പാത്രവുമായി വരുന്നവര്‍ക്ക് വമ്പിച്ച ഓഫര്‍ പ്രഖ്യാപിച്ച് ഹോട്ടലുടമകള്‍ ! സംഭവം ഇങ്ങനെ…

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിയതോടെ വലഞ്ഞത് ഹോട്ടലുടമകളാണ്. ഇപ്പോഴിതാ ഭക്ഷണം കൊണ്ടുപോകാന്‍ ഹോട്ടലുകളില്‍ പാത്രവുമായി എത്തുന്നവര്‍ക്ക് ആകര്‍ഷകമായ ഓഫര്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് തിരൂരിലെ ഹോട്ടലുടമകള്‍. തിരൂരിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് മേഖലാ കമ്മിറ്റിയാണ് ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയത്. പാഴ്‌സല്‍ വാങ്ങാന്‍ പാത്രവുമായി എത്തുന്നവര്‍ക്കാണ് ഓഫര്‍. കറികളും മറ്റും പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ഇതുവരെ നല്‍കിയിരുന്നത്. നിരോധനം വന്നതോടെ ഇതിനു പകരം അലുമിനിയം ഫോയില്‍ പെട്ടികളിലാണു കറികള്‍ നല്‍കുന്നത്. പാത്രങ്ങളുമായി ആവശ്യക്കാര്‍ എത്തിയാല്‍ പ്ലാസ്റ്റിക് നിരോധനം മൂലമുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാമെന്നാണ് ഉടമകള്‍ കരുതുന്നത്. കൂടാതെ പ്ലാസ്റ്റിക് നിരോധനത്തിന്റെ പ്രചാരണവും ബോധവല്‍ക്കരണവും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്.

Read More

അമേരിക്കയില്‍ ആകാശം പച്ചനിറത്തിലായി ! പിന്നാലെ കൊടുങ്കാറ്റും; പിന്നില്‍ അന്യഗ്രഹ ജീവികളോ;ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിങ്ങനെ…

അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള കഥകള്‍ക്ക് പഞ്ഞമില്ലാത്ത നാടാണ് അമേരിക്ക. ഇവിടെ പലരും അന്യഗ്രഹജീവികളെ കണ്ടുവെന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അമേരിക്കയുടെ ആകാശത്ത് ഉണ്ടായ ഒരു പുതിയ പ്രതിഭാസമാണ് പുതിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരിക്കുന്നത്. അമേരിക്കയില്‍ ആകാശം പച്ചനിറത്തില്‍ പലയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടതാണ് ആശങ്കയ്ക്കു വഴിവച്ചത്. പ്രധാനമായും സൗത്ത് ഡക്കോട്ട സംസ്ഥാനത്തെ ആകാശമാണ് വിചിത്രമായ പച്ചനിറം പൂണ്ടത്. യുഎസിന്റെ പടിഞ്ഞാറന്‍ തീരത്തെ സംസ്ഥാനമാണ് ഇത്. നെബ്രാസ്‌ക, മിനസോഡ, ഇലിനോയ് എന്നീ സംസ്ഥാനങ്ങളിലും പച്ചനിറത്തിലുള്ള ആകാശം ചിലയിടങ്ങളില്‍ ദൃശ്യമായി. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും താമസിയാതെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ഇത് പലവിധ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. ഡെറെക്കോ എന്ന ഗണത്തിലുള്ള വലിയ കൊടുങ്കാറ്റ് സൗത്ത് ഡക്കോട്ടയില്‍ ആഞ്ഞടിച്ചതാണ് ഇതിനു കാരണമായത്. മണിക്കൂറില്‍ 159 കിലോമീറ്റര്‍ വരെ വന്‍വേഗത്തില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റ് 400 കിലോമീറ്ററിലധികം നീളത്തില്‍ നാശനഷ്ടങ്ങള്‍ വരുത്തി. സൗത്ത് ഡക്കോട്ടയിലെ സിയൂക്‌സ് ഫാള്‍സ് എന്ന പട്ടണത്തില്‍ കാറ്റ്…

Read More

മസ്‌കിന് കുട്ടികള്‍ അങ്ങനെ ഒമ്പതായി ! ജീവനക്കാരിയില്‍ ഇരട്ടകുട്ടികള്‍ പിറന്നു; അവിഹിത ബന്ധങ്ങളില്‍ വേറെയും കുട്ടികളുണ്ടെന്ന് ശ്രുതി…

ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് വീണ്ടും അച്ഛനായി. ഇത്തവണ ഇരട്ടക്കുട്ടികളാണ് ടെസ്ല, സ്‌പേസ് എക്‌സ് കമ്പനി മുതലാളിയ്ക്ക് പിറന്നത്. തന്റെ കമ്പനിയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥയിലാണ് ഇരട്ടക്കുട്ടികള്‍ പിറന്നത് എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ നല്‍കുന്ന വിവരം. ഇക്കഴിഞ്ഞ നവംബറിലായിരുന്നു മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ബ്രെയിന്‍ മെഷീന്‍ ഇന്റര്‍ഫേസ് കമ്പനിയ്ഹായ ന്യുറാ ലിങ്കിന്റെ ഓപ്പറേഷന്‍സ് ഡയറക്ടറായ ഷിവോണ്‍ സിലിസ് എന്ന 36 കാരിയില്‍ 51 കാരനായ മസ്‌കിന് ഇരട്ടകള്‍ ജനിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ കുട്ടികളുടെ പേരിനൊപ്പം പിതാവിന്റെ പേരു കൂടി ചേര്‍ക്കാന്‍ മസ്‌കും സിലിസും ഒരുമിച്ച് അപേക്ഷ നല്‍കി. കുട്ടികളുടേ പേരിനൊപ്പം ഇനിമുതല്‍ പിതവിന്റെ പേരിന്റെ അവസാന നാമവും അമ്മയുടെ പേരിന്റെ അവസാന ഭാഗവും ഉണ്ടായിരിക്കും. അമ്മയുടെ പേരിന്റെ അവസാന ഭാഗം കുട്ടികളുടെ പേരിന്റെ മദ്ധ്യഭാഗത്ത് വരും. ഇതോടെ എലണ്‍ മസ്‌കിന് രേഖകള്‍ പ്രകാരം ഒന്‍പത് മക്കളായി. ഇക്കഴിഞ്ഞ…

Read More

സെൽഫിയെടുക്കാൻ പാലത്തിൽ കയറി മൂവർ സംഘം; പാലം തകർന്ന് ദമ്പതികൾ വെള്ളത്തിൽ വീണു; ജിജിമോളുടെ സാഹസികതയിൽ അവർ ജീവിതത്തിലേക്കു മടങ്ങി

  തിരുവല്ല: പാലം തകർന്നു വേങ്ങൽ തോട്ടിൽ മുങ്ങിത്താഴ്ന്ന മൂന്നു ജീവനുകൾക്കു രക്ഷയേകിയത് ജിജി മോളുടെ അതിസാഹസികത. പെരിങ്ങര വേങ്ങൽ ചേന്നനാട്ടിൽ ഷാജിയുടെ ഭാര്യ ജിജിമോൾ ഏബ്രഹാ(45)മാണ് വിലപ്പെട്ട മൂന്നു ജീവനുകൾക്കു രക്ഷകയായത്. ദുബായിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന വേങ്ങൽ ചെമ്പരത്തി മൂട്ടിൽ വിനീത് കോട്ടേജിൽ സിജിൻ സണ്ണി (28), ഭാര്യ മെർലിൻ വർഗീസ് (25), സിജിന്‍റെ മാതൃ സഹോദരി പുത്രൻ മുംബൈയിൽ താമസമാക്കിയിട്ടുള്ള വിനീത് വർഗീസ് (27) എന്നിവരെയാണ് ജിജിമോൾ ജീവിതത്തിലേക്കു തിരികെ എത്തിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം. വേങ്ങൽ പാടശേഖരത്തിലേക്കു പോകാനായി തെക്കേച്ചറപ്പടിയിൽ നിർമിച്ചിരുന്ന ഇരുമ്പ് നിർമിത നടപ്പാലമാണ് തകർന്നു വീണത്. വേങ്ങൽ – വേളൂർ മുണ്ടകം റോഡിന്‍റെ വശം ചേർന്ന് ഒഴുകുന്ന 25 അടിയോളം വീതിയും പത്തടിയിലേറെ താഴ്ചയും ശക്തമായ ഒഴുക്കുമുള്ള തോടിന്‍റെ മധ്യഭാഗത്തേക്കു പാലം തകർന്നു മൂവരും…

Read More

ഇലക്ട്രിക് സ്‌കൂട്ടറിലെ തീപിടിത്തം ! കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് കേന്ദ്ര സര്‍ക്കാര്‍…

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ച സംഭവത്തില്‍ പ്രമുഖ വൈദ്യുതി സ്‌കൂട്ടര്‍ നിര്‍മാണ കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഓല ഇലക്ട്രിക്, ഒകിനാവ ഓട്ടോടെക്, പ്യുര്‍ ഇ.വി തുടങ്ങി പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാണ കമ്പനികള്‍ക്കെല്ലാം കേന്ദ്രത്തിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. വൈദ്യുതി സ്‌കൂട്ടറുകള്‍ കത്തിയ സംഭവത്തില്‍ പിഴ വിധിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനാണ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ അവസാനം വരെയാണ് കമ്പനികള്‍ക്ക് മറുപടി നല്‍കാന്‍ സമയം അനുവദിച്ചിട്ടുണ്ട്. കമ്പനികളുടെ മറുപടി കൂടി ലഭിച്ച ശേഷമായിരിക്കും തുടര്‍ നടപടികള്‍. കഴിഞ്ഞ മാസം കേന്ദ്ര ഉപഭോക്തൃമന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി(CCPA) പ്യുര്‍ ഇവി, ബൂം മോട്ടോഴ്സ് തുടങ്ങിയ വൈദ്യുതി സ്‌കൂട്ടര്‍ നിര്‍മാണ കമ്പനികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. ഏപ്രിലില്‍ ഇ സ്‌കൂട്ടറുകള്‍ കത്തിയ സംഭവങ്ങളെ തുടര്‍ന്നായിരുന്നു ഉപഭോക്തൃ മന്ത്രാലയത്തിന്റെ ഈ നടപടി. കേന്ദ്ര റോഡ് ഗതാഗത ദേശീയപാത…

Read More

സ്ത്രീകള്‍ തലമറച്ചില്ലെങ്കില്‍ ‘നോ മെട്രോ യാത്ര’ ! ഇറാനിലെ പുതിയ നിയമം ഇങ്ങനെ…

കടുത്ത മതനിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് ഇറാന്‍. ഇപ്പോഴിതാ ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മഷാദില്‍ തല മറയ്ക്കാത്ത സ്ത്രീകള്‍ക്കു മെട്രോയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. 1979ലെ ഇസ്ലാമിക് റവല്യൂഷന്‍ മുതല്‍, ഇറാനിയന്‍ നിയമപ്രകാരം, എല്ലാ സ്ത്രീകളും തലയും കഴുത്തും തലമുടിയും മറയ്ക്കുന്ന രീതിയിലുള്ള ഹിജാബ് ധരിച്ചിരിക്കണം. മതമേതായാലും ദേശീയതയേതായാലും ഇത് ബാധകമാണ്. എന്നാല്‍ ടെഹ്‌റാനിലും മറ്റു പ്രധാന നഗരങ്ങളിലും കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലേറെയായി പലരും മുടി പുറത്തു കാണുന്ന രീതിയില്‍ ഹിജാബ് ധരിക്കാറുണ്ട്. ഇപ്പോള്‍ മഷാദിന്റെ ഡെപ്യുട്ടി പ്രോസിക്യൂട്ടര്‍ സിറ്റി ഗവര്‍ണര്‍ക്കയച്ച കത്തുപ്രകാരം, ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്കു മെട്രോ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. അധികാരപ്പെട്ടവര്‍ ഈ നിയമം നടപ്പാക്കിയില്ലെങ്കില്‍ വിചാരണ നേരിടേണ്ടിവരും. ഷിയാ വിഭാഗക്കാരുടെ ആദരണീയ വ്യക്തികളിലൊരാളായ ഇമാം റെസയുടെ ആരാധനാലയം സ്ഥിതി ചെയ്യുന്നത് മഷാദിലാണ്. 30 ലക്ഷത്തോളമാളുകള്‍ ഈ നഗരത്തില്‍ ജീവിക്കുന്നുണ്ട്. ”നിയമപ്രകാരമുള്ള കത്താണ് മഷാദിന്റെ ഡെപ്യുട്ടി പ്രോസിക്യൂട്ടറുടേത്”,കത്തിന്റെ ആധികാരികത…

Read More

അപൂർവ ചങ്ങാത്തം..! കോട്ടയത്തെ തെരുവ് നായയും കണ്ടക്ടറും തമ്മിലുള്ള സ്നേഹപ്രകടനങ്ങൾ കൗതുകമാവുന്നു

കോട്ടയം: തെരുവു നായ്ക്കൾ വഴിയാത്രക്കാരെ അക്രമിക്കുന്ന സംഭവങ്ങൾക്കിടയിൽ കോട്ടയത്ത് തെരുവ് നായയും സ്വകാര്യ ബസ് കണ്ടക്‌ടറും തമ്മിലുള്ള ചങ്ങാത്തം കൗതുകമാകുന്നു. ബസ് വരാൻ കാത്തു നിൽക്കുന്ന നായയും കണ്ടക്ടറെ കാണുന്പോഴുള്ള നായയുടെ സ്നേഹപ്രകടനവുമൊക്കെ കാണേണ്ടതുതന്നെയാണ്. തിരുനക്കര ബസ് സ്റ്റാന്‍ഡ് താവളമാക്കിയ നായയാണ് ഇവിടുത്തെ താരം. രാവിലെ 6.30ന് ആദ്യ ട്രിപ്പെടുക്കാൻ കോട്ടയം- അയർക്കുന്നം റൂട്ടിൽ സർവീസ് നടത്തുന്ന ജാക്വലിൻ ബസ് തിരുനക്കര സ്റ്റാന്‍റിൽ എത്തുന്പോൾ നായ അവിടെ കാത്തു നിൽക്കുന്നുണ്ടാവും. കണ്ടക്ടർ കുടമാളൂർ സ്വദേശി രതീഷ് ബസിൽ നിന്നിറങ്ങി വരുന്പോൾ നായ ഓടിച്ചെന്ന് വാലാട്ടി ദേഹത്തേക്ക് ചാടി കയറും. പിന്നെ രണ്ടു പേരും അടുത്ത കടയിലേക്ക്. ചായയും ബിസ്കറ്റും വാങ്ങി നായക്ക് കൊടുത്തിട്ടേ രതീഷ് ചായ കുടിക്കു. നായക്ക് അപ്പു എന്നാണ് രതിഷ് ഇട്ടിരിക്കുന്ന പേര്. രതീഷ് ഉച്ചത്തിൽ ‘മെഡിക്കൽ കോളജ്’ എന്നു വിളിച്ച് യാത്രക്കാരെ കയറ്റുന്പോൾ…

Read More

കുട്ടികള്‍ ക്ലാസില്‍ കയറുന്നില്ല ! ശമ്പളമായി വാങ്ങിയ 23 ലക്ഷം രൂപ മടക്കി നല്‍കി കോളജ് അധ്യാപകന്‍; സംഭവം ഇങ്ങനെ…

വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറാന്‍ കൂട്ടാക്കാത്തതില്‍ മനംനൊന്ത് തനിക്ക് നല്‍കിയ ശമ്പളം തിരികെ വാങ്ങണമെന്ന ആവശ്യവുമായി അധ്യാപകന്‍. ബിഹാറിലാണ് സംഭവം. വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറാത്തത് മൂലം പഠിപ്പിക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് തനിക്ക് ലഭിച്ച ശമ്പളവും മറ്റു അനുകൂല്യങ്ങളും തിരികെ വാങ്ങാന്‍ കോളജ് അധ്യാപകന്‍ അധികൃതരോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ രണ്ടുവര്‍ഷം ഒന്‍പത് മാസം കാലയളവില്‍ ശമ്പളവും മറ്റു അനുകൂല്യങ്ങളുമായി തനിക്ക് ലഭിച്ച 20 ലക്ഷം രൂപ തിരികെ വാങ്ങണമെന്നതാണ് അധ്യാപകന്റെ വിചിത്ര ആവശ്യം. മുസഫര്‍പുര്‍ ബാബാ സാഹിബ് ഭീം റാവു അംബേദ്കര്‍ സര്‍വകലാശാല അധ്യാപകനായ ലാലന്‍ കുമാറാണ് അധികൃതരെ സമീപിച്ചത്. ക്ലാസില്‍ കുട്ടികള്‍ കയറാതെ വെറുതെ ശമ്പളം വാങ്ങുന്നതിലുള്ള ദുഃഖമാണ് ഇതിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സര്‍വകലാശാലയില്‍ ലാലന്‍ കുമാര്‍ സമര്‍പ്പിച്ച 23.82 ലക്ഷം രൂപയുടെ ചെക്ക് വാങ്ങാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് കാണിച്ച് പ്രോ വൈസ് ചാന്‍സലര്‍ അപേക്ഷ…

Read More

അത് നഷ്ടമാകുന്നതാണ് എന്റെ ഏറ്റവും വലിയ ഭയം ! തന്നെ ഏറ്റവും ഭയപ്പെടുന്ന കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് തമന്ന…

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് തമന്ന ഭാട്ടിയ. തെലുങ്ക് ചിത്രമായ എഫ് 3 യാണ് തമന്നയുടേതായി ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. എന്നാല്‍ ഇപ്പോള്‍ തമന്ന നടത്തിയ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. തന്റെ ഏറ്റവും വലിയ ഭയത്തേക്കുറിച്ച് ട്വിറ്ററിലൂടെയാണ് നടി തുറന്നു പറഞ്ഞത്. ഓര്‍മ നഷ്ടമാകുന്നതാണ് തന്റെ ഏറ്റവും വലിയ ഭയമെന്ന് തമന്ന ട്വീറ്റ് ചെയ്തു. ആരാധകരുമായി സംവദിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. കാന്‍ ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുവാന്‍ സാധിച്ചത് മാജിക്കല്‍ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ഇങ്ങനെയൊരു മേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു. നിങ്ങളുടെ ധൈര്യത്തെ വിശ്വസിക്കുകയും ഓരോ നിമിഷവും പൂര്‍ണ്ണമായി ജീവിക്കുകയും ചെയ്യുക എന്നതാണ് ജീവിതം തന്നെ പഠിപ്പിച്ചതെന്നും തമന്ന ട്വീറ്റ് ചെയ്തു.

Read More

ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് വാളെടുത്ത് വീശും ! സക്കര്‍ബര്‍ഗിന്റെ വിചിത്രസ്വഭാവം വെളിപ്പെടുത്തി മുന്‍ ജീവനക്കാരന്‍…

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാരന്‍. ഫേസ്ബുക്കിന്റെ ആദ്യകാല ജീവനക്കാരില്‍ ഒരാളായിരുന്ന നോവ കാഗനാണ് ഫേസ്ബുക്കില്‍ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവങ്ങള്‍ പറഞ്ഞുകൊണ്ട് ഒരു വീഡിയോ പങ്കുവെച്ചത്. ജീവനക്കാര്‍ തയ്യാറാക്കുന്ന കോഡുകള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും വെബ്സൈറ്റിലിട്ട എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഓഫീസിനുള്ളില്‍ വാള്‍ എടുത്ത് വീശിനടക്കുന്നതായിരുന്നു സക്കര്‍ബെര്‍ഗിന്റെ പതിവ്. ‘ഇത് നീ വേഗം ശരിയാക്കിയില്ലെങ്കില്‍ ഇടിച്ച് ശരിയാക്കുമെന്നും’ എന്നും വാള്‍ കയ്യില്‍ പിടിച്ച് ‘ ഇത് വെച്ച് ഞാന്‍ നിന്നെ വെട്ടിനുറുക്കും’ എന്നുമെല്ലാം സ്‌നേഹത്തോടെ ശകാരിക്കുമായിരുന്നുവെന്നാണ് കാഗന്‍ പറയുന്നത്. എന്തിനാണ് അദ്ദേഹം ആ വാള്‍ സൂക്ഷിക്കുന്നതെന്ന് ഇപ്പോളും അറിയില്ലെന്നും കാഗന്‍ പറയുന്നു. എല്ലാ ഫേസ്ബുക്ക് ജീവനക്കാരുടേയും പാര്‍ക്കിംഗ് ടിക്കറ്റുകള്‍ക്ക് പണം നല്‍കിയിരുന്നത് സക്കര്‍ബര്‍ഗ് ആയിരുന്നു. അന്നത്തെ ജീവനക്കാര്‍ അത് ഏറെ പ്രശംസിച്ചിരുന്നു. ഫേസ്ബുക്ക് അധികം വികസിച്ചിട്ടില്ലാത്ത അക്കാലത്ത് അത് നല്ലൊരു ആനുകൂല്യമായിരുന്നു. കാഗന്‍ പറഞ്ഞു. ഇത്…

Read More