ഹിഗ്വിറ്റ കോടതി കയറുന്നു; ഫിലിം ചേംബർ നടപടിക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ

കൊച്ചി: സംവിധായകൻ ഹേമന്ദ് ജി. നായരുടെ ഹിഗ്വിറ്റ സിനിമയുടെ പേരുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫിലിം ചേംബർ നടപടിക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ. അണിയറ പ്രവർത്തകരുമായി ഫിലിം ചേംബർ ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഈ നീക്കം. പേരുമായി മുന്നോട്ട് പോകാൻ എൻ.എസ്. മാധവന്‍റെ എൻഒസി ആവശ്യമാണെന്നും വിഷയത്തിൽ ഫിലിം ചേംബർ നിസഹായരാണെന്ന് അറിയിക്കുകയായിരുന്നു. എൻ.എസ്. മാധവന് അനുകൂലമായി നിലപാടെടുത്തെന്ന പേരിൽ വിമർശനം നേരിടവെയാണ് ഫിലിം ചേംബർ ചർച്ചയ്ക്ക് തയാറായത്. പേര് മാറ്റില്ലെന്ന നിലപാടിൽ, നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഹിഗ്വിറ്റ എന്ന ജീവിച്ചിരിക്കുന്ന കൊളംബിയൻ ഗോളിയുടെ പേരാണ് സിനിമക്ക് എടുത്തിരിക്കുന്നതെന്നും, എൻ.എസ് മാധവൻ എഴുതിയ കഥയ്ക്കും മുന്പേ പ്രശസ്തനാണ് അദേഹമെന്നും സംവിധായകൻ ഹേമന്ത് ജി. നായർ പറഞ്ഞു. വിഷയത്തിൽ ഫിലിം ചേംബർ നിസഹായരാണ് എന്നാണ് അറിയിച്ചത്. എൻ.എസ്. മാധവന്‍റെ എൻഒസി വേണമെന്ന്…

Read More

ചെറുപ്പത്തിൽ പഠിപ്പിസ്റ്റ്; അഭിനയം കുട്ടിക്കാലം മുതല്‍ ഒരുതരം ഭ്രാന്തായിരുന്നു;  ആദ്യം അഭിന യിച്ച് തുടങ്ങിയതെവിടെയെന്ന് പറഞ്ഞ് ലെന

വലുതാകുന്പോള്‍ ആരാകും എന്നൊന്നും എന്നോട് ആരും ചോദിച്ചിട്ടില്ല. ചെറുപ്പത്തില്‍ ഞാന്‍ ഭയങ്കര പഠിപ്പിസ്റ്റായിരുന്നു. നാസയിലെ ശാസ്ത്രജ്ഞ ആകുമെന്നാണ് ടീച്ചര്‍മാരൊക്കെ കരുതിയിരുന്നത്. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്പോഴാണ് ഞാന്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. പിന്നെ എല്ലാവർക്കും മനസിലായി ഇനി ഈ കുട്ടിയെ അധികം പഠിപ്പിക്കേണ്ട ആവശ്യം ഇല്ലെന്ന്. പൈലറ്റ് ആകണമെന്ന് ഞാന്‍ വീട്ടില്‍ പറയുമായിരുന്നു. പൈലറ്റ് ആവണമെങ്കില്‍ നല്ല എക്സ്പെന്‍സീവ് ആണ്. പതിനായിരക്കണക്കിന് പൈലറ്റ്സ് ജോലി ഇല്ലാതെ ഇന്ത്യയില്‍ നില്‍ക്കുന്നു എന്ന ഒരു വാര്‍ത്തയും അച്ഛന്‍ എന്‍റെ മുന്പില്‍ കൊണ്ടുവന്നു വച്ചു. അതോടുകൂടി ആ ആഗ്രഹം വേണ്ടെന്ന് വച്ചു. അഭിനയം കുട്ടിക്കാലം മുതല്‍ ഒരുതരം ഭ്രാന്തായിരുന്നു. മൂന്നു വയസുള്ളപ്പോള്‍ മുതല്‍ കണ്ണാടിക്ക് മുന്നില്‍നിന്ന് മോണോ ആക്‌ട് ഒക്കെ ആയിരുന്നു. അമ്മ ഇത് കണ്ടിട്ട് കണ്ണാടിക്കു മുന്നില്‍ കര്‍ട്ടന്‍ ഇട്ടു. എനിക്ക് എന്നെ സ്‌ക്രീനില്‍ കാണാനൊന്നും ഇഷ്ടമില്ല. -ലെന

Read More

പൃഥ്വിരാജ് എന്‍റെ ഹീറോ; താൻ പൃഥിയെ കൂടുതൽ ഇഷ്ടപ്പെടുന്ന കാരണം വെളിപ്പെടുത്തി ലാലു അലക്സ്

എന്‍റെ ഹീറോയും ഡയറക്ടറുമാണ് പൃഥ്വിരാജ് സുകുമാരന്‍. അതിനേക്കാള്‍‌ ഉപരി പൃഥ്വിരാജിനെ ഞാന്‍ ഇഷ്ടപ്പെടുന്നതിന്‍റെ പ്രധാന കാരണം സുകുവേട്ടന്‍റെ മകനാണ് എന്ന കാര്യമാണ്. പൃഥ്വി ഇന്ന് വളരെ തിരക്കുള്ള നടനും സംവിധായകനും നിര്‍മാതാവുമൊക്കെയാണ്. സമീപകാലത്ത് ഡ്രൈവിംഗ് ലൈസന്‍സ്, ബ്രോ ഡാഡി, ഗോള്‍‌ഡ് എന്നിങ്ങനെ മൂന്ന് സിനിമകളില്‍ പൃഥ്വിക്കൊപ്പം വര്‍ക്ക് ചെയ്തു. പൃഥ്വിയുടെ കരിയറിന്‍റെ തുടക്കം മുതല്‍ നിരവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ച്‌ അഭിനയിച്ചിട്ടുണ്ട്. അയാളുടെ കരിയര്‍ അടുത്ത് നിന്ന് കണ്ട ഒരാളെന്ന നിലയില്‍ എനിക്കുറപ്പായിരുന്നു പൃഥ്വിയുടെ ഇന്നത്തെ വളര്‍ച്ചയെക്കുറിച്ച്‌. –ലാലു അലക്സ്

Read More

ഞാന്‍ ഒരു ആക്ടര്‍ ആണ്, സിനിമ പ്രമോട്ട് ചെയ്യുന്നത് അല്ലല്ലോ എന്‍റെ ജോലി; അമലാപോളിന്‍റെ വാക്കുകൾ വൈറലാകുന്നു

മലയാളത്തിലൂടെ വന്നു തെന്നിന്ത്യൻ താരറാണിയായി ഉയർന്നുവന്ന താരമാണ് അമല പോൾ. മലയാളത്തില്‍ സഹനായിക വേഷങ്ങളില്‍ അഭിനയിക്കവെ ആണ് അമല തമിഴ് സിനിമയിലേക്ക് കടക്കുന്നത്. മൈന എന്ന സിനിമയിലൂടെ വന്‍ ജനശ്രദ്ധ പിടിച്ചു പറ്റാൻ അമലയ്ക്കു കഴിഞ്ഞു. പിന്നീട് മലയാളത്തില്‍ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നായിക ആയാണ് അമലയെ കാണുന്നത്. റണ്‍ ബേബി റണ്‍, ഇന്ത്യന്‍ പ്രണയകഥ തുടങ്ങി ഒട്ടനവധി സിനിമകളിലൂടെ അമല പോള്‍ വിജയക്കുതിപ്പ് തുടര്‍ന്നു. ഒരിടവേളയ്ക്കുശേഷം ഇപ്പോഴിതാ അമല പോള്‍ സിനിമകളില്‍ വീണ്ടും സജീവമാവുകയാണ്. ടീച്ചര്‍ എന്ന മലയാള സിനിമയാണ് അമലയുടെ ഏറ്റവും പുതിയ റിലീസ് ചെയ്ത സിനിമ. സിനിമയുടെ പ്രൊമോഷനുകളില്‍ പങ്കെടുത്ത് വരികയാണ് അമല, ഇതിന്‍റെ ഭാഗമായി താരം നല്‍കിയ അഭിമുഖത്തിലെ നടിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അനാവശ്യമായി വ്യക്തിപരമായ കാര്യങ്ങള്‍ ചോദിക്കുന്പോള്‍ ഇറിറ്റേഡഡ് ആവാറുണ്ട്. എന്നാൽ ചോദിക്കുന്ന വ്യക്തിയോട് ഇറിറ്റേറ്റഡ് ആവാറില്ല.…

Read More

“ഹിഗ്വിറ്റ’: ഫിലിം ചേംബറിന്‍റെ അന്തിമ തീരുമാനം ആറിന്

കൊച്ചി: സംവിധായകൻ ഹേമന്ത് ജി. നായരുടെ സിനിമ “ഹിഗ്വിറ്റ’യ്ക്ക് ആ പേരു നൽകുന്നതു സംബന്ധിച്ച് ഫിലിം ചേംബറിന്‍റെ അന്തിമതീരുമാനം ആറിന് ഉണ്ടാകും. സിനിമയ്ക്ക് ആ പേരു നൽകണമെങ്കിൽ, നോവലിസ്റ്റ് എൻ.എസ്. മാധവന്‍റെ അനുവാദം വേണമെന്നു ഫിലിം ചേംബർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതോടെ “ഹിഗ്വിറ്റ’യെന്ന പേരിനെ ചൊല്ലി എൻ.എസ്. മാധവനും ഹേമന്ത് ജി. നായരും തമ്മിലുള്ള വിവാദം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. ഹിഗ്വിറ്റയെന്ന പേരിൽ സിനിമയുടെ റജിസ്ട്രേഷൻ അനുവദിക്കില്ലെന്ന് തനിക്ക് ഫിലിം ചേംബർ ഉറപ്പുനൽകിയെന്ന് എൻ.എസ്. മാധവൻ പ്രതികരിക്കുകയുണ്ടായി. എന്നാൽ ഒരു അറിയിപ്പും തനിക്ക് ലഭിച്ചില്ലെന്നും സിനിമയുടെ പേര് മാറ്റുന്നത് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നുമാണ് സംവിധായകൻ ഹേമന്ത് ജി. നായരുടെ പ്രതികരണം. തങ്ങളുടെ ഭാഗം കൂടി കേൾക്കാൻ ഫിലിം ചേംബർ തയാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹേമന്ത് വ്യക്തമാക്കി. “ഹിഗ്വിറ്റ’ എന്ന പ്രശസ്തമായ തന്‍റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത്…

Read More

ഡയമണ്ട് നെക്ലേസ് ചെയ്തത് സിനിമയെ പറ്റി ഒരു ധാരണയും ഇല്ലാതെ; ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ  ഇപ്പോഴും വിറയൽ വരുമെന്ന് അനുശ്രീ

പ്രണവിനെ നമ്മളൊക്കെ അതിശയത്തോടെയാണ് നോക്കിയിരുന്നത്. അങ്ങോട്ട് പോയി മിണ്ടാൻ പോലും ഒരു ബുദ്ധിമുട്ടായിരുന്നു. പക്ഷെ പ്രണവ് അങ്ങനെയല്ല. ഇങ്ങോട്ട് വന്ന് സംസാരിക്കും നമുക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കും. ഞങ്ങൾ അച്ചാറും മിഠായിയുമൊക്കെ വാങ്ങികൊണ്ട് വന്ന് കഴിച്ചുകൊണ്ടിരിക്കുമ്പോൾ അപ്പു ചേട്ടൻ വരും എനിക്ക് കൂ‌ടി കുറച്ച് തരുമോയെന്ന് ചോദിച്ച്. നമുക്ക് മിണ്ടാൻ മടിയുണ്ടെന്ന് പ്രണവിന് മനസിലാകുമ്പോൾ പ്രണവ് ഇങ്ങോട്ട് വന്ന് സംസാരിക്കും. നമ്മൾ ലാൽ സാറിന്‍റെ മകൻ എന്ന രീതിയിലാണ് പ്രണവിനെ നോക്കുക. പ്രണവ് പെരുമാറുമ്പോൾ നമുക്ക് അങ്ങനൊരു ഫീൽ തോന്നുകയില്ല. നമ്മുടെ കൂടെ കമ്പിനിയടിച്ച് നിൽക്കും. മൂന്ന് സിനിമ ചെയ്തിട്ടും ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ വിറയൽ വരും. സിനിമയെ പറ്റി ഒരു ധാരണയും ഇല്ലാതെയാണ് ഡയമണ്ട് നെക്ലേസ് ചെയ്തത്.-അനുശ്രീ

Read More

‘ചുംബനം’ മലയാള സിനിമാ രംഗത്ത് മാത്രമേ ഒരു സംസാര വിഷയം ആവുന്നുള്ളൂവെന്ന് പ്രിയ വാര്യർ

അഡാർ ലൗവെന്ന ഒറ്റച്ചിത്രത്തിലെ കണ്ണിറുക്കലിലൂടെ ശ്രദ്ധേയയായ നടിയാണ് പ്രിയ പ്രകാശ് വാര്യർ. ആദ്യ സിനിമയ്ക്കുശേഷം നാലു വർഷം പ്രിയ വാര്യരെ മലയാള സിനിമയിൽ കണ്ടില്ല. സോഷ്യൽ മീഡിയ ട്രോളുകൾ കാര്യമാക്കാതെ പ്രിയ കരിയറിൽ ശ്രദ്ധ കൊടുക്കുകയും മറുഭാഷകളിൽ അഭിനയിക്കുകയും ചെയ്തു.ഫോർ ഇയേർസ് എന്ന സിനിമയിലൂടെ വീണ്ടും മലയാള സിനിമാ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് പ്രിയ വാര്യർ. കാന്പസ് പ്രണയ കഥ പറയുന്ന ചിത്രത്തിലെ ചുംബന രംഗം ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഇതേപ്പറ്റി സംസാരിച്ചിരിക്കുകയാണ് പ്രിയ വാര്യർ. ചുംബന രംഗം മലയാള സിനിമാ രംഗത്ത് മാത്രമേ ഒരു സംസാര വിഷയം ആവുന്നുള്ളൂ. ഹോളിവുഡിലും ബോളിവുഡിലും അത് വർഷങ്ങളായി നടക്കുന്നുണ്ട്. ഇവിടെ അത് നടക്കുമ്പോൾ മാത്രം അത് ഭയങ്കര സംസാര വിഷയം ആണ്. നമ്മൾ ഹാപ്പി സീനുകൾ ചെയ്യുന്നുണ്ട്, ഇമോഷണൽ സീനുകൾ ചെയ്യുന്നുണ്ട്, ഫൈറ്റ് സീനുകൾ ചെയ്യുന്നുണ്ട്. ലിപ് ലോക്ക്, ഇന്‍റിമേറ്റ്…

Read More

ആ പടം വലിയ തരംഗമുണ്ടാക്കി, ഷക്കീല തരംഗം..!   അവാർഡ് പടത്തിൽ അഭിനയിക്കാനെത്തി കിന്നാരത്തുമ്പിയിൽ പെട്ടുപോയതിനെക്കുറിച്ച് സലിംകുമാർ 

കിന്നാരത്തുന്പി എന്ന സിനിമയിൽ ഞാൻ പെട്ടുപോയതാണ്. എന്‍റെ സീനില്‍ അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. എന്നോട് അവാര്‍ഡ് പടം എന്നായിരുന്നു പറഞ്ഞിരുന്നത്. ഭരതന്‍ ടച്ചുള്ള സെക്‌സിന്‍റെ ചെറിയൊരു അംശമുണ്ടെന്നായിരുന്നു. പക്ഷെ എന്‍റെ സീനില്‍ അതൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ ഷക്കീലയെ നേരിട്ട് കണ്ടിട്ടു പോലുമില്ല. ഞാനും ജഗതി ശ്രീകുമാറും ചെയ്യാനിരുന്നതായിരുന്നു. തിരക്ക് കാരണം ജഗതിച്ചേട്ടൻ വന്നില്ല. പകരം ഞാനും ഷാജോണും കൂടിയാണ് ചെയ്തത്. ഡബ്ബിംഗിന് ചെന്നപ്പോള്‍ സംവിധായകന്‍ വളരെ വിഷമത്തിലിരിക്കുകയാണ്. സിനിമയുടെ ഡിസ്ട്രിബ്യൂഷന്‍ ചെയ്യാന്‍ ആരും തയാറാകുന്നില്ല. അങ്ങനെയാണ് കുറച്ച് എക്‌സ്ട്രാ സീനുകള്‍ കൂടെ ചേര്‍ത്ത് സെക്‌സ് പടമാക്കാന്‍ തീരുമാനിച്ചത്. എന്നെ വിളിച്ചത് ഇങ്ങനെ പറഞ്ഞാണെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് കാശ് കിട്ടുമെങ്കില്‍ പടം അങ്ങനെ ആക്കിക്കോളൂ, പക്ഷെ പോസ്റ്ററില്‍ എന്‍റെ പടം വയ്ക്കരുതെന്ന് പറഞ്ഞു. എനിക്ക് വേറൊന്നും വരാനില്ല, കാരണം എന്‍റെ രംഗങ്ങളില്‍ ഒന്നുമില്ലായിരുന്നല്ലോ. അവര്‍ വളരെ മര്യാദക്കാരായിരുന്നു. എന്‍റെ…

Read More

പൃഥ്വിയും ലാല്‍ സാറും തടി കുറച്ചാല്‍ കുഴപ്പമില്ല, ഞാന്‍ തടി കുറച്ചാലോ ഒരു കണ്ണാടി വച്ചാലോ എല്ലാവര്‍ക്കും കുഴപ്പമാണെന്ന് ബാല

ഷെഫീക്കിന്‍റെ സന്തോഷത്തിലേക്ക് എന്നെ വിളിച്ചത് ഉണ്ണി മുകുന്ദനാണ്. ഉണ്ണി വിളിച്ച സമയത്ത് ഞാന്‍ ഫോണ്‍ എടുത്തില്ല, എലിസബത്ത് ആണ് ഫോണ്‍ എടുത്തത്. ചിലപ്പോള്‍ അവന്‍റെ കല്യാണമായിരിക്കും. അതിന് ക്ഷണിക്കാന്‍ വിളിക്കുന്നതായിരിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ കല്യാണങ്ങള്‍ക്ക് പോവാറില്ല. അതുകൊണ്ട് ഫോണ്‍ എടുക്കേണ്ടെന്നും പറഞ്ഞിരുന്നു. കല്യാണത്തിന് മാത്രമല്ല ഞാന്‍ മറ്റൊരു ഫങ്ക്ഷനും പോവാറില്ല. എവിടെയെങ്കിലും എന്നെ കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല. അത്ര രാശിയുള്ള ആളൊന്നുമല്ല ഞാന്‍. അതുകൊണ്ടാണ് കല്യാണങ്ങള്‍ക്ക് പോലും പോവാത്തത്. സിനിമയില്‍ എന്‍റെ ഗെറ്റപ്പ് വേറെയാണ്. ഓരോ കഥാപാത്രം ചെയ്യുമ്പോള്‍ ഓരോരുത്തരും പല അഭിപ്രായങ്ങളുമായി വരും. അതൊക്കെ നമ്മളെ വല്ലാതെ ശല്യപ്പെടുത്തുന്ന കാര്യങ്ങളാണ്. എന്തിനാ മെലിഞ്ഞ ത്, എന്തിനാ തടിച്ചത്, എന്തിനാ താടിയും മുടിയും വളര്‍ത്തിയത്, മനസിന് വിഷമമാണോ എന്നൊക്കെയാണ് ചോദ്യങ്ങള്‍ വരുന്നത്. പൃഥ്വിരാജും മോഹന്‍ലാല്‍ സാറും തടി കുറച്ചാല്‍ കുഴപ്പമില്ല. ഞാന്‍ തടി കുറച്ചാലോ ഒരു കണ്ണാടി…

Read More

ആ നടന്‍ തയ്യാറാണെങ്കില്‍ പെട്ടെന്ന് തന്നെ വിവാഹം കഴിക്കും ! മലയാള സിനിമയില്‍ തന്റെ ക്രഷിനെ വെളിപ്പെടുത്തി ഹനാന്‍…

കല്ലുംമുള്ളും നിറഞ്ഞ ജീവിതസാഹചര്യത്തിലൂടെ വന്ന് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച പെണ്‍കുട്ടിയാണ് ഹനാന്‍. ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ വേണ്ടി മീന്‍ കച്ചവടം നടത്തിയ ഹനാനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വലിയ രീതിയില്‍ മലയാളികള്‍ ഏറ്റെടുത്തിരുന്നു. പിന്നീട് മോഡലിംഗ് രംഗത്തും വലിയ രീതിയില്‍ താരം ശ്രദ്ധിക്കപ്പെട്ടു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് താരം ഒരു വാഹനാപകടത്തില്‍ പെട്ടിരുന്നു. എഴുന്നേറ്റ് നടക്കാന്‍ പോലും ഇനി സാധിക്കില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ചുറുചുറുക്കോടെ വീണ്ടും വര്‍ക്ക് ഔട്ട് വീഡിയോ ഒക്കെ ആയി എത്തിയിരിക്കുകയാണ് താരം. ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധ തേടുന്നത്. തനിക്ക് ക്രഷ് തോന്നിയ ഒരു നടനെ കുറിച്ച് പറയുവാന്‍ ആയിരുന്നു നടിയോട് ആവശ്യപ്പെട്ടത്. ഷെയിന്‍ നിഗം എന്ന നടനോട് ക്രഷ് തോന്നിയിട്ടുണ്ട് എന്നാണ് ഹനാന്‍ പറയുന്നത്. അദ്ദേഹത്തിന് ഇഷ്ടമാണ് എങ്കില്‍ വിവാഹം…

Read More