ഭക്ഷണം കഴിച്ചു മടങ്ങിയപ്പോള്‍ പൊറോട്ടയ്ക്ക് വില കൂടുതലെന്ന് തോന്നല്‍ ! കുറച്ചു നേരത്തിനു ശേഷം ഇന്നോവയിലെത്തി ഹോട്ടലുടമയുടെ തല അടിച്ചു പൊട്ടിച്ചു…

പൊറോട്ടയ്ക്ക് വില കൂടുതലെന്ന് ആരോപിച്ച് കാറിലെത്തിയ അഞ്ചംഗ സംഘം ഹോട്ടലുടമയെ ആക്രമിച്ച് തല അടിച്ചുപൊട്ടിച്ചു. മൂന്നുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാന്‍ഡ് ഹോട്ടലില്‍ കഴിഞ്ഞദിവസം അര്‍ദ്ധരാത്രി 12.45ഓടെയാണ് സംഭവം. കെ.എല്‍ 65സി 8494 നമ്പര്‍ ഇന്നോവയിലെത്തിയ സംഘം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് പണം നല്‍കിയശേഷം മടങ്ങി. കുറച്ചുസമയത്തിനുള്ളില്‍ തിരികെയെത്തിയാണ് ഇവര്‍ ഹോട്ടലുടമ ടിജോയിയെ ആക്രമിച്ചത്. പൊറോട്ടയ്ക്ക് 12 രൂപ ഈടാക്കിയത് അമിത വിലയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. തലയ്ക്ക് പാല്‍ ട്രേ കൊണ്ടാണ് സംഘം അടിച്ചത്. പരിക്കേറ്റ ടിജോയിയെ ജീവനക്കാര്‍ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ അവിടെ നിന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശക്തമായ അടിയില്‍ തലയ്ക്ക് ഗുരുതര പൊട്ടലുണ്ട്. തലയ്ക്കുള്ളില്‍ ആറും പുറത്ത് ഒമ്പതും സ്റ്റിച്ചുകളുണ്ടെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ആറ്റിങ്ങല്‍ പോലീസ് കേസെടുത്ത് അന്വേഷണം…

Read More

സ്വര്‍ണ്ണം കടത്തിയവര്‍ രാജിവച്ചിട്ടാവാം എന്റെ രാജി ! മന്ത്രി രാജി വയ്‌ക്കേണ്ട എന്ന തീരുമാനത്തില്‍ സിപിഎമ്മിനെ എത്തിച്ചത് സജി ചെറിയാന്റെ ഈ പഞ്ച് ഡയലോഗെന്ന് റോജി…

ഭരണഘടനയെ അപമാനിച്ചു കൊണ്ടുള്ള മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ മന്ത്രിയെയും സിപിഎമ്മിനെയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ റോജി എം.ജോണ്‍. ‘സ്വര്‍ണം കടത്തിയവര്‍ രാജിവച്ചിട്ടാകാം എന്റെ രാജി’ എന്ന മന്ത്രി സജി ചെറിയാന്റെ ഒറ്റ ഡയലോഗിലാണ് മന്ത്രി രാജിവയ്ക്കേണ്ട എന്ന തീരുമാനത്തിലേക്ക് പാര്‍ട്ടി എത്തിയത് എന്നാമ് റോജി എം.ജോണിന്റെ പരിഹാസം. റോജിയുടെ ഫേസ്ബുക്ക് കുറിപ്പ്.. സിപിഎം യോഗത്തില്‍ മന്ത്രി സജി ചെറിയാന്‍ ഒറ്റ ഡയലോഗ്. സ്വര്‍ണ്ണം കടത്തിയവര്‍ രാജിവച്ചിട്ടാവാം എന്റെ രാജി. മന്ത്രി രാജി വയ്‌ക്കേണ്ട എന്ന് പാര്‍ട്ടി തീരുമാനം. സജി ചെറിയാന്‍ രാജിവക്കേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍സി പി എം പൊളിറ്റ്ബ്യുറോ അംഗം ഏ വിജയരാഘവന്‍ എന്നിവരടങ്ങുന്ന സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇക്കാര്യത്തില്‍ തിരുമാനം എടുത്തത്. അതേ സമയം താന്‍ എന്തിന് രാജിവയ്കണമെന്ന് സജി…

Read More

ഉറക്കത്തില്‍ മറ്റൊരു സ്ത്രീയെ സ്വപ്‌നം കണ്ടു ! ഭര്‍ത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ചവെള്ളം ഒഴിച്ച് ഭാര്യ…

ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. ഭര്‍ത്താവ് മറ്റൊരു സ്ത്രീയോട് ഉറക്കത്തില്‍ കൊഞ്ചിക്കുഴഞ്ഞെന്ന പേരില്‍ അയാളുടെ സ്വകാര്യഭാഗത്ത് തിളച്ച വെള്ളം ഒഴിച്ച ബൊളീവിയന്‍ യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇവരെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ആഴ്ച ബൊളീവിയന്‍ നഗരമായ ലാപാസിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പൊള്ളലേറ്റ ഭര്‍ത്താവിന് 45 വയസ്സായിരുന്നു. ഭര്‍ത്താവ് ഉറക്കത്തില്‍ മറ്റൊരു സ്ത്രീയോട് തന്റെ ഇഷ്ടം വെളിപ്പെടുത്തിയെന്നാണ് ഭാര്യയുടെ ആരോപണം. അയാള്‍ ഉറക്കത്തില്‍ മറ്റൊരു പെണ്ണിനോട് പ്രണയം തുറന്ന് പറയുന്നത് കേട്ട ഭാര്യ പ്രകോപിതയായി നേരെ അടുക്കളയിലേക്ക് ചെന്നു. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതുമായി മുറിയില്‍ വന്ന്, അത് അയാളുടെ ജനനേന്ദ്രിയത്തില്‍ ഒഴിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന്, സ്വകാര്യഭാഗത്തും കൈയിലും പുറകിലും പൊള്ളലേറ്റ അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ”എന്റെ ഭര്‍ത്താവ് ഉറക്കത്തില്‍ മറ്റൊരു സ്ത്രീയോട് കൊഞ്ചിക്കുഴയുന്നത് കണ്ടപ്പോള്‍…

Read More

എന്‍റെ ശരീരം ഇപ്പോൾ പൂർണമല്ല പക്ഷേ..! തന്നെ അലട്ടുന്ന രണ്ട് അസുഖങ്ങങ്ങളെക്കുറിച്ച് വെളിപ്പെടുത്തി ശ്രുതി ഹാസന്‍; താരം പറയുന്നത് ഇങ്ങനെ…

ഉലകനായകൻ കമൽഹാസന്‍റെ മൂത്ത മകൾ ശ്രുതി ഹാസൻ അച്ഛനെപ്പോലെ തന്നെ സകലകലാവല്ലഭയാണ്. സംഗീതം, നൃത്തം, അഭിനയം, മോഡലിംഗ് തുടങ്ങി ശ്രുതി കൈവയ്ക്കാത്ത മേഖലകൾ ചുരുക്കമാണ്. ശ്രുതി രാജലക്ഷ്മി ഹാസൻ എന്നാണ് മുഴുവൻ പേര്. അച്ഛനെ‌പ്പോലെ ബാലതാരമായിട്ടാണ് ശ്രുതി അഭിനയത്തിലേക്കെത്തിയത് . നായികയായത് 2009-ൽ പുറത്തിറങ്ങിയ ലക്ക് എന്ന ഹിന്ദി ചിത്രത്തിലൂടെ. തമിഴിലേക്ക് നായികയായി അരങ്ങേറിയത് സൂര്യയുടെ ഏഴാം അറിവ് എന്ന ചിത്രത്തിലൂടെയായിരുന്നു. അച്ഛനെപ്പോലെ എല്ലാം തുറന്ന് സംസാരിക്കുന്ന പ്രകൃതമാണ് ശ്രുതിയുടെയും. കുറച്ചു വർഷങ്ങൾക്കു മുമ്പ് താൻ മുമ്പ് വർ‌ഷങ്ങളോളം മദ്യത്തിന് അടിമയായിരുന്നുവെന്നും പിന്നീടത് നിർത്തിയെന്നും വെളിപ്പെടുത്തി ശ്രുതി എത്തിയപ്പോൾ എല്ലാവരും അദ്ഭുതപ്പെട്ടിരുന്നു. തന്‍റെ ജീവിതത്തിലെ ഓരോ ചെറിയ കാര്യവും സോഷ്യൽമീഡിയ പങ്കുവെക്കാറുള്ള താരം തന്‍റെ പ്രണയങ്ങളെ കുറിച്ചും പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ഇപ്പോൾ തന്നെ അലട്ടുന്ന രണ്ട് അസുഖങ്ങങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രുതി. പിസിഒഎസ് എന്ന അസുഖവുമായി പോരാടിക്കൊണ്ടിരിക്കുകയാണെന്നും തനിക്ക്…

Read More

സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍ തലയില്‍ തേങ്ങ വീണാല്‍ ! റോഡിലേക്ക് മറിഞ്ഞിട്ടും രക്ഷയായത് ഹെല്‍മറ്റ്; വീഡിയോ കാണാം…

അപ്രതീക്ഷിതമായെത്തുന്ന ചില അപകടങ്ങള്‍ ചിലപ്പോള്‍ ആളുകളുടെ ജീവിതം തന്നെ അവസാനിപ്പിക്കാറുണ്ട്. പലപ്പോഴും ആളുകള്‍ ഇത്തരം അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നത് ഭാഗ്യത്തിന്റെ കൂടെ പിന്തുണയോടെയാണ്. ബൈക്ക് യാത്രകളില്‍ ഹെല്‍മറ്റ് ധരിയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെ ഓര്‍മ്മപ്പെടുത്തുന്ന ഒരു അപകടത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത യുവതിയുടെ തലയിലേക്ക് തേങ്ങ വീഴുന്ന വീഡിയോയാണ് പുറത്ത് വന്നത്. മലേഷ്യയിലെ ജെലാന്‍ തേലൂക്ക് കുംബാറിലായിരുന്നു സംഭവം. സ്‌കൂട്ടറിന്റെ പിന്നിലിരുന്നു സഞ്ചരിച്ച യുവതിയുടെ തലയിലേക്ക് തേങ്ങ വീഴുന്ന വീഡിയോയാണ് പുറത്ത് വന്നത്. തേങ്ങ തലയിലിടിച്ച് യുവതി റോഡിലേക്കു വീഴുന്നതും ഹെല്‍മറ്റ് തെറിച്ചു പോകുന്നതും വീഡിയോയില്‍ കാണാം. ആളുകള്‍ ഓടിക്കൂടി ഇവരെ സഹായിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ മാത്രമാണ് യുവതി രക്ഷപ്പെട്ടതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സ്‌കൂട്ടറിന് പിറകില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്‌ബോര്‍ഡ് ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.

Read More

ഈ കൈകളില്‍ ഞാന്‍ സുരക്ഷിതയാണ്..! അമേരിക്കയില്‍ അവധി ആഘോഷിച്ച് എം.ജി.ശ്രീകുമാര്‍

ഭാര്യ ലേഖയ്‌ക്കൊപ്പം അമേരിക്കയില്‍ അവധി ആഘോഷിച്ച് ഗായകന്‍ എം.ജി.ശ്രീകുമാര്‍. അമേരിക്കയിലെ പ്രശസ്തമായ ഹവായി ബീച്ചിലാണ് ഇരുവരുമുള്ളത്. ബീച്ചില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്‍മം കൂടി എന്നാണ് ഭാര്യയെ എടുത്തുയര്‍ത്തിയ ചിത്രത്തിനൊപ്പം എം.ജി.ശ്രീകുമാർ പങ്കു വച്ചിരിക്കുന്ന വരികള്‍. ഈ കൈകളില്‍ എന്നും സുരക്ഷിതയാണ് എന്ന അടിക്കുറിപ്പോടെ ലേഖയും ചിത്രം പങ്കുവച്ചിട്ടുണ്ട്. ഇരുവരും പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. മനോഹരമായ ചിത്രം എന്നും ഇങ്ങനെ സന്തോഷമായി മുന്നോട്ടു പോകൂ തുടങ്ങിയ നിരവധി പേരാണ് ഇരുവരുടെയും ചിത്രത്തിന് കമന്‍റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. യാത്രകളെ ഏറെ ഇഷ്ടപെടുന്ന ഇരുവരുടെയും യാത്രകള്‍ക്ക് കോവിഡ് കാലത്ത് ചെറിയ ഇടവേള വന്നെങ്കിലും വീണ്ടും യാത്രകളുമായി സജീവമാവുകയാണ് താരം. ലേഖയുടെ ഏക മകള്‍ അമേരിക്കയിലാണ് താമസിക്കുന്നത്.

Read More

കഴിഞ്ഞ രണ്ടര വര്‍ഷമായി ഞാന്‍ എവിടേയ്ക്കും പോയിട്ടില്ല ! മകന്‍ ജീവിക്കുന്നത് ഡയാലിസിസിലൂടെ…ദുഃഖങ്ങള്‍ തുറന്നുപറഞ്ഞ് ഉഷ ഉതുപ്പ്…

മലയാളികളുടെ പ്രിയ ഗായികയാണ് ഉതുപ്പ്. ഇപ്പോള്‍ തന്റെ സ്വകാര്യജീവിതത്തിലെ ദുഃഖങ്ങള്‍ താരം തുറന്നു പറയുമ്പോള്‍ ഞെട്ടലോടെയാണ് ആളുകള്‍ അക്കാര്യം ശ്രവിച്ചത്. ജഗദീഷ് അവതാരകനായെത്തുന്ന ‘പണം തരും പടം’ വേദിയില്‍ അതിഥിയായി എത്തയതായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ദീദി. കോവിഡ് വ്യാപിച്ചതോടെ ദീര്‍ഘകാലമായി വീട്ടില്‍ അടച്ചിരിക്കുകയായിരുന്നുവെന്നും നീണ്ട രണ്ടര വര്‍ഷത്തിനു ശേഷമാണ് യാത്ര ചെയ്യുന്നതെന്നും അത് പണം തരും പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണെന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഉഷ ഉതുപ്പ് വേദിയില്‍ പറഞ്ഞു. എല്ലാവരേയും പോലെ തന്നെ തന്റെ ജീവിതത്തേയും കോവിഡ് ദോഷകരമായി ബാധിച്ചെന്നും ദീദി കൂട്ടിച്ചേര്‍ത്തു. ഉഷ ഉതുപ്പിന്റെ വാക്കുകള്‍ ഇങ്ങനെ…കഴിഞ്ഞ രണ്ടര വര്‍ഷമായി ഞാന്‍ എവിടേയ്ക്കും പോയിട്ടില്ല. കോവിഡ് വന്നതോടെ ജീവിതം കൊല്‍ക്കത്തയില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. എനിക്ക് എന്റെ കുടുംബാംഗങ്ങളെപ്പോലും കാണാന്‍ കഴിഞ്ഞില്ല. ഇക്കാലമത്രയും മകള്‍ അഞ്ജലിയെയും മരുമകനെയും പേരക്കുട്ടികളെയും പിരിഞ്ഞിരിക്കേണ്ടി വന്നു. എന്റെ ഭര്‍ത്താവ് ദീര്‍ഘകാലമായി കേരളത്തില്‍…

Read More

അഞ്ച് മിനിട്ടിനു പതിനാലായിരം രൂപ ! മോഹന്‍ലാലിന്റെ നായികയുടെ ഇപ്പോഴത്തെ ഉപജീവനമാര്‍ഗം കണ്ട് ഞെട്ടി ആരാധകര്‍…

മോഹന്‍ലാല്‍ ചിത്രം താണ്ഡവത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ച പറ്റിയ താരമാണ് കിരണ്‍ റാത്തോഡ്. ഒരു സമയത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ എല്ലാം സജീവമായ താരം ഹിന്ദി ചിത്രങ്ങളിലും വേഷമിട്ടു. മികച്ച പ്രകടനം ആയിരുന്നു താരം കാഴ്ച വെച്ചത്. നിരവധി ആരാധകരെയും താരം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇടയ്ക്ക് സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരം എന്ത് ജോലി ചെയ്താണ് ജീവിക്കുന്നത് എന്ന സംശയം ആയിരുന്നു ആരാധകര്‍ക്കും. ഇപ്പോഴിതാ ആ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ ഇല്ലാതെ തന്നെ വരുമാനത്തിനായി ഒരു പുതിയ ബിസിനസ് തുടങ്ങിയിരിക്കുകയാണ് കിരണ്‍. തന്നോട് ആരാധകര്‍ക്ക് സംസാരിക്കാന്‍ വേണ്ടി ഒരു വെബ്‌സൈറ്റ് ആണ് താരം ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. വലിയ പ്രതിഫലം ആണ് ആരാധകരുമായി സംസാരിക്കുന്നതിനു താരം ഈടാക്കുന്നതും. ആരാധകരുമായി വീഡിയോ കാള്‍ ചെയ്യാനും സംസാരിക്കാനും ഒക്കെ ഉള്ള സൗകര്യവും താരം ഒരുക്കിയിട്ടാണ് ഇങ്ങനെ ഒരു ബിസിനസ് ആരംഭിച്ചിരിക്കുന്നത്. താനുമായി…

Read More

വിവാദനായിക കനകദുര്‍ഗ വീണ്ടും വിവാഹിതയായി ! വരന്‍ വിളയോടി ശിവന്‍കുട്ടി…

ശബരിമല യുവതിപ്രവേശത്തിലൂടെ വിവാദനായികയായി വാര്‍ത്തകളില്‍ നിറഞ്ഞ ആക്ടിവിസ്റ്റ് കനകദുര്‍ഗയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി. ഭാര്യ ഭര്‍തൃ ബന്ധം എന്നതിലുപരി പരസ്പരം സഖാക്കളായി ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയും പിന്നാലെ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും ഇന്ന് വിവാഹം റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ‘രണ്ട് പേരും ഒറ്റയ്ക്ക് ജീവിക്കുന്നവരാണ്. ആക്ടിവിസ്റ്റുകളാണ്. ഐക്യത്തോടെ ജീവിക്കാമെന്ന് തീരുമാനിച്ചു. കഴിഞ്ഞ മേയ് മാസം മുതലുള്ള പരിചയമാണ്. വിവാഹിതരായെങ്കിലും ഒരാള്‍ ഒരാള്‍ക്ക് മുകളിലെന്ന ചിന്തയില്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ അവരും തന്റേത് താനും തുടരുമെന്നും വിളയോടി ശിവന്‍കുട്ടി വ്യക്തമാക്കുന്നു. ഈയടുത്ത് പുറത്തിറങ്ങിയ ചലച്ചിത്രം ‘പട’യിലെ യഥാര്‍ഥ സമരനായകനാണ് വിളയോടി ശിവന്‍കുട്ടി.

Read More

യേശു ക്രിസ്തുവിനെ അവഹേളിച്ച വസീം അല്‍ ഹിക്കാമിയ്ക്കെതിരെ കേസ് ! പോലീസ് കേസെടുത്തത് കോടതി നിര്‍ദേശ പ്രകാരം…

യേശു ക്രിസ്തുവിനെ അവഹേളിച്ച് പ്രഭാഷണം നടത്തിയ ഇസ്ലാമിക മത പ്രഭാഷകന്‍ വസീം അല്‍ ഹിക്കാമിയ്ക്കെതിരെ കോടതി നിര്‍ദേശ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബിജെപി നേതാവ് അഡ്വ. അനൂപ് ആന്റണിയുടെ പരാതി പ്രകാരം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വസീം അല്‍ ഹിക്കാമിയ്ക്കെതിരെ കൊച്ചി സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ക്രിസ്തുമസിന്റെ തലേന്നാണ് ഹിക്കാമി വിവാദ പ്രഭാഷണം നടത്തിയത്. ഇതിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടും പോലീസ് കേസെടുത്തിരുന്നില്ല. ക്രിസ്തുവിന്റെ തിരുപ്പിറവിയെ അവഹേളിക്കുകയും ക്രൈസ്തവരുടെ വികാരത്തെ വൃണപ്പെടുത്തുകയും ചെയ്ത വസീം അല്‍ ഹിക്കാമിയുടെ പ്രസംഗത്തിനെതിരെ അഡ്വ. അനൂപ് ആന്റണി ഡിജിപിക്കും എറണാകുളം സൈബര്‍ സെല്ലിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് അനങ്ങാപ്പാറ നയം തുടര്‍ന്നതിനാല്‍ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ നേരിട്ട് ഹാജരായി പരാതി…

Read More