എനിക്കും ടാറ്റൂ ചെയ്തത് സുജീഷ് ! പല പെണ്‍കുട്ടികള്‍ക്കും ഞാന്‍ ഇങ്ക്‌ഫെക്റ്റഡ് സ്റ്റുഡിയോ ശിപാര്‍ശ ചെയ്തു; വെളിപ്പെടുത്തലുമായി അഭിരാമി സുരേഷ്…

ലൈംഗികാരോപണത്തെത്തുടര്‍ന്ന് അറസ്റ്റിലായ കൊച്ചിയിലെ ഇന്‍ക്‌ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റ് സുജീഷ് തനിക്കും ടാറ്റൂ ചെയ്തു തന്നിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഗായിക അഭിരാമി സുരേഷ് രംഗത്ത്. സുജീഷിന്റെ മികവ് കണ്ട് പല പെണ്‍കുട്ടികള്‍ക്കും ഇന്‍ക്ഫക്റ്റഡ് സ്റ്റുഡിയോ താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അഭിരാമി വെളിപ്പെടുത്തി. അടുത്തിടെ തന്റെ കാലില്‍ സുജീഷ് ടാറ്റൂ ചെയ്യുന്നതിന്റെ വീഡിയോ അമൃത സുരേഷും പങ്കുവച്ചിരുന്നു. സുജീഷിനെതിരെയുണ്ടായ മീടൂ ആരോപണം വലിയ ഞെട്ടലോടെയാണു താന്‍ കേട്ടതെന്നും അതു വിശ്വസിക്കാന്‍ കുറച്ചു സമയം വേണ്ടി വന്നുവെന്നും അഭിരാമി പറയുന്നു. സുജീഷില്‍ നിന്നും തനിക്കു ദുരനുഭവങ്ങള്‍ നേരിട്ടിട്ടില്ലെന്നും വളരെ കാലമായി അറിയാവുന്ന ആളെക്കുറിച്ച് ഇത്തരം മോശമായ വാര്‍ത്ത കേള്‍ക്കേണ്ടി വന്നത് ഞെട്ടല്‍ ഉണ്ടാക്കിയെന്നും അഭിരാമി പറഞ്ഞു. സുജീഷിനെതിരെ പരാതി നല്‍കാന്‍ ധൈര്യം കാണിച്ചു മുന്നോട്ടു വന്ന യുവതികളെ ഗായിക പ്രശംസിച്ചു. മീടൂ ആരോപണം നിസാരമായി കാണേണ്ടതല്ലെന്നും ഇത്തരം പരാതികള്‍ ഒരിക്കലും അവഗണിക്കരുതെന്നും…

Read More

വാഹനമോടിക്കുമ്പോള്‍ നായ നിങ്ങളെ പിന്തുടര്‍ന്നിട്ടുണ്ടോ ? ഇതിന്റെ കാരണം അറിഞ്ഞാല്‍ നിങ്ങള്‍ അമ്പരക്കും…

വാഹനം ഓടിക്കുമ്പോള്‍ നായകള്‍ പിന്തുടര്‍ന്നു വരുന്ന അനുഭവം ഒട്ടുമിക്ക ആളുകള്‍ക്കും ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് നായ്ക്കള്‍ അങ്ങനെ ചെയ്യുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ നായ്ക്കളുടെ ഈ വേട്ടയാടല്‍ പെരുമാറ്റത്തിന് പിന്നില്‍ ന്യായമായ കാരണങ്ങളുണ്ടെന്ന് അറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. നല്ല ശ്രദ്ധയോടെ നായ വാഹനം ഓടിക്കുന്നവരെ മാത്രമേ പിന്തുടരുകയുള്ളൂ കാല്‍നടയാത്രക്കാരെ പിന്തുടരുന്നില്ല. മരങ്ങള്‍, വൈദ്യുത തൂണുകള്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി കാറുകളും ബൈക്കുകളും ചലിക്കുന്നതും ശബ്ദമുണ്ടാക്കുന്നതും വെളിച്ചം പുറപ്പെടുവിക്കുന്നതും നായയുടെ പ്രിയപ്പെട്ടവയാണ്. കുറച്ച് വാഹനങ്ങളുടെ ശക്തമായ ശബ്ദം നായ്ക്കള്‍ക്ക് ഭയം ജനിപ്പിക്കുന്ന ഒരു വലിയ അലര്‍ച്ച പോലെയാണ്. കൂടാതെ ടയറിന്റെ ചലനം അവരെ ആകര്‍ഷിക്കുന്നു. അതുകൊണ്ടാണ് അവര്‍ കറങ്ങുന്നത് കാണുമ്പോള്‍ അവയെ നക്കാന്‍ ശ്രമിക്കുന്നത്. നായകള്‍ക്ക് ഒരു കാര്‍ പിന്തുടരുന്നത് ഒരു പന്തിനെയോ ഫ്രിസ്ബിയെയോ പിന്തുടരുന്നതിന് തുല്യമാണ്. സാധാരണയായി രാത്രിയില്‍ നിങ്ങള്‍ വാഹനം ഓടിക്കുമ്പോള്‍ നായ്ക്കള്‍ നിങ്ങളുടെ വാഹനത്തിന്റെ ടയറിലേക്ക്…

Read More

അന്ന് ലാന്‍ഡ് ക്രൂയിസര്‍ വാങ്ങാനായി മമ്മുക്കയുടെ വീട്ടിലെത്തിയപ്പോള്‍ അവിടെ കണ്ടത് മറ്റൊരാളെ ! നടന്‍ രാമുവിന്റെ തുറന്നു പറച്ചില്‍…

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് രാമു. ദേവാസുരം, വല്യേട്ടന്‍, ആറാംതമ്പുരാന്‍, ഷാര്‍ജ ടു ഷാര്‍ജ, രൗദ്രം, പ്രാഞ്ചിയേട്ടന്‍തുടങ്ങി നിരവധി ചിത്രങ്ങളില്‍ രാമു തനതു ശൈലിയില്‍ അഭിനയ പാടവം കാഴ്ചവച്ചു. ഇതില്‍ ദേവാസുരത്തിലെ കുഞ്ഞനന്തന്‍ എന്നും പ്രേക്ഷകരുടെ ഓര്‍മ്മയില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. സിനിമയില്‍ മാത്രമല്ല ബിസിനസ് രംഗത്തും തന്റെതായ മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഇപ്പോഴും സിനിമയില്‍ സജീവമാണ് രാമു. അതേ സമയം അടുത്തിടെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് രാമു പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മമ്മൂട്ടിയെ താന്‍ പരിചയപ്പെടുന്നത് എന്നും, അന്നുമുതല്‍ ഇന്നുവരെയും ആ സൗഹൃദം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നുമാണ് രാമു പറയുന്നത്. മമ്മൂട്ടിയ്ക്ക് ഉള്ളതു പോലെ വാഹനങ്ങളോടുള്ള കമ്പം തനിക്കും ഉണ്ടെന്നും രാമു പറയുന്നു. രാമുവിന്റെ വാക്കുകള്‍ ഇങ്ങനെ…മമ്മൂക്കയുടെ അത്രയും ഇല്ലെങ്കിലും കുറച്ച് വണ്ടിപ്രാന്ത് എനിക്കുമുണ്ട്.മമ്മൂക്കയുടെ കൈയില്‍ ഉണ്ടായിരുന്ന…

Read More

അതിജീവനത്തിന്റെ സംഗീതം ! ബങ്കറില്‍ വയലിന്‍ വായിച്ച് യുക്രൈന്‍ യുവതി;വീഡിയോ വൈറലാകുന്നു…

റഷ്യയുടെ ഷെല്‍ ആക്രമണത്തില്‍ സ്വഭാവിക ജീവിതം നഷ്ടപ്പെട്ട് ബങ്കറുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് യുക്രൈന്‍ ജനത. ഇത്തരമൊരു അഭയകേന്ദ്രത്തില്‍നിന്നുള്ള ഒരു സംഗീത വീഡിയോയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുന്നത്. ആക്രമണങ്ങള്‍ക്കിടെ ഒരു അഭയകേന്ദ്രത്തിനുള്ളില്‍ ഒരു യുവതി വയലിന്‍ വായിക്കുന്നതാണ് വീഡിയോയിലുള്ളത്. യുക്രൈനിയന്‍ ഗാനമായ ‘Nich Yaka Misyachna’ ആണ് യുവതി വായിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. യുദ്ധഭീകരതയില്‍നിന്നുള്ള യുക്രൈന്‍ ജനതയുടെ അതിജീവനശ്രമമായാണ് പലരും ഈ വീഡിയോയെ വിലയിരുത്തുന്നത്. യുക്രൈന്റെ ദേശീയഗാനം ഫ്ളൂട്ടില്‍ വായിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ബോംബ് ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനുള്ള അഭയകേന്ദ്രത്തില്‍നിന്നായിരുന്നു ഈ വീഡിയോയും പുറത്തെത്തിയത്.

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് ആദ്യം മൊബൈല്‍ വാങ്ങി നല്‍കി ! പിന്നെ അശ്ലീല ദൃശ്യങ്ങള്‍ കാട്ടി പീഡനം; യുവാവ് പിടിയില്‍…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം കളീക്കല്‍ കടപ്പുറത്ത് സാദിഖ് (35) ആണ് പിടിയിലായത്. ഇയാളെ തമിഴ്‌നാട്ടില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്. പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുത്തശേഷം അശ്ലീലദൃശ്യങ്ങള്‍ കാട്ടി പ്രലോഭിപ്പിച്ച് പലതവണ പീഡിപ്പിക്കുകയായിരുന്നു. ഒളിവില്‍ക്കഴിഞ്ഞ ഇയാളെ തമിഴ്നാട്ടിലെ കടലൂരില്‍ നിന്ന് ഇരവിപുരം പോലീസാണ് പിടികൂടിയത്. കഴിഞ്ഞ ഡിസംബറില്‍ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചതായും പോലീസ് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

മരണം കാത്ത് വളര്‍ത്തുനായ ! അവസാന നാളുകളില്‍ ശ്രുശ്രൂഷിക്കാന്‍ അമേരിക്കയില്‍ നിന്ന് പറന്നെത്തി 27കാരി…

അവശതയനുഭവിക്കുന്ന വളര്‍ത്തുമൃഗങ്ങളെ തെരുവില്‍ ഉപേക്ഷിക്കുന്ന പ്രവണതയാണ് കേരളത്തില്‍ പൊതുവെ കണ്ടുവരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തയാകുകയാണ് ഗ്രീഷ്മ എന്ന 27 വയസ്സുള്ള തിരുവനന്തപുരം സ്വദേശിനി. അസുഖ ബാധിതനായ വളര്‍ത്തുനായ ഇനി അധികം നാള്‍ ഉണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞ ഗ്രീഷ്മ, അവസാന നാളുകളില്‍ ശ്രൂശ്രൂഷിക്കാന്‍ അമേരിക്കയില്‍ നിന്ന് പറന്നെത്തുകയായിരുന്നു. നോര്‍ത്ത് കരോളിനയില്‍ താമസിക്കുന്ന ഗ്രീഷ്മയ്ക്ക് നാട്ടില്‍ വരാന്‍ പ്രത്യേകിച്ച് പരിപാടികള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇക്കാര്യം അറിഞ്ഞപ്പോള്‍ തലസ്ഥാനത്ത് പറന്നെത്തുകയായിരുന്നു. ഓമനയായ ടോമിയുടെ അവസാന നാളുകളില്‍ കൂടെ ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഗ്രീഷ്മ. ടോമിയുടെ അവസാന 15 നാളുകളിലാണ് ഗ്രീഷ്മ കൂടെ ഉണ്ടായിരുന്നത്. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രണ്ടു നാടന്‍ പട്ടികളെ മുന്‍ ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസറായ ജി ഹരികുമാര്‍ ദത്തെടുത്തത്. ഇവയ്ക്ക് ടോമിയെന്നും ജെറിയെന്നും പേരുനല്‍കി. ജെറിക്ക് അഞ്ചുവയസ്സുള്ളപ്പോള്‍ വൃക്ക സംബന്ധമായ രോഗം പിടിപെട്ടു. വൃക്ക മാറ്റിവെയ്ക്കല്‍ മാത്രമാണ്…

Read More

എന്നെക്കുറിച്ചോർത്ത് അഭിമാനം; പ്രശ്നങ്ങൾ ഉണ്ടായിട്ടും തളർന്നില്ല;  ഇത്രത്തോളം ശക്തയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് സാമന്ത

നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിനു ശേഷം നടി സാമന്തയ്ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ മോശം ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. വിവാഹമോചനത്തെത്തുടർന്നു താൻ നേരിട്ട പ്രശ്‌നങ്ങള്‍ വ്യക്തമാക്കി നടി സാമന്തയും രംഗത്തു വന്നിരിക്കുകയാണിപ്പോൾ. ഗര്‍ഭിണിയാകാന്‍പോലും സാമന്ത സമ്മതിക്കാത്തത് കൊണ്ടാണ് വിവാഹ മോചനത്തില്‍ കലാശിച്ചതെന്നുവരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വന്നിരുന്നു. വിവാഹ മോചനവുമായി ബന്ധപ്പെട്ട് നാഗചൈതന്യയുടെ പിതാവായ നാഗാര്‍ജുനയുടെ പരാമര്‍ശങ്ങളും സാമന്തയ്ക്ക് ട്രോളുകള്‍ ഉണ്ടാക്കികൊടുത്തിരുന്നു. വിവാഹമോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്തയായിരുന്നുവെന്ന് നാഗാര്‍ജുന പറഞ്ഞിരുന്നു. വിവാഹ മോചന ശേഷം നിരവധി ട്രോളുകള്‍ നേരിടേണ്ടിവന്നു എന്നു സാമന്തതന്നെ തുറന്നുപറഞ്ഞിരുന്നു. ഇതിന് സദ്ഗുരുവിന്‍റെ വചനങ്ങൾ ചേർത്താണ് സാമന്ത കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയത്. ജീവിതത്തിലെ ഏറ്റവും ഭയാനകമായ സാഹചര്യങ്ങളിൽ പെട്ടുപോയാല്‍ പരിചയസമ്പത്ത് ഉപയോഗിച്ച് നിങ്ങള്‍ നല്ല മനുഷ്യനാവുകയോ, അല്ലെങ്കില്‍ ഏറ്റവും ഭീകരമായ മോശം ഗുണങ്ങളുള്ള വ്യക്തിയാവുകയോ ചെയ്യുക എന്നാണ് സാമന്ത കുറിച്ചത്. നേരത്തെയും വിവാഹ മോചനത്തെ കുറിച്ചു സാമന്ത മനസ്…

Read More

റോഡില്‍ വെച്ച് കയറിപ്പിടിച്ച യുവാവിനെ വിടാതെ പിന്തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ ! ഒടുവില്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു…

റോഡില്‍ വെച്ച് കയറിപ്പിടിച്ച യുവാവിനെ പിന്തുടര്‍ന്നു കണ്ടെത്തി പിടികൂടി പോലീസില്‍ ഏല്‍പ്പിച്ച് വിദ്യാര്‍ഥികള്‍. നെടുങ്കണ്ടം സ്വദേശി ബെന്നി വര്‍ഗീസാണ് (34) പിടിയിലായത്. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം തിയറ്റര്‍ റോഡില്‍ വച്ചാണ് യുവാവ് പെണ്‍കുട്ടിയെ ശല്യം ചെയ്തത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ച ശേഷം ബെന്നി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളുടെ മുഖം വ്യക്തമായി കണ്ട വിദ്യാര്‍ഥിനികള്‍ യുവാവിനെ പിന്തുടര്‍ന്നു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തുനിന്നുതന്നെ ഇയാളെ കണ്ടെത്തിയെങ്കിലും ആദ്യം ധരിച്ചിരുന്ന ഷര്‍ട്ട് ആയിരുന്നില്ല ഇട്ടിരുന്നത്. മുഖം കണ്ടു തിരിച്ചറിഞ്ഞ വിദ്യാര്‍ഥികള്‍ അടുത്ത് എത്തിയതോടെ ബെന്നി കടന്നുകളയാന്‍ ശ്രമിച്ചു. ഇതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പോലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ പെട്ടു. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ബെന്നിയെ കയ്യോടെ പിടികൂടി. ഇയാളുടെ ബാഗില്‍ നിന്ന് പെണ്‍കുട്ടികളെ ശല്യം ചെയ്ത സമയത്ത് ധരിച്ചിരുന്ന ഷര്‍ട്ട്…

Read More

നിമ്മി ടീച്ചര്‍ ചെസില്‍ പെൺമികവിന്‍റെ മേല്‍വിലാസം; മുന്നിലെ പ്രതിബന്ധങ്ങള്‍ക്കു നേരെ  ചെക്ക് പറഞ്ഞ് മുന്നേറുകയാണ് ഡോ. നിമ്മി എ. ജോര്‍ജ്

‌സിജോ പൈനാടത്ത് കൊച്ചി: കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള്‍ക്കു നേരെ മനസൊരുക്കത്തോടെ കരുക്കള്‍ നീക്കി ബുദ്ധിപൂര്‍വം ചെക്ക് പറഞ്ഞ്, ശാന്തമായി വിജയം കൈപ്പിടിയിലൊതുക്കുന്പോൾ, ഈ കൊമേഴ്‌സ് അധ്യാപിക ചുറ്റുമുള്ളവരെ ഓര്‍മിപ്പിക്കുന്നത് ഈ ലോകത്തില്‍ വെറുതെയങ്ങു തോറ്റുകൊടുക്കരുതെന്നു തന്നെയാണ്. മലയാളി വനിതകള്‍ക്കിടയില്‍ ചെസിനു ദേശീയ, അന്തര്‍ദേശീയ മികവിന്‍റെ മേല്‍വിലാസമൊരുക്കിയാണു ഡോ. നിമ്മി എ. ജോര്‍ജിന്‍റെ ഓരോ കരുനീക്കങ്ങളും. ചെസിലെ നാല് ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ ജയങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഡോ. നിമ്മി അന്താരാഷ്ട്ര ഫിഡേ റേറ്റഡ് കളിക്കാരിയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന ദേശീയ ചെസ് ചാംപ്യന്‍ഷിപ്പിലെ കിരീടമാണ് ഒടുവിലെ നേട്ടം. വനിതാ ചെസില്‍ ഇത്രയും നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഏക വനിതയാണ് ഡോ. നിമ്മി.അഞ്ചര വയസില്‍ ചെസ് കളിക്കാന്‍ ആരംഭിച്ചു. ഇന്നു ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി വിജയങ്ങള്‍ തന്റെ പേരിലാക്കിക്കഴിഞ്ഞു.…

Read More

തല്ലുന്ന ടീച്ചറെ അറസ്റ്റു ചെയ്യണം ! പരാതിയുമായി രണ്ടാംക്ലാസുകാരന്‍ പോലീസ് സ്‌റ്റേഷനില്‍…

തന്നെ തല്ലിയ അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി രണ്ടാംക്ലാസുകാരന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി. പോലീസ് സ്റ്റേഷനില്‍ എത്തി വാതില്‍ മുട്ടിയ കുട്ടിയോട് എസ്ഐ രമാ ദേവി എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോഴാണ് കുട്ടി ടീച്ചര്‍ മര്‍ദ്ദിച്ച കാര്യം പറഞ്ഞത്. എന്തിനാണ് മര്‍ദ്ദിച്ചതെന്ന് ചോദിച്ചപ്പോള്‍ ശരിയായി പഠിക്കാത്തതിനാണെന്ന് കുട്ടി പറഞ്ഞു. ടീച്ചര്‍ മറ്റ് കുട്ടികളുടെ അടിച്ചിട്ടുണ്ടോ എന്ന് ഇന്‍സ്‌പെക്ടര്‍ അന്വേഷിച്ചു. എന്നാല്‍ തന്നെ മാത്രമാണ് ടീച്ചര്‍ അടിച്ചതെന്ന് കുട്ടി പറഞ്ഞു. തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ ബയ്യറാം മണ്ഡലിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കുട്ടി. കുട്ടിയുടെ കാര്യം ഇന്‍സ്പെക്ടര്‍ ശ്രദ്ധയോടെ കേട്ടു. അവന്റെ പ്രശ്നം പരിഹരിക്കുന്നതിനായി എസ്ഐ അവനെയും കുട്ടി സ്‌കൂളിലേക്ക് എത്തി. എന്നാല്‍ അതുകൊണ്ടെന്നും കേള്‍ക്കാന്‍ കുട്ടി തയ്യാറായില്ല. പിന്നീട് കൗണ്‍സിലിംഗിന് ശേഷം കുട്ടിയുടെ പ്രശ്നം പരിഹരിച്ചതായി എസ്ഐ പറഞ്ഞു.

Read More