ പ്രകടനത്തിലൂടെ നിരവധി ആരാധകരെയാണ് സൃഷ്ടിച്ചത്. 1979ല്‍ തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിലെ സില്‍ക് എന്ന കഥാപാത്രത്തിലൂടെയാണ് നടി പ്രേക്ഷക ശ്രദ്ധ നേടിയത്. ഇതോടെ സില്‍ക്ക് എന്ന് കൂടി ചേര്‍ത്ത് സില്‍ക് സ്മിത എന്ന പേരില്‍ നടി അറിയപ്പെട്ടു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഏകദേശം 450 ഓളം സിനിമകളിലാണ് നടി എത്തിയത്. രണ്ട് പതിറ്റാണ്ടിനപ്പുറവും സില്‍ക് സ്മിതയെക്കുറിച്ച് സിനിമാ ലോകത്ത് ചര്‍ച്ചകള്‍ ഉയരാറുണ്ട്. സില്‍ക് സ്മിതയുടെ പേരില്‍ 80…

Read More

ലിപ് ലോക്ക് സീന്‍ ചെയ്യുമ്പോള്‍ ആളുകള്‍ വിചാരിക്കുന്നത് പോലെ സുഖമുള്ള ഫീല്‍ അല്ല കിട്ടുക..! മനസുതുറന്ന് സ്വാസിക

സിനിമയിലെ ലിപ് ലോക്ക് രംഗം പലരും വിചാരിക്കുന്നത് പോലെ എളുപ്പമല്ലെന്ന് സ്വാസിക. ഒരുപാട് ആളുകളുടെ മുന്നില്‍ വച്ചാണ് നമ്മള്‍ അങ്ങനെ ചെയ്യേണ്ടത്. അതിന്റെ കൂടെ 5, 8 പേജ് ഡയലോഗും പഠിച്ച് പറയണം. നിരവധി കാര്യങ്ങള്‍ ശ്രദ്ധിച്ച് ചെയ്യണ്ടതിനാല്‍ അത് എളുപ്പമല്ല എന്നാണ് സ്വാസിക പറയുന്നത്. ഓണ്‍ സ്‌ക്രീന്‍ ലിപ് ലോക്ക് സീന്‍ അത്ര എളുപ്പമുള്ള കാര്യമല്ല. ആളുകള്‍ വിചാരിക്കുന്ന സുഖമുള്ള ഫീല്‍ ഒന്നുമല്ല ലിപ് ലോക്ക് സീന്‍ അഭിനയിക്കുമ്പോള്‍ നമുക്ക് കിട്ടുക. കാരണം ഒരുപാട് ആളുകളുടെ മുന്നില്‍ വെച്ചാണ് നമ്മള്‍ അങ്ങനെ ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ നല്ല ചമ്മലുണ്ടാകും. അത്രക്ക് തൊലിക്കട്ടിയുള്ള ആളുകള്‍ അല്ലല്ലോ നമ്മള്‍. പത്തിരുപത് ആളുകളെ മുന്നില്‍ വെച്ച് അത് ചെയ്യുകയും വേണം അതിന്റെ കൂടെ 5, 8 പേജ് ഡയലോഗും പഠിച്ച് പറയണം. ലൈറ്റ് ക്യാച്ച് ചെയ്യണം, ക്യാമറയുടെ ആങ്കിള്‍ നോക്കി…

Read More

ആടിയും പാടിയും ഹൊയ് ഹോയ് ! ‘കൊമ്പ്’ വച്ച് ആദിവാസികള്‍ക്കൊപ്പം നൃത്തം ചവിട്ടി രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍…

ഭാരത് ജോഡോ യാത്രയ്ക്കിടെ ആദിവാസികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി നൃത്തം ചെയ്യുന്ന വീഡിയോ വൈറല്‍. തെലങ്കാനയില്‍ ഭാരത് ജോഡോ യാത്രയുടെ പര്യടനം തുടരുന്നതിനിടെ, ഭദ്രാചലത്തില്‍ വെച്ചാണ് രാഹുല്‍ ഗോത്ര വിഭാഗക്കാര്‍ക്കൊപ്പം നൃത്തത്തില്‍ പങ്കുചേര്‍ന്നത്. കാളക്കൊമ്പുപോലുള്ള തലപ്പാവ് വെച്ചുകൊണ്ടാണ് രാഹുല്‍ കൊമ്മു കോയ എന്ന പുരാതന നൃത്തത്തില്‍ പങ്കാളിയായത്. ഭാരത് ജോഡോ യാത്ര തെലങ്കാനയില്‍ പുരോഗമിക്കുന്നതിനിടെ ദീപാവലി പ്രമാണിച്ച് മൂന്നു ദിവസം യാത്ര നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. 2019 ല്‍ റായ്പൂരില്‍ നടന്ന ദേശീയ ഗോത്ര നൃത്തോത്സവത്തിലും രാഹുല്‍ ഗാന്ധി, ഗോത്രവിഭാഗക്കാര്‍ക്കൊപ്പം നൃത്തച്ചുവടു വെച്ചിരുന്നു. സെപ്റ്റംബര്‍ ഏഴിനാണ് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കമായത്.

Read More

സഹജീവിതം!! റാം ബഹാദൂർ രണ്ടു സ്ത്രീകളെയും വിവാഹം ചെയ്തിട്ടില്ല; പക്ഷേ…! റാം ബഹാദൂർ മുൻപ് താമസിച്ചിരുന്ന സ്ഥലങ്ങളിലും പോലീസ് അന്വേഷണം

­­­കൊച്ചി: എളംകുളത്ത് വാടക വീട്ടിൽ സ്ത്രീയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന റാം ബഹാദൂർ ബിസ്തി മുൻപ് താമസിച്ചിരുന്ന സ്ഥലങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ മറ്റു സ്ത്രീകളെ കെണിയിൽ വീഴ്ത്തിയിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. റാം ബഹാദൂർ ആദ്യ വിവാഹം കഴിച്ച സ്ത്രീയും രണ്ടു മക്കളും നേപ്പാളിലുണ്ട്. അതിനുശേഷമാണ് മറ്റൊരു സ്ത്രീക്കൊപ്പം താമസം തുടങ്ങിയത്. കുറച്ചുകാലത്തെ താമസത്തിനുശേഷമാണ് കൊല്ലപ്പെട്ട ഭാഗീരഥി ധാമിക്കൊപ്പം മൂന്നു വർഷം മുന്പ് കൊച്ചിയിൽ ഇയാൾ താമസം ആരംഭിച്ചത്. രണ്ടു സ്ത്രീകളെയും വിവാഹം ചെയ്തിട്ടില്ലെന്നും സഹജീവിതമാണ് നയിച്ചിരുന്നതെന്നുമാണ് പോലീസ് നൽകുന്ന വിവരം. ഇയാൾ മറ്റു പല സംസ്ഥാനങ്ങളിലും താമസിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവിടെ സ്ത്രീകളെ കെണിയിൽപ്പെടുത്തിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ് സംഘം. കൊല്ലപ്പെട്ട ഭഗീരഥി ധാമിയുടെ ബന്ധുക്കൾ ബംഗളൂരുവിൽനിന്ന് കൊച്ചിയിൽ എത്തിയിരുന്നു. ഇവരിൽ നിർണായകമായ പല വിവരങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്.…

Read More

പതിനഞ്ചു വയസ്സുള്ള മുസ്ലിം പെണ്‍കുട്ടിയുടെ വിവാഹത്തിന് ശൈശവ വിവാഹ നിരോധന നിയമം തടസ്സമല്ല ! ഇത്തരം വിവാഹം അസാധുവാകില്ലെന്ന് ഹൈക്കോടതി…

15 വയസ്സു പൂര്‍ത്തിയാക്കിയ മുസ്ലിം പെണ്‍കുട്ടിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്നതിന് ശൈശവ വിവാഹ നിരോധന നിയമം തടസ്സമാവില്ലെന്ന് ആവര്‍ത്തിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ശൈശവ വിവാഹ നിരോധന നിയമപ്രകാരം ഇത്തരം വിവാഹം അസാധുവാക്കാനാവില്ലെന്ന് ജസ്റ്റിസ് വികാസ് ബഹല്‍ പറഞ്ഞു. പതിനാറുകാരിയെ വിവാഹം കഴിച്ച ഇരുപത്തിയാറുകാരനായ യുവാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ബാലികാ സംരക്ഷണ ഏജന്‍സി കസ്റ്റഡിയില്‍ വച്ചിരിക്കുന്ന ഭാര്യയെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് യുവാവ് ഹര്‍ജി നല്‍കിയത്. പെണ്‍കുട്ടിക്കു പതിനാറു വയസ്സായെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചു. വീട്ടുകാരില്‍നിന്ന് രക്ഷപ്പെട്ട് യുവാവിനെ വിവാഹം കഴിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. വീട്ടുകാര്‍ നിര്‍ബന്ധിച്ച് അമ്മാവനെക്കൊണ്ടു വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പെണ്‍കുട്ടി പറഞ്ഞു. ഇരുവരും മുസ്ലിം സമുദായത്തില്‍നിന്നുള്ളവരാണെന്നും പള്ളിയില്‍ വച്ച് നിക്കാഹ് നടത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മുസ്ലിം വ്യക്തിനിയമപ്രകാരം വിവാഹം സാധുവാണെന്ന്, യൂനുസ് ഖാന്‍…

Read More

ജീവന്‍ രക്ഷിച്ച നാടിനോടുള്ള പ്രത്യുപകാരമായി ആ നാട്ടിലെ കുട്ടികള്‍ക്കായി സ്‌കൂള്‍ നിര്‍മിച്ച് അമേലി ! 19കാരിയുടെ അവിശ്വസനീയ കഥ ഇങ്ങനെ…

മരണമുഖത്ത് നിന്ന് തന്നെ രക്ഷിച്ച നാടിനെയും നാട്ടുകാരെയും തികച്ചും മാതൃകാപരമായ രീതിയില്‍ സഹായിക്കാനൊരുങ്ങുകയാണ് അമേലി എന്ന പത്തൊമ്പതുകാരി. കഴിഞ്ഞവര്‍ഷം നദീവിനോദമായ റാഫ്റ്റിംഗിനിടെയാണ് ബ്രിട്ടീഷ് വംശജയായ അമേലി ഓസ്ബോണ്‍ സ്മിത്ത് എന്ന പതിനെട്ടുകാരിയ്ക്ക് ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ വച്ച് വലിയ അപകടമുണ്ടായത്. ഒരു മുതല അമേലിയെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. അപകടത്തില്‍ നിന്നും അമേലിയെ സുഹൃത്ത് രക്ഷിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് അവളെ എയര്‍ലിഫ്റ്റിലൂടെ ലുസാക്കയിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും എത്തിച്ചു. അവിടെ ഏഴോളം ശസ്ത്രക്രിയക്ക് വിധേയമാക്കി. തനിക്ക് ചികിത്സാ സഹായം ചെയ്ത സാംബിയയിലെ ഭാവി തലമുറയ്ക്ക് ഒരു നല്ല നാളെയുണ്ടാകാന്‍ ഒരു സ്‌കൂള്‍ നിര്‍മ്മിച്ച് നല്‍കി പ്രത്യുപകാരം ചെയ്യാനായിരുന്നു അമേലിയുടെ തീരുമാനം. ഇപ്പോള്‍ ഡര്‍ഹാം യൂണിവേഴ്‌സിറ്റിയില്‍ സൈക്കോളജി പഠിക്കുന്ന അമേലി മാധ്യമ അഭിമുഖങ്ങളിലൂടെയും ഇന്റര്‍നാഷണല്‍ സംഘടനകളിലുടെയും 38 ലക്ഷത്തോളം സ്വരൂപിച്ച് സ്‌കൂള്‍ പ്രവര്‍ത്തനത്തിന് നല്‍കി. 100 ഓളം കുട്ടികളുടെ ഭാവിയാണ്…

Read More