യുവനടിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയായ നടിയോടൊപ്പം വിജയ് ബാബു ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. വിജയ് ബാബുവും പരാതിക്കാരിയും കടവന്ത്രയിലെ ഹോട്ടലിലും ഫ്ളാറ്റുകളിലും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. പോലീസ് ഹോട്ടലിലെ ജീവനക്കാരുടെ മൊഴി എടുത്തിട്ടുണ്ട്. അഞ്ചിടങ്ങളില്‍ പീഡനം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഈ സ്ഥലങ്ങളിലെല്ലാം വിജയ് ബാബു എത്തിയതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടി. ചലച്ചിത്ര പ്രവര്‍ത്തകരടക്കം എട്ടു സാക്ഷികളുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇതില്‍ നിന്ന് നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചു. സിനിമയില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തു എന്നാരോപിച്ച് ഈ മാസം 22നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.നടനെതിരേ പ്രഥമദൃഷ്ട്യാ…
Read MoreCategory: Top News
അങ്ങനെയൊന്നുമില്ലെന്ന്…! വ്ലോഗര്‍ റിഫ മെഹ്നുവിന്റെ മരണം വഴിത്തിരിവിലേക്ക്; ഭര്‍ത്താവ് കുടുങ്ങും, ശബ്ദ സന്ദേശത്തിലുള്ളത് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: വ്ലോഗറും ആല്‍ബം നടിയുമായ റിഫ മെഹ്നുവിനെ ദുബായിയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ഭര്‍ത്താവ് മെഹ്നാസിനെതിരേ കൂടുതല്‍ തെളിവുകളും മൊഴികളും പോലിസിന് ലഭിച്ചു. തുടര്‍ന്ന് കാക്കൂര്‍ പോലീസ് ഇയാള്‍ക്കെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ് എടുത്തു. രണ്ടുമാസം നീണ്ട അന്വേഷണത്തിലാണ് ഇന്‍സ്റ്റഗ്രാമിലും യു ട്യൂബിലും സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ടായിരുന്ന കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത അഴിയുന്നത്. ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നതിനുള്ള തയാറെടുപ്പിലാണ് പോലീസ്. ആത്മഹത്യയിലേക്ക് നയിച്ചത് റിഫയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. പ്രാഥമിക അന്വേഷണത്തിലാണ് ഭര്‍ത്താവില്‍ നിന്നും മോശം പെരുമാറ്റം റിഫയ്ക്കുണ്ടാ യിരുന്നതായി വ്യക്തമായത്. മരണത്തില്‍ ദൂരൂഹത ആരോപിച്ച റിഫയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തിയിരുന്നു. മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റിഫയുടെ…
Read Moreപാറക്കല്ല് വീണ് കൊക്കയിലേക്ക് തെറിച്ച് വീഴുന്ന ബൈക്ക് യാത്രക്കാര്‍! സംഭവം താമരശേരി ചുരത്തില്‍; ഞെട്ടിക്കുന്ന വീഡിയോ കാണാം
കോഴിക്കോട്: താമരശേരി ചുരത്തില്‍ പാറക്കല്ല് വീണ് ബൈക്ക് യാത്രികന് മരിച്ച അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഈ മാസം 16-നാണ് ചുരത്തിലെ ആറാം വളവില്‍ ദാരുണമായ അപകടമുണ്ടായത്. ഓടുന്ന ബൈക്കിന് മുകളിലേക്ക് പാറക്കല്ല് വീണ് മലപ്പുറം വണ്ടൂര്‍ സ്വദേശി അഭിനവ് മരിക്കുകയും സുഹൃത്ത് അനീസിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അഭിനവും അനീസും സഞ്ചരിച്ച ബൈക്കിന് പുറകേ വന്നവരുടെ വാഹനത്തില്‍ ഘടിപ്പിച്ച കാമറയിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തിവന്നിരിക്കുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ഇരുവരും വയനാട്ടിലേക്ക് വിനോദയാത്ര പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. 250-മീറ്റര്‍ മുകളില്‍ നിന്ന് പാറ കഷ്ണം റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കല്ല് പതിച്ച് ബൈക്കും യാത്രക്കാരും ഞൊടിയിടകൊണ്ട് കൊക്കയിലേക്ക് പതിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പാറക്കല്ല് തൊട്ടു താഴെയുള്ള അഞ്ചാം വളവിലുള്ള വനത്തിലെ വനത്തിലെ മരത്തിൽ തട്ടിയാണ് നിന്നത്. താമരശേരി ചുരത്തില്‍ ആദ്യമായാണ് പാറക്കല്ല് വീണ് യാത്രക്കാരന് മരിക്കുന്നത്. അപകടശേഷം ദേശീയപാത അധികൃതര്‍ സ്ഥലം…
Read More‘അമേരിക്കക്കാരി റോസ്മേരി’ കൊല്ലത്തെ പ്രവാസിയില്‍ നിന്ന് ഊറ്റിയത് 1.6 കോടി രൂപ ! റോസ്മേരിയുടെ പിറന്നാള്‍ സമ്മാനം കെണിയായതിങ്ങനെ…
അമേരിക്കന്‍ യുവതി എന്ന പേരില്‍ പരിചയപ്പെട്ട് കൊല്ലത്തെ പ്രവാസിയില്‍ നിന്ന് 1.6 കോടി രൂപ തട്ടിയ നാഗാലാന്‍ഡ് സ്വദേശി പിടിയില്‍. കൊഹിമ സ്വദേശി യാമ്പമോ ഒവുങ്(33) എന്നയാളെ ഡല്‍ഹിയില്‍നിന്നാണ് കൊല്ലം റൂറല്‍ ജില്ലാ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കരയ്ക്കടുത്ത് കുന്നിക്കോട് സ്വദേശിയാണ് തട്ടിപ്പിനിരയായത്. തട്ടിപ്പിനു പിന്നില്‍ വന്സംഘമുണ്ടെന്നു കണ്ടെത്തിയ പോലീസ് മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്. ഫേസ്ബുക്കിലൂടെയാണ് വിദേശവനിതയെന്ന പേരില്‍ യാമ്പമോ പ്രവാസിയെ പരിചയപ്പെട്ടത്. ബിസിനസ് പങ്കാളി ആക്കാമെന്നും ലക്ഷങ്ങള്‍ വിലയുള്ള സമ്മാനം നല്‍കാമെന്നും ഇവര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. സമ്മാനം ലഭിക്കുന്നതിന് കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ പണം ആവശ്യപ്പെട്ടായിരുന്നു തുടക്കം. ഒന്നരവര്‍ഷത്തിനുള്ളില്‍ 1.6 കോടി രൂപ ഇത്തരത്തില്‍ തട്ടിയെടുത്തു. 47 വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. വീണ്ടും പണം ആവശ്യപ്പെട്ടുള്ള ഭീഷണി വര്‍ധിച്ചതോടെയാണ് പോലീസില്‍ പരാതിനല്‍കിയത്. റൂറല്‍ ജില്ലാ…
Read Moreഞാന്‍ ചാടി എണീറ്റപ്പോള്‍ അയാള്‍ എന്നെ ബലമായി പിടിച്ചു ബെഡില്‍ കിടത്തി ! ബാലതാരമാവാന്‍ പോയപ്പോള്‍ ലൈംഗികചൂഷണത്തിനിരയായ സംഭവം വെളിപ്പെടുത്തി സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ദിപിന്…
കേരളത്തില്‍ നടിമാര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ നാള്‍ക്കു നാള് വര്‍ധിക്കുകയാണ്. നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരേയുള്ള ലൈംഗികാരോപണം ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ്. സിനിമാവ്യവസായത്തിന്റെ മറവില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്ന പതിവ് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെങ്കിലും കൗമാരക്കാരായ കുട്ടികള്‍ വരെ ചൂഷണം ചെയ്യപ്പെടുന്നുവെന്നതാണ് യാഥാര്‍ഥ്യം. ആണ്‍കുട്ടികള്‍ക്കും യുവാക്കള്‍ക്കും പോലും രക്ഷയില്ലെന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ തുറന്നു പറയുകയാണ് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ്. ദിപിന് ജയദീപ്. ബാലതാരമാകാന്‍ വേണ്ടി പോയ തന്നെ ചില കാപാലികര്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ അനുഭവമാണ് ദിപിന് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. കുട്ടിയായ തനിക്ക് അത് ആരോടും അന്ന് പറയാന്‍ കഴിഞ്ഞില്ലെന്നും, ‘റേപ്പ് ചെയ്യപ്പെട്ടാല്‍ എന്തുകൊണ്ട് അപ്പോള്‍ പരാതി പറഞ്ഞില്ല’ എന്ന ചോദ്യം അസ്ഥാനത്താണെന്നും ദിപിന് എഴുതുന്നു. ദിപിന് ജയദീപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം… ”സിനിമ ലോകത്തെ മീ ടൂ വിവാദങ്ങള്‍ ഓരോന്നും പുറത്തു വരുമ്പോഴും…
Read Moreഒന്ന് ഒച്ചയിട്ടിരുന്നുവെങ്കിൽ..! സുഹൃത്തുക്കൾ മുങ്ങിത്താഴുന്നത് കണ്ട് ഭയന്നോടിയ കുട്ടികൾ ഒന്ന് അലറി വിളിച്ചിരുന്നെങ്കിൽ മൂവരും മരിക്കില്ലായിരുന്നു; സമീപത്ത് ജോലി ചെയ്തിരുന്നവർ പറയുന്നതിങ്ങനെ….
ചാവക്കാട്: കണ്മുന്നിൽ കൂട്ടുകാരായ മൂന്നു പേർ മുങ്ങിത്താഴുന്നത് കണ്ട് കരയിലുണ്ടായിരുന്ന രണ്ടു കൂട്ടുകാർ ഒന്നു നിലവിളിച്ചിരുന്നെങ്കിൽ മൂന്നു പേരെയും രക്ഷപ്പെടുത്താമായിരുന്നുവെന്ന് സമീപത്ത് മരപ്പണി നടത്തിയിരുന്നവർ പറഞ്ഞു. ഞങ്ങൾ ചാടി രക്ഷ പ്പെടുത്തുമായിരുന്നു. അധികം വെള്ളമില്ലാത്ത സ്ഥലത്താണ് വരുണും സൂര്യയും മുഹാസിനും ചെളിയിൽ താഴ്ന്നത്. ഇവരോടൊപ്പം കുളിക്കാൻ പോയിരുന്നവർ കൂട്ടുകാർ ചെളിയിൽ താഴുന്നതുകണ്ട് ഓടിപ്പോവുകയായിരുന്നു. അയൽവാസികളായ ഇവർ വിവരം വീട്ടിലും അറിയിച്ചില്ല. നല്ല ചൂട് ഒന്നു കുളിച്ചിട്ടുവരാം എന്നു പറഞ്ഞു പോയിരുന്നവരെ വൈകീട്ടും കാണാതായപ്പോഴാണ് വീട്ടുകാർ തെരച്ചിലിനിറങ്ങിയത്. അവരോടൊപ്പം ഓടിപ്പോയ കൂട്ടുകാരും ഉണ്ടായിരുന്നു. തെരച്ചിലിനിടയിൽ ഇവരെ തിരിച്ചറിഞ്ഞ നാട്ടുകാരാണു വിവരം പോലീസിനോടു പറഞ്ഞത്. ചോദ്യം ചെയ്തപ്പോഴാണ് ഇവരെല്ലം തുറന്നു പറഞ്ഞത്. തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാർ മുങ്ങിയ സ്ഥലം ഇവർതന്നെയാണ് കാണിച്ചുകൊടുത്തത്. ഓടിപ്പോയ കൂട്ടുകാർ വലിയ മാനസികസംഘർഷത്തിലാണെന്നു പോലീസ് പറഞ്ഞു. തുറന്നുപറയാനുള്ള ഭയമാണ് ഇവർ ഓടിപ്പോകാൻ കാരണമായത്. പത്താം ക്ലാസ്…
Read Moreഇൻസ്റ്റഗ്രാമിലൂടെ വളച്ച് വശത്താക്കി; പിന്നീട് ഹോട്ടലിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു; ശാരീരിക അവശതയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ സത്യം പുറത്തായി; പിന്നീട് സംഭവിച്ചത്
കോവളം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് 30നു നടന്ന സംഭവത്തിൽ പൊഴിയൂർ സ്വദേശി ഷിബു(22) ആണ് അറസ്റ്റിലായത്. പൂന്തുറ സ്വദേശിനിയായ വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് കോവളത്തെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശാരീരിക അസ്വസ്ഥതയെതുടർന്ന് ചികിത്സക്കെത്തിയപ്പോഴാണ് പീഡന വിവരം പെൺകുട്ടി ഡോക്ടറോട് വെളിപ്പെടുത്തിയത്. തുടർന്ന് വീട്ടുകാർ കോവളം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം തുടങ്ങിയതോടെ ഒളിവിൽ പോയ പ്രതിയെ മൊബൈൽ ഫോൺലൊക്കേഷൻ പരിശോധിച്ച് വർക്കല ഭാഗത്ത് വച്ച് ട്രെയിനിൽ നിന്ന് പിടികൂടുകയായിരുന്നു.
Read Moreഫ്ളാറ്റിലേക്ക് വരൂ, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം..! ഹണിട്രാപ്പിലൂടെ സഹോദരങ്ങള്‍ തട്ടിയെടുത്തത് 46 ലക്ഷം; മാനേജര്‍ ഫ്ളാറ്റിലെത്തിയപ്പോള്‍ കണ്ടത്…
കൊച്ചി: ഹണിട്രാപ്പിലൂടെ സ്വകാര്യസ്ഥാപനത്തിലെ മാനേജരുടെ പക്കല്‍നിന്നു 46 ലക്ഷം രൂപ തട്ടിയെടുത്ത സഹോദരങ്ങള്‍ അറസ്റ്റില്‍. കൊട്ടാരക്കര കോട്ടപ്പടി ഗോകുലം വീട്ടില്‍ ഹരികൃഷ്ണന് (28), സഹോദരന് ഗിരികൃഷ്ണന്‍ (25) എന്നിവരെയാണ് മരട് പോലീസ് പിടികൂടിയത്. മരട് സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ മാനേജരുമായ 48കാരനായ പരാതിക്കാരനെ പ്രതികള്‍ വ്യാജപേരുകളില്‍ സ്ത്രീകളാണെന്ന വ്യാജേന വലയിലാക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും ചാറ്റ് ചെയ്തും സ്ത്രീകളുടെ ശബ്ദത്തില്‍ വോയ്സ് മെസേജുകള്‍ അയച്ചും പരാതിക്കാരനിൽനിന്നു നഗ്നചിത്രങ്ങള്‍ കൈക്കലാക്കി. ഇവ ഭാര്യയ്ക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 2021 മുതല്‍ 46,48,806 രൂപ പ്രതികള്‍ കൈക്കലാക്കിയത്. ശബ്ദവ്യതിയാനം ലഭിക്കുന്നതിനായി പ്രതികള്‍ പ്രത്യേകതരം ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് സ്ത്രീകളുടെ ശബ്ദത്തില്‍ പരാതിക്കാരന് വോയ്സ് മെസേജുകള്‍ അയച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പരാതിക്കാരനെ വിശ്വസിപ്പിക്കുന്നതിന് എറണാകുളം കലൂരിലെ ഫ്ളാറ്റിലുള്ള രണ്ട് സ്ത്രീകളുടെ വിലാസമാണ് നല്‍കിയിരുന്നത്. ലൈംഗികബന്ധത്തിനായി ഫ്ളാറ്റിലേക്ക് ക്ഷണിച്ചതനുസരിച്ച് പരാതിക്കാരന് എത്തിയപ്പോഴാണ് അങ്ങനെ…
Read Moreപീഡന കേസ്! വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകൾ; പരാതിക്കാരിക്ക് ഒപ്പം വിജയ് ബാബു എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
കൊച്ചി: പീഡന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ കൂടുതല്‍ തെളിവുകള്‍. ആഡംബര ഹോട്ടലില്‍ പരാതിക്കാരിക്ക് ഒപ്പം വിജയ് ബാബു എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയും പോലീസെടുത്തു. അഞ്ച് സ്ഥലങ്ങളില്‍ വച്ച് പീഡനം നടന്നുവെന്നാണ് പരാതിക്കാരി പറയുന്നത്. അതേസമയം, മുന്‍കൂര്‍ ജാമ്യത്തിനായി വിജയ് ബാബു ഹൈക്കോടതിയെ സമീപിക്കും. പരാതി ഉയര്‍ന്നതിന് പിന്നാലെ വിജയ് ബാബു വിദേശത്തേക്ക് കടന്നിരിക്കുകയാണ്. വിജയ് ബാബുവിന്റെ ഫ്ളാറ്റിൽ പരിശോധന; നിർണായക തെളിവ് ലഭിച്ചെന്ന് പോലീസ് കൊച്ചി: പീഡന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ ഫ്ളാറ്റില്‍ പോലീസ് പരിശോധന നടത്തി. പീഡനം നടന്നുവെന്ന് പറയുന്ന കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും പരിശോധന നടത്തി. നിര്‍ണായക തെളിവുകള്‍ ലഭിച്ചുവെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. അതേസമയം, വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ…
Read Moreമര്യാദയ്ക്ക് വസ്ത്രം അഴിച്ചു മാറ്റിക്കോ…അല്ലെങ്കില്‍ കൂടുതല്‍ പേരെ വിളിക്കും ! 16കാരി ഗര്‍ഭിണിയോട് റഷ്യന്‍ സൈനികന് ചെയ്തത് കൊടുംക്രൂരത…
യുക്രൈന് അധിനിവേശത്തിനിടെ റഷ്യന്‍ സൈനികര്‍ ചെയ്ത കിരാത പ്രവൃത്തികള്‍ ഓരോന്നായി വെളിയില്‍ വരികയാണ്. ഖേര്‍സണ്‍ മേഖലയിലെ ഗര്‍ഭിണിയായ പതിനാറുവയസ്സുകാരിയെ റഷ്യന്‍ സൈനികന് ബലാത്സംഗത്തിനിരയാക്കിയെന്ന വാര്‍ത്ത ലോകമനസാക്ഷിയെത്തന്നെ ഞെട്ടിക്കുന്നതാണ്. അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത പുറംലോകമറിഞ്ഞത്. പതിനാറ് വയസ്സുകാരി ആറ് മാസം ഗര്‍ഭിണിയായിരുന്നു. റഷ്യന്‍ സൈനികന് തന്നെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി പറയുന്നു. എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ബോംബ് ആക്രമണത്തെ തുടര്‍ന്ന് ദിവസങ്ങളായി വീടിന്റെ അടിയിലെ ബങ്കറില്‍ കഴിയുകയായിരുന്നു ഇവര്‍. ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് സൈനികന് മദ്യപിച്ചെത്തിയത്. ‘കുട്ടികള്‍ക്ക് എത്ര പ്രായമുണ്ടെന്ന് അയാള്‍ അമ്മയോട് ചോദിച്ചു. 12-ഉം 14-ഉം വയസ്സുള്ള സഹോദരിമാരും ഞാനുമായിരുന്നു ഉണ്ടായിരുന്നത്. എന്നോട് അടുത്തേക്ക് ചെല്ലാനും വസ്ത്രം അഴിച്ചുമാറ്റാനും അയാള്‍ പറഞ്ഞു. പറ്റില്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ വഴങ്ങുന്നതാണ് നല്ലതെന്നും അല്ലാത്തപക്ഷം 20 പേരെ കൂടി കൊണ്ടുവരുമെന്നും പറഞ്ഞ്…
Read More