ഇങ്ങനെ സിംപിളായി കുളിക്കുന്നവരെ നിങ്ങൾക്ക് ഇഷ്ടമല്ലേ..!വാട്ടർ സർവീസ് സ്റ്റേഷനിലെ ആനക്കുളി വൈറൽ കുളിയായപ്പോൾ…

  വണ്ടികൾ വാട്ടർ സർവീസ് ചെയ്യുന്ന സ്റ്റേഷനിൽ ആനയെ കുളിപ്പിക്കുന്നതിന്‍റെ വീഡിയോ വൈറലാകുന്നു. വണ്ടിഭ്രാന്തന്മാർ എന്ന ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോ വൈറലാകുകയായിരുന്നു. ആനയെ കുളിപ്പിക്കുന്നതിനു മുന്നിലായി ഒരു കാർ വാട്ടർ സർവീസ് ചെയ്യാൻ പാർക്ക് ചെയ്തിരിക്കുന്നതും വീഡിയോയിൽ കാണാം. വാട്ടർ സർവീസ് സ്റ്റേഷനിലെ കുളി ആനയും ആസ്വദിക്കുന്നുണ്ട്. പാപ്പാന്മാർക്ക് അനുസരണയോടെ ശരീരം തേക്കാൻ നിന്നുകൊടുക്കുന്നുണ്ട് ആന. സംഭവം നടന്നത് എവിടെയാണെന്ന് വീഡിയോയിൽ ഇല്ല. നിരവധി പേരാണ് വീഡിയോ പങ്കുവയ്ക്കുന്നത്.

Read More

90 ശതമാനം വിലക്കിഴിവ്; ആളുകൾ ഇരച്ചുകയറി; പിന്നെ കണ്ട കാഴ്ച ഞെട്ടിക്കുന്നത്! കേരളത്തിൽ ഇത്രയും തിരക്ക് കാണുന്നത് ആ രണ്ടു സ്ഥലങ്ങളിലെന്ന് യുവാവിന്‍റെ കമന്‍റ്

  ഇലക്ട്രോണിക്സ് സാധനങ്ങൾക്ക് വന്പൻ ഡിസ്കൗണ്ട് ഇട്ട കടയിലേക്ക് ആളുകൾ ഇരച്ചുകയറുന്ന വീഡിയോ വൈറലാകുന്നു. ഒ മാനിലെ ബർക്ക് എന്ന സ്ഥലത്താണ് സംഭവം. റംസാൻ പ്രമാണിച്ചാണ് സാധനങ്ങൾക്ക് 90 ശതമാനം ഓഫർ പ്രഖ്യാപിച്ചത്. ഇതോടെ ആളുകൾ കൂട്ടത്തോടെ എത്തുകയായിരുന്നു. കടയുടെ ഗ്ലാസ് വാതിൽ തുറന്നതോടെ ആളുകൾ ഇരച്ച് അകത്തേക്ക് കയറുകയായിരുന്നു. കടയിലെ ജീവനക്കാർ ഇവരെ തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആളുകൾ തള്ളി കയറിയതോടെ കടയുടെ മുൻഭാഗത്തെ ഗ്ലാസ് തകർന്നു വീഴുന്നതും വീഡിയോയിൽ കാണാം തകർന്ന ഗ്ലാസ് കാലിൽ കയറിയിട്ടും ആളുകൾ സാധനങ്ങൾ വാങ്ങുന്നതിനായി ഓടുകയാണ്. കട‍യുടെ അകത്തുനിന്നും പുറത്തുനിന്നുമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. കേരളത്തിൽ മദ്യഷോപ്പിനു മുന്നിലും കല്യാണ ഓഡിറ്റോറിയത്തിനു മുന്നിലും മാത്രമേ ഇത്രയും തിരക്ക് കാണാൻസാധിക്കുകയൊള്ളുവെന്നാണ് ചിലരുടെ കമന്‍റ്. https://video.xx.fbcdn.net/v/t42.1790-2/277043931_292748003000494_2161731578015130273_n.mp4?_nc_cat=102&ccb=1-5&_nc_sid=985c63&_nc_aid=0&efg=eyJybHIiOjQ3OCwicmxhIjo1MTIsInZlbmNvZGVfdGFnIjoic3ZlX3NkIn0%3D&_nc_ohc=M_OLvU-JQOEAX-guLEM&rl=478&vabr=266&_nc_ht=video.xx&edm=AGo2L-IEAAAA&oh=00_AT8TC8Mn5d9MHr23liw3H9-EHED30PhK4hRkdT-Tr0Bt5w&oe=623ECB2D  

Read More

ഇതൊരു ശില്പം മാത്രമല്ല, വലിയൊരു സന്ദേശവുമാണ്..! പാടശേഖരത്ത് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി ലിനേഷ്  നിർമിച്ചത് മനോഹരമായ ഒരു മത്സ്യകന്യക!

  ചാരുംമൂട്: പൊതു ഇടങ്ങളിൽ പ്ലാസ്റ്റിക്  വലിച്ചെറിയരുതെന്ന വലിയ സന്ദേശം പകർന്ന് ഒഴിഞ്ഞ  പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ലിനേഷ്  നിർമിച്ച മത്സ്യ കന്യക ശിൽപ്പം ശ്രദ്ധേയമായി. പെരുവേലിച്ചാൽ പാടശേഖരത്ത് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട്  കഴിഞ്ഞ ദിവസമാണ് ചുനക്കര കിഴക്ക് ലിമാലയത്തിൽ ലിനേഷ് മനോഹരമായ ശിൽപ്പം തീർത്തത്.  പെരുവേലിച്ചാൽ പുഞ്ചയിൽ ചുനക്കര – നൂറനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബണ്ട് റോഡിന് താഴെയായുള്ള വഴി സ്ഥലത്താണ് 18 അടി ഉയരത്തിലുള്ള മത്സ്യരൂപം നിർമിച്ചത്. ശിൽപ്പം ശ്രദ്ധേയമായതോടെ   ധാരാളം ആളുകൾ ശിൽപ്പം കാണാൻ ഇവിടെയെത്തുന്നുണ്ട്.   എല്ലാവരും ലിനേഷിന്‍റെ കരവിരുതിനെയും ആശയത്തേയും അഭിനന്ദിച്ചാണ് മടങ്ങുന്നത്. എം എസ് അരുൺകുമാർ എംഎൽഎ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ നേരിട്ടെത്തി ലിനേഷിനെ അഭിനന്ദിച്ചു. ഫ്രീലാൻഡ് ആർട്ടിസ്റ്റായ ലിനേഷ് പൊതു ഇടങ്ങളിൽ പ്ലാസ്റ്റിക് വലിച്ചെറിയുന്നതിനെതിരെയുള്ള സന്ദേശത്തിന്‍റെ ഭാഗമായാണ് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് മത്സ്യ രൂപം തീർത്ത് പ്രദർശിപ്പിച്ചിരിക്കുന്നത്.…

Read More

അനിയത്തിപ്രാവിലെ ആ ചുവന്ന സ്പ്ലെന്‍ഡര്‍ സ്വന്തമാക്കി ചാക്കോച്ചന്‍ ! ഉടമയെ തേടിപ്പിടിച്ചത് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍…

കുഞ്ചാക്കോബോബന്‍-ശാലിനി ജോഡികള്‍ തകര്‍ത്തഭിനയിച്ച അനിയത്തിപ്രാവ് മലയാളികള്‍ നെഞ്ചേറ്റിയ ചിത്രമാണ്. 1997 മാര്‍ച്ച് 26-നാണ് ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ കുഞ്ചാക്കോ ബോബന്‍-ശാലിനി എന്നീ താരങ്ങള്‍ മലയാളത്തിന്റെ വെള്ളിത്തിരയില്‍ പിറന്നതിനൊപ്പം കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ സൂപ്പര്‍സ്റ്റാറായ വാഹനമാണ് ഹീറോ ഹോണ്ടയുടെ സ്പ്ലെന്‍ഡര്‍ എന്ന ബൈക്ക്. ഈ സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ ഉപയോഗിച്ച ചുവപ്പ് നിറത്തിലുള്ള ആ സ്‌പ്ലെന്‍ഡര്‍ യുവാക്കളുടെ ഹൃദയമിടിപ്പായിരുന്നു. സിനിമ റിലീസ് ചെയ്ത് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുന്നതോടെ ആ പഴയ ചുവന്ന സ്‌പ്ലെന്‍ഡര്‍ സ്വന്തമാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. സംഭവം സമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ആഘോഷമായിരിക്കുകയാണ്. ആലപ്പുഴയിലെ ഒരു ബൈക്ക് ഷോറൂമില്‍ ജോലി ചെയ്യുന്ന ബോണി എന്ന വ്യക്തിയുടെ കൈവശമാണ് താരപരിവേഷമുള്ള ഈ ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ ഉണ്ടായിരുന്നത്. നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷമാണ് ഈ വാഹനം കണ്ടെത്താന്‍ സാധിച്ചതെന്നാണ് വിവരം. വാഹനം…

Read More

മരം കൊണ്ടൊരു ട്രെഡ്മില്‍ ! കറന്റ് വേണ്ടേ വേണ്ട…സംഗതി ജോറെന്ന് സോഷ്യല്‍ മീഡിയ…

ഫിറ്റ്‌നസിനെക്കുറിച്ച് ബോധവാന്മാരാണ് ഇപ്പോഴുള്ള ഒട്ടുമിക്ക ആളുകളും. ജിമ്മിലോ വീട്ടിലോ ഒക്കെ വ്യായാമം ചെയ്താണ് ഇവരൊക്കെ ആരോഗ്യം നിലനിര്‍ത്തുന്നത്. ജിമ്മില്‍ പോകാന്‍ സാധിയ്ക്കാത്തവര്‍ തങ്ങളുടെ വീട്ടില്‍ വ്യായാമത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നു. വീട്ടില്‍ വര്‍ക്കൗട്ട് ചെയ്യുന്നവരില്‍ വളരെയധികം പേരും ഉപയോഗിക്കുന്ന ഒന്നാണ് ട്രെഡ്മില്‍. എന്നാല്‍ മരം കൊണ്ട് പണിത ഒരു ട്രെഡ്മില്ലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കര്‍ണാടക സ്വദേശിയായ ഒരു ആശാരിയാണ് മരം കൊണ്ടുള്ള ട്രെഡ്മില്ല് പണിതത്. മരത്തിന്റെ ചെറിയ പാളികള്‍ വച്ച് നടക്കാനുള്ള പ്ലാറ്റ്‌ഫോം തയ്യാറാക്കുകയും ചെയിനും മറ്റും ഉപയോഗിച്ച് ഇത് കറക്കാന്‍ പര്യാപ്തമാക്കുകയും ചെയ്തിരിക്കുകയാണ്. ഇതിന്റെ നിര്‍മ്മാണത്തിന്റെ ഏതാനും ഭാഗങ്ങളുടെ വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്. വീഡിയോയുടെ അവസാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ മരത്തിന്റെ ട്രെഡ്മില്ലില്‍ ഇദ്ദേഹം തന്നെ നടന്നുകാണിക്കുന്നുമുണ്ട്. മരം കൊണ്ട് വീട്ടുസാധനങ്ങളും ഫര്‍ണീച്ചറുകളും മറ്റും ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ വീഡിയോ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. തെലങ്കാന ഐടി…

Read More

വിവാഹം കഴിക്കണമെന്ന് എപ്പോള്‍ തോന്നുന്നുവോ അതാണ് വിവാഹപ്രായം ! ‘പക്ഷേ വേറൊരു കാര്യമുണ്ട്…നവ്യ നായര്‍ പറയുന്നതിങ്ങനെ…

കല്യാണം കഴിക്കണം എന്ന് എപ്പോള്‍ നമുക്കു തോന്നുന്നുവോ അതാണ് നമ്മുടെ വിവാഹപ്രായമെന്ന് നടി നവ്യ നായര്‍. എന്നാല്‍ താന്‍ അങ്ങിനെയല്ല ചെയ്തതെന്നും താരം പറയുന്നു. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് നവ്യയുടെ പ്രതികരണം. പക്ഷെ, ഞാന്‍ അങ്ങനെയല്ല ചെയ്തത്. എന്റെ ഫ്രണ്ട്‌സ് ഒക്കെ കല്യാണം കഴിച്ച്, അച്ഛനും അമ്മയും എന്നോട് കല്യാണം കഴിക്കാന്‍ പറഞ്ഞ സമയത്താണ് ഞാന്‍ കല്യാണം കഴിച്ചത്. എത്ര മനോഹരമായ ആചാരം. പറ്റിപ്പോയ് ആശാനേ പറ്റിപ്പോയി. ചേട്ടന്‍ കേള്‍ക്കണ്ട. പക്ഷെ ചേട്ടന് അറിയാം,” ചിരിച്ചുകൊണ്ട് നവ്യ പറഞ്ഞു. ഇന്റര്‍വ്യൂകളില്‍ എല്ലാ കാര്യങ്ങളും തുറന്ന് പറയുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന് തോന്നുന്നുണ്ടോ, എന്ന അവതാരകയുടെ ചോദ്യതിന് താരത്തിന്റെ മറുപടി ഇങ്ങനെ… ”എനിക്ക് അറിഞ്ഞൂട. ഇപ്പോള്‍ കുറച്ച് നാളായി ഇതിനെക്കുറിച്ച് റീ തിങ്ക് ചെയ്യാനുള്ള സമയമില്ല. ഫുള്‍ ടൈം ഇന്റര്‍വ്യൂ കൊടുക്കല്‍ ആണ്. ഞാന്‍ ഒരു…

Read More

വേനലിൽ സഹജീവിസ്നേഹത്തിന്‍റെ പുതിയ രാസവാക്യം തുന്നിച്ചേർത്ത് കല്ലൂർ ബാലൻ; വേനലെത്തുമ്പോൾ അയ്യർ മലയിലെ പക്ഷിമൃഗാദികൾ ബാലന്‍റെ വരവിനായി കാത്തിരിക്കും

  മംഗലം ശങ്കരൻകുട്ടിഒറ്റപ്പാലം: മേടുരുകും കാട്ടിൽ വറുതിയിലായ പക്ഷിമൃഗാദികൾക്ക് അന്നവും, കുടിനീരുമൊരുക്കി മരംബാലന്‍റെ കരുതൽ. നീരുറവകൾ വറ്റിവരണ്ട് കാടിറങ്ങിയെത്തുന്ന ജീവനുകൾക്ക് ഒരിത്തിരി അന്നം. വേനൽ സൂര്യൻ കനൽ വിരിച്ച കാടുകൾ കാത്തുവച്ച അക്ഷയപാത്രവും മെലിഞ്ഞപ്പോൾ നിസഹായരായി തീർന്ന വന്യ ജീവികൾക്ക് രക്ഷകനാവുകയാണ് കല്ലൂർ ബാലൻ. മൊത്ത വിൽപ്പനക്കടകളിൽ നിന്നും, അല്ലാതെയും ശേഖരിച്ച പഴവർഗങ്ങളുമായെത്തിയ കല്ലൂർ ബാലൻ അയ്യർ മലയുടെ റോഡരികിൽ നിർത്തിയിട്ട വാഹനത്തിൽ നിന്നും ഇറങ്ങി ഈണത്തിൽ മൂന്നുതവണ ചൂളമടിച്ചതോടെ പച്ചപ്പുകൾ കരിഞ്ഞ കാടിന്‍റെ മണ്ണിൽ നിന്നും ക്ഷണനേരംകൊണ്ട് ഇത്തിരി അന്നവും വെള്ളവും തേടിയെത്തിയത് കുരങ്ങനും, മയിലും, മലയണ്ണാനും പേരറിയാത്ത മറ്റ് വന്യജീവികളുമാണ്. വാഹനത്തിൽ നിന്നും മുന്തിരിക്കുലകളും, ആപ്പിളും, ഓറഞ്ചും തണ്ണിമത്തനും, പഴവർഗങ്ങളും കാടിന്‍റെ ഓരം ചേർന്ന് ബാലൻ നിക്ഷേപിച്ചു. പറന്നെത്തിയ പലതരത്തിലുള്ള പക്ഷികൾ മത്സരിച്ച് തീറ്റ തുടങ്ങി. കുടിനീരിനായി ചിറകിട്ടടിച്ചപ്പോൾ കൈയിൽ കരുതിയ വിസ്തൃതിയുള്ള പ്ലാസ്റ്റിക്…

Read More

ഈ ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നു ! എന്റെ മരണം നിത്യാ മേനോനടക്കം ഉള്ളവര്‍ക്ക് സമര്‍പ്പിക്കുന്നു…കുറിപ്പുമായി സന്തോഷ് വര്‍ക്കി

അടുത്തിടെ ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ ആറാട്ടിനു ശേഷമാണ് സന്തോഷ് വര്‍ക്കി എന്ന യുവാവിനെ കേരളക്കര ശ്രദ്ധിക്കുന്നത്. ലാലേട്ടന്റെ കടുത്ത ആരാധകനായ സന്തോഷ് അന്ന് സിനിമയെക്കുറിച്ച് പറഞ്ഞത് ‘ആറാട്ടില്‍ ലാലേട്ടന്‍ ആറാടുകയാണ്’ എന്നാണ്. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റായി. അതിനുശേഷം സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ ചാനലുകളുമെല്ലാം സന്തോഷ് വര്‍ക്കിയുടെ പിറകെയായിരുന്നു. മോഹന്‍ലാലിനോടുള്ള കടുത്ത ആരാധന കാരണം പല സ്ഥലങ്ങളിലും താന്‍ അപമാനിക്കപ്പെട്ടു എന്ന് സന്തോഷ് പറഞ്ഞിരുന്നു. ലാലേട്ടന്‍ പോലും തന്നെ അപമാനിച്ചു എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട സന്തോഷ് വര്‍ക്കിയുടെ പുതിയ പോസ്റ്റാണ് ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. ഈ ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നു എന്ന് കുറിച്ചുകൊണ്ടാണ് സന്തോഷ് വര്‍ക്കിയുടെ പുതിയ പോസ്റ്റ്. ഇത്രയും മനുഷ്യത്വം ഇല്ലാത്ത ലോകത്ത് ഇനി ജീവിക്കേണ്ട, എന്റെ അച്ഛന്‍ വളരെ അധികം ഗുരുതര രോഗാവസ്ഥയില്‍ ഇരുന്നിട്ട് പോലും അച്ഛനെ കാണാന്‍ സഹോദരങ്ങള്‍ അനുവദിച്ചില്ലെന്നും നടി നിത്യാ മേനോനടക്കം…

Read More

പ്രമുഖ നടന്‍ രാത്രി കാലങ്ങളില്‍ പതിവായി ‘പഴം തൊലി ഉരിഞ്ഞു നില്‍ക്കുന്ന’ ഇമോജി അയച്ചു തരുമായിരുന്നു ! തുറന്നു പറച്ചിലുമായി സിന്‍സി അനില്‍

നടന്‍ വിനായകന്റെ പരാമര്‍ശം കേരളത്തില്‍ കൊണ്ടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തനിക്കു സെക്‌സ് ചെയ്യാന്‍ തോന്നുന്ന സ്ത്രീകളോടു തുറന്നു ചോദിക്കുമെന്നും അതാണ് മീടു എങ്കില്‍ ഇനിയും ആവര്‍ത്തിക്കുമെന്നുമായിരുന്നു വിനായകന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. നിരവധി പേര്‍ വിനായകനെതിരേ രംഗത്തു വന്നിരുന്നു. ചിലരാകട്ടെ വിനായകനെ പിന്തുണച്ചു ം സംസാരിക്കുന്നുണ്ട്്. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിന്‍സി അനില്‍ എന്ന യുവതി. അയാള്‍ വളര്‍ന്നു വന്ന സാഹചര്യത്തില്‍ നിന്നു കൊണ്ട് അയാളില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാന്‍ ഇല്ലാത്തത് കൊണ്ട് ഞാന്‍ അയാളെ വിമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല എന്ന് സിന്‍സി പറയുന്നു. സിന്‍സിയുടെ കുറിപ്പ് ഇങ്ങനെ… മാധ്യമപ്രവര്‍ത്തകയെ കൈ ചൂണ്ടി കാണിച്ചു ‘ എനിക്ക് ആ സ്ത്രീയുമായി സെക്‌സ് ചെയ്യാന്‍ തോന്നിയാല്‍ ഞാന്‍ അതവരോട് പോയി ചോദിക്കും ‘ എന്ന് വിനായകന്‍ പറഞ്ഞു വച്ചത് മറ്റൊന്നുമല്ല… ആ സ്ത്രീയെന്നത് എനിക്കും എന്റെ പുരുഷ വര്‍ഗ്ഗത്തിനും ഭോഗിക്കാന്‍…

Read More

വിനായകന്‍റെ പ്രകടനം ഒട്ടും ഞെട്ടിച്ചില്ല, നവ്യ ആർജ്ജവം കാണിക്കാത്തതിൽ ഖേദം തോന്നി..! വിനായകന്‍റെ വിവാദ മീടു പരാമർശത്തിൽ പ്രതികരണവുമായി ദീദീ ദാമോദരൻ

വിനായകന്‍റെ വിവാദ മീടു പരാമർശത്തിൽ പ്രതികരണവുമായി ദീദീ ദാമോദരൻ. വിനായകന്‍റെ പ്രകടനം എന്നെ ഒട്ടും ഞെട്ടിച്ചില്ല. എന്നാൽ നവ്യ അഭിമുഖങ്ങിൽ കാണിച്ച പക്വമായ ആർജ്ജവം കാണിക്കാത്തതിൽ ഖേദം തോന്നിയെന്നും ദീദീ സോഷ്യൽ മീഡിയയിൽ കുറിച്ചു. പോസ്റ്റിന്‍റെ പൂർണരൂപം നടൻ വിനായകൻ പൊതുഇടത്തിൽ വന്ന് “മീ ടൂ ” വിനെതിരെ നടത്തിയ “വെർബൽ ഡയേറിയ ” കണ്ടിട്ടും എന്താ മിണ്ടാതിരിക്കുന്നത് എന്ന് ചോദിക്കുന്നു സുഹൃത്തുക്കൾ. വിനായകന്‍റെ പ്രകടനം എന്നെ ഒട്ടും ഞെട്ടിച്ചില്ല. അതല്ലാതെ മറ്റെന്താണ് 1928 മുതൽ മലയാള സിനിമ ഉറക്കെ പറഞ്ഞും പറയാതെയും നടത്തി പോന്നത് ? 2017 ൽ ഒരു കലാകാരി തൊഴിലിടത്ത് വെച്ച് ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ഇവിടുത്തെ താരാധികാരം കഴിഞ്ഞ അഞ്ചു വർഷമായിട്ടും പറഞ്ഞു കൊണ്ടിരിക്കുന്നതും മറ്റെന്താണ്. വിനായകനോട് മറുത്തൊരു ചോദ്യം ചോദിക്കാതെ അമർന്നിരുന്ന മാധ്യമ സുഹൃത്തുക്കളുടെ മൗനത്തോടും അവരുടെ കൂട്ടച്ചിരി പ്രസരിപ്പിച്ച ആഭാസത്തോടും…

Read More