ഗ്ലൗസ് വാങ്ങിയതിലും വന്‍ അഴിമതി ! മുന്‍പരിചയമില്ലാത്ത കമ്പനിയ്ക്ക്‌ നല്‍കിയത് 12 കോടിയുടെ കരാര്‍; മുന്‍കൂറായി നല്‍കിയത് ആറുകോടി…

പിപിഇ കിറ്റ് അഴിമതിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ മറ്റൊരു അഴിമതിക്കഥ കൂടി വെളിയില്‍ വരികയാണ്. രണ്ടാം കോവിഡ് തരംഗത്തെ നേരിടുന്നതിന്റെ ഭാഗമായി ഗ്ലൗസുകള്‍ ഓര്‍ഡര്‍ ചെയ്തതില്‍ നടന്ന ക്രമക്കേടാണ് ഇപ്പോള്‍ വെളിയില്‍ വന്നിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് കേവലം പതിനൊന്നു ദിവസം പിന്നിടുമ്പോഴാണ് ഈ കരാര്‍ നടന്നിരിക്കുന്നത്. കേരളത്തിലെ കടകളില്‍ വില്‍ക്കുന്നതിലും ഇരട്ടിയിലധികം തുകയ്ക്ക് ഒരു കോടി ഗ്ലൗസുകളാണ് വാങ്ങിയത്. അതും പകുതി തുകയായ 6 കോടി രൂപ മുന്‍കൂറായി നല്‍കിയായിരുന്നു ഇടപാട്. എന്നാല്‍ പണം കൈപ്പറ്റിയിട്ടും വാഗ്ദാനം ചെയ്ത ഗ്ലൗസിന്റെ പകുതി പോലും കമ്പനി കേരളത്തില്‍ എത്തിച്ചില്ല. ടെന്‍ഡര്‍ പോലും ക്ഷണിക്കാതെയായിരുന്നു നടപടി. ഒരു കോടി ഗ്ലൗസുകള്‍ യുകെയില്‍ നിന്ന് ഇറക്കുമതി ചെയ്തു നല്‍കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു കമ്പനിയുടെ രംഗപ്രവേശം. ഇതേത്തുടര്‍ന്ന് മറ്റൊന്നും നോക്കാതെ 2021 മെയ് 31ന് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷന്‍ പര്‍ച്ചേസ് ഓര്‍ഡര്‍…

Read More

ഭാര്യാ ഭര്‍ത്താക്കന്മാരെന്ന വ്യാജേന ഹോട്ടലില്‍ മുറിയെടുക്കും ! അകത്തു നടക്കുന്നത് വേറെ പരിപാടി;കേരളം ആശങ്കയില്‍…

ജോണ്‍സണ്‍ വേങ്ങത്തടം കോട്ടയം: സ്ത്രീകളെ മറയാക്കിയുള്ള മയക്കുമരുന്ന് കച്ചവടതന്ത്രം കേരളത്തെ ആശങ്കയിലാഴ്ത്തുന്നു. ലഹരി കടത്ത് കേസില്‍ പുറത്തു വരുന്ന സ്ത്രീകളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതും ആശങ്ക ഉളവാക്കുന്നതുമാണെന്നു എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പിടിയിലാകുന്ന സ്ത്രീകളാകട്ടെ 20 മുതല്‍ 25 വയസ് വരെ പ്രായമുള്ള യുവതികളാണ്. പ്രേമം നടിച്ചു വിദ്യാര്‍ഥിനികളെയും യുവതികളെയും വീഴ്ത്തുന്ന സംഘം ലഹരിക്കടിമയാക്കി രംഗത്തിറക്കുകയാണ്. എംഡിഎംഎ (മെത്തലിന്‍ ഡയോക്സി മെത്താംഫെറ്റമിന്‍), ഹഷീഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാംപ് (ലൈസര്‍ജിക് ഡൈ ആസിഡ് എത്തിലമൈഡ്) എന്നിവ കടത്തുന്ന സംഘങ്ങളിലാണ് യുവതികളുടെ സാന്നിധ്യം കൂടുതലായും കാണപ്പെടുന്നത്. ഇത്തരം സംഘങ്ങളില്‍ എംഡിഎംഎ ഉപയോഗിക്കുന്നവരുടെയും വില്‍ക്കുന്നവരുടെയും എണ്ണമാണ് അധികമെന്നും നര്‍ക്കോട്ടിക് ബ്യൂറോ, എക്സൈസ് എന്‍ഫോഴ്സ്മെന്റ് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ വ്യക്തമാക്കുന്നു. കാക്കനാട്ടിലും തൊടുപുഴയിലും കഴിഞ്ഞ വര്‍ഷം കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്നാണ് ഒന്നേകാല്‍ കിലോ എംഡിഎംഎയുമായി അഞ്ചുപേരെ എക്സൈസും കസ്റ്റംസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. തുടര്‍ അന്വേഷണത്തില്‍…

Read More

മങ്കിപോക്‌സ് ! രോഗബാധിതന്‍ സഞ്ചരിച്ച ഓട്ടോ, ടാക്സി ഡ്രൈവര്‍മാരെ കണ്ടെത്താനായില്ല; അതീവ ജാഗ്രതാ നിര്‍ദ്ദേശം…

മങ്കിപോക്‌സ് സ്ഥിരീകരിച്ച യുവാവ് സഞ്ചരിച്ച ഓട്ടോയിലെയും ടാക്സിയിലെയും ഡ്രൈവര്‍മാരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കൊല്ലം ജില്ല കളക്ടര്‍. പോലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇന്നുതന്നെ കണ്ടെത്താനാകുമെന്നാണ് കരുതുന്നതെന്നും കളക്ടര്‍ പറഞ്ഞു. രോഗം സ്ഥിരീകരിച്ച യുവാവിന്റെ അമ്മയെയും സഹോദരനെയും തിരുവനന്തപുരത്തുതന്നെ നിരീക്ഷണത്തിലാക്കിയതായും ജില്ലാ കളക്ടര്‍ പറഞ്ഞു. കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോകാനാണ് ഇയാള്‍ ടാക്സി വിളിച്ചതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്ന 35 പേരുടെ സ്വദേശമായ അഞ്ചുജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാനിര്‍ദേശവും നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം എന്നീ ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാനിര്‍ദേശം നല്‍കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചത്. മങ്കിപോക്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രത്യേക സൗകര്യമൊരുക്കാന്‍…

Read More

ബിഹാറില്‍ പോലീസുകാരനടക്കം രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ ! ആയുധപരിശീലനം നല്‍കാന്‍ ആളെത്തിയിരുന്നത് കേരളത്തില്‍ നിന്ന്…

റിട്ട. പോലീസുകാരനടക്കം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരായ രണ്ടുപേര്‍ ബിഹാറില്‍ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള ജാര്‍ഖണ്ഡിലെ റിട്ട. പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് ജലാലുദ്ദീന്‍, അത്തര്‍ പര്‍വേസ് എന്നിവരെയാണ് പട്നയിലെ ഫുല്‍വാരി ഷരീഫില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ. നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പ്രതികളില്‍ നിന്ന് തീവ്രവാദ ഉള്ളടക്കമുള്ള ചില പോസ്റ്ററുകളും ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായ പര്‍വേസ് നിരോധിത സംഘടനയായ സിമിയുടെ മുന്‍പ്രവര്‍ത്തകനാണെന്നും നിലവില്‍ ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പോലീസ് പറഞ്ഞു. ഇന്ത്യയിലെ ഇസ്ലാമിക ഭരണം, ഇന്ത്യ വിഷന്‍ 2047 തുടങ്ങിയ പേരുകളിലുള്ള ലഘുലേഖകളാണ് പ്രതികള്‍ പ്രചരിപ്പിച്ചിരുന്നത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് കീഴില്‍ രാജ്യത്തെ പത്തുശതമാനം മുസ്ലീങ്ങള്‍ അണിനിരന്നാല്‍പോലും രാജ്യത്തെ ഭൂരിപക്ഷ സമുദായത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് കീഴടക്കാന്‍ കഴിയുമെന്നും തങ്ങളുടെ…

Read More

കുരങ്ങുപനി കേരളത്തിലും ! യുഎഇയില്‍ നിന്നു വന്നയാള്‍ നിരീക്ഷണത്തില്‍; ലൈംഗികബന്ധത്തിലൂടെയും പകരും…

സംസ്ഥാനത്ത് കുരങ്ങ് വസൂരി (മങ്കിപോക്‌സ്) എത്തിയെന്നു സംശയം. യുഎഇയില്‍ നിന്ന് കേരളത്തിലെത്തിയ ആള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇയാളില്‍ നിന്ന് ശേഖരിച്ച സാംപിള്‍ പുണെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വൈകിട്ട് പരിശോധനാഫലം ലഭിച്ചശേഷമേ ഇക്കാര്യം സ്ഥരീകരിക്കാനാകൂവെന്ന് മന്ത്രി അറിയിച്ചു. ഇയാള്‍ക്ക് കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമില്ലെന്നും മന്ത്രി വിശദീകരിച്ചു. മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യമാണ് യുഎഇ. കുരങ്ങില്‍ നിന്നു പടരുന്ന വൈറല്‍ പനി മനുഷ്യരില്‍ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പര്‍ക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വസൂരിയെ നേരിടാന്‍ ഉപയോഗിച്ചിരുന്ന വാക്‌സീനാണ് നിലവില്‍ മങ്കിപോക്‌സിനും നല്‍കുന്നത്. ഇത് 85% ഫലപ്രദമാണ്. 1960 ല്‍ കോംഗോയിലാണ് മങ്കിപോക്‌സ് ആദ്യമായി കണ്ടെത്തിയത്. പനി, തലവേദന, ദേഹത്ത് ചിക്കന്‍പോക്‌സിനു സമാനമായ കുരുക്കള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. പരോക്ഷമായി രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. ആഫ്രിക്കയില്‍ നിന്നു മറ്റു രാജ്യങ്ങളിലേക്കു വ്യാപിക്കുന്ന…

Read More

ഭീതിപടര്‍ത്തി ആന്ത്രാക്‌സ് ! ലക്ഷണങ്ങള്‍ കണ്ട് മണിക്കൂറുകള്‍ക്കകം മരണമുറപ്പ്; ജനങ്ങളില്‍ ആശങ്ക…

കേരളത്തില്‍ ഇപ്പോള്‍ കോവിഡിനു പിന്നാലെ പകര്‍ച്ചവ്യാധികളും നടമാടുകയാണ്. ആന്ത്രാക്‌സാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ ആള്. മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത കുറവാണെങ്കിലും ജനങ്ങള്‍ ആശങ്കയോടെയാണ് ആന്ത്രാക്‌സിനെ കാണുന്നത്. അധികൃതര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആതിരപ്പിള്ളിയിലെ പിള്ളപ്പാറ മേഖലയില്‍ ചത്തുവീണ കാട്ടുപന്നികളെ പരിശോധിച്ചപ്പോഴാണ് മരണകാരണം ആന്ത്രാക്‌സാണെന്ന് വ്യക്തമായത്. ചത്ത പന്നികളുടെ ശവശരീരങ്ങള്‍ കുഴിച്ചിടാന്‍ സഹായിച്ചവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കമുണ്ടാകാതെ നോക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ‘വൂള്‍ സോര്‍ട്ടേഴ്സ് രോഗം’ എന്നാണ് മനുഷ്യരില്‍ ഈ രോഗം എന്ന് അറിയപ്പെടുന്നത്. മുഖം, കൈ, ശ്വാസകോശം, തലച്ചോര്‍, കുടല്‍ എന്നിവിടങ്ങളില്‍ ഉണങ്ങാത്ത വ്രണങ്ങള്‍ ഉണ്ടാകുന്നതാണ് പ്രധാനലക്ഷണം. ഇപ്പോള്‍ വളരെ ഫലപ്രദമായ വാക്‌സിനുകള്‍ ഈ രോഗത്തിനെതിരായി നിലവിലുണ്ട്. ആന്റിബയോട്ടിക് ഔഷധങ്ങള്‍ കൊണ്ട് ചിലതരം ആന്ത്രാക്‌സ് പൂര്‍ണ്ണമായും ഭേദമാക്കാന്‍ കഴിയും. ‘ബാസില്ലസ് ആന്ത്രാസിസ്’ എന്ന അണുവാണ് രോഗം ഉണ്ടാക്കുന്നത്. മനുഷ്യന്‍, കുതിര, പന്നി,ആട്, ആന എന്നിവയിലാണ് ആന്ത്രാക്‌സ് രോഗം കണ്ടുവരുന്നത്.…

Read More

കനത്ത മഴ പെയ്യേണ്ടുന്ന സമയത്ത് കേരളത്തില്‍ കനത്ത ചൂട് ! കാലവര്‍ഷത്തില്‍ 61 ശതമാനം കുറവ്; ‘ഇപ്പം ശരിയാകുമെന്ന്’ കാലാവസ്ഥാ നിരീക്ഷകര്‍…

മഴയില്‍ നനഞ്ഞു കുളിക്കുന്ന ജൂണ്‍ ഇത്തവണയില്ല. കാലവര്‍ഷം എത്തേണ്ട സമയം അതിക്രമിച്ചിട്ടും സംസ്ഥാനത്ത് വേണ്ടത്ര മഴയില്ലെന്നതാണ് വാസ്തവം. കാലവര്‍ഷം എത്തുമെന്ന് പ്രവചിച്ച ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ലഭിച്ച മഴയില്‍ 61 ശതമാനത്തോളം കുറവുണ്ടായെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. 182.2 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ഇതുവരെ കിട്ടിയത് 71.5 മില്ലീമീറ്റര്‍ മാത്രം. അതേസമയം, കഴിഞ്ഞ രണ്ടു ദിവസമായി കാര്യമായി മഴയുണ്ടാകുന്നത് വരുംദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്പെടുമെന്നതിന്റെ സൂചനയാണെന്നും വിദഗ്ധര്‍ പറയുന്നു. കാറ്റിന്റെ ഗതി ശക്തിപ്പെട്ടതിനാല്‍ വരുംദിവസങ്ങളില്‍ മഴ കനക്കുമെന്ന പ്രതീക്ഷയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും വച്ചുപുലര്‍ത്തുന്നത്. നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ പ്രവചനം. ഈ ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേവരെ സംസ്ഥാനത്ത് കിട്ടിയത് ദുര്‍ബലമായ കാലവര്‍ഷമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മഴയില്‍ 61 ശതമാനത്തിന്റെ കുറവാണ്…

Read More

എന്തിനാ പൈസയും പണവും കൊടുത്ത് ഭാരം ഒഴിവാക്കി വിടുന്നത് ! പെണ്‍മക്കളെ കെട്ടിച്ചു വിടാന്‍ തിടുക്കം കൂട്ടുന്ന മാതാപിതാക്കള്‍ക്കായി ഒരു കുറിപ്പ്…

ഭര്‍തൃവീട്ടില്‍ ജീവനൊടുക്കുന്നതും കൊല്ലപ്പെടുന്നതുമായ പെണ്‍കുട്ടികളുടെ എണ്ണം കേരളത്തലില്‍ അനുദിനം കൂടുകയാണ്. കോഴിക്കോട് ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ മരിച്ച ഷഹാനയെന്ന 20കാരിയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ ആള്‍. ഈ സാഹചര്യത്തില്‍ മലയാളി മാതാപിതാക്കളെ ഒരു കാര്യം ഓര്‍മപ്പെടുത്തുകയാണ് സൈക്കോളജിസ്റ്റ് കൂടിയായ റംസീന്‍. സ്വന്തം മക്കളെ പൈസയും പണവും കൊടുത്തു ഭാരം ഒഴിവാക്കി വിടുന്ന വീട്ടുകാരോടാണ് റംസീന്‍ ചിലത് പറയുന്നത്… റംസീന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…എന്തിനാ കുരുതി കൊടുക്കാനായിട്ട് സ്വന്തം മക്കളെ പൈസയും പണവും കൊടുത്തു ഭാരം ഒഴിവാക്കി വിടുന്നത്… ഏതൊരു പെണ്‍കുട്ടിക്കും ചോദിക്കാന്‍ തന്റെ വീട്ടുകാര്‍ വിളിപ്പാടകലെയുണ്ടെങ്കില്‍ ഒരു ഭര്‍ത്താവും, ഭര്‍തൃ വീട്ടുകാരും അവളെ ഒന്നും ചെയ്യില്ല… നിനക്ക് അവിടെ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ഇങ്ങു പോന്നേക്കണം എന്ന ധൈര്യം കൊടുത്താല്‍ ഒരു പെണ്ണും ആത്മഹത്യയും ചെയ്യില്ല… മറിച്ചു ബന്ധുക്കളെയും, കാര്‍ന്നോന്മാരെയും വിളിച്ചു സഭ കൂട്ടി വീണ്ടുമവളെ ഓരോ മുട്ട് ന്യായങ്ങള്‍…

Read More

അയല്‍പക്കമായ തമിഴ്‌നാട്ടില്‍ ബസ് നിരക്ക് കേരളത്തിന്റെ നേര്‍പകുതി മാത്രം ! സ്ത്രീകള്‍ക്ക് സൗജന്യയാത്ര; ബസ് നിരക്കിലും കേരളം നമ്പര്‍ വണ്‍ ആകുമ്പോള്‍…

ഡീസല്‍ വിലയില്‍ കേരളത്തില്‍ നിന്ന് നേരിയ വ്യത്യാസം മാത്രമുള്ള തമിഴ്‌നാട്ടില്‍ ബസ് നിരക്കു കേരളത്തിലേതിന്റെ നേര്‍പകുതി. അവിടെ ഓര്‍ഡിനറി ബസുകളില്‍ മിനിമം നിരക്ക് അഞ്ചു രൂപയാണ്. സ്ത്രീകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓര്‍ഡിനറി ബസുകളില്‍ യാത്ര പൂര്‍ണമായി സൗജന്യം. ബസ് ഗതാഗതം പൊതുമേഖലാ കുത്തകയായ തമിഴ്‌നാട്ടില്‍ അവസാനമായി നിരക്കുവര്‍ധനയുണ്ടായത് 2018 ലാണ്. ഓര്‍ഡിനറിക്ക് 5 രൂപ, ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്‌സ്പ്രസിന് 7 രൂപ, ഡീലക്‌സിന് 11 രൂപ എന്നിങ്ങനെയാണു നിലവിലെ മിനിമം നിരക്ക്. 21,000 ബസുകളാണു ദിവസവും നിരത്തിലിറങ്ങുന്നത്. രാജ്യത്തെ നമ്പര്‍ വണ്‍ സംസ്ഥാനമെന്ന് അഭിമാനിക്കുന്ന സര്‍ക്കാരിന് ബസ് നിരക്കിലും കേരളം ഒന്നാം നമ്പറിലെത്തിയതില്‍ അഭിമാനിക്കാം.

Read More

പുനലൂരില്‍ പകല്‍ ചൂട് 39 ഡിഗ്രി രാത്രിയില്‍ 19 ഡിഗ്രിയും ! കേരളത്തിന്റെ പോക്ക് മരുഭൂമിവല്‍ക്കരണത്തിലേക്കോ…

ചൂടിനെ സംബന്ധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ കടുത്ത ആശങ്കയുളവാക്കുകയാണ്. കടുത്ത ചൂട് അനുഭവപ്പെടുന്നതിനു പിന്നില്‍ തമിഴ്നാട്ടില്‍ നിന്നുള്ള വരണ്ട കാറ്റിനു പുറമേ വര്‍ധിച്ച അള്‍ട്രാവയലറ്റ് (യുവി) തോതും കാരണമാണ്. മേഘങ്ങള്‍ മാറുന്നതാണ് ഇതിന് കാരണം.കേരളത്തിന്റെ പല ജില്ലകളിലും യുവി ഇന്‍ഡക്സ് 12 കടന്നതായി ആഗോള ഉപഗ്രഹാധിഷ്ഠിത നിരീക്ഷണങ്ങള്‍ പറയുന്നു. ഇത് ഗുരുതര സാഹചര്യമാണ് ഉണ്ടാക്കുന്നത്. പകല്‍ സമയത്ത് വളരെ ഉയര്‍ന്ന താപനിലയും രാത്രിയില്‍ വളരെ താഴ്ന്ന താപനിലയുമാണ് സംസ്ഥാനത്ത പലയിടത്തും അനുഭവപ്പെടുന്നത്. സൂര്യന്റെ ഉത്തരായന സമയമായതിനാല്‍ മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ പകുതി വരെ താപനില കൂടിയിരിക്കും. ഏപ്രില്‍ 14നു ശേഷം വേനല്‍മഴ എത്തുമെന്നാണ് പ്രതീക്ഷ. ഇതു സംഭവിച്ചില്ലെങ്കില്‍ കേരളം വരളര്‍ച്ചയ്ക്ക് വഴിമാറും. വെള്ളപ്പൊക്കമുണ്ടാക്കുന്ന പെരുമഴ പെയ്തിട്ടും മാസങ്ങള്‍ കഴിയുമ്പോള്‍ വരണ്ടുണങ്ങുന്നതില്‍ ആഗോളതാപനത്തിനും ഒരു പങ്കുണ്ട്. ഭൂമധ്യരേഖയോടു ചേര്‍ന്നു നില്‍ക്കുന്നതാണ് കേരളത്തില്‍…

Read More