പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധം ! നിയമലംഘനം നടത്തിയവര്‍ക്ക് പണികൊടുക്കാന്‍ ഹൈക്കോടതി…

പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ആഹ്വാനം ചെയ്ത മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താല്‍ നേരത്തെ കോടതി നിരോധിച്ചതാണെന്നും ഇതു ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. മിന്നല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത നേതാക്കളുടെ നടപടി പ്രഥമദൃഷ്ട്യാ കോടതി അലക്ഷ്യമാണെന്ന് ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാരും മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പിഎഫ്ഐ നേതാക്കള്‍ക്കെതിരേ സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങുകയാണെന്ന് ബെഞ്ച് അറിയിച്ചു. ഏഴു ദിവസം മുമ്പ് നോട്ടീസ് നല്‍കാതെയുള്ള ഹര്‍ത്താലുകളും സമാനമായ സമരങ്ങളും നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹര്‍ത്താലില്‍ സ്വകാര്യ, പൊതു സ്വത്ത് നശിപ്പിക്കുന്നതു തടയാന്‍ പോലീസ് നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പൊതു ഗതാഗത സംവിധാനങ്ങള്‍ക്കു പോലീസ് മതിയായ സുരക്ഷ ഒരുക്കണം. മിന്നല്‍ ഹര്‍ത്താലുകള്‍ നിയമ വിരുദ്ധമാണെന്ന കാര്യം ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് കോടതി 29ന് വീണ്ടും…

Read More

എന്തൊരു വിധിയിത്..! തലകാക്കാൻ ഹെൽമറ്റ് ധരിച്ച് കെഎസ്ആർടിസി ഡ്രൈവർമാർ; സ്വന്തം ജീവന്‍റെ സുരക്ഷ അതല്ലെ എല്ലാം; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പോപ്പുലർ ഫ്രണ്ടിന്‍റെ ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമം. കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക കല്ലേറാണ് ഉണ്ടായിരിക്കുന്നത്. മുപ്പതോളം കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ കല്ലേറിൽ തകർന്നതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ കല്ലേറിനെ പ്രതിരോധിക്കാൻ ഡ്രൈവർമാർ ചെയ്ത കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡ്രൈവിംഗ് സീറ്റിലിരുന്ന് ഹെൽമെറ്റ് വച്ച് ബസ് ഓടിക്കുന്ന കെഎസ്ആർടിസി ഡ്രൈവർമാരുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആലുവ, ചെങ്ങന്നൂർ ഡിപ്പോകളിലെ ഡ്രൈവർമാരാണ് ഇത്തരത്തിൽ യാത്ര ചെയ്തത്. ഡ്യൂട്ടി നടത്തുന്നതോടൊപ്പം സ്വന്തം ജീവന്‍റെ സുരക്ഷ കൂടി കണക്കിലെടുത്താണ് ഡ്രൈവർമാർ ഹെൽമെറ്റ് വച്ചത്.    

Read More

നിലവിളികേട്ട്  കിണറ്റിൻ കരയിലേക്ക് എല്ലാവരും ഓടിയെത്തി; ആഴമേറിയ കിണറിനു മുന്നില്‍ അവര്‍ നിസഹായരായി നോക്കിനിന്നപ്പോൾ, ജിനുവിന്‍റെ ധൈര്യം ലെവിന് പുതുജീവനായി

ഏറ്റുമാനൂര്‍: ജിനുവിന്‍റെ ധൈര്യം ലെവിന് പുതുജീവനായി. കിണറ്റില്‍ വീണ മൂന്നാം ക്ലാസുകാരനെ സമീപവാസിയായ ചെറുപ്പക്കാരന്‍ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. നീണ്ടൂര്‍ പഞ്ചായത്തിലെ ഓണംതുരുത്തിലാണ് സംഭവം. ഓണംതുരുത്ത് വാസ്‌കോ ജംഗ്ഷന് സമീപം കോതാട്ട് ഭാഗത്ത് താമസിക്കുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ലെവിന്‍ ഷൈജു സ്‌കൂളില്‍നിന്ന് വീടിന്‍റെ പിന്‍വശത്തുള്ള എളുപ്പ വഴിയിലൂടെ വീട്ടിലേക്ക് വരുമ്പോള്‍ പൊട്ടക്കിണറ്റില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസികള്‍ ഓടിക്കൂടിയെങ്കിലും ആഴമേറിയ കിണറിനു മുന്നില്‍ അവര്‍ക്ക് നിസഹായരായി നില്‍ക്കാനേ സാധിച്ചുള്ളു. ഈ സമയം അവിടെയെത്തിയ ജിനു സമയം അല്‍പംപോലും നഷ്ടപ്പെടുത്താതെ കല്‍ക്കെട്ടില്ലാത്ത കിണറ്റില്‍ വടം കെട്ടി ഇറങ്ങുകയും ലെവിനെ നാട്ടുകാരുടെ സഹായത്തോടെ രക്ഷിക്കുകയുമായിരുന്നു.

Read More

പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു; ലൈംഗികാതിക്രമത്തിന് ഇരയായ യുവാവ് പ്രതിയായ 15 വയസുകാരനെ കൊന്ന ശേഷം ജീവനൊടുക്കി

ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയറിൽ 20 വയസുള്ള യുവാവ് തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 15 വയസുകാരനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ബുധനാഴ്ചയാണ് 20 വയസുള്ള മേക്കപ്പ് ആർട്ടിസ്റ്റായ യുവാവിനെ ഗ്വാളിയറിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്‍റെ ആത്മഹത്യാക്കുറിപ്പിൽ 15 വയസുള്ള കുട്ടി തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്ത ശേഷം വിലയേറിയ ഇല്കട്രോണിക് ഉപകരണങ്ങളും സൈക്കിളും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ആരോപിക്കുന്നു. താൻ കടുത്ത മാനസിക സമ്മർദത്തിലാണെന്നും അഞ്ച് വയസിന് ഇളപ്പമുള്ള വ്യക്തി തന്നെ ഉപദ്രവിച്ചുവെന്ന് പറഞ്ഞാൽ ലോകം വിശ്വസിക്കില്ലെന്നും യുവാവ് കുറിച്ചു. കുട്ടിയോട് താൻ പ്രതികാരം ചെയ്തിട്ടുണ്ടെന്ന് സൂചിപ്പിച്ചാണ് നാല് പേജുള്ള കത്ത് അവസാനിപ്പിക്കുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ ചൊവ്വാഴ്ച മുതൽ കാണാനില്ലെന്ന് വ്യക്തമായി. തുടർന്ന് ഹാസിര മേഖലയിലെ ഫാക്ടറിയിൽ നിന്ന് കൈകാലുകൾ ബന്ധിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയ്ക്കടിയേറ്റാണ് കുട്ടിയുടെ മരണമെന്നും മൃതദേഹത്തിന്…

Read More

ആരാകണമെന്ന ആഗ്രഹം പേപ്പറിൽ കുറിച്ച് വച്ച് മൂന്ന് വിദ്യാർഥികൾ നാടുവിട്ടു; കത്തിലെ വിവരം ഞെട്ടിക്കുന്നത്; തൃശൂരിൽ നിന്ന് കോട്ടയത്തേക്ക് വണ്ടികയറി കുട്ടികളെ കണ്ടെത്തി

തൃശൂർ: ആനപാപ്പാന്മാരാകാൻ നാടുവിട്ട കുന്നംകുളം പഴഞ്ഞി സ്വദേശികളായ കുട്ടികളെ കണ്ടെത്തി. തെച്ചിക്കോട്ട്കാവ് ക്ഷേത്ര പരിസരത്ത് നിർത്തിയിട്ടിരുന്ന ബസിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് പഴഞ്ഞി ഗവണ്‍മെന്‍റ് സ്കൂളിലെ മൂന്ന് വിദ്യാർഥികൾ കത്തെഴുതിവച്ച് നാടുവിട്ടത്.ആനപാപ്പാൻമാരാകണമെന്നാണ് ആഗ്രഹമെന്നും അതിനായി കോട്ടയത്തേയ്ക്കു പോകുകയാണെന്നുമാണ് കത്തിൽ പറഞ്ഞിരുന്നത്. പോലീസ് അന്വേഷിച്ച് വരേണ്ടെന്നും മാസത്തിലൊരിക്കൽ വീട്ടിൽ എത്താമെന്നും ഇവർ കുറിച്ചിരുന്നു. കുട്ടികൾ കുന്നംകുളം ബസ് സ്റ്റാൻഡിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് ബസ് കയറി പോകുന്നത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. കുന്നംകുളം പോലീസ് തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്

Read More

കാമുകന്‍റെ ഭാര്യയെ ക്വട്ടേഷൻ നൽകി കൊന്നു; അധ്യാപിക അറസ്റ്റിൽ; ക്വട്ടേഷൻ സംഘത്തെ കണ്ടെത്തിയത് സമൂഹമാധ്യമങ്ങളിലൂടെ; സംഭവം ഇങ്ങനെ…

മുംബൈ: കാമുകന്‍റെ ഭാര്യയെ ക്വട്ടേഷൻ കൊടുത്ത് കൊന്ന കേസിൽ 24കാരിയായ അധ്യാപിക അറസ്റ്റിൽ. 29കാരിയായ ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് പ്രിയങ്ക റാവത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നികിത മത്കർ എന്ന സ്വകാര്യ ട്യൂഷൻ സെന്‍റർ അധ്യാപിക അറസ്റ്റിലായത്. പാൻവേൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കഴിഞ്ഞയാഴ്ചയായിരുന്നു കൊലപാതകം. ഇന്‍റർനെറ്റിലൂടെ വാടക കൊലയാളികളെ തെരഞ്ഞായിരുന്നു നികിത കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെ ഭർത്താവ് ദേവവ്രത് സിങ് റാവത്ത് ഉൾപ്പെടെ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ കണ്ടെത്തിയ ക്വട്ടേഷൻ സംഘത്തിനു മൂന്നുലക്ഷം രൂപ നൽകാമെന്ന് ഉറപ്പിച്ചാണ് നികിത പ്രിയങ്കയെ കൊലപ്പെടുത്തിയത്. സെപ്റ്റംബർ 15ന് രാത്രി 10 മണിയോടെയാണ് സംഘം പ്രിയങ്കയെ കഴുത്തറുത്ത് കൊല്ലുന്നത്. നികിതയ്ക്കും ദേവവ്രതിനും പുറമെ, നികിത ജോലി ചെയ്യുന്ന ട്യൂഷൻ സെന്‍ററിന്‍റെ നടത്തിപ്പുകാരൻ പ്രവീൺ ഘഡ്ഗെ, വാടക കൊലയാളികളായ പങ്കജ് നരേന്ദ്ര കുമാർ യാദവ്,…

Read More

പഴകിയതും ശുചിയില്ലാത്തതുമായ മത്സ്യം വിൽക്കുന്നതും മത്സ്യത്തിൽ മായം കലർത്തുന്നതുമായ സംഭവങ്ങൾ ശ്രദ്ധയില്‍പ്പെട്ടോ? ഫിഷറീസ് കോൾ സെന്‍ററിൽ അറിയിക്കാം; ഉടന്‍ നടപടി

തിരുവനന്തപുരം: പഴകിയതും ശുചിയില്ലാത്തതുമായ മത്സ്യം വിൽക്കുന്നതും വിൽപ്പനയ്ക്കെത്തിക്കുന്ന മത്സ്യത്തിൽ മായം കലർത്തുന്നതുമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫിഷറീസ് വകുപ്പിനെ അറിയിക്കാം. ഉടൻ നടപടിയുണ്ടാകും. ഫിഷറീസ് വകുപ്പ് ആസ്ഥാനത്തു പ്രവർത്തിക്കുന്ന കോൾസെന്‍ററിൽ നിന്നാണ് പരാതി പരിഹാരം ലഭിക്കുക. മത്സ്യക്കൃഷിയെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വിവിധ സർക്കാർ സ്‌കീമുകളെക്കുറിച്ചുമെല്ലാം ഇവിടെനിന്നു വിവരങ്ങൾ അറിയാം. 0471 2525200, 1800 425 3183 (ടോൾ ഫ്രീ) എന്ന കോൾസെന്‍റർ നമ്പർ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ഫിഷറീസ് വകുപ്പിന്‍റെയും ബന്ധപ്പെട്ട ഏജൻസികളുടെയും സേവനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സംശയങ്ങളും ഒറ്റയിടത്തുനിന്നു ലഭിക്കുമെന്നതും പരാതികൾ ഒറ്റ കോളിൽ അറിയിക്കാമെന്നതുമാണ് കോൾ സെന്‍ററിന്‍റെ പ്രധാന പ്രത്യേകത.    പരാതികൾക്കു പുറമേ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗത്വ രജിസ്ട്രേഷൻ, മത്സ്യത്തൊഴിലാളി പെൻഷൻ രജിസ്‌ട്രേഷൻ, ബോർഡ് മുഖേന അനുവദിക്കുന്ന വിവിധ ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് കോൾ സെന്‍ററിൽ കൂടുതലും എത്തുന്നത്. അക്വാകൾച്ചർ കൃഷി,…

Read More

ഇറാനെ മരണത്തിലൂടെ ചുട്ടെരിച്ച് ‘മഹ്‌സ അമീനി’ ! തെരുവുകളില്‍ പ്രതിഷേധം കത്തിപ്പടരുന്നു; നിരവധി മരണം; വീഡിയോ കാണാം…

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതപോലീസിന്റെ ക്രൂര മര്‍ദ്ദനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ഇറാന്‍ കത്തുന്നു. പ്രതിഷേധത്തെത്തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അധികൃതര്‍ അറിയിച്ചു. നഗരങ്ങളില്‍ ആയിരക്കണക്കിന് പേര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കൊല്ലപ്പെട്ടവരില്‍ ഒരു പോലീസ് ഓഫീസറും ഉണ്ടെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്ക് പടിഞ്ഞാറാന്‍ ഭാഗത്തുനിന്നാണ് പ്രക്ഷോഭം ആരംഭിച്ചത്. എന്നാല്‍ ഇതിനോടകം 50ഓളം നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. സ്ത്രീകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ഹിജാബ് കത്തിച്ചുള്ള പ്രതിഷേധമാണ് കൂടുതലും നടക്കുന്നത്. ചിലയിടങ്ങളില്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. https://twitter.com/NewAnon0ps/status/1572709409054146562 2019ല്‍ ഇന്ധനവില വര്‍ധനവിന് എതിരെ നടന്ന പ്രക്ഷോഭത്തിന് ശേഷം ഇറാനില്‍ നടക്കുന്ന വലിയ പ്രതിഷേധമാണിത്. 1,500ഓളം പേര്‍ 2019ലെ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Read More

യാത്രക്കാര്‍ ബഹളംവച്ചെങ്കിലും..! ബസില്‍ നിന്നും വിദ്യാര്‍ഥി തെറിച്ചുവീണിട്ടും നിര്‍ത്താതെ കെഎസ്ആര്‍ടിസി; സംഭവം കൊല്ലം കുണ്ടറയില്‍

കൊല്ലം: യാത്രക്കാരനായ വിദ്യാര്‍ഥി റോഡിലേക്ക് തെറിച്ചുവീണിട്ടും നിര്‍ത്താതെ കെഎസ്ആര്‍ടിസി ബസ്. കൊല്ലം കുണ്ടറയിലാണ് സംഭവം. എഴുകോണ്‍ ടെക്നിക്കല്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി നാന്തിരിക്കല്‍ ഷീബ ഭവനില്‍ നിഖിലിനാണ് പരിക്കേറ്റത്. ബസ് വളവ് തിരിയുന്നതിനിടെ വാതിലില്‍ നില്‍ക്കുകയായിരുന്ന നിഖില്‍ തെറിച്ചുവീഴുകയായിരുന്നു. യാത്രക്കാര്‍ ബഹളംവച്ചെങ്കിലും ബസ് നിര്‍ത്തിയില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം എഴുകോണ്‍ പെട്രോള്‍ പമ്പിനടുത്തായിട്ടാണ് സംഭവം. കൊട്ടാരക്കര-കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസിനുള്ളില്‍ തിരക്കായതിനാല്‍ നിഖിലും സഹപാഠികളും വാതില്‍പ്പടിയില്‍നിന്നാണ് യാത്ര ചെയ്തത്.    പെട്രോള്‍ പമ്പിന് സമീപത്തുള്ള വളവ് തിരിയുന്നതിനിടെ നിഖില്‍ വാതില്‍ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. യാത്രക്കാര്‍ ബഹളംവച്ചെങ്കിലും ബസ് സംഭവസ്ഥലത്ത് നിര്‍ത്താതെ ചീരങ്കാവ് ജംഗ്ഷനിലാണ് നിര്‍ത്തിയത്. തലയ്ക്കും കാലിനും പരിക്കേറ്റ നിഖിലിനെ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഹോംഗാർഡ് സുരേഷ് ബാബു ആശുപത്രിയിൽ എത്തിച്ചു.

Read More

ഈ ചിട്ടിയില്‍ ചേര്‍ന്നാല്‍ കൂടുതല്‍ സാമ്പത്തിക ലാഭം ! തുക നേരിട്ടും ഗൂഗിൽ പേയിലും; ആഷ്‌ന തട്ടിയെടുത്തത് ലക്ഷങ്ങള്‍

തിരുവല്ല: സ്വന്തമായി ചിട്ടി നടത്തി ആളെ ചേര്‍ത്ത് ലക്ഷങ്ങള്‍ തട്ടിയതിന് അറസ്റ്റിലായ യുവതിയുമായ ബന്ധപ്പെട്ട കേസില്‍ അന്വേഷണം വിപുലപ്പെടുത്തും. ചങ്ങനാശേരി പെരുന്ന പുത്തൂര്‍പ്പള്ളി കുളത്തുമ്മാട്ടില്‍ സിദ്ദിഖിന്റെ ഭാര്യ ആഷ്‌ന(36) യെയാണ് തിരുവല്ല പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ലക്ഷങ്ങൾ തട്ടിയെടുത്തു തിരുവല്ല കാവുംഭാഗം അഞ്ചല്‍ക്കുറ്റി കൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം പടിഞ്ഞാറേ പീടികയില്‍ വീട്ടില്‍ അച്ചന്‍കുഞ്ഞിന്‍റെ ഭാര്യ ലോലിതയുടെ പരാതിപ്രകാരം എടുത്ത കേസിലാണ് അറസ്റ്റ്. ആഷ്ന നടത്തിവന്ന ചിട്ടിയില്‍ ചേര്‍ന്നാല്‍ കൂടുതല്‍ സാമ്പത്തിക ലാഭം നേടിക്കൊടുക്കാമെന്ന് വാക്കുകൊടുത്ത ശേഷം പല തവണയായി ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് പരാതി. നേരിട്ടും ഗൂഗിൽ പേയിലും 2020 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 20000 രൂപ വീതം നേരിട്ട് കൈപ്പറ്റുകയും ഏപ്രില്‍ 24 മുതല്‍ 2021 ഡിസംബര്‍ 25 വരെ 20 തവണകളായി ലോലിതയുടെ മകളുടെ കാവുംഭാഗം ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഗൂഗിള്‍ പേ വഴി,…

Read More