ഇതൊക്കെ കാണുമ്പോള്‍ എനിക്ക് ശരിക്കും അസൂയ തോന്നുന്നു ! അഭയ ഹിരണ്‍മയിയോട് അനിയത്തി വരദ പറഞ്ഞതിങ്ങനെ…

മലയാളികളുടെ ഇഷ്ട ഗായികയാണ് അഭയ ഹിരണ്‍മയി. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയവും ലിവിംഗ് ടുഗദറുമെല്ലാം അഭയയെ എപ്പോഴും വാര്‍ത്തകളില്‍ നിറച്ചിരുന്നു. ഖല്‍ബില്‍ തേനൊഴുകണ കോഴിക്കോട് എന്ന പാട്ടിലൂടെ ആസ്വാദക ഹൃദയം കീഴടക്കിയ അഭയയിപ്പോള്‍ സ്റ്റേജ്‌ഷോകളും പുതിയ പാട്ടുകളുമൊക്കെയായി സജീവമാണ്. വിവാഹിതനായ ഗോപിസുന്ദറിനൊപ്പമുള്ള ലിവിങ് ടുഗെദറിനെക്കുറിച്ചുള്ള അഭയയുടെ തുറന്നു പറച്ചില്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. അന്ന് പലരും അഭയയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നീണ്ട 14 വര്‍ഷത്തെ ബന്ധത്തിന് ശേഷം ഇരുവരും പിരിയുകയും പിന്നീട് ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാവുകയായിരുന്നു. ഇപ്പോഴിതാ ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ അഭയ ഹിരണ്‍മയിക്ക് പിന്തുണ ഏറുകയാണ്. എംജി ശ്രീകുമാര്‍ അവതാരകനായ പറയാം നേടാം പരിപാടിയിലാണ് അഭയ തുറന്നുപറച്ചില്‍ നടത്തിയത്.ഈ എപ്പിസോഡ് പുറത്തുവന്നതോടെ ഒരുപാട് പേര്‍ താരത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറിയെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം എംജി…

Read More

പ്രണയം രാഷ്ട്രീയമാണ്…അത് കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവു…ഹരീഷ് പേരടിയ്ക്ക് പറയാനുള്ളത്…

യുവാക്കള്‍ക്കിടയിടയില്‍ പ്രണയപ്പകയും പ്രണയക്കൊലപാതങ്ങളും കൂടിവരുന്ന സാഹചര്യത്തില്‍ ഹരീഷ് പേരടിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. പ്രണയം പാഠ്യ പദ്ധതിയില്‍ പെടുത്തേണ്ട സമയം അതിക്രമിച്ചെന്ന് ഹരീഷ് പേരടി പറയുന്നു. കണ്ണൂരില്‍ വിഷ്ണു പ്രിയയുടേയും പാറശാലയില്‍ ഷാരോണിന്റേയും ദാരുണമായ കൊലപാതകങ്ങള്‍ക്കു പിന്നാലെയാണ് ഹരീഷ് പേരടിയുടെ നിരീക്ഷണം. പ്രണയം രാഷ്ട്രിയമാണ്. ആത് കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവു. പ്രണയമില്ലാത്തവര്‍ക്ക് നല്ല അയല്‍പക്കവും നല്ല സമൂഹവും നല്ല കുടുംബവും നല്ല രാഷ്ട്രവും നല്ല ലോകവും ഉണ്ടാക്കാന്‍ പറ്റില്ല എന്നാണ് ഹരീഷ് കുറിച്ചത്. ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ… പ്രണയിക്കാന്‍ അറിയാത്ത ഒരുത്തന്‍ കാമുകിയെ വെട്ടികൊല്ലുന്നു… പ്രണയിക്കാന്‍ അറിയാത്ത ഒരുത്തി കാമുകനെ വിഷം കൊടുത്ത് കൊല്ലുന്നു…പ്രണയം പാഠ്യ പദ്ധതിയില്‍ പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു… പ്രണയം രാഷ്ട്രീയമാണ്…അത് കുട്ടികള്‍ ശരിയായ രീതിയില്‍ പഠിച്ചേ മതിയാവു…പ്രണയമില്ലാത്തവര്‍ക്ക് നല്ല അയല്‍പക്കവും നല്ല സമൂഹവും നല്ല കുടുംബവും നല്ല രാഷ്ട്രവും നല്ല…

Read More

പ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരം തന്നെ ! ഭര്‍ത്താവ് പോക്‌സോക്കേസില്‍ കുടുങ്ങുമെന്ന് കോടതി…

പ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ ആളെ പോക്സോ കേസില്‍നിന്ന് ഒഴിവാക്കാനാവില്ലെന്ന നീരീക്ഷണവുമായി കര്‍ണാടക ഹൈക്കോടതി. പോക്സോയും ഇന്ത്യന്‍ ശിക്ഷാ നിയമവും വ്യക്തിനിയമങ്ങള്‍ക്കു മുകളിലാണെന്ന്, ജസ്റ്റിസ് രാജേന്ദ്ര ബദാമികര്‍ നിരീക്ഷിച്ചു. മുസ്ലിം വ്യക്തിനിയമ പ്രകാരം 15 വയസ്സായ പെണ്‍കുട്ടിക്കു വിവാഹമാവാമെന്നും അതുകൊണ്ടുതന്നെ ഭര്‍ത്താവിനെതിരെ പോക്സോ നിലനില്‍ക്കില്ലെന്നുമുള്ള വാദം കോടതി തള്ളുകയായിരുന്നു. ശൈശവ വിവാഹ നിരോധ നിയമവും ഇതില്‍ ബാധകമാവില്ലെന്ന് പ്രതിഭാഗം വാദിച്ചു. കുട്ടികളെ ലൈംഗിക അതിക്രമത്തില്‍നിന്നു രക്ഷിക്കാന്‍ രൂപപ്പെടുത്തിയ പ്രത്യേക നിയമാണ് പോക്സോയെന്ന് കോടതി നിരീക്ഷിച്ചു. വ്യക്തിനിയമങ്ങള്‍ക്കു മുകളിലാണ് അതിനു സ്ഥാനം. പോക്സോ അനുസരിച്ച് ലൈംഗിക സമ്മതത്തിനുള്ള പ്രായം 18 വയസ്സാണെന്നും കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ഗര്‍ഭിണിയാക്കിയ ആള്‍ക്കെതിരെ ചുമത്തിയ പോക്സോ കേസിലാണ് ഹൈക്കോടതി നിരീക്ഷണം. ജാമ്യം തേടി ഭര്‍ത്താവാണ് കോടതിയെ സമീപിച്ചത്. ആശുപത്രി അധികൃതര്‍ വിവരം നല്‍കിയത് അനുസരിച്ചാണ് ഭര്‍ത്താവിനെതിരെ പൊലീസ്…

Read More

എനിക്ക് ഒരുപാട് വിഷമമായ ഒരു കമന്റാണ് ഇത്‌..! തെറി വിളിച്ചവന് വ്യത്യസ്ഥകരമായ മറുപടി നല്‍കി നിമിഷ ബിജോ

മലയാളികള്‍ക്ക് സുപരിചയായ താരമാണ് നിമിഷ ബിജോ. സോഷ്യല്‍ മീഡിയയിലും താരമായ നിമിഷയുടെ ഫോട്ടോഷൂട്ടുകള്‍ നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. എന്നാല്‍ പലരും താരത്തിന്റെ പോസ്റ്റുകള്‍ക്കു താഴെ അധിക്ഷേപകരമായ കമന്റുകള്‍ ചൊരിയാറുണ്ട്. അത്തരത്തിലൊരു കമന്റിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നിമിഷ പങ്കുവെച്ച ഒരു ചിത്രത്തിനു താഴെ ’90 ഏജ് ആയി കിളവി അവളുടെ ഒരു വീഡിയോ എടുത്തോണ്ടു പോടീ മൈ****’ എന്നാണ് പ്രണവ് കാഞ്ഞങ്ങാട് എന്നയാള്‍ കമന്റ് ചെയ്തത്. അയാളുടെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ടും അയാളുടെ ചിത്രവും പങ്കുവെച്ചുകൊണ്ട് നിമിഷ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. നിമിഷയുടെ മറുപടി ഇങ്ങനെ… Pranav kanhangad എന്നെ കുറെ പേര് തെറി വിളിക്കുന്നുണ്ട് അതെല്ലാം കണ്ടിട്ടും ഞാന്‍ പ്രതികരിക്കാറില്ല… പക്ഷേ ഒരു പെണ്ണായാ എന്നെ പച്ചയ്ക്ക് തെറി വിളിച്ച ഈ കൊച്ചു മോനോട് എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് എന്താണ് പറയാനുള്ളത്…..…

Read More

തലയ്ക്കു പകരം മറ്റൊരു അവയവം കൊണ്ട് ചിന്തിക്കുന്നവരായിരുന്നു അവര്‍ ! സ്‌റ്റേജില്‍ നിന്ന് ഓടി രക്ഷപ്പെട്ടിട്ടും അവര്‍ പിന്നാലെ പാഞ്ഞു വന്നെന്ന് പൂനം പാണ്ഡെ…

ഫോട്ടോഷൂട്ടുകളിലൂടെയും വിവാദങ്ങളിലൂടെയും ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് പൂനം പാണ്ഡെ. ഇന്ത്യ ലോകകപ്പ് നേടിയാല്‍ താന്‍ നഗ്നയായി ഓടുമെന്ന പ്രസ്താവനയാണ് പൂനം പാണ്ഡെയെ ജനങ്ങളുടെ ശ്രദ്ധയിലേക്കെത്തിക്കുന്നത്. പിന്നീട് അഭിനയത്തിലും മോഡലിംഗിലും സജീവമയ പൂനം സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ ഹോട്ട് ചിത്രങ്ങളും വീഡിയോകളും താരം സ്ഥിരമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കരിയറിലെയും ജീവിതത്തിലെയും ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചാണ് പൂനം മുമ്പോട്ടു പോകുന്നത്.ഗ്ലാമര്‍ ഫോട്ടോഷൂട്ടിന്റെ പേരില്‍ സ്വന്തം വീട്ടുകാരില്‍ നിന്നു പോലും മോശം പ്രതികരണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് പൂനത്തിന്. താരത്തിന്റെ ദാമ്പത്യ ജീവിതവും പ്രശ്നഭരിതമായിരുന്നു. അതുപോലെ പരിപാടി അവതരിപ്പിക്കാന്‍ പോയിടത്തു നിന്നു പോലും പൂനത്തിന് മോശം അനുഭവം നേരിട്ടിട്ടുണ്ട്. ഒരിക്കലുണ്ടായ അനുഭവത്തെ തുടര്‍ന്ന് താന്‍ ഇനിയൊരിക്കിലും ന്യൂ ഇയര്‍ ആഘോഷത്തിന് പരിപാടി അവതരിപ്പിക്കില്ലെന്ന് വരെ പൂനം തീരുമാനിച്ചിരുന്നു. ബാംഗ്ലൂരില്‍ നടന്നൊരു ന്യൂ ഇയര്‍ ആഘോഷത്തിനിടെയുണ്ടായ ദുരനുഭവമായിരുന്നു പൂനം പാണ്ഡെയെക്കൊണ്ട്…

Read More

ബിനു അടിമാലിയ്‌ക്കൊപ്പം കിടക്ക പങ്കിടാനാണ് താല്‍പര്യമെന്ന് ശ്രീവിദ്യ ! രൂക്ഷവിമര്‍ശനവുമായി ആരാധകര്‍…

ഏറെ പ്രേക്ഷകരുള്ള ഒരു ടെലിവിഷന്‍ പരിപാടിയാണ് സ്റ്റാര്‍ മാജിക്. മിനിസ്‌ക്രീന്‍ താരങ്ങളും മിമിക്രി കലാകാരന്മാരും ഒരുമിക്കുന്ന ഷോ വന്‍ഹിറ്റായി മുന്നേറുകയാണ്. അഭിനയ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ നേടാനും പലര്‍ക്കും സ്റ്റാര്‍ മാജിക് ഉപകരിച്ചിട്ടുണ്ട്. തങ്ങളുടെ പ്രിയ താരങ്ങളുടെ തമാശകളും കളികളുമൊക്കെയാണ് സ്റ്റാര്‍ മാജിക് കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ പലപ്പോഴും ഷോ വിവാദങ്ങളില്‍ പെട്ടിട്ടുമുണ്ട്. താരങ്ങള്‍ തമ്മിലുണ്ടായ പ്രശ്നങ്ങള്‍ മുതല്‍ ഷോയുടെ പ്രമേയം വരെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. തമാശയ്ക്ക് വേണ്ടി കൂടെയുള്ളവര്‍ക്കെതിരെ ബോഡി ഷെയ്മിംഗും വര്‍ണവിവേചനവുമൊക്കെ കാണിക്കുന്നതായി സ്റ്റാര്‍ മാജിക്കിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു വിവാദത്തില്‍ ചെന്നു ചാടിയിരിക്കുകയാണ് സ്റ്റാര്‍ മാജിക്. ഇത്തവണ പ്രശ്നം ദ്വയാര്‍ത്ഥമുള്ള തമാശയാണ്. സ്റ്റാര്‍ മാജിക്കിന്റെ പുതിയ പ്രൊമോ വീഡിയോയാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ദ്വയാര്‍ത്ഥം കൊണ്ട് കോമഡി ഉണ്ടാക്കാന്‍ ശ്രമിയ്ക്കുകയാണ് എന്നാണ് സ്റ്റാര്‍ മാജിക്കിനെതിരെ ഉയര്‍ന്നിരിക്കുന്ന വിമര്‍ശം. സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.…

Read More

വിശ്വസ്തപ്രണയത്തിന് ‘ഗ്രീഷ്മ കഷായം’..!  ആദ്യരാത്രി പാലിന്‍റെ പകുതി ഭാര്യയെ കൊണ്ട് കുടിപ്പിക്കുന്നതിന്‍റെ ഗുട്ടന്‍സ്; ഷാരോണിന്‍റെ കൊലപാതകത്തില്‍  ഗ്രീഷ്മയെ തേച്ചൊട്ടിച്ച് സൈബറിടം

  സ്വന്തം ലേഖകന്‍ കോഴിക്കോട്: കൂടത്തായി കേസിലെ ജോളിക്കുശേഷം സോഷ്യല്‍ മീഡിയയിലും അല്ലാതെയും കത്തിപ്പടര്‍ന്ന് താരമായി ഗ്രീഷ്മ. പാറശാല സ്വദേശി ഷാരോണിന്‍റെ കൊലപാതകത്തില്‍ ട്രോളുകള്‍കൊണ്ടും പരിഹാസംകൊണ്ടും നിറയുകയാണ് സൈബറിടം. പ്രണയം നഷ്ടപ്പെട്ടവരും പ്രണയിച്ചുകൊണ്ടിരിക്കുന്നവരും രണ്ടിലും പെടാത്തവരും തങ്ങളുടെ അക്കൗണ്ടുകള്‍ വഴി വിഷയം ഏറ്റെടുത്തു കഴിഞ്ഞു. പ്രണയത്തില്‍ ചവിട്ടി വഞ്ചനയിലൂടെ സഞ്ചരിച്ച് അന്ധവിശ്വാസത്തിലെത്തി നില്‍ക്കുന്ന ചര്‍ച്ചകൾ രസച്ചുവയുള്ളതാ ണ്. ഒരോദിവസവും അന്നത്തെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്ക് പുറത്താണ് ട്രോളുകള്‍ ഉണ്ടാക്കപ്പെടുന്നത്. സൂപ്പില്‍ വിഷം കലര്‍ത്തിയും സയനൈഡ് ഉപയോഗിച്ചും ഒരു കുടുംബത്തെ മുഴുവനായും ഇല്ലാതാക്കിയ കൂടത്തായി ജോളിയേക്കാളും ട്രോളുകളാണ് ഗ്രീഷ്മ എന്ന യുവതിയെക്കുറിച്ച് വരുന്നത്. സയനൈഡ് ജോളി, നരബലി ലൈല, കഷായം ഗ്രീഷ്മ എന്നിങ്ങനെ പോകുന്നു ട്രോളുകളുടെ പ്രളയം. കഷായത്തില്‍ വിഷം കലര്‍ത്തി കൊല്ലുന്ന അപൂര്‍വസംഭവം ട്രോളുകളായും ഇമോജികളായും സോഷ്യല്‍ മീഡിയ അലക്കുകയാണ്. വിശ്വസ്ത പ്രണയത്തിന് ഗ്രീഷ്മ കഷായം, ആദ്യരാത്രി പാലിന്‍റെ…

Read More

നീണ്ട ആറ് വര്‍ഷത്തെ പ്രണയം സഫലമായ സന്തോഷം; മുളക്കുളത്തിന്‍റെ മരുമകളായി  മൊറോക്കന്‍ സുന്ദരി; സേവാഗ്രാം അന്തേവാസികള്‍ക്കൊപ്പം വിവാഹ സത്ക്കാരം 

ബിജു ഇത്തിത്തറകടുത്തുരുത്തി: വിദേശത്തുവച്ചു തുടങ്ങിയ നീണ്ട ആറ് വര്‍ഷത്തെ പ്രണയം സഫലമായ സന്തോഷത്തിലാണ് പെരുവ സ്വദേശിയായ മാത്യുവും മൊറോക്കോ സ്വദേശിനി കൗതര്‍ ഇമാമിയും ഇരുവരുടെയും കുടുംബാംഗങ്ങളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും. പെരുവ തെക്കേക്കാലായില്‍ മാത്യൂസിന്‍റെ വധുവായിട്ടാണ് മൊറോക്കോ വംശജ കൗതര്‍ ഇമാമി കേരളത്തിന്‍റെ മണവാട്ടിയായി എത്തിയത്. സൗദിയില്‍ ജോലി ചെയ്യുന്നതിനിടെ 2016 ല്‍ തുടങ്ങിയ പ്രണയമാണ് ഇരു വീട്ടുകാരുടെയും സമ്മതത്തോടെ ലളിതമായ വിവാഹ ചടങ്ങിലൂടെ ഇരുവരും സാക്ഷാത്കരിച്ചത്. അറ്റ്ലാന്‍റാ എയര്‍ലൈന്‍സില്‍ ജീവനക്കാരായ മാത്യൂസും ഇമാമിയും ജോലിക്കിടെയുള്ള പരിചയമാണ് പിന്നീട് പ്രണയമായത്. കേരളത്തിന്‍റെ പാരമ്പര്യവും പ്രകൃതി ഭംഗിയും ടൂറിസം മേഖലയിലെ മികവും വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇമാമിയെ ആകര്‍ഷിച്ചിരുന്നു. കേരളത്തില്‍നിന്നുള്ള മാത്യൂസ് ടി. രാജു സഹപ്രവര്‍ത്തകനായി എത്തിയതു മുതലുള്ള സൗഹൃദം ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ വിവാഹ ബന്ധത്തിലെത്തുകയായിരുന്നു. സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും തലയോലപ്പറമ്പ് സബ് രജിസ്ട്രാര്‍…

Read More

ഇഷ്ടപ്പെടാത്ത സിനിമയില്‍ നല്ല കാശ് കിട്ടുമെന്നത് കൊണ്ട് അഭിനയിച്ചിട്ടുണ്ട്; സ്വന്തം സിനിമകള്‍ കാണുമ്പോള്‍ ചമ്മല്‍ വരാറുണ്ടെന്ന്  മഡോണ സെബാസ്റ്റ്യൻ

ഗോസിപ്പുകളും വ്യാജ വാര്‍ത്തകളും ബാധിക്കാറില്ല. ഒന്നോ രണ്ടോ തവണയല്ലാതെ, പൊതുവെ ബാധിക്കാറില്ല. പ്രായമാകുന്നുവെന്നോര്‍ത്ത് ടെന്‍ഷനുണ്ടാകാറുണ്ട്. ആരോടും പറയാത്ത രഹസ്യങ്ങളില്ല. ഒരു രഹസ്യവുമില്ല. എല്ലാ രഹസ്യങ്ങളും പറയുന്ന ഒരാളുണ്ട്, അമ്മ. ഇതുവരെ നുണ പറഞ്ഞിട്ടില്ല. ഇഷ്ടപ്പെടാത്ത സിനിമയില്‍ നല്ല കാശ് കിട്ടുമെന്നത് കൊണ്ട് മാത്രം അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടില്ല. സ്വന്തം അക്കൗണ്ട് തന്നെ നോക്കാന്‍ സമയം കിട്ടാറില്ല. സോഷ്യല്‍ മീഡിയയില്‍ ആരെയും സ്ഥിരമായി സ്‌റ്റോക്ക് ചെയ്യാറില്ല. വല്ലപ്പോഴും നോക്കുന്നവരുണ്ട്. സ്വന്തം സിനിമകള്‍ കാണുമ്പോള്‍ ചമ്മല്‍ വരാറുണ്ട്. ഇതൊക്കെ എന്താ ഇങ്ങനെ എന്ന് തോന്നാറുണ്ട്. സിനിമ റിലീസ് കഴിഞ്ഞ് ഒരു മാസമൊക്കെ കഴിഞ്ഞ്, എല്ലാ ബഹളവും കഴിഞ്ഞേ കാണാറുള്ളൂ. പ്രേമം റിലീസിന് പിടിച്ചു വലിച്ചു കൊണ്ടു പോയി കണ്ടിട്ടുണ്ട്. പക്ഷെ ഒന്നും ഓര്‍ക്കുന്നില്ല. –മഡോണ സെബാസ്റ്റ്യൻ

Read More

കഷ്ടപ്പാടുകള്‍ സഹിച്ച്, കഠിനാധ്വാനം ചെയ്താണ് താന്‍ ഇവിടെ വരെ എത്തിയത് “മോഹന്‍ലാല്‍ പല ഘട്ടങ്ങളിലും കൈത്താങ്ങ് ആയിരുന്നു’; മറുപടിയുമായി ഹണിറോസ്

ഹണി റോസിന്‍റെ പുതിയ ചിത്രം തിയറ്ററുകളില്‍ ഹിറ്റ് ആയി പ്രദര്‍ശനം തുടരുന്നു. സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ടില്‍ പിറന്ന ‘മോണ്‍സ്റ്റര്‍’ ആണ് സിനിമ. മോഹന്‍ലാല്‍-വൈശാഖ്-ഉദയകൃഷ്ണ ടീമിന്‍റെ മാസ് സിനിമയാണ് മോണ്‍സ്റ്റര്‍. ചിത്രം തിയറ്ററില്‍ എത്തുന്നതിനു മുമ്പുതന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. റിലീസിനു മുമ്പ് തിരക്കഥയാണ് സിനിമയുടെ നായകനും വില്ലനുമെന്ന് മോഹന്‍ലാല്‍ പറഞ്ഞത് മോണ്‍സ്റ്ററില്‍ പ്രേക്ഷകരുടെ പ്രതീക്ഷയും വര്‍ധിച്ചു. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം മോഹന്‍ലാല്‍-വൈശാഖ്-ഉദയകൃഷ്ണ ടീം ഒന്നിക്കുന്നു എന്നതായിരുന്നു മോണ്‍സ്റ്ററിന്‍റെ ഹൈലൈറ്റ്. മലയാളസിനിമയില്‍ ചരിത്രം കുറിച്ച സിനിമയായിരുന്നു പുലിമുരുകന്‍. നൂറു കോടി ക്ലബില്‍ കയറി ആദ്യ ചിത്രം.മോഹന്‍ലാലിനൊപ്പം ഹണി റോസ് ഇതിനു മുമ്പും അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ മാത്രമല്ല, ചില പരസ്യചിത്രങ്ങളിലും മോഹന്‍ലാലിനൊപ്പം ഹണി റോസ് അഭിനയിച്ചു. മോണ്‍സ്റ്ററിലെ ഭാമിനി എന്ന കഥാപാത്രം തന്‍റെ ഇതുവരെയുള്ള അഭിനയജീവിതത്തിലെ മികച്ച കഥാപാത്രമാണെന്ന് താരം പറഞ്ഞിരുന്നു. മോണ്‍സ്റ്റര്‍ റിലീസ് ചെയ്യുന്നതിന്‍റെ തലേദിവസം…

Read More